Sunday 28 June 2015

ഭഗശിശ്നിക മുറിച്ചു മാറ്റപ്പെട്ട രഞ്ജിനി ഹരിദാസും സാറാ ജോസഫും പിന്നെ നിങ്ങളും

ബന്ധപ്പെടുമ്പോൾ എങ്കിലും ആഭരണം ഊരി വെക്കണം എന്നു പറഞ്ഞപ്പോഴും, മകളുടെ കാതു കുത്തരുതെന്നു പറഞ്ഞപ്പോഴും അതു സ്ത്രീകളുടെ മൗലിക അവകാശം ആണെന്നും, എനിക്ക് വട്ടാണെന്നും ഭാര്യ പറഞ്ഞു എന്ന് മാത്രമല്ല, എൻറെ വാക്കുകളെ ധിക്കരിച്ച് അവൾ എൻറെ പൊന്നുമകളുടെ കാതുകുത്തി അവളെയും ചെറുപ്പത്തിലേതന്നെ അടിമയാക്കി കഴിഞ്ഞു.

അങ്ങിനെ എൻറെ മകളെ അടിമയാക്കുംവരെ സമൂഹവും വെറുതെയിരുന്നില്ല. കാതുകുത്താതെ സ്വതന്ത്രമായ കാതുമായി എൻറെ മകൾ (അപ്പോൾ അവൾക്ക് എന്തൊരു സൌന്ദര്യം ആയിരുന്നു) എവിടെയൊക്കെ പോയോ അവിടെയൊക്കെ പെണ്ണുങ്ങൾ, അവളുടെ കൂട്ടുകാരും, ടീച്ചറും, ബന്ധുക്കാരും, എന്തിനു കടയിൽ സാധനം തരുന്ന ഒരു പരിചയവും ഇല്ലാത്ത സെയിൽസ് ഗേൾ വരെ, അവളെ അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. വന്നുവന്ന്, അങ്ങിനെ കാതുകുത്താത്തത് ഒരു കുറവായി മകൾക്കുതന്നെ തോന്നിത്തുടങ്ങി. അതവൾ എന്നോട് പറയുകയും ചെയ്തു. മറ്റെല്ലാവരും അതു വേണമെന്ന് പറയുകയും, ഞാൻ മാത്രം എതിർക്കുന്നതും കണ്ടപ്പോൾ അവളുടെ അമ്മ എപ്പോഴും പറയുന്നതുപോലെ എനിക്ക് വട്ടാണോ എന്നു ചിലപ്പോൾ അവൾക്കും തോന്നിയിരിക്കണം.

മതങ്ങളും, കപടസംസ്ക്കാരങ്ങളും  അനാചാരങ്ങളും, അബദ്ധജടിലമായ സൌന്ദര്യബോധവും തീർത്ത അന്ധതയിൽ ജീവിക്കുന്നവർ, അതൊക്കെ വിശുദ്ധമായി കാണുകയും, പൂർണ്ണമനസ്സോടെ അത്തരം അന്ധതകൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

അതു പാടില്ലെന്ന് ഞാൻ പറയുമ്പോൾ, ഇത്തരം  ആഭരണങ്ങളും, മതങ്ങൾ അടിച്ചേൽപ്പിക്കുന്ന ആചാരങ്ങളും ഒക്കെ അണിഞ്ഞു നടക്കുന്ന ഇവിടുത്തെ സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകൾ വരെ എനിക്ക് വട്ടാണെന്ന് പറയുന്നു. അതിൽ ഉന്നതവിദ്യാഭ്യാസം നേടിയതും, പ്രശസ്തരായതും, പുരോഗമനചിന്തകൾ ഉണ്ടെന്നു നടിക്കുന്നതും, അങ്ങിനെ താഴോട്ടു പോയിപ്പോയി  വിദ്യാഭ്യാസം ഒന്നുമില്ലാതെ മറ്റുള്ളവർ പറയുന്നത്‌ ചെറുപ്പം മുതൽ അന്ധമായി പാലിക്കുന്നതും  ആയവർ വരെയുണ്ട്.

അങ്ങിനെയുള്ള എല്ലാ എരണംകെട്ട, വിവരംകെട്ട, അന്ധരായ സ്ത്രീ വർഗ്ഗത്തോടും കൂടിയാണ് ഞാനിതു പറയുന്നത്. ആഭരണം ധരിക്കുന്നത് മൗലിക അവകാശം ആണെന്ന് പറയുന്ന കോലംകെട്ടികളേ, നിങ്ങൾ ഈജിപ്ത് പോലെയുള്ള രാജ്യങ്ങളിൽ ആണ് ജനിച്ചിരുന്നതെങ്കിൽ, നിങ്ങൾക്കൊന്നും ഇപ്പോൾ  ഭഗശിശ്നിക (Clitoris) ഉണ്ടാകുമായിരുന്നില്ല. അതില്ലാത്ത നിങ്ങൾ, അതില്ലാതിരിക്കുന്നത് നിങ്ങളുടെ ആചാരവും മൗലികഅവകാശവും ആണെന്നുപറഞ്ഞ് നിങ്ങളുടെ പെണ്മക്കളുടെയും ഭഗശിശ്നിക അവരുടെ സമ്മതമില്ലാതെതന്നെ മുറിച്ചു കളയുമായിരുന്നു.

നിങ്ങൾ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ആണ് ജനിച്ചിരുന്നതെങ്കിൽ, നിങ്ങളുടെ ഒക്കെ ബാഹ്യമായി കാണുന്ന ഭഗശിശ്നികയും, യോനിയും അടക്കം എല്ലാം മുറിച്ചു മാറ്റപ്പെട്ട്  ഗുഹ്യഭാഗത്ത് ഇപ്പോൾ ഒരു തുള, അതും ചിലയിടങ്ങളിൽ ആണിന് കളിക്കേണ്ടപ്പോൾ മാത്രം തുറക്കാൻ പാകത്തിൽ തുന്നിച്ചേർക്കപ്പെട്ട തുള, മാത്രമേ കാണുമായിരുന്നുള്ളു. എന്നു മാത്രമല്ല, ആ തുളയും വച്ചുകൊണ്ട്, അതു നിങ്ങളുടെ ആചാരവും മൗലിക അവകാശവും ആണെന്ന് പറഞ്ഞ് നിങ്ങൾക്കുണ്ടാകുന്ന പെണ്മക്കളുടെ ലിംഗവും നിങ്ങൾ തന്നെ മുൻകൈ എടുത്ത് ചെത്തിക്കളയുമായിരുന്നു.

ഭഗശിശ്നിക ഇല്ലാത്ത സാറാ ജോസഫ്, ഭഗശിശ്നിക മുറിക്കുവാൻ കത്തിയുമായി ഇരിക്കുന്ന ഭ്രാന്തൻറെ മുന്നിൽ ഭയന്ന് കുതറി മാറാൻ ശ്രമിക്കുന്ന മകളുടെ കാലുകൾ അകത്തി മുറുകെ പിടിച്ചിരിക്കുന്നത് ഓർക്കുമ്പോൾ തന്നെ നല്ല രസം തോന്നുന്നില്ലേ നിങ്ങൾക്ക്?

അന്ധരായ സ്ത്രീകളേ, നിങ്ങളിലെ അന്ധതയാണ് മാറേണ്ടത്. നിങ്ങൾ തന്നെ നിങ്ങളെ അടിമകൾ ആക്കുന്നതാണ് ഇല്ലാതാകേണ്ടത്. അതു നിങ്ങൾ  മാറ്റാൻ ആണ്, ഞാൻ ഒരു ഭ്രാന്തനെപ്പോലെ ഉച്ചത്തിൽ അലറുന്നത്. അങ്ങിനെ നിങ്ങളിലെ അന്ധത മാറുമ്പോൾ, ഞാൻ വട്ടനല്ലെന്ന് നിങ്ങൾ തിരിച്ചറിയുക മാത്രമല്ല, നിങ്ങൾ തന്നെ തീർത്തിരിക്കുന്ന അടിമത്തത്തിൽ നിന്നും നിങ്ങളുടെ കുഞ്ഞുങ്ങൾ രക്ഷപ്പെടുകയും ചെയ്യും.

ഒരു പ്രത്യേക  അറിയിപ്പ് , ഇത്രയും ലളിതമായും, വ്യക്തമായും പറഞ്ഞിട്ടും, മാലയും, വളയും, കമ്മലും ഒക്കെ ഇട്ടുനടക്കുകയും, അതു നിങ്ങളുടെ മൗലിക അവകാശം ആണെന്നും, അത് നിങ്ങളുടെ സൗന്ദര്യം കൂട്ടുന്നു എന്നും നിങ്ങൾ പറയുകയും ചെയ്യുന്നു എങ്കിൽ, നിങ്ങളെത്തന്നെയാണ് ഞാൻ പേക്കോലങ്ങൾ എന്നു വിളിച്ചത്.

സംശയിക്കേണ്ട, നിങ്ങൾ വിവരംകെട്ട, അന്ധരായ പേക്കോലങ്ങൾ തന്നെ. നിങ്ങൾ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു, ഞാൻ ഒരു വട്ടനല്ല എന്നു തിരിച്ചറിവ് ഉണ്ടാകുന്നതുവരെയും, അതിനു ശേഷവും.


<><><><><><><><><><><><>

വാൽക്കഷ്ണം:

സ്ത്രീകൾ ഇന്നനുഭവിക്കുന്ന അത്രയും സ്വാതന്ത്ര്യം പോലും അവർ സമരം ചെയ്തു നേടിയതല്ല. പകരം, കത്തിയുമായി നിന്ന പുരുഷൻറെ (പുരുഷ മേൽക്കോയ്മയുടെ) മുന്നിൽ സ്വന്തം മകളുടെ ഭഗശിശ്നിക മുറിക്കുവാൻ അവളുടെ രണ്ടുകാലുകളും ബലമായി അകത്തിക്കൊടുക്കുകയാണ് അവർ എന്നും ചെയ്തിട്ടുള്ളത്. സതി നിർത്തലാക്കാൻ മുന്നിട്ടിറങ്ങിയ രാജാറാം മോഹൻ റോയിയെപ്പോലുള്ള ആണവർഗ്ഗത്തിൽ തന്നെ പെട്ട സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രമഫലമായാണ് അവർ ഇന്നുള്ളത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നതുതന്നെ. അങ്ങിനെ ശ്രമിച്ചവരെ ഭ്രാന്തന്മാർ എന്ന് വിളിച്ച് അവർക്കെതിരെ സമരം ചെയ്യാൻ അവരും മുന്നിൽ നിന്നിട്ടുണ്ടെന്നതും ഒരു വിചിത്ര സത്യം മാത്രമാണ്.

അതിനവരെ കുറ്റം പറയാൻ പറ്റുമോ എന്നുചോദിച്ചാൽ ഇല്ലതാനും. കാരണം ഈ മതങ്ങളും ആചാരങ്ങളും അവരുടെ മേൽ അടിച്ചേല്പിക്കപ്പെട്ട് അതവരുടെ മേൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം അത്രമേൽ രൂഢമൂലമായതിനാൽ ശാരീരികമായും മാനസികമായും അതിനപ്പുറം ചിന്തിക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണവർ.

For more, read the blog below:

http://seban15081969.blogspot.com/2015/03/blog-post.html





Tuesday 23 June 2015

സരിതയുടെ അടിപ്പാവാടയ്ക്കടിയിൽ ബാർക്കോഴപ്പണം ഉപയോഗിച്ച് വികസനം നടത്തിയവരുടെ വിജയാഹ്ലാദപ്രകടനം

ഈ ഫോട്ടോ ഒന്നു ശ്രദ്ധിക്കൂ (സരിതയുടെ അടിപ്പാവാടയ്ക്കടിയിൽ ബാർക്കോഴപ്പണം ഉപയോഗിച്ച് വികസനം നടത്തിയവരുടെ വിജയാഹ്ലാദപ്രകടനം ആണതെന്ന് തോന്നിയാൽ അത് വെറും യാദൃശ്ചികം അല്ല).

അരുവിക്കര തെരഞ്ഞെടുപ്പു പ്രചരണാർത്ഥം യുഡിഎഫ് നേതാക്കന്മാർ വിതുര എന്നൊരു കൊച്ചുസ്ഥലത്ത് ഇന്നലെ (അതായത് 24/06/2015 ന്) സമ്മേളിച്ചതിൻറെ ഒരു ദൃശ്യമാണിത്. കേരളത്തിൻറെ രോമാഞ്ചങ്ങളായ, സരിതയുടെ പാവാടവള്ളിയുടെ ഹരമായ വീരനായകന്മാർ എല്ലാം ഉണ്ട്. മാണിയെ കാണുന്നില്ലല്ലോ എന്നാരും വ്യാകുലപ്പെടേണ്ട കേട്ടോ, അങ്ങേർ മുടിയൊക്കെ ഒന്നു കറുപ്പിച്ച്, ദേ ഇപ്പോ ഇങ്ങെത്തും.

ഇനി ചില കണക്കുകളിലേയ്ക്ക് പോകാം:

1. മെയ്‌ 2011ൽ ആണ് കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പു നടന്നത്, അതിനർത്ഥം ഒരു വർഷം പോലും ഇല്ലാത്ത ഒരു കാലയളവിലേയ്ക്ക് ഒരു നിയോജകമണ്ഡലത്തിൽ നിന്നും ഒരു ജനപ്രതിനിധിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പു മാത്രമാണിത്. അതിനാണ് സർക്കാർ ചെലവിൽ ഈ വീരനായകന്മാർ എല്ലാം ഒത്തുകൂടിയിരിക്കുന്നത്.

2. ഇനി കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ പെടുന്ന ഒരു കൊച്ചുഗ്രാമത്തിലെ ചില കണക്കുകൾ. അവിടെ ചെറുപാറയെയും ചെക്കിച്ചേരിയെയും ബന്ധിപ്പിക്കുന്ന, നാപ എന്ന കുഗ്രാമത്തിൽ കൂടി കടന്നു പോകുന്ന, 50 വർഷത്തിലധികം പഴക്കമുള്ള  ഒരു പഞ്ചായത്ത് റോഡുണ്ട്‌. എൻറെ അപ്പനും, ഞാനും, എൻറെ മകളും ഉൾപ്പെടുന്ന ഇന്നത്തെ   മൂന്നു തലമുറകൾ വികസനം എന്തെന്ന് അറിയാതെ, കുണ്ടും കുഴിയും നിറഞ്ഞ ആ റോഡിലൂടെ യാത്ര ചെയ്യുകയാണ്.ഞങ്ങളുടെ തലമുറകളിൽപെട്ട എത്രയോ പേർ അവിടെ ജീവിക്കുന്നു. എത്രയോപേർ ഞങ്ങൾക്ക് മുൻപേ വികസനം കാണാതെ അവിടെ ജീവിച്ചു മരിച്ചു.

എനിക്കറിവായ കാലം മുതൽ ആ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഉമ്മൻറെ ചേലത്തുമ്പിൻറെ പിടിവിടാതെ നടക്കുന്ന മലയോരമേഖലയുടെ പോന്നോമനപ്പുത്രൻ (തെരഞ്ഞെടുപ്പുകാലത്ത് കോളാമ്പിയിലൂടെ കേൾക്കുന്നതാണിത്. ആരും തെറ്റിദ്ധരിക്കരുത്, സരിതയുടേതല്ല, ഓമനയുടെ പുത്രൻ ആണ് കേട്ടോ) ശ്രീമാൻ കെ സി ജോസഫ് ആണ്. മാത്രവുമല്ല, ഈ അടുത്ത കാലം വരെ കണ്ണൂരിനെ പ്രതിനിധീകരിച്ചത് മുല്ലപ്പള്ളിയും, സുധാകരനും  (ദേ, ഫോട്ടോയിൽ സുധാകരൻ ഉണ്ട്) പോലെയുള്ള യുഡിഎഫിൻറെ തന്നെ എംപിമാർ ആയിരുന്നു.

മുകളിൽ പറഞ്ഞ റോഡ്‌ പോകുന്ന സ്ഥലത്തെ വാർഡിനെ പ്രധിനിധീകരിക്കുന്നതും കാലാകാലങ്ങളായി യുഡിഎഫ് ആണ്. പന്തുകളം  തോമസ്‌, മുള്ളോങ്കൽ ജെയ്മി എന്നൊക്കെ കേട്ടാൽ അന്നാട്ടുകാർ കോരിത്തരിക്കും (ഇത്തവണ അത് വനിതാ സംവരണത്തിൽപെട്ട വാർഡ്‌ ആയതിനാൽ, ഒരു മഹിളയാണ് വാർഡ്‌ മെമ്പർ). ഒരു വലിയ ചങ്ങലയുടെ കണ്ണികൾ ആണിവരും. അതായത്, സോണിയാജിയുടെയും, പൊങ്ങൻ   രാഹുലിൻറെയും ഒക്കെ ആസനങ്ങൾ അന്തോണിയും ഉമ്മനും ഒക്കെ തിരുമ്മും. ഉമ്മൻറെ ആസനം ജോസഫും സുധാകരനും ഒക്കെ തിരുമ്മും. ജോസഫിൻറെ ആസനം പഞ്ചായത്ത് പ്രസിഡന്റ്‌ തിരുമ്മും, ഇനി പഞ്ചായത്ത് പ്രസിഡന്റിന്റെ ആസനം വാർഡ്‌ മെമ്പർമാർ തിരുമ്മും. ആ ചങ്ങല അവിടെ തീരുന്നില്ല. അങ്ങിനെ വരുന്ന വാർഡ്‌ മെമ്പർമാർ പലപ്പോഴും അന്നാട്ടിലെ പ്രമാണിമാർ ആയതിനാൽ അവരെ എപ്പോഴും വോട്ടുചെയ്തു വിജയിപ്പിക്കുന്ന അടിയാന്മാർ അവരുടെ ആസനവും തിരുമ്മും. അങ്ങിനെ തിരുമ്മിത്തിരുമ്മി  ഇങ്ങനെ നടക്കുന്നതിനാലും, വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട തുക കട്ടുമുടിക്കുന്നതിനാലും, 50 വർഷം പഴക്കമുള്ള, ഒരു ഗ്രാമത്തിൻറെ നാടീഞരമ്പായ, പഞ്ചായത്ത് റോഡ്‌ ടാറിടാൻ മാത്രം പണവുമില്ല നേരവുമില്ല.

3. 2013 ഡിസംബർ മാസം 16-ആം തിയതി വൈകുന്നേരം ഞാൻ കണ്ണൂർ എത്തി റൂമെടുത്തു അവിടെ തങ്ങി. അല്ലെങ്കിൽ, അടുത്ത ദിവസം നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ റോഡ്‌ ടാർ ചെയ്യുവാൻ അപേക്ഷിച്ചുകൊണ്ടുള്ള പരാതി രാവിലെതന്നെ കൊടുക്കാൻ പറ്റില്ല. അങ്ങിനെ നല്ലൊരു തുകയും, രണ്ടു ദിവസവും ചെലവഴിച്ച് ഞാൻ പരാതി മുഖ്യമന്ത്രിക്ക് നൽകിയിട്ട് മടങ്ങി.

ഏതായാലും എൻറെ ശ്രമം വിഫലമായില്ല. രണ്ടു മാസം കഴിഞ്ഞപ്പോൾ, വാർഡ്‌ മെമ്പർ എല്ലാവരെയും വിളിച്ച്, എൻറെ പരാതിയുടെ    അടിസ്ഥാനത്തിൽ, എംഎൽഎ ഫണ്ടിൽ നിന്നും എംപി ഫണ്ടിൽ നിന്നും ഒക്കെയായി റോഡ്‌ ടാറിങ്ങിന് 50 ലക്ഷം രൂപ അനുവദിച്ചു എന്നറിയിച്ചു.

സത്യം പറഞ്ഞാൽ, അങ്ങിനെ പരാതി കൊടുക്കാൻ പോയപ്പോൾ പോലും എനിക്ക് വട്ടാണെന്ന് ഭാര്യയുടെ വായിൽനിന്നും കേട്ട എനിക്ക് (കാരണം അവൾക്കുപോലും ടാറിങ്ങൊന്നും ചെയ്തില്ലെങ്കിലും, വെളുക്കെ ചിരിച്ചു കാണിക്കുന്ന സുമുഖനും സുന്ദരനുമായ മുള്ളോങ്കൽ ജെയ്മിമാരെയാണ് ഇഷ്ടം, ഞാൻ വെറുമൊരു വട്ടൻ), ഉള്ളിൽ ഇത്തിരി അഭിമാനവും അഹങ്കാരവും തോന്നാതിരുന്നില്ല. കാരണം നാട്ടുകാർക്ക് കാലാകാലം എന്നെയോർക്കാൻ ഒരു കാരണം ആയില്ലേ?

പക്ഷെ എല്ലാം വെറുതെ. ആ തുക അനുവദിച്ചതിനുശേഷം ഇത് രണ്ടാം കാലവർഷം ആണ്. ഇപ്പോഴും ഒരു കല്ലുപോലും ആ റോഡിൽ ഇട്ടിട്ടില്ല. എന്നുമാത്രമല്ല, മുള്ളോങ്കൽ ജെയ്മിയെ ഒക്കെ, അവനൊക്കെ ജനപ്രതിനിധിയെന്ന നിലക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നിട്ടും, തിരുമ്മി നടക്കുന്ന എൻറെ ഒരു അയൽവക്കക്കാരൻ  പറപ്പള്ളിയാത്ത് പത്രോസ് (പേരെടുത്തു പറഞ്ഞത് അവഹേളിക്കാനല്ല കേട്ടോ. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചിലരുടെ അടിമ മനോഭാവവും വിധേയത്ത മനോഭാവവും കാണുമ്പോൾ ഉള്ള വിഷമം കൊണ്ട് എഴുതിയതാണ്. അങ്ങിനെയുള്ളവർ ആണ് സരിതയുടെ ആസനം നക്കി നടക്കുന്നവരെയും മാണിമാരെയും ഒക്കെ ജയിപ്പിച്ചു വിടുന്നത്) ഈയിടെ എന്നെ കണ്ടപ്പോൾ പരിഹാസത്തോടെ നോക്കി. തുക അനുവദിച്ചിട്ടും റോഡ്‌ പണി നടക്കാത്തതിലുള്ള വിഷമമല്ല പുള്ളിക്കാരന്, മറിച്ച് എൻറെ ശ്രമഫലമായി നടക്കാമായിരുന്ന റോഡ്‌ പണി നടക്കാത്തതിലുള്ള സന്തോഷം ആണ്. കാരണം, എന്നെ വട്ടനായി തന്നെ കാണുന്നതാണ് കക്ഷിക്കിഷ്ടം എന്നുമാത്രമല്ല, അങ്ങിനെ റോഡ്‌ ടാറിംഗ് നടന്നാൽ, അങ്ങേരുടെ തമ്പ്രാന് അതൊരു ക്ഷീണമാണ്. കെ സി ജോസഫ് എന്നും മുള്ളോങ്കൽ ജെയ്മിയെന്നും അങ്ങേർ പറയുന്നതുകേട്ടാൽ തേനും പാലും ഒഴുകുന്നതുപോലെ തോന്നും. സ്വന്തം നാട് വികസിച്ച് തനിക്കും കുടുംബത്തിനും ക്ഷേമം ഉണ്ടായില്ലെങ്കിലും, തമ്പ്രാക്കന്മാർ വിഷമിക്കരുത്. കഷ്ടം.

തുക അനുവദിച്ചിട്ടു വർഷങ്ങൾ കടന്നു പോയിട്ടും, അവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നു എംപി മാറിയിട്ടുപോലും (അപ്പോൾ നേരത്തെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക എവിടെ? അന്നത്തെ എംപി സുധാകര പൊലയാടിമോനും ഇങ്ങേയറ്റത്തുള്ള കണ്ണൂർ നിന്നും അങ്ങേ അറ്റത്തുള്ള തിരുവനന്തപുരത്ത് വന്ന് സ്റ്റേജിൽ നിന്ന് കൈ ഉയർത്തി തൊലിഞ്ഞു ചിരിക്കുന്നുണ്ട്) പോലും, നിരവധി തവണ പിന്നീടും പരാതിപ്പെട്ടിട്ടും ഒരു റോഡ്‌ ടാർ ചെയ്യാൻ കഴിയാത്ത, ജനങ്ങൾ നൽകിയ നികുതിപ്പണം ഉപയോഗിച്ച് പഞ്ചനക്ഷത്രഹോട്ടലുകളിൽ റൂമെടുത്ത് സരിതമാരുടെ പൂറുനക്കുന്ന, കോടികൾ മുക്കിയിട്ട് തെളിവില്ലെന്ന് ഉളുപ്പില്ലാതെ പറയുന്ന നാണവും മാനവും ഇല്ലാത്ത പഞ്ചവരാതിപൊലയാടിതായോളിപൂറിമക്കൾ ആണ് ആ സ്റ്റേജിൽ നിന്നും കൈപൊക്കി ചിരിക്കുന്നത്.

അവർ ഇങ്ങിനെ കൈ ഉയർത്തി ചിരിച്ചുകൊണ്ടേയിരിക്കും, കാരണം അതുകാണുമ്പോൾ ആവേശം പൂണ്ട് ഹർഷാരവം  മുഴക്കാനും, വിലയേറിയ വോട്ട് നൽകി വിജയിപ്പിക്കാനും വിധേയരായ പറപ്പള്ളിയാത്ത് പത്രോസുമാർ ധാരാളം ഇന്നും കേരളത്തിൽ ഉണ്ടെന്ന് അവർക്കറിയാം.

വാൽക്കഷണം:

സത്യത്തിൽ ഒരു വർഷം പോലും കാലാവധി ഇല്ലാത്ത ഇത്തരമൊരു തെരഞ്ഞെടുപ്പ് കോടികൾ ചെലവഴിച്ചു നടത്തേണ്ട ആവശ്യമെന്താണ്? അതിനുപകരം, അടുത്ത തെരഞ്ഞെടുപ്പുവരെ മരിച്ച എംഎൽഎയുടെ വോട്ട് ഏതു പക്ഷത്തായിരുന്നോ ആ പക്ഷത്തിനു നൽകുകയും, ആ എംഎൽഎയുടെ   ചുമതലകൾ, സ്ഥലം എം പിക്കും, കളക്ടർക്കും ഒക്കെ നൽകിയിട്ട്, തെരഞ്ഞെടുപ്പിന് ചെലവിടുന്ന തുക (വേണമെങ്കിൽ മരിച്ച വ്യക്തിയുടെ ഓർമ്മക്കായി) ആ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ പോരെ?

നിയമസഭാമന്ദിരം തന്നെ അടച്ചിട്ട്, ഇത്തരം ചെറിയ ഒരു തെരഞ്ഞെടുപ്പിന് കമ്പും കോലുമായി ഇറങ്ങാൻ ആണോ നിന്നെയൊക്കെ തെരഞ്ഞെടുത്തു   വിട്ടിരിക്കുന്നത്? അങ്ങിനെ തെണ്ടിനടക്കുകയും, അഴിമതി നടത്തുകയും, താഴെ വിവിധസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ നിയന്ത്രിച്ച്‌ വികസനപ്രവർത്തനങ്ങൾ മുറക്ക് നടക്കുന്നുവെന്ന് ഉറപ്പുവരുത്താതെ, പിന്നെ കോടികൾ മുടക്കി വർഷംതോറും ജനസമ്പർക്ക പരിപാടി എന്ന പ്രഹസനം വഴി ഓഫീസ് ക്ലാർക്കുമാർ ചെയ്യേണ്ട ജോലികൾ മുഖ്യമന്ത്രി ചെയ്യുന്നതാണോ ജനാധിപത്യം?


അരുവിക്കരയിൽ താമര വിരിയുമോ?

"അരുവിക്കരയിൽ ആര് ജയിക്കും?", ഇന്നുരാവിലെ ഞാൻ സുഹൃത്തിനോട് ചോദിച്ചു.

പെട്ടെന്ന് ഉത്തരം വന്നു, "വിജയൻ ജയിക്കുമോ, ശബരി ജയിക്കുമോ എന്ന് പറയാൻ പ്രയാസമാണ്"

അപ്പോൾ മലയാളികളുടെ രാഷ്ട്രീയ കൂട്ടിക്കിഴിക്കലുകളിൽ ഇപ്പോഴും ഇടതനും വലതനും മാത്രമേ ഉള്ളൂ.

താമര കേരളത്തിലുള്ള കുളങ്ങളിൽ വിരിയാറുണ്ടെങ്കിലും, ദേശീയമായി വീശുന്ന കൊടുങ്കാറ്റുകൾ പോലും വലിയ ചലനം സൃഷ്ടിക്കാത്ത കേരളത്തിലെ രാഷ്ട്രീയമണ്ണിൽ, ഇപ്പോഴും താമര വിരിയാൻ സാധ്യത ആരും കൽപ്പിക്കുന്നില്ല എന്ന് സാരം.

"എങ്കിൽ ഒരു പന്തായത്തിനുണ്ടോ?" ഒന്ന് നിർത്തിയിട്ട്, ഞാൻ ഇത്രയും കൂടി കൂട്ടിച്ചേർത്തു, "ഇത്തവണ രാജേട്ടൻ ജയിക്കും"

ഞാനൊരു പൊട്ടൻ ആണെന്ന് സുഹൃത്തിന് നന്നായി  അറിയാം. എന്നാലും ഇത്രയും വലിയ പൊട്ടനോ എന്നൊരു അതിശയം പുള്ളിയുടെ നോട്ടത്തിൽ ഉണ്ടായിരുന്നു.

പിന്നെ താമസിച്ചാൽ ഞാൻ തീരുമാനം മാറിയാലോ എന്നു കരുതി, പെട്ടെന്ന് പറഞ്ഞു, "സമ്മതിച്ചു, എത്രയാണ് തുക?"

ആ പറച്ചിലിലെ ആത്മവിശ്വാസം കണ്ടപ്പോൾ, എൻറെ പൈസ പോയതുതന്നെ എന്നെനിക്കു തോന്നി. അതിനാൽ പന്തയത്തുക രണ്ടുപേരും നൽകേണ്ടതിൽ ഞാൻ ഒരു പരിഷ്കാരം വരുത്തി.

"രാജേട്ടൻ ജയിക്കില്ലെന്ന് ഉറപ്പാണല്ലോ, അതിനാൽ, രാജേട്ടൻ ജയിച്ചാൽ എനിക്ക് ആയിരം രൂപ തരണം, തോറ്റാൽ അഞ്ഞൂറ് രൂപ ഞാൻ തരും. സമ്മതമാണോ?"

നൂറുശതമാനം പന്തയം ജയിക്കുമെന്ന് അറിയാമെന്നതിനാൽ, എൻറെ വ്യവസ്ഥ അംഗീകരിക്കും എന്നാണു ഞാൻ കരുതിയത്‌. പക്ഷെ   എനിക്ക് തെറ്റി.

സുഹൃത്ത് അൽപനേരം ആലോചിച്ചു.

ആ ആലോചനയ്ക്ക് കൊഴുപ്പുകൂട്ടാൻ ഞാൻ ഇത്രയും പറഞ്ഞു, "വലതുപക്ഷം സരിതയുടെ അടിപ്പാവാടയുടെ വള്ളിയിലും, മാണിമാരുടെയും ബാബുമാരുടെയും അഴിമതികളിലും, ഉമ്മനടക്കമുള്ളവരുടെ 'തെളിവില്ലാ' നാടകങ്ങളിലും സംശുദ്ധരാഷ്ട്രീയം പോകട്ടെ, നാണം എന്നൊന്നുപോലും ഇല്ലാതെ ഇരിക്കുകയാണ്. ഇടതുപക്ഷം എന്നു പറയുമ്പോൾ തന്നെ ടിപിയുടെ വികൃതമായ മുഖവും, ബോംബുകളും അവ ഉണ്ടാക്കിയിട്ടുള്ള ഭീതിയും വെറുപ്പും ആണ് ജനങ്ങളുടെ മനസ്സിൽ. ഈയൊരു സാഹചര്യത്തിൽ, ബിജെപിയുടെ വർഗ്ഗീയരാഷ്ട്രീയം, കേരളത്തിലെ കുറിതൊട്ടു നടക്കുന്നവരെയും ക്രമേണ ലഹരി പിടിപ്പിക്കില്ലെന്ന് ഉറപ്പൊന്നുമില്ല. കൂടെ രാജേട്ടൻറെ സംശുദ്ധ രാഷ്ട്രീയവും. മാത്രവുമല്ല, ഒരാൾ മണ്ഡലം മുഴുവൻ 'ദേ പോയി ദാ വന്നു' എന്നുപറഞ്ഞ് നടക്കുന്നുമുണ്ട്. പുള്ളി വാ തുറന്നാൽ വിടുവായത്തമേ പറയൂ എങ്കിലും, രാമനാമം ചൊല്ലി നടക്കുന്ന കുറേപ്പേരെ എങ്കിലും സ്വാധീനിക്കാൻ മുള്ളുന്നതിനുവരെ ജ്യോത്സ്യം നോക്കുന്ന ആ കിഴങ്ങന് കഴിയും."

ഇത്രയും കേട്ടപ്പോൾ, സുഹൃത്ത് കൂടുതൽ ചിന്തയിലാണ്ടു.

ആലോചന കഴിഞ്ഞപ്പോൾ ആ മുഖത്ത് മുൻപ് ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചതു പോലെ തോന്നി. ഈ പൊട്ടൻ പറയുന്നതുപോലെ, താമരയെങ്ങാനും വിരിഞ്ഞാലോ, ആയിരം പോയത് തന്നെ. അതിനാൽ, എൻറെ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാകാതെ ഇങ്ങിനെ പറഞ്ഞു, "അതു പറ്റില്ല, രാജേട്ടൻ തോറ്റാൽ എനിക്കും ആയിരം കിട്ടണം"

പക്ഷെ ആ പറഞ്ഞതിൽ പോലും ഒരുറപ്പില്ലായ്മ നിഴലിച്ചിരുന്നു.

അങ്ങിനെ ആദ്യമായി, കേരളത്തിലെ ഒരു നിക്ഷ്പക്ഷ സമ്മതിദായകൻ ദേശീയമായി ഉണ്ടായകാറ്റിൽ ചെറുതായെങ്കിലും ഒന്നുലഞ്ഞു!

എന്നെ സംബന്ധിച്ച് ആയിരം എന്നത് വലിയൊരു തുകയല്ല, അതേസമയം സുഹൃത്തിന് ഒന്നര ദിവസത്തെ കൂലിയാണത്. അപ്പോൾ, നല്ല ഉറപ്പുണ്ടെങ്കിലേ കക്ഷി പന്തയം ഉറപ്പിക്കൂ എന്നറിയാം.

കേരളത്തിലെ ഒരു സമ്മതിദായകൻ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നറിയാൻ ഉള്ള ജിജ്ഞാസയിൽ ഞാൻ സമ്മതിച്ചു, "ശരി, ആയിരമെങ്കിൽ ആയിരം. എന്താ ഉറപ്പിക്കട്ടെ?

സുഹൃത്ത് ഇത്തവണ വല്ലാതെ വിഷമിച്ചു. താമര വിരിയില്ലെന്ന് ഉറപ്പിച്ചു ചിന്തിച്ച്, ആയിരം രൂപ കിട്ടും എന്നോർത്ത് സന്തോഷിക്കാൻ കക്ഷിക്കായില്ല എന്നത്, പന്തയത്തിൽ നിന്നും പിന്മാറാൻ പറഞ്ഞ ന്യായീകരണത്തിൽ നിന്നും എനിക്ക് മനസ്സിലായി, "തോറ്റാൽ ആയിരം രൂപ തരും എന്താണ് ഉറപ്പ്?!"

കക്ഷി എൻറെ സത്യസന്ധതയെ ചോദ്യം ചെയ്തതൊന്നുമല്ല എന്നെനിക്കറിയാം. ജയിക്കും എന്ന ഉറപ്പില്ലായ്മയാണ്‌ അതു പറയിച്ചത്!

കേരളത്തിലെ ഒരു സമ്മതിദായകൻ ഇത്ര പെട്ടെന്ന് ചഞ്ചലപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല!!

അപ്പോൾ വേണമെങ്കിൽ കേരളക്കരയിലും താമര വിരിയാം.

ഞാൻ എന്നിട്ടും വിട്ടില്ല, "ഒരു കാര്യം ചെയ്യാം, ആയിരം രൂപ ഞാനിപ്പോഴേ തന്നേക്കാം. രാജേട്ടൻ ജയിച്ചാൽ അതും ചേർത്ത് എനിക്ക് രണ്ടായിരം രൂപ തന്നാൽ മതി"

അതു പറയുമ്പോഴും എൻറെ ആയിരം പോകും എന്നു തന്നെയാണ് ഞാൻ ചിന്തിച്ചത്.

പക്ഷെ കേരളത്തിലെ സമ്മതിദായകനു പക്ഷെ ഉറപ്പുപോരാ. അതിനാൽ പന്തായം ഉറപ്പിച്ചില്ല.

പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും ഉറപ്പുള്ള ഒരുകാര്യം ഉണ്ടായിരുന്നു. ഇവരിൽ ആര് ജയിച്ചാലും ജനം തോല്ക്കുക മാത്രമല്ല, കഴുതകൾ ആവുകയും ചെയ്യും.

ഒരുപാടുകാലം കൂടെ നടന്ന ഒരുവനെ സ്വന്തന്ത്രമായ അഭിപ്രായം പറഞ്ഞതിൻറെ പേരിൽ കുലംകുത്തി എന്നു വിളിച്ചിട്ട്, തുരുതുരാവെട്ടി വികൃതമാക്കിയ   (പിണറായി പ്രചാരണത്തിൽ സജീവമല്ലാത്തതു വെറുതെയല്ല, പിണറായിയെ കാണുമ്പോൾ, വികൃതമായ ടിപിയുടെ മുഖമാണ് നിക്ഷ്പക്ഷമതികളായ സമ്മതിദായകരുടെ മുന്നിൽ തെളിയുന്നത്, അവരാണ് ഇവിടെ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നതും) പാർട്ടിഗുണ്ടകൾ നയിക്കുന്ന, ബോംബുമായി നടക്കുന്ന അണികളുള്ള ഒരു പാർട്ടി ജയിച്ചുവന്നാൽ ജനത്തിന് കൂടുതൽ   ഭീതി അല്ലാതെ മറ്റെന്തുപ്രയോജനം?

അടിമുതൽ മുടിവരെ അഴിമതിയിൽ മുങ്ങി കുളിച്ചിട്ടും, നാണം എന്നൊന്ന്‌ തൊട്ടു തേക്കാത്ത  ഒരു പാർട്ടി ജയിച്ചാൽ വീണ്ടും കട്ടുമുടിച്ചു ഇവിടെ കുളംതോണ്ടുമെന്നല്ലാതെ ജനങ്ങൾക്ക്‌ എന്തു പ്രയോജനം?

വിവരം തൊട്ടു തേക്കാത്ത ചില സിനിമാസീരിയൽ  നടീനടന്മാരെ പ്രചാരണത്തിന് ഇറക്കുകയും, വർഗ്ഗീയവിഷം ചീറ്റുന്ന കുറെ നേതാക്കൾ ആ വിഷം ക്രമേണ ജനങ്ങളുടെയുള്ളിൽ നിറച്ച്, രാജ്യത്തെ   ജനാധിപത്യവ്യവസ്ഥയെയും, രാജ്യത്തെതന്നെയും നാശത്തിലേയ്ക്ക് നയിക്കുന്ന ഒരു പാർട്ടി ജയിച്ചാലും ജനങ്ങൾക്ക്‌ എന്ത് പ്രയോജനം?

അപ്പോൾ ആരുജയിച്ചാലും ജനം തോൽക്കും. എന്നാലും, പന്തയം വച്ചിരുന്നെങ്കിലും, രാജേട്ടൻ തോല്ക്കണം എന്ന് ഞാൻ ആഗ്രഹിച്ചേനെ, കാരണം, രാജേട്ടനും, വാജ്പേയിയും ഒക്കെ എത്ര നല്ലവർ  ആയിരുന്നാലും, അവർ പിന്തുടരുന്ന പാർട്ടിയുടെ  വർഗ്ഗീയരാഷ്ട്രീയം അവരിലെ നന്മക്കുവരെ   വെല്ലുവിളി ഉയർത്തി ഒരു വൻദുരന്തമായി മാറുന്നതിനേക്കാൾ, ഇടതുവലതന്മാരുടെ നെറികെട്ട രാഷ്ട്രീയത്തെ, ജനനന്മ ലക്‌ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം വളർന്നു വരുന്നതുവരെ സഹിക്കുന്നതാണ് തമ്മിൽഭേദം എന്നു പറയാവുന്നത്.

കാരണം, ഇടതുആക്രമണത്തിൽ വ്യക്തികൾ ആണ് കൊല്ലപ്പെടുന്നത്. ബാക്കി ഉള്ളവർ ഭയന്നായാലും ജീവിക്കും. വലതന്മാരുടെ അഴിമതിയിൽ ജനങ്ങൾ പട്ടിണി കിടന്നെങ്കിലും ജീവിക്കും. പക്ഷെ, വർഗ്ഗീയ രാഷ്ട്രീയം സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം നമ്മുടെ  കുഞ്ഞുങ്ങളും, അവരിലൂടെ വരുന്ന തലമുറകളും പരസ്പരം വെട്ടിയും, കുത്തിയും രാജ്യത്തെ ഒരു ഭ്രാന്താലയമായിപ്പോലും നിലനിന്നുപോകാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കും. അതോർക്കുമ്പോൾ, നാമിന്നു ഇടതുവലതന്മാരെ സഹിക്കുന്നത് എത്ര നിസ്സാരം.

വാൽക്കഷ്ണം:

ഞാൻ ഓരോ പാർട്ടിയുടെയും കുറവുകൾ എടുത്തു കാണിച്ചപ്പോൾ ആ കുറവുകൾ ആ പാർട്ടിയിൽ മാത്രമേ ഉള്ളൂ എന്ന്‌ ചിന്തിച്ച് മണ്ടനാവരുത്. അളവിൽ വ്യത്യാസം കണ്ടേക്കാം, പക്ഷെ അവയെല്ലാം, അഴിമതി ആവട്ടെ, കൊലപാത രാഷ്ട്രീയം ആവട്ടെ, വർഗ്ഗീയ രാഷ്ട്രീയം ആവട്ടെ, മറ്റെന്തുമാവട്ടെ, അതെല്ലാം ഈ പറഞ്ഞ കൂട്ടരിലെല്ലാം ഉണ്ട്.


Sunday 21 June 2015

മതത്തിനെതിരായി പറഞ്ഞ് ഞാൻ കൊടിയ പാപം ചെയ്തു. എന്നെ സഹായിക്കണം പ്ലീസ്.

ഗോവധനിരോധന നിയമത്തിന് എതിരെ എഴുതുമ്പോൾ, ആദരണീയനായ ഹിന്ദു ഭക്തൻ എന്നെ കാണിച്ചു തരാം എന്നു പറയുന്നു.

അബ്ദു റബ്ബ് വിളക്ക് കത്തിക്കാത്തതിനെക്കുറിച്ച്  എഴുതുമ്പോൾ, സുന്നത്ത് കുട്ടികൾക്ക് നേരെയുള്ള ആക്രമണം ആണെന്ന് പറയുമ്പോൾ, ആദരണീയനായ മുസ്ലിം ഭക്തൻ നോയമ്പ് കഴിഞ്ഞിട്ട് (അതാണ്‌ പരമമായ വ്രതശുദ്ധി!) എന്നെ കാണിച്ചു തരാം എന്നു പറയുന്നു.

പരിശുദ്ധാത്മാവ് വഴി അല്ല, മറിയത്തെ ആരോ കള്ളവെടി വച്ചത് വഴിയാണ് യേശു ഉണ്ടായത് എന്നു പറയുമ്പോൾ, ആദരണീയനായ ക്രിസ്ത്യാനി ഭക്തൻ എന്നെ കാണിച്ചു തരാം എന്നു പറയുന്നു.

ചുരുക്കി പറഞ്ഞാൽ എൻറെ കാര്യത്തിൽ എല്ലാവരുടെയും തീരുമാനം ഒന്നാണ് (എന്തൊരു സമാധാനം, എന്തൊരു മതേതരത്വം, എന്തൊരു ഐക്യം!), അതിനാൽ ഇനി ആരാണത് നടപ്പാക്കുക എന്ന സംശയം മാത്രമേയുള്ളൂ.

ഞാൻ തെറി പറയുന്നു എന്നാണു എല്ലാവരുടെയും പരാതി. അതിനാൽ ഇത്തവണ ഞാൻ ആരെയും  തെറി പറയാതെ ആദരണീയനായ ഭക്തൻ എന്നാണു വിളിച്ചത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു കരുതുന്നു.

പക്ഷെ ഒരു കാര്യം ഉണ്ട്. മുകളിൽ പറഞ്ഞതിൽ സാദ്ധ്യമായ രണ്ടു കാര്യമേ ഉള്ളൂ.

1. ഈ മൂന്നു കൂട്ടരിൽ ഒരാൾ പറയുന്നത് മാത്രമേ സത്യമാവൂ. ഉദാഹരണത്തിന് അല്ലാഹു ആണ് എല്ലാം സൃഷ്ടിച്ചതെങ്കിൽ, ഹിന്ദു ഭക്തനും, ക്രിസ്ത്യാനി ഭക്തനും ജനങ്ങളെ വഴി തെറ്റിക്കുകയാണ്.

2. ഇവർ ആരും പറയുന്നത് ശരിയല്ല.

ഞാൻ നിരാശപ്പെടുത്തുന്നില്ല. ഇതിൽ ആദ്യത്തേത് ശരിയാണെന്നിരിക്കട്ടെ. അതായത് ഒരു കൂട്ടർ പറയുന്നത് ശരിയാണ്. അപ്പോൾ അതാരാണ്? അതറിഞ്ഞാൽ എനിക്കതിൽ വിശ്വസിച്ചു സർവ്വ അനുഗ്രഹങ്ങളും നേടാം.

അതുപോലെ, ജനങ്ങളെ തെറ്റ് പറഞ്ഞു വിശ്വസിപ്പിച്ചു അന്ധരാക്കി ശരിക്കുമുള്ള മതത്തിൽ  നിന്നും അകറ്റുന്ന മറ്റേ രണ്ടു തായോളികൾ (ഈ തെറി ഞാൻ പറയുന്നതല്ല കേട്ടോ, അവരെ തിരിച്ചറിയുമ്പോൾ അവരാൽ വഴി തെറ്റപ്പെട്ടവർ വിളിക്കുന്നതാണ്) ആരൊക്കെയാണ്?

നിന്നെ കാണിച്ചുതരാം എന്നു പറയുന്ന എത്രയും  ആദരണീയരായ ഭക്തർ ആദ്യം എൻറെയീ സംശയം ദൂരീകരിച്ചു തന്നേപറ്റൂ.

ദൂരീകരിച്ചു തന്നില്ലെങ്കിൽ, എൻറെ നിറം മാറുമേ, ഞാൻ ശരിക്കും ഒരു ഭദ്രകാളി ആകുമേ, പിന്നെ ഞാൻ നിൻറെയൊക്കെ അമ്മേടങ്ങത്തെ അല്ലാഹുവും, ദൈവവും, രാമനും എന്നൊക്കെയേ പറയൂ കേട്ടോടാ അന്ധത ആഭരണമാക്കി നടക്കുന്ന തായോളികളെ.

അപ്പോൾ, ദയവുചെയ്ത് ആദരണീയരായ ഭക്തർ എന്നെ സഹായിക്കണം, പ്ലീസ്.

SEBASTIAN-TURNED-BHADRAKALI








Saturday 20 June 2015

RELIGION IS THE OPIUM OF THE PEOPLE - KARL MARX

What else should I add to it? Nothing because it sums up everything.

The problem is not with Abdu Rabb or believers but religions.

We should do our best to save our children and the generations to come.

I salute you Sir.





KARL MARX





Thursday 18 June 2015

സൂര്യസ്നാനം ശരീരത്തിന് നല്ലതാണെന്ന് മാത്രമല്ല അത്യാവശ്യവുമാണ്

സൂര്യസ്നാനത്തെക്കുറിച്ച് ഉള്ള ബ്ലോഗിൽ എൻറെ ഇല്ലാത്ത മസിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോ എന്തിനാണ് ഇട്ടതെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ആള് വട്ടനാ, അതുകൊണ്ട് കാര്യമാക്കണ്ട എന്ന് ചിലർ ആത്മഗതവും ചെയ്തേക്കാം.

പക്ഷെ ഇത്തവണ നിങ്ങൾക്ക് തെറ്റി. എൻറെ ശരീരസൗന്ദര്യം കാണിക്കാൻ അല്ല മറിച്ച് ഒറ്റനോട്ടത്തിൽ കൊള്ളാമല്ലോ എന്ന് തോന്നാവുന്ന ആ ശരീരത്തിലെ കുറവുകൾ കാണിക്കാൻ ആണ് ആ ഫോട്ടോ തന്നെ ഞാൻ തെരഞ്ഞെടുത്തത് ഇട്ടത്. നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ പലരും അവരുടെ വസ്ത്രങ്ങൾക്കുള്ളിൽ മൂടിവെക്കുന്ന കുറവുകൾ (പെട്ടെന്ന് മനസ്സിൽ വന്നത്, കുടവയർ ആണ്. അങ്ങിനെ വയർ ഉള്ളവർ ഷർട്ടൊക്കെ ഇൻ ചെയ്തിട്ട് ബെൽറ്റ് കൂടി കെട്ടിയാൽ കൂടുതൽ എടുപ്പ് തോന്നിക്കും!).  അങ്ങിനെ ഒരു കുറവും സൂര്യസ്നാനവുമായി വലിയ ഒരു ബന്ധമുണ്ട്. അതിനാൽ ആണ്, ഈ ഫോട്ടോ ഇട്ടത്, അല്ലാതെ ശരീരം കാണിക്കാൻ അല്ല.

സൂര്യസ്നാനത്തെക്കുറിച്ച് കൂടുതൽ പറയുന്നതിന് മുൻപ്, ഹൈന്ദവവിശ്വാസത്തിൽ ഉള്ള ചില കാര്യങ്ങൾ ജാതിമതഭേദമന്യേ എല്ലാവരും അനുഷ്ടിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. കാരണം അത് മനുഷ്യർക്ക്‌ അവരുടെ ദൈനംദിനജീവിതത്തിൽ ഉപകാരപ്രദമാണ്. അതിൽ പലതിനും പ്രകൃതിയുമായി ബന്ധമുണ്ട്. അങ്ങിനെ ഹൈന്ദവ മതത്തിനും, അവരുടെ പല ആചാരങ്ങൾക്കും പ്രകൃതിയുമായി ബന്ധമുള്ളതുകൊണ്ട് തന്നെ, ഇല്ലാത്ത ദൈവത്തിലും, അല്ലാഹുവിലും അടിസ്ഥാനപ്പെടുത്തി ഏകദൈവ വിശ്വാസം കൊണ്ടുവന്ന ക്രിസ്തീയ ഇസ്ലാം മതങ്ങളെക്കാൾ ഭേദം ഹിന്ദുമതം തന്നെ.

അങ്ങിനെയുള്ള പല ആചാരങ്ങളിലും ചെയ്യുന്ന കാര്യങ്ങൾ മനുഷ്യർക്ക്‌ നല്കുന്ന ഗുണങ്ങൾ  മനസ്സിലാക്കി, അത് മനസ്സിലാക്കിയവർ എല്ലാവരും അത് ചെയ്യുവാൻ അതിൽ വിശ്വാസം ചേർക്കുകയാണ് ചെയ്തിട്ടുള്ളത്.

അങ്ങിനെ നോക്കുമ്പോൾ, തുളസിയുടെ മഹത്വം ആണ് മുറ്റത്ത് തുളസ്സിത്തറ ഉണ്ടാക്കാനും, അവിടെ വിളക്ക് വെക്കുക എന്ന ആചാരത്തിനും കാരണമായത്‌. ചെവിവേദന വന്നിട്ട്, തുളസിയില പിഴിഞ്ഞ് ചെവിയിൽ ഒഴിച്ച് ഇനി വേദന കുറയുമല്ലോ എന്ന പ്രതീക്ഷയിൽ ഉറങ്ങാത്തവർ ഞാൻ അടങ്ങുന്ന തലമുറവരെ വളരെ കുറവായിരിക്കും. അപ്പോൾ, കുഞ്ഞ് വേദനയെടുത്ത് കരയുമ്പോൾ, ഒരു തുളസ്സിത്തറ ഉള്ളവീട്ടിൽ, തുളസിയില അന്വേഷിച്ചു രാത്രിയിൽ  പറമ്പുതോറും നടന്നു പാമ്പുകടി കൊള്ളേണ്ട കാര്യമില്ലായിരുന്നു.

അങ്ങിനെ പഠിക്കുമ്പോൾ, ഓരോ പ്രദേശങ്ങളിലും ഉണ്ടായിരുന്ന കാവുകളും അവയോടനുബന്ധിച്ച  ആചാരങ്ങളും (കാടിൻറെ പ്രാധാന്യം ഇന്ന് കുട്ടികൾക്കുവരെ അറിയാം ), സർപ്പക്കാവുകളും (പാമ്പുകൾ വീട്ടിൽ വന്ന് കട്ടിലിൽ കയറി കിടക്കുന്നത് അത്ര രസമുള്ള കാര്യമല്ല, ആണോ?), അമ്പലത്തിനു മുന്നിലെ അരയാലും (അതിനു ചുവട്ടിൽ ഇരുന്നാൽ ഉള്ള ഗുണം ആർക്കാണിന്ന് അറിയാത്തത്?) എല്ലാം തന്നെ അതിലൊക്കെ നൽകിയിരിക്കുന്ന വിശ്വാസങ്ങൾ എടുത്തു കളഞ്ഞാലും മനുഷ്യരുടെയും, മറ്റു ജീവജാലങ്ങളുടെയും, അതുപോലെ അവരുടെ ആവാസവ്യവസ്ഥയുടെയും നിലനിൽപ്പിന് ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണെന്ന് പറയാം.

ഇനി ഹൈന്ദവമതത്തിലെ ആചാരങ്ങളും പ്രാദേശികമായി വ്യത്യാസപ്പെട്ടും, രൂപാന്തരം സംഭവിച്ചും കാണപ്പെടുന്നു. അതിനാലൊക്കെത്തന്നെ ഒരുപാട് 'ദൈവങ്ങളും' ഉണ്ട്. അതെല്ലാം ആ മതത്തിന് പ്രകൃതിയുമായുള്ള ബന്ധവും, ആ മതം നല്കുന്ന സ്വാതന്ത്ര്യവും ആണ് കാണിക്കുന്നത്. അല്ലാതെയുള്ളവയും, സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും, അബദ്ധജടിലവും ആയ ആചാരങ്ങളും അതിൽ ഉണ്ട്. അതുകൊണ്ടുതന്നെ, ആ മതം ശ്രേഷ്ഠം ആണെന്ന് പറയാനോ, അതിൽ കടന്നുകയറിയിട്ടുള്ള അനാചാരങ്ങളും, ഒരു കൂട്ടം  മനുഷ്യരെ മനുഷ്യരായി കാണുവാൻ പോലും തയ്യാറാവാത്ത അധപതിച്ച ആചാരാനുഷ്ടാനങ്ങളെ ന്യായീകരിക്കാനോ അല്ല ഞാൻ ഇത്രയും എഴുതിയത്. നല്ലതെങ്കിൽ അത് ഹിന്ദുക്കളുടെ വിശ്വാസം എന്ന് പറഞ്ഞുതള്ളാതെ അതിലെ നല്ലതിനെ കണ്ട് സ്വീകരിക്കാൻ ഉള്ള സാമാന്യബോധം കാണിക്കണം എന്ന് സൂചിപ്പിക്കാനാണ്.

ഞാൻ പറഞ്ഞുവന്നത് സൂര്യസ്നാനത്തെക്കുറിച്ചാണ്.

പുറത്തിറങ്ങി പണിയെടുക്കാത്തവർക്കും അമ്പലത്തിൽ തന്നെ നിരങ്ങി നടക്കുന്നവർക്കും ഒക്കെയാണ് സൂര്യസ്നാനവും, സൂര്യനമസ്കാരവും ഒക്കെ ആവശ്യം. രാവിലെ മുതൽ വൈകുന്നേരം വരെ പാടത്ത് പണിയുന്നവർക്ക് അത് പൊരിവെയിൽ കൊള്ളലാണ്. അവരോട് സൂര്യനമസ്കാരം നടത്തണം എന്നു പറയുന്നത്രയും ഭോഷ്ക്ക് വേറെയില്ല!

പക്ഷെ ഈ പറഞ്ഞതിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണ്. അത് നല്ലതാണെന്ന് മാത്രമല്ല, അത്യാവശ്യം ആണെന്ന് ബോധ്യപ്പെടുത്തുക എന്നതാണ് ഈ ബ്ലോഗു കൊണ്ട് ഞാൻ ലക്ഷ്യമിടുന്നത്.




Friday 12 June 2015

വികസനം അദാനിമാർക്കല്ല, ജനങ്ങൾക്ക്‌ വേണ്ടിയാവണം

വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട്  നെടുമ്പാശ്ശേരി എയർപോർട്ട് നിർമ്മാണ മോഡലിൽ മലയാളികളുടെ, പ്രത്യേകിച്ച് വിദേശമലയാളികളുടെ ഒത്തൊരുമയോടെ മൂലധനം സമാഹരിച്ച് കേന്ദ്രസംസ്ഥാന വിഹിതവും ചേർത്ത് നടത്തിക്കൂടാ?

അതിനെന്തെങ്കിലും, സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടോ? അതായത്, അദാനിക്ക് സാധിക്കുന്നതും, കേരളം ശ്രമിച്ചാൽ സാധിക്കാത്തതുമായ എന്തെങ്കിലും സാങ്കേതിക തടസ്സം? . ഉദാഹരണത്തിന്, അറബിക്കടലിൽ അടുത്തിടെ നടന്ന ആഴക്കടൽ എണ്ണപര്യവേഷണത്തിന്  ഉള്ള സാങ്കേതികവിദ്യ അംബാനി ഗ്രൂപ്പിന് മാത്രമേ ഇന്ത്യയിൽ ഉള്ളൂ, അതിനാൽ അവരെ ആശ്രയിക്കേണ്ടി വന്നു. അതുപോലെ എന്തെങ്കിലും, വിഴിഞ്ഞം കാര്യത്തിലും ഉണ്ടോ? അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ  തന്നെ, നാം മൂലധനം ഇറക്കി സാങ്കേതികവിദ്യ ഉള്ള ഏതെങ്കിലും ഒരു കമ്പനിയുടെ സഹായത്തോടെ ചെയ്‌താൽ പോരേ?

അദാനി മുടക്കും എന്നു പറയുന്ന തുക ഒന്ന് മനസ്സുവച്ചാൽ വിദേശമലയാളികളിൽ നിന്നുതന്നെ സമാഹരിക്കാൻ സാധിക്കും, സാധിക്കണം. ഒരു അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മലയാളികൾ മുതൽ മുടക്കാൻ തയ്യാറായാൽ, അല്ലെങ്കിൽ ഓരോ മലയാളിയും ആയിരമോ രണ്ടായിരമോ വച്ച് മുടക്കാൻ കഴിഞ്ഞാൽ, അദാനിക്കു മുഴുവൻ കൊടുക്കുന്നതിനു പകരം, ലാഭത്തിൻറെ അമ്പതോ അറുപതോ ശതമാനം അവർക്ക് വീതിച്ചു നൽകിയാലും, ധനക്കമ്മി ധനക്കമ്മി എന്നു നിലവിളിക്കുന്ന കേരളത്തിന് അതൊരു നല്ല വരുമാനം ആകും. ഇങ്ങനെ ജനങ്ങളുടെ സഹകരണത്തോടു കൂടി ഒരു സംസ്ഥാന സർക്കാരിന് കാര്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെങ്കിൽ, ഇവരൊക്കെ എന്തിന്, വെറുതെ കട്ടുമുടിക്കാനോ?

മറക്കരുത്, ഈ അദാനി മുടക്കുന്നതും സ്വന്തം കീശയിൽ നിന്നല്ല, മറിച്ച്‌ ബാങ്കിൽ നിന്നും ലോണ്‍ എടുത്താണ്!

അദാനി ഒരു വർഷത്തിനുള്ളിൽ പതിനായിരം കോടിയിൽ നിന്നും അമ്പതിനായിരം കോടിയിൽ എത്തി. അതിനു സഹായിച്ചത് മോദിയാണ്. എന്നിട്ട് വിദേശ നിക്ഷേപം കൊണ്ടുവന്നു എന്നു പറയും. അതുകൊണ്ട് രാജ്യത്തിനു എന്ത് നേട്ടം? അങ്ങിനെ വ്യക്തികളിൽ സമ്പത്ത് അനിയന്ത്രിതമായി കുമിഞ്ഞു കൂടുന്നത്, ആ വ്യക്തിയുടെ കഴിവിനുമപ്പുറം അധികാരത്തിൽ ഇരിക്കുന്നവരുടെ പിടിപ്പുകേടോ, അല്ലെങ്കിൽ ഇവരുമായുള്ള അശുദ്ധബന്ധമോ കൊണ്ടാണ്. അതിനാൽ ഇപ്പോൾ അദാനിക്ക് അടിയറവു വെക്കുന്നതിനു പകരം, ഒന്നോ രണ്ടോ വർഷം കൂടി കഴിഞ്ഞിട്ടായാലും, പിടിപ്പുകേടുകൾ മാറ്റി, സംസ്ഥാനത്തെയും, രാജ്യത്തെയും ജനങ്ങൾക്ക്‌ പ്രയോജനം കിട്ടത്തക്ക രീതിയിൽ നടപ്പാക്കിയാൽ മതി.

അത് പറ്റില്ലെന്നും, ഇപ്പോൾ തന്നെ നടപ്പാക്കണമെന്നും, അല്ലെങ്കിൽ തമിഴ്നാട്ടിലേയ്ക്ക്  പദ്ധതി മാറ്റും എന്നും കേന്ദ്രം പറയുന്നുണ്ടെങ്കിൽ, അത് അദാനിയെ സഹായിക്കാൻ ആണെന്ന് ഉറപ്പ്. അത്തരം വെട്ടിൽ വീഴരുതേ.

ഇതുവരെ കേൾക്കാതിരുന്ന അദാനി, മോദി വന്നപ്പോൾ എവിടെനിന്നും പൊട്ടിമുളച്ചുവന്നു? ഇവർ രണ്ടുപേരും എന്തുകൊണ്ടാണ് ഇങ്ങനെ കൈകോർത്ത് ഉലകം ചുറ്റുന്നത്‌? അതിൽ ദുരൂഹതയുണ്ട്. ഉമ്മാ, നീയിപ്പോൾ അദാനിയെ തീറ്റിക്കാൻ ധൃതി കൂട്ടുന്നു. കേന്ദ്രത്തിൽ നിൻറെ വേണ്ടപ്പെട്ടവരായ കോണ്‍ഗ്രസ്‌ അധികാരത്തിൽ ഇരുന്നപ്പോൾ പദ്ധതി എന്തുകൊണ്ട് നടപ്പാക്കിയില്ല?  അപ്പോൾ ******* തിരുമ്മാനേ അറിയത്തൊള്ളായിരുന്നോ? അതോ മാണിയും, ബാബുവും പോലുള്ള കീടങ്ങളെ വിട്ട്, ഇനി നിങ്ങളും ബിജെപിയും തമ്മിൽ വല്ല അവിഹിതവും ഉണ്ടോ? ഒന്നും രണ്ടുമല്ലല്ലോ, ആയിരക്കണക്കിന് കോടികൾ അല്ലേ?

കേരളത്തെ കണ്ട അറബികൾക്കും, അണ്ടനും, അഴകോടനും ഒന്നും തീറെഴുതി കൊടുക്കരുത്. അല്ലെങ്കിൽ, പണ്ടെങ്ങോ ആരോ അനുവദിച്ചു എന്നു പറഞ്ഞു മുല്ലപ്പെരിയാർ അണക്കെട്ടുമായി തമിഴ്നാട് നമ്മുടെ ജീവന് വിലപേശുന്നതുപോലെ, ഇവന്മാർ എല്ലാം നമ്മുടെ തലയിൽ കയറി നിരങ്ങും. ഇവരോടൊക്കെ കോടികൾ വാങ്ങി, ഒരു സംസ്ഥാന സർക്കാരിനെവരെ ക്ഷാണ്ണാ വരപ്പിക്കാൻ പരമോന്നത കോടതിയിൽവരെ ജഡ്ജ്മാരും കാണും. പിന്നെ ഇവരുടെയൊക്കെ പിന്നാലെ, ലാവലിൻ കമ്പനിയുടെ പുറകെ ഇപ്പോൾ നടക്കുന്നതു പോലെ, വാലാട്ടി എമാന്നേ എന്നു വിളിച്ച് നടക്കേണ്ടിവരും. അതുകൊണ്ട്, ഇത്തരം കരാറുകളിൽ  ഒക്കെ ഒപ്പിടുന്നതിനു മുൻപ്, ഒന്നല്ല, രണ്ടല്ല, ഒരായിരം വട്ടം എങ്കിലും ചിന്തിക്കണം.

എയർപോർട്ട് നിർമ്മാണത്തിന് മുൻകൈയ്യെടുത്ത്‌   ജനങ്ങളിൽനിന്നും പണം സമാഹരിച്ച് നടപ്പാക്കുന്ന ആശയം കൊണ്ടുവന്ന് വിജയകരമായി നടപ്പാക്കിയ കളക്ടർ വിജെ കുര്യനെപ്പോലുള്ളവർ ഇപ്പോൾ ഇവിടെ ഇല്ലേ? ആ പദ്ധതിയിൽ നിന്നും കേരളത്തിന് വർഷംതോറും കിട്ടുന്ന വരുമാനം എത്രയെന്ന് ഒന്നു പറയാമോ?

മറക്കരുത്, മറ്റു സംസ്ഥാനങ്ങളിൽ വ്യവസായം അങ്ങ് വളരുന്നുണ്ടാവാം, പക്ഷെ ഇപ്പോഴും കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഈ പറയുന്ന സംസ്ഥാനങ്ങളിൽ ഒന്നുമില്ല. ദയവു ചെയ്ത് ജനങ്ങളുടെ ആ സ്വാതന്ത്ര്യം ആർക്കും അടിയറവു വെക്കരുത്.


Wednesday 10 June 2015

ഭാര്യക്കുള്ള അവസാനത്തെ കത്ത്

ഷെല്ലമോൾ എബ്രഹാം മേട്ടയിൽ,

ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന രീതിയിൽ നീ പ്രവർത്തിച്ചില്ലെങ്കിൽ, ഇത് ഞാൻ നിനക്കെഴുതുന്ന അവസാനത്തെ കത്തായിരിക്കും.

ഞാൻ അബുദാബിയിൽ നിന്നും മടങ്ങി, ഇപ്പോൾ ജോലിയില്ല. ജോലിക്ക് ശ്രമിക്കുന്നു.

കയ്യിലുണ്ടായിരുന്ന പൈസ തീർന്നതിനാൽ വീടുപണി വീണ്ടും മുടങ്ങി.

ഞാൻ ആവശ്യപ്പെട്ടതിന് വിരുദ്ധമായി, നീ ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നു. എനിക്കെതിരെ പരാതിയുമായി നീ പല സ്ഥാപനങ്ങളെയും സമീപിക്കുന്നു. അതും ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിച്ച്. വക്കീലിനെ കാണുന്നു. എന്നെ ഒരു പാഠം പഠിപ്പിക്കാനും, നിനക്ക് ജയിക്കാനും വൃത്തികെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നു. അതൊക്കെ കേട്ടിട്ടും നിന്നെ ശാസിക്കാതെ നിന്നെ സപ്പോർട്ട് ചെയ്യുന്നവർ നിൻറെ നന്മ കാംക്ഷിക്കുന്നുവെന്നു നീ കരുതുന്നു. എല്ലാം കഴിഞ്ഞ് നീ എന്നോട് വീണ്ടും പണം  ആവശ്യപ്പെടുന്നു, അതിനർത്ഥം ഞാൻ തന്ന തുക അത്രയും നീ ചെലവഴിച്ചു തീർത്തു.

ഈ നിന്നെ സഹായിക്കുന്നവർ ഒക്കെ നിന്നോട് പൈസ എണ്ണി വാങ്ങുകയല്ലാതെ നിനക്കെന്തെങ്കിലും തന്നു സഹായിക്കും എന്ന് ഞാൻ കരുതുന്നില്ല. അപ്പോൾ എന്നെ ഭീഷണിപ്പെടുത്തുക എന്നതുതന്നെയാണ് നിൻറെ മുന്നിൽ തെളിയുന്ന വഴി. ഇപ്പോൾ ഞാൻ ജോലി മതിയാക്കിയപ്പോൾ അതും അടഞ്ഞു.

അപ്പോഴും പക്ഷെ ആവശ്യങ്ങൾ ഇല്ലാതാകുന്നില്ല. ജീവിക്കുക എന്നതും, ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക എന്നതും അത്ര എളുപ്പമല്ല. ഭീഷണിപ്പെടുത്തി ഇതൊക്കെ എപ്പോഴും നേടാമായിരുന്നെങ്കിൽ എത്ര നന്നായേനെ.

മാളുവിൻറെ അഡ്മിഷന് ആവശ്യമായ ഫീസിനും, പുസ്തകങ്ങൾക്കും, യൂണിഫോമിനും ഒക്കെ ആവശ്യമായ തുക ഞാൻ സ്കൂളിൽ അടച്ചിരുന്നു. പക്ഷെ ചെലവുകൾ അവിടം കൊണ്ട് തീരുന്നില്ലല്ലോ.

വാടക കൊടുക്കണം. നിങ്ങൾക്കുള്ള ഭക്ഷണവും മറ്റു ചെലവുകളും വഹിക്കണം. പരാതി കൊടുക്കാൻ പോകാനും വക്കീലിനെ കാണാൻ പോകാനും എല്ലാം ഒരുപാട് ചെലവുണ്ട്. അതൊന്നും നീ മുടക്കില്ല എന്നെനിക്കറിയാം. അപ്പോൾ എന്താണ് ഇപ്പോഴത്തെ നിൻറെ വരുമാന മാർഗ്ഗം? അതൊന്ന് അറിഞ്ഞാൽ കൊള്ളാം.

പക്ഷെ എൻറെ കുഞ്ഞിനെ പട്ടിണിക്കിട്ടാൽ നീ ഉത്തരം പറയേണ്ടി വരും.

നിനക്കറിയാം, എനിക്കുണ്ടാകുന്ന മക്കൾ ഒരിക്കലും പട്ടിണി കിടക്കേണ്ടിവരില്ല എന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ ഞാൻ തീരുമാനിച്ചത്. അതിനായി നിരന്തരം ശ്രമിച്ച് രണ്ടേക്കർ വീതം മാത്രമുണ്ടായിരുന്നതിനെ, മറ്റുള്ളവരുടെയെല്ലാം ബാധ്യതകളും അതിൽ കൂടുതലും നൽകി ഇപ്പോൾ ആറ് ഏക്കറോളം ആക്കി. അതിൽ ഒരു വീടും പണിതുകൊണ്ടിരിക്കുന്നു.

അങ്ങിനെ നിനക്കുകൂടി ജീവിക്കാനുള്ള വീടിൻറെ പണി നടക്കുമ്പോൾ അത് ഏറ്റവും മുന്നിൽ നിന്ന് ചെയ്യുന്നതിന് പകരം, വാടകവീട്ടിൽ തന്നിഷ്ടപ്രകാരം നിൽക്കുന്നതും പോരാഞ്ഞ്, അപ്പനെ നോക്കുകയെന്ന നിൻറെ കടമ ചെയ്യുകയും, വീടിൻറെ പണി എങ്ങിനെയും തീർക്കുവാൻ സ്വന്തം കഷ്ടപ്പാടുകൾ എല്ലാം മറന്നു ശ്രമിക്കുകയും ചെയ്യുന്ന പെങ്ങൾക്ക് എതിരെയും അപ്പനെതിരെയും പോലീസിലും, വനിതാപോലീസിലും ഒക്കെ പോയി പരാതി കൊടുത്ത നിന്നെപ്പോലെ മറ്റൊരു സ്ത്രീ ഈ ലോകത്ത് തന്നെ കാണാൻ സാധ്യത കുറവാണ്. ഇതെല്ലാം കഴിഞ്ഞിട്ട്, ഞാനും അപ്പനും എല്ലാം മോശമാണെന്ന് പറയുന്ന നീ തന്നെ ഈയിടെ വീട്ടിൽ ചെന്ന് നീ ഉപേക്ഷിച്ചു പോയ അപ്പനെ, അച്ചായാ എന്ന് വിളിച്ച് പണം ആവശ്യപ്പെട്ടു എന്ന് ഞാനറിഞ്ഞു. അതും നീ ചെയ്തത് ഞാൻ മകളെ  പീഡിപ്പിച്ചു എന്ന് കാണിച്ചു പരാതി കൊടുക്കും എന്ന് എന്നെ ഭീഷണിപ്പെടുത്തിയിട്ട്. നിനക്ക് നിന്നോട് തന്നെ നാണം  തോന്നാത്തതെന്ത് സ്ത്രീയേ?

നീ ഇതൊക്കെയും ചെയ്യുന്നത് എന്തിനെന്ന് എനിക്കറിയാം. നിൻറെ ഇഷ്ടത്തിനു ജീവിക്കാൻ നിനക്ക് പണം വേണം. അതിനു സ്വന്തം മകളെയും നീ ഉപയോഗിക്കും.

നീ എന്ത് തീരുമാനിക്കുന്നു എന്നത്‌ എനിക്ക് ഇപ്പോൾ വിഷയമല്ലാതായിരിക്കുന്നു. കാരണം നിനക്കെപ്പോഴും നിൻറെതായ തീരുമാനങ്ങൾ ഉണ്ട്. അത് നാശത്തിൻറെ വഴിയാണെന്ന് എനിക്ക് ഉത്തമബോധ്യം ഉള്ളതിനാൽ ഈ ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് പറഞ്ഞാലും ഞാൻ കേൾക്കില്ല. കാരണം എൻറെ അധ്വാനവും, സ്വപ്നവും അവരെക്കാൾ ഒക്കെ എനിക്ക് നല്ല നിശ്ചയം ഉണ്ട്. അതേസമയം നിനക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകൾ ഉള്ളതിനാൽ നിനക്ക് നിൻറെ വഴി തെരഞ്ഞെടുക്കാൻ അവകാശം ഉണ്ട്. പക്ഷെ അതെൻറെ മകളുടെ അവകാശത്തെ ഹനിച്ചു കൊണ്ടാകരുത്. അവൾക്കു ജീവിക്കാൻ ഞാൻ ഒരു ഭവനം പണിതിട്ടുണ്ട്. എൻറെ മകൾ അവിടെയാണ് ജീവിക്കേണ്ടത്. അല്ലാതെ കണ്ട വാടകവീടുകളിൽ, നീ എവിടെ പോയെന്നുപോലും അറിയാതെ അടച്ച വീടിനു മുൻപിൽ അനാഥപ്രേതം പോലെ അവളെ നിർത്താൻ നിൻറെ തീരുമാനങ്ങൾ ഇടയാക്കരുത്.

പക്ഷെ നീയിപ്പോൾ അതാണ്‌ ചെയ്യുന്നത്. അങ്ങിനെ നീ ഇടയാക്കുമ്പോഴും നിന്നെ പിന്തുണക്കുന്നവർ അത് ചെയ്യുന്നത് നിൻറെ നന്മക്കാണെന്നു നീ കരുതിയാലും (അതങ്ങനെ അല്ലെന്നു തിരിച്ചറിയാനുള്ള വിവേകം നിനക്കുണ്ടായിരുന്നെങ്കിൽ നീയിപ്പോൾ എന്നെ കേട്ട് വീടുപണിയും തീർന്ന് സ്വന്തം വീട്ടിൽ താമസിച്ചേനെ!), അവർ വിവരംകെട്ട  മനുഷ്യരും, കുടിലബുദ്ധിക്കാരും സ്വാർത്ഥലക്ഷ്യങ്ങൾ ഉള്ളവരും ആണെന്ന് ഞാൻ തിരിച്ചറിയുന്നു.

ഞാനിപ്പോൾ ഇതെഴുതുന്നത് നിന്നോട് ചില കാര്യങ്ങൾ പറയാനാണ്. ഞാൻ ഇതുവരെയും അദ്ധ്വാനിച്ചത്, അങ്ങിനെ അദ്ധ്വാനിച്ച്‌, ചെലവു ചുരുക്കിയും, രണ്ടുനേരം മാത്രം കഴിച്ചും, ചെലവു കുറഞ്ഞ ഹോട്ടലുകളിൽ കഴിച്ചും, ഏറ്റവും ലളിതമായ ജീവിതം നയിച്ചും, ചിലപ്പോൾ മാസങ്ങളോളം മുടിവെട്ടാതെവരെയും ഉണ്ടാക്കിയത് നിൻറെ താന്തോന്നിത്തരത്തിനു അനുസരിച്ച് നശിപ്പിക്കാനോ, നിൻറെ തെമ്മാടിത്തരത്തിൽ പോയി നിൽക്കുന്ന വീടിനു വാടകകൊടുക്കാനോ, വക്കീലന്മാർക്ക് ഫീസ് കൊടുക്കാനോ, ഒരു വീട് നോക്കുന്നതിനു പകരം പല വീടുകൾ നോക്കാനോ, അവിടെയും ഇവിടെയും കൊടുത്തു നശിപ്പിക്കാനോ അല്ല. അത് എൻറെ അപ്പനും, ഭാര്യയും, മകളും, ഞാനും അടങ്ങുന്ന കുടുംബത്തിൽ അവരുടെ സുഖത്തിനും സന്തോഷത്തിനും ചെലവഴിക്കാൻ ആണ്.  എൻറെ മകൾക്ക് അങ്ങിനെ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. എൻറെ അപ്പന് അങ്ങിനെ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. അതൊന്നും നിൻറെ തോന്ന്യവാസമുള്ള ജീവിതം മൂലം തകരുന്നത് എനിക്ക് സമ്മതമുള്ള കാര്യമല്ല.

എൻറെ താൽപര്യത്തിനു എതിരായി മകളുടെ കാത്  കുത്തിയാൽ പിന്നെ ഒന്നിച്ചു ജീവിക്കില്ല എന്ന് മകളെ തൊട്ടു സത്യം ചെയ്തു പറഞ്ഞിട്ടും നീ കുത്തി. പിന്നെ എന്നെ നിരന്തരം വട്ടൻ എന്ന് വിളിക്കുകയും ചെയ്യുന്ന നിന്നോടൊപ്പം ഒരു ജീവിതം ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതുകൊണ്ടും, ഒരു വട്ടനോടൊപ്പം ജീവിച്ചാലുള്ള നിൻറെ സുരക്ഷിതത്വം ഇല്ലായ്മയും കണക്കിലെടുത്താൽ പിരിയുകതന്നെ വേണം. അതിനു ഉഭയസമ്മതപ്രകാരം പിരിയുന്നതിനായി ഒരു പരാതി കുടുംബകോടതിയിൽ കൊടുക്കുന്നതിനു വളരെ കുറഞ്ഞ ചെലവേ വരൂ. പിന്നെ ഒരാറ് മാസം കാത്തിരുപ്പും മാത്രമേ ആവശ്യമുള്ളൂ.

അതേസമയം, നീ മകളെയും കൂട്ടി വീട്ടിൽ പോയി അപ്പനെയും നോക്കി നില്ക്കണം. നീ ആവശ്യപ്പെടുന്നതുപോലെ എച്ചിൽ അല്ല എൻറെ മകൾക്ക് കൊടുക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നത്. എനിക്കിപ്പോൾ ഒരു മകൾ മാത്രം ഉള്ളതിനാൽ, എനിക്കുള്ള സ്വത്തു മുഴുവൻ അവളുടെതാണ്.

പക്ഷെ അതിനൊക്കെ അവകാശം പറയാൻ അതിന്റേതായ സമയം ഉണ്ട്. ഇപ്പോൾ അവിടെയുള്ള സ്വത്ത് എൻറെയോ  നിൻറെയോ മകളുടേതോ അല്ല. അത് അപ്പൻറെ കാലശേഷംവരെയും, അപ്പൻറെത് മാത്രമായിരിക്കും. അത് ഇഷ്ടദാനം ആയി എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് ആ മനുഷ്യനിലുള്ള നന്മയാണ്. അല്ലാതെ, അങ്ങിനെ ഇഷ്ടദാനം തന്നയാളെ പുറംകാലുകൊണ്ട് ചവിട്ടാനുള്ള ലൈസൻസ് അല്ല.

അതേസമയം കാലശേഷംവരെ അതിലെ ആദായം എടുക്കാനുള്ള അവകാശം ഉണ്ടെന്നു ഇഷ്ടദാനത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, നീയും ഞാനും അവിടെച്ചെന്നുനിന്ന് അതെല്ലാം ഏറ്റെടുത്തു നടത്താൻ ആണ് അപ്പൻ പറയുന്നത്. അത് പറയാതെതന്നെ ചെയ്ത്, ഈ വയസ്സാംകാലത്ത്  മൂന്നുനേരം ഭക്ഷണം കൊടുക്കാൻ കഴിയില്ലെങ്കിൽ  കഴുത്തിൽ തിരികല്ല് കെട്ടി പോയി കടലിൽ ചാടി ചാക് സ്ത്രീയേ.

പക്ഷെ, നിനക്ക് ഒന്നും പറ്റില്ല. അപ്പനെ നോക്കാതെ വാടകവീട്ടിൽ താമസിക്കുകയും വേണം പിന്നെ അപ്പനവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിവച്ചിരിക്കുന്നത് വേണം എന്നുമാത്രമല്ല, ഇപ്പോൾ വീതവും വേണമെന്ന് പറഞ്ഞിരിക്കുന്നു. അതിനൊക്കെ കൂട്ടുനിൽക്കാൻ അവിടെയും ഇവിടെയും കുറെ പരട്ടകളും. എന്നിട്ട്, നീയെല്ലാം കൂടി ഒത്തൊരുമിച്ചു ഇല്ലാത്ത ഒരു ദൈവത്തിനു  ഹല്ലേലൂയാ പാടും. കഷ്ടം.

ഒരു ദൈവവും ഇല്ലെന്നു പറയുന്ന എനിക്കറിയാം മാതാപിതാക്കളെ പരിപാലിക്കണം എന്ന്‌. പക്ഷെ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോവുകയും, അങ്ങിനെ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന പ്രമാണം നിരന്തരം കേൾക്കുകയും, പോകാത്ത എനിക്ക് വട്ടാണെന്ന് പറയുകയും ചെയ്യുന്ന നിനക്ക് അത് തോന്നാത്തത് എന്തുകൊണ്ടാണ് വിവേകശൂന്യയായ സ്ത്രീയേ?

പണം തന്നില്ലെങ്കിൽ മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതി കൊടുക്കും എന്ന് നീ മെയിൽ അയച്ചപ്പോൾ, ഞാൻ വക്കീലിനോട് പറഞ്ഞത്, നീ കൊടുക്കുകയും, അതുപ്രകാരം ഞാൻ അകത്തു കിടക്കാൻ തയ്യാറാണെന്നുമാണ്. പിന്നീട് അന്വേഷണത്തിൽ നീ പറഞ്ഞത് തെറ്റാണെന്ന് തെളിയുമ്പോൾ ആണ്, പണം നേടിയെടുക്കാൻ സ്വന്തം മകളെവരെ ഉപയോഗിക്കാൻ മടിക്കാത്ത, ഒരു അപ്പനും മകളും തമ്മിലുള്ള ബന്ധത്തെ വൃത്തിഹീനമായി ചിത്രീകരിക്കാൻ തയ്യാറുള്ള നീ എത്തരക്കാരി ആണെന്ന് കോടതിക്കും മറ്റും  മനസ്സിലാകൂ. മാത്രവുമല്ല, മകളെ എനിക്ക് വിട്ടുതരാൻ കോടതിയോട് അപേക്ഷിക്കാനും അതെന്നെ സഹായിക്കും. പക്ഷെ അപ്പോഴും, ഞാൻ ജയിലിൽ കിടക്കുന്നത് ഓർത്തിട്ടല്ല, മറിച്ച് കോടതിയിൽ നിന്നും അപമാനിതയായി ഇറങ്ങുന്ന നിൻറെ കയ്യും പിടിച്ച് എൻറെ മകൾ നടന്നു നീങ്ങുന്നത്‌ ഓർത്താണ് വിഷമിച്ചത്. നിനക്ക് നിൻറെ മകളെക്കുറിച്ച്‌ പോലും കരുതൽ ഇല്ലാതെ പോയല്ലോ വിവരംകെട്ട സ്ത്രീയേ.

ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി, തന്ത്രപൂർവ്വം എന്നെ മാനസ്സികരോഗസെല്ലിൽ എത്തിച്ചിട്ട്, അവിടെനിന്നും, എൻറെ ബന്ധുക്കളുടെയും, പോലീസിൻറെയും സമയോജിതമായ ഇടപെടൽ മൂലം   അത്ഭുതകരമായി രക്ഷപെട്ട ഞാൻ ഇപ്പോഴും നിൻറെ നാശം ആഗ്രഹിക്കുന്നില്ല എന്നതാണ്, എന്നിലുള്ള ഒരു കുറവ്. പക്ഷെ അന്ന് എൻറെ മകളെയും എന്നോടൊപ്പം നീ ആ സെല്ലിൽ എത്തിച്ചു എന്ന് മാത്രമല്ല, ഇപ്പോഴും അവൾക്ക് എൻറെയോ, എൻറെ വീട്ടുകാരുടെയോ ഒന്നും അനുവാദമില്ലാതെ നീ മരുന്ന് കൊടുത്തുകൊണ്ടിരിക്കുന്നു. അത് നീ നിർത്തണം. നിർത്തിയില്ലെങ്കിൽ, അതെനിക്കുണ്ടാക്കുന്ന പ്രയാസം നിനക്കൂഹിക്കാൻ പോലും പറ്റാത്തതാണ്. അത് നിൻറെ നാശം ആഗ്രഹിക്കുന്ന തരത്തിലേയ്ക്ക്  എൻറെ ചിന്തകളെ മാറ്റും. ഒരു നല്ല മനുഷ്യനായ എന്നെ അങ്ങിനെ ചിന്തിക്കുവാൻ നീ ഇടയാക്കരുത്. എന്നെയും എൻറെ മകളെയും എൻറെ അപ്പനെയും ജീവിക്കാൻ അനുവദിക്കണം വിവരം കെട്ട സ്ത്രീയേ.

വീടുപണി തീരുമ്പോൾ, അവിടെ താമസിച്ചു തുടങ്ങണം എന്ന് അപ്പനോട് പറഞ്ഞപ്പോൾ, നിങ്ങൾ അവിടെ വന്നു താമസിക്കാതെ അവിടെ താമസിക്കില്ല എന്ന് അപ്പൻ പറയുന്നു. ആ മനുഷ്യനോടു നീ ഇത്രയും ക്രൂരത കാണിച്ചിട്ടും, ഒരു കുടുംബം തകരരുത് എന്നാഗ്രഹിക്കുന്ന ആ മനുഷ്യനെ നോക്കാൻ കഴിയില്ലെന്ന് പറയുന്ന നീ പോയി കടലിൽ ചാടി ചാകുന്നതാണ് നല്ലത്.

ഒന്നുകിൽ നിനക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകം തൊട്ടുതേച്ചിട്ടുപോലുമില്ല, അതിനാൽ മറ്റുള്ളവരുടെ വാക്കുകളും കേട്ട് നീ വളരെ കുടിലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ നിനക്ക് എന്തോ പ്രശ്നം ഉണ്ട്. അപ്പോൾ, എനിക്കല്ല, നിനക്കാണ് ചികിത്സയുടെ ആവശ്യം. പക്ഷെ നിന്നോടൊപ്പം ജീവിക്കാൻ ഇനി ഉദ്ദേശം ഇല്ലാത്തതിനാൽ എനിക്കതിൽ ഒന്നും പറയാനില്ല. പക്ഷെ, രണ്ടവസ്ഥയും മറ്റുള്ളവർക്ക് വിഷമം സൃഷ്ടിക്കുന്നു. അതിനാൽ മാറ്റം ഉണ്ടാകണം .

സ്വന്തം കാര്യങ്ങൾ എല്ലാം ഇപ്പോഴും അപ്പൻ ചെയ്യുന്നുണ്ടല്ലോ, എന്ന് മാത്രമല്ല, ഇപ്പോഴും പറമ്പിൽ ഇറങ്ങി ഒരാളുടെ പണി ചെയ്യാറുമുണ്ട്. മൂന്നുനേരം എന്തെങ്കിലും ഭക്ഷണം കൊടുക്കുകയും, കുളിക്കാൻ അൽപം ചൂടുവെള്ളവും ആക്കി കൊടുക്കുകയും ചെയ്‌താൽ പോരെ? അതിനു കഴിയാത്ത നീ എവിടുത്തെ രാജകുമാരിയാണ്‌? ഇനി ഞാൻ തോഴിമാരെയും ആക്കിത്തരണോ? നിൻറെ ഒരു ചേച്ചിയും, ഭർത്താവിനും ഭർത്താവിൻറെ വീട്ടുകാർക്കും  ഭ്രാന്താണ് എന്ന് പറഞ്ഞ് വിവാഹബന്ധം വേർപെടുത്തി വേറെ കെട്ടി ജീവിക്കുന്നു. അപ്പോൾ എന്താണ് നിങ്ങളുടെ വീട്ടിൽ നിന്നും നിങ്ങൾ പഠിച്ചിട്ടുള്ളത്? പെണ്‍ഭരണം തന്നെ അത്ര നല്ലതല്ല, അപ്പോൾ നിന്നെപ്പോലെ വിവരമില്ലാത്ത ഒരു സ്ത്രീ കൂടി ആയാലോ?

വീട്ടിലെ എല്ലാവരുടെയും സ്വത്ത്, നിൻറെതടക്കം, കയ്യടക്കി വച്ചിട്ട് സുഖിപ്പിക്കാൻ നിന്നെ മോളെ എന്ന് വിളിച്ച് ചിക്കൻ കറി വച്ചുതരുന്ന വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത (അതുകൊണ്ടാണ് വിവരമില്ലാത്ത നീ മാളികക്കെട്ടിലമ്മയാണെന്ന് അവനു തോന്നുന്നത്. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്. അവൻ അങ്ങിനെ നിന്നെ പൊക്കി, അവൻറെ മക്കൾക്ക്‌ ഉടുപ്പ് നിന്നെക്കൊണ്ടു വാങ്ങിച്ചപ്പോൾ, നിന്നിൽ  കവിഞ്ഞ്  ആരും ഈ ലോകത്തില്ലെന്ന് നീയും കരുതി. നിൻറെ വീതവും പിടുങ്ങി, നിന്നെ വാഴ്ത്തുന്ന ആങ്ങള അങ്ങിനെ നിനക്ക് നല്ലവനും, പെങ്ങൾമാർക്ക് അവകാശപ്പെട്ടതും അതിൽ കൂടുതലും കൊടുക്കുന്ന ഞാൻ വട്ടനുമായി, കാരണം ഞാൻ നിന്നെ മോളെ എന്ന് വിളിക്കുന്നില്ലല്ലോ. ഏതായാലും, വീതം ചോദിക്കുന്നതിനു മുൻപ്, നിൻറെ ആങ്ങള പിടിച്ചുവച്ചിരിക്കുന്ന നിനക്കവകാശപ്പെട്ട പിതൃസ്വത്ത് നീ ആദ്യം കൊണ്ടുവരണം. നീ അതാവശ്യപ്പെടുമ്പോൾ കാണാം നിന്നെ മോളെ എന്ന് വിളിക്കുന്ന അവൻറെ തനിനിറം. നിന്നെ കെട്ടുന്നതിന് വർഷങ്ങൾക്ക് മുൻപ്  മരിച്ച നിൻറെ അപ്പൻറെ ശവമടക്കിൻറെ പണംവരെ നൽകിയ എനിക്ക് അതിൽ നിന്നും ഒന്നും തരേണ്ട, പക്ഷെ അവകാശം പറയുന്ന നീ അതാദ്യം കൊണ്ടു വരണം, ആ സ്വത്തിനു നിൻറെ മകൾക്കും അവകാശം ഉണ്ട്. നിന്നെ കെട്ടിക്കാതെ, ആദ്യം കെട്ടിയ നിൻറെ ആങ്ങളക്കും തുരുതുരാ ഉണ്ടാക്കിയ അവൻറെ മക്കൾക്കും മാത്രമല്ല) നിൻറെ ആങ്ങളയും, നിൻറെ വീട്ടിലെ എല്ലാ പെണ്ണുങ്ങളുടെയും പെണ്‍ഭരണമനോഭാവവും (നിൻറെ മൂത്ത ചേച്ചിയുടെ വീടും അങ്ങിനെ തകർച്ചയുടെ വക്കിൽ എത്തിയിരുന്നു, നിൻറെ രീതികൾ പറഞ്ഞപ്പോൾ നിൻറെ മറ്റൊരു ചേച്ചി  തന്നെയാണ് അതെന്നോട്‌ പറഞ്ഞത്) ആണ് നിന്നെ ഇങ്ങിനെ ആക്കിയത്.

നമ്മുടെ ജീവിതത്തിൽ, നീയെന്ന പലതവണ അടിച്ചിട്ടുണ്ട് (ഞാൻ നിന്നെ ഒരിക്കൽ മാത്രമാണ് അടിച്ചത്, അത് നീ കാനഡയിൽ വച്ച് ഞാൻ മകളെ എടുക്കുന്നത് എൻറെ ലൈംഗിക ആവശ്യത്തിനു വേണ്ടിയാണ് എന്നു പറഞ്ഞപ്പോൾ ആണ്). മകളെ നീ നിരന്തരം ഉപദ്രവിക്കുന്നു. അതൊന്നും തെളിയിക്കാൻ എൻറെ കയ്യിൽ ഇപ്പോൾ രേഖയൊന്നും ഇല്ല (കാനഡയിൽ വച്ച് മകളെ നീ അടിച്ചു കാലിൽ പാടുകൾ ചുവന്നുതടിച്ചു  കിടന്നതിൻറെ ഫോട്ടോ ഞാൻ എടുത്തുവച്ചിരുന്നത് നഷ്ടപ്പെട്ടു. പക്ഷെ മകളുടെ ശരീരം പരിശോദിച്ചാൽ നീ നുള്ളിയതിൻറെയും അടിച്ചതിൻറെയും പാട് കാണാം). പക്ഷെ, കാനഡയിൽ ആയിരിക്കുമ്പോൾ ഒരിക്കൽ ജോലി കഴിഞ്ഞു ഞാൻ വന്നപ്പോൾ പകലെപ്പോഴോ തൂറിയ മകളെ കഴുകിക്കാതെ വിസർജ്ജ്യം മുഴുവൻ മകളുടെ ശരീരത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ നിന്നോട് ദേഷ്യപ്പെട്ടതിന് നീ ഒരു ഭ്രാന്തിയെപ്പോലെ  ഭിത്തിയിൽ തലകൊണ്ട് ഇടിച്ചപ്പോൾ ഭിത്തി കുഴിഞ്ഞതിൻറെ ഫോട്ടോ ഞാൻ എടുത്തുവച്ചിരുന്നു. അത് ഇതോടൊപ്പം ചേർക്കുന്നു. ഭിത്തി മൃദുവായ തടികൊണ്ടോ പ്ലൈവുഡ്‌ കൊണ്ടോ മറ്റോ നിർമ്മിച്ചിരുന്നതിനാൽ, ജയിലിൽ കിടക്കാതെ അന്നു ഞാൻ രക്ഷപ്പെട്ടു. അതും നീ ചെയ്തത്, എനിക്ക് വട്ടാണെന്ന് കാനഡയിലെ ഏതോ സ്ഥാപനങ്ങൾക്ക് ഇമെയിൽ അയച്ചതിനുശേഷം. അതും ഇതിൻറെ താഴെ  ചേർക്കുന്നു. എന്നെ നീ കണ്ണൂർ ആശിർവാദ് ഹോസ്പിറ്റലിൽ മനോരോഗചികിത്സക്ക് അഡ്മിറ്റ്‌ ചെയ്തതിനുള്ള രേഖയും ഇതോടൊപ്പം ചേർക്കുന്നു.

പക്ഷെ ഇതൊക്കെ പിന്നീട് കോടതിയിലും പുറത്തും ഒക്കെ തെളിവായി കാണിക്കേണ്ട കാര്യങ്ങൾ ആണ്. പണവും വീതവും ഒക്കെ മുറതെറ്റാതെ ചോദിച്ചുതുടങ്ങിയ നീ  ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പറയാം.

1. എൻറെ അനുവാദമില്ലാതെ മകൾക്ക് ഒരുതരത്തിലുള്ള മരുന്നും കൊടുക്കരുത്. കുട്ടികളിൽ ഉള്ള വാശി ഒക്കെ വലുതാകുമ്പോൾ മാറും എന്ന് മാത്രമല്ല, മാളുവിൽ അതുണ്ടായത്‌, നീയും ഞാനും തമ്മിലുള്ള കലഹം കണ്ടു വളർന്നതു കൊണ്ടാണ്. കൂടെ നിൻറെ അനിയന്ത്രിതവും ക്രൂരവുമായ    മർദ്ദനവും കാരണമാണ്. മമ്മിയെ എനിക്ക് പേടിയാണ്, അതിനാൽ ഞാൻ പപ്പയെ വിട്ടു പോകില്ല  എന്ന് അബുദാബിയിൽ വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് മകൾ നിലവിളിച്ചത്  ഇപ്പോഴും എന്നെ അസ്വസ്ഥൻ ആക്കുന്നുണ്ട്‌.  സത്യത്തിൽ നിനക്ക് ആയിരുന്നു ചെറുപ്പത്തിൽ ശിക്ഷണം കിട്ടേണ്ടിയിരുന്നത്. അത് അന്ന് നിനക്ക് കിട്ടിയിരുന്നെങ്കിൽ, എനിക്കും, മകൾക്കും അപ്പനും ഒന്നും ഈ ഗതി വരില്ലായിരുന്നു. അപ്പോൾ ചികിത്സ അവൾക്കല്ല വേണ്ടത്. നീ പറയുന്നു ഡോക്ടർ പറഞ്ഞത് പ്രകാരം ആണ് കൊടുക്കുന്നത് എന്ന്. ഒരിക്കലും കണ്ടിട്ടില്ലാത്ത എനിക്ക് മാനസ്സികരോഗത്തിനു ചികിത്സ വിധിച്ചിട്ട് പോയി കിടന്നുറങ്ങിയ ആ ഡോക്ടർ ക്രിമിനൽ ആണ്. അവനാണോ എൻറെ മകളെ ചികിത്സിക്കേണ്ടത്? ഒന്നുകിൽ ആ ഡോക്ടർ തന്നെ, അല്ലെങ്കിൽ നിനക്ക് പരിചയമുള്ള ആരോ ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്. അല്ലെങ്കിൽ എങ്ങിനെയാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക്‌ ഒരു ഡോക്ടർ സെല്ലിലടച്ച് ചികിത്സ വിധിക്കുന്നത്?  അന്വേഷണം തീർച്ചയായും ഉണ്ടാകും. പക്ഷെ എന്ത് തന്നെയായാലും മകൾക്കുള്ള മരുന്ന് കൊടുക്കൽ ഉടൻ നിർത്തുക.

2. നീയോ, എൻറെ മകളോ ഒന്നും വാടകവീട്ടിൽ പോയി തെണ്ടി ജീവിക്കാൻ അല്ല ഞാൻ ഇത്രയും കാലം കഷ്ടപ്പെട്ടത്. നീയതു പഠിച്ചു വച്ചിരിക്കുന്നത് നിൻറെ തെറ്റ്. അത് തിരുത്തി, വീട്ടിൽ വന്ന് അപ്പനെയും നോക്കി, അവിടെയുള്ള ആദായവും എടുത്ത്, അതുകൊണ്ട് ലളിതമായി ജീവിക്കണം. എന്നുമാത്രമല്ല, വളർച്ചയുടെ ഏറ്റവും പ്രധാനഘട്ടമായ ഇപ്പോൾ, വിഷമൊന്നും കലരാതെ ആ പറമ്പിൽ ഉണ്ടാകുന്ന ഫലവർഗ്ഗങ്ങൾ കഴിച്ചു മകൾ വളരട്ടെ. നീ കരുതുന്ന ബോണ്‍വിറ്റയും, നെസ്ലെയുടെ മാഗിയും ഒന്നുമല്ല കുട്ടികൾക്ക് വേണ്ടത്. മകളുടെ കാലിനു ബലമില്ലാത്തത്, നല്ല ഭക്ഷണം കിട്ടുകയും, ആവശ്യത്തിന് നടക്കുകയും ചെയ്യാത്തത് കൊണ്ടാണ്. അതിനാൽ, അവൾ ചെക്കിച്ചേരിവരെ നടന്നുപോയി പഠിച്ചാൽ മതി. അങ്ങിനെ അവളെ കൊണ്ടുവിടാനും, കൂട്ടാനും പോകുമ്പോൾ നിൻറെ ശരീരത്തുള്ള ആവശ്യമില്ലാത്ത മേദസ്സും കുറയും.

3. എൻറെ അറിവിൽ ഏറ്റവും വിശ്വസിക്കാവുന്ന ഒരാളാണ് എൻറെ പെങ്ങൾ ഷൈനി. സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും എല്ലായിടത്തും പോയി ആവുന്നത്ര സഹായിക്കുന്ന ഒരു ഉത്തമയായ സ്ത്രീ. നീയവളെ ഒരുപാട് അപമാനിച്ചിട്ടുണ്ട്. അവൾക്കെതിരെയും, നിനക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ഞാൻ അവരുടെ വീട്ടിൽ  കൊണ്ടുവച്ച സ്കൂട്ടർ അവൻ മോഷ്ടിച്ചതാണെന്ന് പറഞ്ഞ്, പഠിച്ചുകൊണ്ടിരിക്കുന്ന അവളുടെ മകനെതിരെയും നീ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അങ്ങിനെ പരാതി കൊടുക്കുമ്പോൾ, വണ്ടി നിൻറെ പേരിൽ ആണെങ്കിലും, അത് ഞാനാണ് നിനക്ക് വാങ്ങി തന്നത് എന്നുപോലും നീ ചിന്തിച്ചില്ല. അവൾ നിന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അവൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നു, എൻറെ കുടുംബം നന്നായിവരാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിനുള്ള തെളിവുകൾ ആണ്. നീ ചെയ്യുന്നത് തെറ്റാണെന്ന് അവൾക്കുള്ള ബോധ്യമാണ് അവളെക്കൊണ്ട് അങ്ങിനെ ചെയ്യിക്കുന്നത്. ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാനുള്ള അവളുടെ കാര്യപ്രാപ്തിയുടെ പത്തിലൊന്ന് നിനക്കുണ്ടായിരുന്നെങ്കിൽ, ഞാനിപ്പോൾ ഇതിരുന്നു    എഴുതേണ്ടി വരില്ലായിരുന്നു, പകരം വീടിൻറെ പണിയെല്ലാം തീർന്ന് എല്ലാവരും കൂടി സന്തോഷത്തോടെ ഇപ്പോൾ വീട്ടിൽ ഇരിക്കുമായിരുന്നു.

അവളുടെ ആ കഴിവ് കൊണ്ടാണ്, സ്വന്തമായി റബ്ബർ വെട്ടി, പാലെടുത്ത്, ഷീറ്റ് അടിച്ചിട്ട്, ഇതിനിടയിൽ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് അവരെ സ്കൂളിൽ വിട്ടിട്ട്, ഒരുപാട് ദൂരെയുള്ള ചെറുപാറ വീട്ടിൽ വന്ന്‌ നീ ചെയ്യേണ്ടിയിരുന്ന   അപ്പൻറെ കാര്യങ്ങൾ ചെയ്ത്, നിനക്ക് താമസിക്കാനുള്ള (കഷ്ടം, നീയപ്പോൾ നാടുനീളെ പരാതിയുമായി നിരങ്ങുകയാണ്) വീടുപണിക്ക് മേൽനോട്ടം നടത്തി, അതിനാവശ്യമായ സാധനങ്ങൾ എല്ലാം ഇറക്കി കൊടുത്തു കൂലിയും എല്ലാം കൊടുത്തിട്ടു തിരിച്ചു വീട്ടിൽ ചെന്ന് അവിടെ ആവശ്യമായ ഭക്ഷണം ഉണ്ടാക്കി ഇതിനിടയിൽ മറ്റു നൂറുകൂട്ടം കാര്യങ്ങൾ ചെയ്ത് ഇപ്പോഴും ഒറ്റയ്ക്ക് മുന്നോട്ടു പോകുന്നത്. അപ്പോഴും, കഞ്ചാവടിച്ചു വിപ്ലവം പറയുന്ന അവളുടെ ഭർത്താവിൻറെ അടുത്ത് പൈസക്കായി ഭിക്ഷതെണ്ടി അവൾ പോകാറില്ല.

ഞാൻ ഇത്രയും വിശദീകരിച്ച് അവളെക്കുറിച്ച് എഴുതിയത് എന്തിനാണെന്നാൽ ഇത്രയും നീ അവളെ അപമാനിച്ചിട്ടും, നീ വീട്ടിൽ വന്ന് ഒരു കുടുംബത്തിൽ ചെയ്യേണ്ട കടമകൾ ചെയ്യുമ്പോൾ, എന്തൊരു  സഹായത്തിനും അവൾ ഇപ്പോഴും ഓടിയെത്തും.  ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ. അപ്പോൾ അവിടെ ജീവിക്കുമ്പോൾ ഇപ്പോഴും ആശ്രയിക്കാവുന്ന ഒരു സഹായം ആണവൾ. അത് തിരിച്ചറിഞ്ഞ് അവളോട്‌ അടുക്കുക.

4. ഇനി മറ്റൊരു പെങ്ങൾ ലിസ്സിയെക്കുറിച്ചാണ് ഞാൻ എഴുതുന്നത്‌. ഒരാളുടെ ജീവിതത്തിൽ ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുള്ളവർ വളരെ കുറവായിരിക്കും. ഇതിനെല്ലാം പുറമേ വീട്ടിലെ നിരന്തരവഴക്കും. കല്ല്യാണം കഴിച്ചു ചെന്നിടത്ത് അതിലും പ്രശ്നങ്ങൾ. അവരുടെ ശരീരം മുഴുവൻ ചുണങ്ങുണ്ടായിരുന്നു. ഭർത്താവിൻറെ വീട്ടിൽ എത്തിയ ആദ്യ ദിവസം തന്നെ, അമ്മ അവർ കേൾക്കെതന്നെ, മകനോട്‌ ഈ ചുണങ്ങുള്ള പെണ്ണിനെയേ നിനക്ക് കിട്ടിയുള്ളോ എന്ന് ചോദിച്ചു. അതൊരു സ്ത്രീയെ എത്ര തകർക്കും എന്ന് ഊഹിക്കാൻ പ്രയാസമാണ്. പിന്നെയവർ സ്ത്രീധനമായി കൊടുത്ത തുക കൊണ്ട് അൽപം സ്ഥലവും വീടും എടുത്തു എങ്കിലും എല്ലാം വിറ്റു. അതും പോരാഞ്ഞു, അവരുടെ ഭർത്താവ് വീട്ടിൽ വന്ന് അമ്മയുടെ മൂന്നിലധികം പവനുള്ള മാല മോഷ്ടിച്ചിട്ട് അത് അപ്പനാണ് എടുത്തതെന്ന് പറഞ്ഞു ആ തെമ്മാടിയും കൂടി ചേർന്ന് അപ്പനെ പോലീസ് ലോക്കപ്പിൽ കിടത്തി. അപ്പോഴും പെങ്ങൾക്ക് കഷ്ടപ്പാട് തന്നെ. എന്നിട്ടും എപ്പോഴെങ്കിലും അൽപം വിശ്രമിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നില്ല. സ്കൂളിൽ പോകാൻ മടിയനായിരുന്ന എന്നെ ഉന്തിത്തള്ളി സ്കൂളിൽ, അതും ഒരു വണ്ടിക്കാളയെപ്പോലെ വീട്ടിലുള്ള പണിയെല്ലാം ചെയ്തതിനു ശേഷം, കൊണ്ടുപോയിരുന്നത് അവരാണ്. അതിനാൽ ഞാൻ അവരോടു ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്നാലും ഞാൻ പറയും ആ പെങ്ങളോട് ഒരുതരത്തിലുള്ള ബന്ധവും വേണ്ട.

അതിനുള്ള കാരണങ്ങളിൽ ആദ്യം പറയാൻ പോകുന്ന കാര്യങ്ങളിൽ  കുറെ കാര്യങ്ങൾ നിനക്കും അറിവുള്ളതാണ്. അതായത്, ഈ കഷ്ടപ്പാടുകൾ     ഒക്കെ കണ്ട്, അതിൽ നിന്നും എങ്ങിനെയും അവരെ  കരകയറ്റണം എന്നുകരുതി, ഞാൻ അവരെ വളരെ സഹായിച്ചിട്ടുണ്ട്. പട്ടാളത്തിൽ ആയിരുന്നപ്പോൾ, നീ ചെമ്പനോടയിൽ നിൻറെ ആങ്ങളയുടെ മക്കൾക്ക്‌ കൊടുക്കാറുണ്ടായിരുന്നതുപോലെ, ഞാൻ അവരുടെ മക്കൾക്കും വസ്ത്രവും ഒക്കെയായി പട്ടാളത്തിൽ നിന്നും കിട്ടിയിരുന്ന പിച്ചക്കാശുമായി കൊടുത്തു. അത് പക്ഷെ ചെറിയ കാര്യം ആണ്. പക്ഷെ നമ്മുടെ വിവാഹത്തിനു ശേഷം ആണ്, അവരുടെ ഒരു മകളുടെ നേഴ്സിംഗ് പഠനത്തിനുള്ള മുഴുവൻ തുകയും ഞാൻ കൊടുത്തിരുന്നു. അവളുടെ തന്നെ കല്യാണത്തിന്, നിൻറെ കയ്യിലുണ്ടായിരുന്ന അഞ്ചോ ആറോ പവനും, കൂടെ കുറച്ചു തുകയും കൊടുത്തിരുന്നു എന്ന കാര്യമൊക്കെ നിനക്കും അറിയാവുന്നതാണ്. അങ്ങിനെ കൊടുത്തതിൻറെ പേരിൽ നീ എന്നോട് വഴക്ക് കൂടിയിട്ടുണ്ട്. മറ്റൊരു മകളെ ഡൽഹിയിൽ കൊണ്ടുവന്ന്, അവിടെ ജോലി കിട്ടാനുള്ള എല്ലാ സഹായവും ചെയ്തു എന്നു മാത്രമല്ല, ഇപ്പോൾ അവൾ നല്ല ശമ്പളത്തിൽ സൗദി അറേബിയയിൽ ആണ്. അതും നിനക്കറിയാം. പക്ഷെ അവരുടെ പരാധീനതകളും പരാതി പറച്ചിലും തീർന്നില്ല.

ഈ കാലയളവിൽ തന്നെ മറ്റു പെങ്ങൾമാർക്കുള്ള ബാധ്യതകളും ഞാൻ കൊടുക്കേണ്ടതിലും കൂടുതൽ കൊടുത്തുതീർത്തിരുന്നു. ഇക്കാര്യങ്ങളും   നിനക്കറിയാം.

അങ്ങിനെയിരിക്കെ, 35 ലക്ഷം രൂപ വേണമെന്ന് ലിസ്സി എന്നോട് ആവശ്യപ്പെട്ടു! ഇത്രയും ലോകം ചുറ്റിയ ഞാൻ ഇപ്പോഴും നൂറിനെക്കുറിച്ചും       , ആയിരത്തെക്കുറിച്ചും ഒക്കെയാണ് പറയാറ് ! അവരുടെ വീതം ഇതുവരെയും കൊടുത്തിട്ടില്ലത്രേ! കെട്ടിച്ചുവിട്ടപ്പോൾ പത്തംഗങ്ങൾ ഉള്ള വീട്ടിലെ ഒരാളുടെ വീതത്തിന് തുല്യമായ വിഹിതം  കൊടുത്തിരുന്നു. അതുപയോഗിച്ചാണ് സ്ഥലവും  വീടും അവർ വാങ്ങിയതെന്ന് ഞാൻ മുൻപെഴുതിയത്‌. കൂടാതെ, നമ്മുടെ ആദ്യത്തെ കുഞ്ഞിനെ ഇല്ലാതാക്കിവരെ (ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്ന ഒരു തീരുമാനം ആയിരുന്നു അത്) അവർക്കും അവരുടെ മക്കൾക്കും വേണ്ടി ചെയ്തിട്ടുവരെ (നിൻറെ അഞ്ചാറു പവൻ സ്വർണ്ണം അവരുടെ മകളുടെ കല്യാണത്തിനു കൊടുത്തതടക്കം) പിന്നെയും ഇത്തിൾക്കണ്ണിപോലെ  എന്നെ വിടാതെ പിടികൂടിയപ്പോൾ, അവരെ അൽപം അകറ്റിനിർത്തണം എന്ന് എനിക്ക്   തോന്നിയതിനാൽ, എനിക്കിപ്പോൾ ഒരു കുടുംബം ഉണ്ടെന്നും, ഒരു വീട് ഇതുവരെയും ആയിട്ടില്ലെന്നും അതിനാൽ ഇനി എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നും പറഞ്ഞപ്പോൾ , "നിന്നെ ഞാൻ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല, നീ ചെയ്ത തെമ്മാടിത്തരങ്ങൾ എല്ലാം ഞാൻ വിളിച്ചു പറയും" എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി  ഇറങ്ങിയതാണ് ലിസ്സി. അതിപ്പോൾ, നിന്നെ സഹായിക്കാൻ എന്നമാതിരി, നിന്നെ ഉപദേശിച്ച് അവർ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഞാൻ നിന്നോട് ആവർത്തിക്കുന്നു, അവരിൽ നിന്നും അകന്നു നിൽക്കുക.

മകൾ സൗദിയിൽ ഉള്ളതിനാൽ, എന്നെ ആശ്രയിക്കേണ്ട കാര്യം അവർക്കില്ല. മകൾക്ക് ജോലി ഇല്ലെങ്കിൽ തന്നെ, എനിക്കതിൻറെ കാര്യമില്ല. അവരുടെ കാര്യം കെട്ടിയവൻ ചെയ്യണം. എങ്കിലും, ഇപ്പോഴും, 10 സെന്റിൽ ആണ് കഴിയുന്നതെന്ന് എനിക്കറിയാം. മകളെ കെട്ടിച്ചുവിട്ടാൽ പിന്നെ എന്തുചെയ്യും എന്നവർ വ്യാകുലപ്പെടുന്നുണ്ടാവാം  (അതിനാൽ ആ മകളുടെ വിവാഹം നടത്താൻ പോലും അവർ താൽപര്യം കാണിക്കുന്നില്ല എന്നെനിക്കു തോന്നുന്നു). പക്ഷെ ആ തകർച്ചക്കൊന്നും ഞാൻ ഉത്തരവാദിയല്ല, എന്നു മാത്രമല്ല, എനിക്കാവുന്നതിലും കൂടുതൽ ഞാനവർക്ക്‌ നൽകിയിട്ടുണ്ട് (അങ്ങിനെ സഹായിക്കുന്നതിനും നീയെന്നെ വട്ടൻ എന്നു വിളിച്ചിട്ടുമുണ്ട്). അതുമാത്രമോ, കൊടുത്തു കൊണ്ടിരുന്നാൽ, അതു വാങ്ങുന്നവരുടെ ആവശ്യങ്ങൾ ഒരിക്കലും തീരില്ല. ഇതൊന്നും എൻറെ കുറ്റമല്ല. അവരുടെ ഭർത്താവ് മോശമായതും എൻറെ കുറ്റം കൊണ്ടല്ല. അങ്ങിനെ  ഭാവിയെക്കുറിച്ച് അമിതമായി ആലോചിച്ചു  സ്വയം അസ്വസ്ഥതപ്പെടുകയും, മറ്റുള്ളവരെയും അസ്വസ്ഥർ ആക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഒരുപാട് ചിന്തിച്ചു വേവലാതിപ്പെട്ടാൽ, അങ്ങിനെ വേവലാതിപ്പെടാം എന്നത് മാത്രമാണ് ഫലം എന്ന് അനുഭവം കൊണ്ട് ഞാൻ പഠിച്ചു കഴിഞ്ഞു. അവരവരുടെ പ്രശ്നങ്ങൾ അവരവർ തന്നെ തീർക്കാൻ ശ്രമിക്കട്ടെ .

ഇനി, നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞപ്പോൾ, നിൻറെ തെമ്മാടിത്തരങ്ങൾ ഞാൻ വിളിച്ചുപറയും എന്നു കൂടി അവർ പറഞ്ഞിരുന്നു. അതെന്തിനെക്കുറിച്ച് ആണെന്ന് ഞാനിവിടെ എഴുതുന്നില്ല. പക്ഷെ, അതെക്കുറിച്ചും, ഇപ്പോൾ എനിക്കുമാത്രം അറിയാവുന്ന, എൻറെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള 'തെമ്മാടിത്തരങ്ങളെക്കുറിച്ചും', ഞാൻ ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട്. ഞാൻ എഴുതുന്നതെല്ലാം പബ്ലിക് ആയി ഷെയർ ചെയ്യുന്നതിനാൽ നിനക്കും അത് വായിക്കാവുന്നതാണ്.

എനിക്കൊരു ജീവിതം കിട്ടിയില്ല, അതിനാൽ ഞാൻ മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കില്ല എന്ന ചിന്തയാണ് ലിസ്സിയുടെ ഇപ്പോഴത്തെ പ്രശ്നം. ആ വികലമായ ചിന്ത ലിസ്സിയെ ഭരിക്കുന്നതിനാൽ ആണ് സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ചുപോലും (കാരണം കുടുംബത്തിൽ ഒരാൾക്ക്‌ വട്ടാണെന്ന് സ്ഥാപിച്ചാൽ, ആ രക്തബന്ധത്തിൽ ഉള്ള എല്ലാവർക്കും ഉണ്ടാകാമെന്ന സാധ്യത ലിസ്സിയുടെ മക്കളെയും ബാധിക്കും) ചിന്തിക്കാതെ, എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ നിന്നോടൊപ്പം കൂടിയത്. അതിലൂടെ എന്നെ മാത്രമല്ല, നിന്നെയും മകളെയും കൂടി തകർക്കുക എന്നതാണ് ലിസ്സിയുടെ ശ്രമമെന്ന് നീ അറിയുന്നില്ല . ലിസ്സിയതിൽ വിജയിച്ചതിതിന് തെളിവാണ്, ഞാനിപ്പോൾ ഇതെഴുതേണ്ടി വരുന്നത്. പക്ഷെ, നീ അതിലും വലിയ കുടിലബുദ്ധിയുമായാണ് നടക്കുന്നത്, അതുകൊണ്ടാണ്, നീ ലിസ്സിയോട് ഇഷ്ടം   കാണിക്കുന്നത്. കാരണം സ്വന്തം പെങ്ങൾ തന്നെ എനിക്ക് വട്ടുണ്ടെന്ന് പറഞ്ഞാൽ കാര്യം എത്ര എളുപ്പമായി.

നിങ്ങൾ രണ്ടു സ്ത്രീകളിൽ നിന്നും ഞാൻ പഠിച്ച ഒരു പ്രധാനകാര്യം എന്താണെന്നാൽ, ആണുങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനു നിൽക്കുന്നതുവരെ, നിങ്ങൾ ചിരിച്ചുകാണിക്കും, അതിനു വിരുദ്ധമായി നിന്നാൽ, അങ്ങിനെ നില്ക്കുന്നവരെ തകർക്കാൻ ഏതു വൃത്തികെട്ട മാർഗ്ഗവും നിങ്ങൾ സ്വീകരിക്കും. ഭ്രാന്തനാക്കും. മകളെയും ചേർത്ത് ലൈംഗിക അപവാദം പോലും പ്രചരിപ്പിക്കും. അത് കാണിച്ചും, ഞാൻ ജോലിക്കിടയിലും പഠിച്ച്   കറെസ്പോണ്ടെന്സ് കോഴ്സ് വഴിയായി ഉന്നതവിദ്യാഭ്യാസം നേടിയകാര്യവും, അത് ഇന്ത്യൻ എച്ച്ആർഡി, എക്സ്റ്റെർണൽ മിനിസ്ട്രികളിൽ നിന്നും, യുഎഇ എംബസ്സിയിൽ നിന്നും, അബുദാബി എക്സ്റ്റെർണൽ മിനിസ്ട്രിയിൽ നിന്നും അറ്റെസ്റ്റും ചെയ്തു, റെസിഡണ്ട് വിസയും എടുത്ത കാര്യവും അറിയാതെ, ഞാൻ കള്ളരേഖകൾ ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞു എൻറെ ജോലി കളയിക്കുമെന്നും (അതും എൻറെ കൂടെ കാനഡയിലും, അബുദാബിയിലും വന്നിട്ട്, ഞാൻ സമ്പാദിച്ചതിൻറെ പങ്കുപറ്റിയിട്ട്) നീ ഭീഷണിപ്പെടുത്തുന്നു. ഒരു ജോലി കിട്ടാൻ ഞാൻ അങ്ങിനെ പണ്ട് ചെയ്തിട്ടുണ്ട് (പക്ഷെ അപ്പോഴും, റെസ്യൂം പരിഗണിക്കപ്പെടാൻ മാത്രമേ അത് സഹായിച്ചിട്ടുള്ളൂ. അതിനുശേഷം, ഇന്റർവ്യൂവിൽ നന്നായി പെർഫോം ചെയ്യുകയും, എമ്പ്ലോയി ആയതിനുശേഷം കമ്പനിക്ക് ലാഭകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്‌താൽ മാത്രമേ ഒരാൾക്ക്‌ പ്രൈവറ്റ് കമ്പനികളിൽ തുടരാൻ പറ്റൂ. അവിടെ എൻറെ കഠിനശ്രമം ആണ് ഫലം കണ്ടത്. അങ്ങിനെ എനിക്ക് കമ്പനികളിൽ നിന്നും ലഭിച്ച അഭിനന്ദനകത്തുകൾ എൻറെ പരിശ്രമത്തിൻറെ സാക്ഷിപത്രങ്ങൾ ആണ്), അത് നിനക്കും  അറിയാം, പക്ഷെ അന്നൊക്കെ അതിൻറെ പങ്കുപറ്റിയ നീയാണ് ഇപ്പോൾ ഭീഷണിയുമായി വന്നിരിക്കുന്നത്. പക്ഷെ നീ അങ്ങിനെ എഴുതിയതുകൊണ്ട്, അത് വായിക്കുന്നവർ  നീയെങ്ങിനെ ഉള്ള സ്ത്രീ ആണെന്ന് അതുകൊണ്ടുതന്നെ മനസ്സിലാക്കിക്കൊള്ളും. ഒരുപക്ഷെ മുകളിൽ പറഞ്ഞതെല്ലാം ഒരേസമയം ഭർത്താവിനോട് ചെയ്ത ഏക സ്ത്രീ നീയായിരിക്കും. കഷ്ടം.

പക്ഷെ അതെന്തുമാകട്ടെ, ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു, ലിസ്സിയിൽ   നിന്നും എന്നെന്നേയ്ക്കുമായി അകന്നു നിൽക്കുക. അല്ലെങ്കിൽ, നമ്മുടെ വിവാഹബന്ധം വേർപെട്ടതിനുശേഷവും, എൻറെയും നിൻറെയും മകളുടെയും നാശത്തിനായി അവർ ശ്രമിച്ചു കൊണ്ടിരിക്കും. അതിനൊരു ചികിത്സയുടെ ആവശ്യം ഉണ്ടെന്നുവരെ എനിക്ക് പലതവണ തോന്നിയിട്ടുണ്ട്, പക്ഷെ അപ്പോഴും, ഞാൻ അതിനെ  കാണുന്നത്, അത് ജീവിതത്തിൽ  ദുരിതം മാത്രം അനുഭവിച്ച്, ഇന്നും പ്രതീക്ഷക്കു വഴിയില്ലെന്ന്  തോന്നുമ്പോഴുള്ള മനോവിഷമം ആണ്. കാരണം, എന്നെ ഉന്തിത്തള്ളി സ്കൂളിൽ കൊണ്ടുപോകുമായിരുന്ന ലിസ്സി അങ്ങിനെ അല്ലായിരുന്നു. ഒരുപക്ഷെ ഞാനിങ്ങനെ ലിസ്സിയെ ന്യായീകരിക്കുന്നത് എൻറെ കുടുംബത്തിൽ ആർക്കും മാനസ്സികപ്രശ്നം ഒന്നും ഇല്ലെന്നുസ്ഥാപിക്കാൻ ഉള്ള എൻറെ ശ്രമവും ആവാം. എന്തായാലും, ലിസ്സിയിൽ നിന്നും അകന്നു നിൽക്കുക.

നിന്നെ ഡൽഹിയിൽ വച്ച് കാണുന്നതിനുമുൻപ്, എൻറെ ഒരു സുഹൃത്ത് ഭോപ്പാലിൽ ജോലി ചെയ്യുന്ന  ഒരു പെണ്ണുമായി എനിക്ക് വിവാഹം ആലോചിച്ചിരുന്നു. അതുപ്രകാരം, അവൾ എന്നെ കാണാൻ ഡൽഹിയിൽ വന്നു. ഞങ്ങൾ സംസാരിച്ചു. ഞാൻ പതിവുപോലെ എൻറെ വിപ്ലവകഥകൾ    ഒക്കെ അവളോടും പറഞ്ഞു. സംസാരത്തിനുശേഷം ഒന്നിച്ചുജീവിക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു (ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം, അവൾ ഒരു സ്വവർഗ്ഗാനുരാഗി ആയിരുന്നെന്ന് ഞാൻ പിന്നീടറിഞ്ഞു. അനിയനും ഒന്നും കാണാതെയിരിക്കാൻ കൂട്ടുകാരനെ റൂമിനുമുന്നിൽ കാവൽ നിർത്തി, പെണ്ണിനെ വരുത്തി കളിക്കുമായിരുന്ന ആ സുഹൃത്തിന് എന്നോട് എത്ര മതിപ്പുണ്ടായിരുന്നു എന്ന് അറിയാൻ ഈ ആലോചന എന്നെ സഹായിച്ചു! അവൻ ഇപ്പോൾ അവൻറെ ഭാര്യയുടെ കണ്‍കണ്ട ദൈവമാണ്!!).

ഞാനീ അനുഭവം എഴുതിയത് ആരെയും അവഹേളിക്കാൻ അല്ല. അന്ന് ഒന്നിച്ചു ജീവിക്കേണ്ട എന്നുതീരുമാനിച്ച്, പിരിയുമ്പോൾ അവൾ ഒരു കാര്യം പറഞ്ഞിരുന്നു. ലൈഫ് ഈസ്‌ എ മിഷൻ. ഒരു പക്ഷെ, എൻറെ പട്ടാളവിപ്ലവം കേട്ടിട്ടാവാം അവൾ അങ്ങിനെ പറഞ്ഞത്. പക്ഷെ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ ചേർത്തു നോക്കുമ്പോൾ, അവൾ പറഞ്ഞതിൽ ഒരു കാര്യം ഉണ്ടെന്നു തോന്നുന്നു . അതായത്, നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ സത്യം പറഞ്ഞാൽ സാമൂഹികപ്രശ്നങ്ങളിൽ ശക്തമായി ഇടപെടാൻ എന്നെ സഹായിക്കുന്നുണ്ട്. ഏതൊരു പുരുഷൻറെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതുപോലെ, നീ എന്നെ വട്ടൻ എന്ന് നിരന്തരം വിളിച്ചു അവഹേളിക്കുന്നതും എൻറെ പ്രവർത്തനത്തിന് എന്നെ സഹായിക്കുന്നുണ്ട്. കാരണം, വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ, ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ ഒരു ഭാര്യ ഉണ്ടെങ്കിൽ, അത് തകർക്കാൻ ഇടയാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനത്തിലും, അതെത്ര നല്ലതായാലും, ഒരാളും ഏർപ്പെടുകയില്ല. നീ അങ്ങിനെ നിൽക്കാത്തതിനാൽ, അത്തരം ഒരു വിഷമസന്ധിയിൽ ഞാൻ ഒരിക്കലും വരുന്നില്ല. അത് യാതൊരു ഭയമോ വിഷമമോ ഇല്ലാതെ നല്ലതെന്ന് എനിക്ക് തോന്നുന്നത് ചെയ്യാൻ എന്നെ സഹായിക്കുന്നുണ്ട്. അപ്പോൾ നീ അറിയാതെ തന്നെ നീയെന്നെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹമോചനം എനിക്ക് അതിലും കൂടുതൽ സ്വാതന്ത്ര്യം തരും. അതേസമയം, അങ്ങിനെ പിരിയുന്നതുമൂലം, മകൾക്ക് ഒരു നഷ്ടവും ഉണ്ടാവരുത്. അതിനാൽ, ഞാൻ മുകളിൽ പറഞ്ഞതുപ്രകാരം നീ വീട്ടിൽ വന്നു നിന്നാൽ, അപ്പൻറെ കാലശേഷം ആ സ്വത്തിന് അവകാശവും പറഞ്ഞു ഞാൻ വരില്ല. അപ്പൻറെ കാലശേഷം അത്‌ നിങ്ങളുടെ പേരിൽ ഞാൻ എഴുതിത്തരും. ചില വ്യവസ്ഥപ്രകാരം ആണെന്നു മാത്രം. അവ താഴെ പറയുന്നവയാണ്.

1. മകൾ പ്രായപൂർത്തി ആകുന്നതുവരെ, എൻറെ സമ്മതമില്ലാതെ അതുവിൽക്കുവാൻ പാടില്ല. പ്രായപൂർത്തി ആയതിനുശേഷവും ഞാൻ അറിയാതെ വിൽക്കരുത്. ഞാൻ അറിഞ്ഞു  വിറ്റാലും, അതിലുള്ള പൂർണ്ണ അധികാരം മകൾക്ക് ആയിരിക്കും.

2. ഇനി നീ മറ്റൊരു വിവാഹം കഴിച്ച് അതിൽ ഒരു കുട്ടി നിനക്കുണ്ടായാലും, ഇപ്പോഴുള്ള സ്വത്ത് മുഴുവൻ നമ്മുടെ മകൾക്ക് ഉള്ളതായിരിക്കും. കാരണം എൻറെ മക്കൾക്കുവേണ്ടിയാണ് ഞാൻ ഇതൊക്കെയും കഷ്ടപ്പെട്ട് ഉണ്ടാക്കിയത്. നിനക്ക് വേറൊരാളിൽ കുഞ്ഞുണ്ടായാൽ, ആ കുഞ്ഞിനുവേണ്ട കാര്യങ്ങൾ ചെയ്യേണ്ടത്, ഞാൻ എൻറെ മകൾക്ക് ചെയ്തതുപോലെ, ആ കുട്ടിയുടെ  അപ്പനായിരിക്കും .

3. ഏതൊരു ഘട്ടത്തിലും ഞാൻ മരിച്ചാലും, നിൻറെ  കാലത്തിനുശേഷം സ്വത്ത് മുഴുവൻ മകൾക്കുള്ളതായിരിക്കും. ഇനി നീ ആണ് ആദ്യം  മരിക്കുന്നതെങ്കിൽ, മകളുടെ പൂർണ്ണ ഉത്തരവാദിത്വം എനിക്കായിരിക്കും. അതുപോലെ, പിന്നീട് സ്വത്തും, മകൾ പ്രായപൂർത്തി ആയിട്ടില്ലെങ്കിൽ അവൾ പ്രായപൂർത്തി ആകുന്നതുവരെ ഞാൻ കൈകാര്യം ചെയ്യും.

4. ഞാൻ വീണ്ടും പൂജ്യത്തിൽ നിന്നും തുടങ്ങാൻ പോവുകയാണ്. ജോലിയും ഇല്ല, ഒന്നും മിച്ചവുമില്ല. പക്ഷെ എനിക്കിപ്പോഴും എൻറെ കഴിവിൽ വിശ്വാസം ഉണ്ട്. അങ്ങിനെ ശ്രമിച്ചു  മുന്നോട്ടുവരാൻ എനിക്ക് കഴിഞ്ഞ്, മകൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞാൽ, അത്‌ അവൾക്കു ചെയ്തുകൊടുക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം എനിക്കുണ്ടായിരിക്കും.

5. മകൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള കാര്യപ്രാപ്തി ആയതിനുശേഷം, അവൾ എന്നോടൊപ്പം വരുവാൻ തീരുമാനിച്ചാൽ, ഒരു തരത്തിലുള്ള പരാതിയും ഇല്ലാതെ, നീയതിനു സമ്മതിക്കണം. നിയമം വഴി അത്‌ നേടിയെടുക്കാൻ സാധിക്കുമെങ്കിലും, അതൊഴിവാക്കാൻ ആണിത് എഴുതുന്നത്‌.  അപ്പോഴും നിൻറെ കാലശേഷം വരെ ആ സ്വത്തിലോ അതിൽ നിന്നുള്ള ആദായത്തിലോ ഒരവകാശവും ഞാനോ മകളോ ഉന്നയിക്കില്ല. പക്ഷെ, അപ്പോഴും, നിൻറെ കാലശേഷം സ്വത്ത് മുഴുവൻ മകൾക്കുള്ളതായിരിക്കും.

6. പിരിയുക എന്നത് തീർച്ചപ്പെടുത്തിയ കാര്യം ആയതിനാൽ, ഉഭയസമ്മതപ്രകാരം, വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാൻ നീ തയ്യാറാവണം. നിങ്ങൾ അനുഭവിക്കേണ്ട സ്വത്ത് കേസ് നടത്തി മറ്റുള്ളവർക്ക്‌ വീതിച്ചു കൊടുക്കുന്നത്  ഒഴിവാക്കാൻ അത്‌ സഹായിക്കും.

7. നമ്മുടെ വിവാഹം വീട്ടുകാർ ചേർന്ന് പള്ളികളിൽ നടത്തി തന്നതിനാൽ, നിൻറെ വീട്ടുകാരെയും, ചെറുപാറ ചെമ്പനോട ഇടവകകളിലെ അച്ചന്മാരെയും ഈ കത്തും നമ്മുടെ തീരുമാനവും അറിയിക്കുകയും ഒരു തടസ്സവും കൂടാതെ പിരിയുന്നതിനുള്ള കാര്യങ്ങൾ ചെയ്യുകയും വേണം.

8. ഇതൊക്കെയും നിനക്കു സമ്മതമാണെങ്കിൽ, നിനക്കു സമ്മതമാണെന്ന് കാണിച്ച് ഒരാഴ്ചക്കുള്ളിൽ മറുപടി തരണം. മറ്റുള്ളവരുമായും നിനക്കു ആലോചിക്കണം എന്നാണെങ്കിൽ, അതിനുള്ള സമയമാണ് ഒരാഴ്ച. അപ്പോഴും, നിന്റെയും മകളുടെയും നന്മയെ കരുതി എങ്കിലും ലിസ്സിയുമായി ആലോചിക്കുകയോ ഉപദേശം തേടുകയോ ചെയ്യരുത്.

ഇനി ഈ പറഞ്ഞതിനനുസരിച്ചു പോകാൻ നീ തയ്യാറല്ലെന്നും, അപ്പനെ നോക്കില്ല എന്നുമാണ് നിൻറെ തീരുമാനമെങ്കിൽ, അപ്പൻ എനിക്കായി തന്നിട്ടുള്ള രണ്ട് ഏക്കറിൽ നിന്നും നിനക്കുള്ള വീതം മാത്രമേ നിനക്കു ലഭിക്കൂ. കാരണം അതാണ്‌ എനിക്കുള്ള സ്വത്ത്. ബാക്കി അപ്പൻറെ സ്വത്താണ്. അതാർക്ക് കൊടുക്കണം എന്നു തീരുമാനിക്കാൻ  അപ്പന് പൂർണ്ണസ്വാതന്ത്ര്യം ഉണ്ട്‌. അപ്പോൾ എനിക്കുള്ള രണ്ടേക്കറിൽ ഒരേക്കർ  ഇപ്പോൾ തന്നെ നിൻറെ പേരിൽ ഉണ്ടുതാനും. അതുമായി നീ എന്നെ വിട്ടുപോകണം. അപ്പനെ നോക്കാൻ കഴിയില്ലെങ്കിൽ, അപ്പൻറെ സ്വത്തിൽ അവകാശം ഉന്നയിക്കാൻ എനിക്കോ നിനക്കോ അവകാശം ഇല്ല എന്നു നിനക്കുതന്നെ അറിയാമല്ലോ. മാത്രവുമല്ല, അപ്പോൾ, മകളെ വിട്ടുകിട്ടാൻ വേണ്ട നടപടികൾ എനിക്ക് എടുക്കേണ്ടതായി വരും. അതിനൊന്നും നീ ഇടവരുത്താതെ നിൻറെ നന്മയെക്കൂടി പരിഗണിച്ച് ഞാൻ എടുത്ത തീരുമാനങ്ങൾ അംഗീകരിക്കാനും, അങ്ങിനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും എൻറെ വാക്കുകൾക്കു നീ വിലമതിക്കാനും അപേക്ഷിച്ചുകൊണ്ട് നിർത്തുന്നു.

സെബാസ്റ്റ്യൻ തോമസ് ചെറുകാനം

From: Sebastian Thomas <xxxxxxxx@gmail.com>
Date: Tue, Sep 20, 2011 at 9:07 PM
Subject: need your kind information,From Canada


Dear Sir/Madam,
                                I ,Shella from Canada  like to share some problems is being related to my husband. He is a soft wear engineer  has been working for ten years. he has been suffering from some mental problems like mental depressiom,anxiety,tension and stress for last 15 yrs.has family history, father ,brothers and, sisters  all are suffering the same . always my husband has create  problems in the family, office, in bus and every where .now we are in Canada  with child came husband’s work permit visa for 2yrs from  last March. Before completed of one month lost his job due to some mail problems in the office ,the same problems had been the previous company(3,4times) in India .now he is working as a general work in backery.iam staff nurse .i am not working now due to some financial problems .in Canada I have to register in nursing council 1000 dollar we have to pay the exam fees again 1000 dollar. last April onwards  always he used to violent, panic etc in very small family issues. child and me also suffering too much. until now he did not take any treatment. so kindly give proper opinions to me . thanks by Shella




Saturday 6 June 2015

What an Army Lady Officer had to say on my fight against corruption and the pathetic condition in the Indian Army


List signed by all soldiers in my Platoon: See the level of corruption rampant in the Army 
When I say that I had fought against corruption and slavery in the Army, there are many out there who doubt my integrity. That is because they themselves lead a selfish life and do sycophancy in their day to day life to survive and therefore, it is very difficult for them to believe such struggles.

When I narrate my own fight, it can be false but what if you hear the story from an officer? Here is what a Lady Army Officer had to say on my fight. Please find attached below the scanned copy of the document written by her.

When I had been fighting against the corruption and slavery in the Army, 2nd Lt Bhavana Vij joined in my section and when I sought her views on my fight, this is what she had to say.

It must be kept in mind that I was a mere Sapper when I had been fighting but still she, an Army Officer, found it a necessity and had risked her own career when she had aired her views like this publicly.

I had written so far what an Army officer had to say on my fight. But she is just an individual and therefore, she might not be correct or she might have been writing in my favor. But what about this one, a list singed by all soldiers (attached above) in my Platoon showing the corruption rampant there. According to them, they were not getting even one third of their ration everyday. This was prepared and signed by all when Commanding Officer ordered based on my fight to confirm whether it was my complaint only or all soldiers had the same opinion. This list was enough to put the corrupt officers behind bars but instead of doing that, they found an easy way to escape from that trap and that was to dismiss me from service and to put me behind bars for 6 months. The charge was that I had written directly to the President of India thereby violating the channel of communication. That is the true face of this so-called disciplined Indian Army.

Since then, I had been knocking various doors for justice for 17 years but in vain. There are judges there to free Salman Khan and Jayalalitha and even Chief Ministers and Prime Ministers are there to protect Manies and Babus but not even a single person or authority is there to ensure justice to me.

I went on hunger strike for 10 days and ended based on the assurance by the then Kannur MP Mullappally Ramachandran. He promised me that he would bring my case to the notice of the then Defence Minister George Fernandes but that idiot put my complaint in the waste box.

Mohan Lal, whose prime hobby is worshiping Sudhamani, made Lt Colonel by AK Antony, who too had worshipped Sudhamani citing his roles in some stupid Army based movies. Those movies were far away from ground reality. Now another actor Suresh Gopi was given high level post by Modi because he worships Modi, that he publicly admitted.  But no system is there to ensure justice to a person who is righteous and had fought against corruption for decades risking his life and career.

Then in 1999, I approached Kerala High Court but they had a stupid excuse that is jurisdiction and advised me to approach Calcutta High Court where the incident had taken place. But that judge had no advice as to how I, who had been struggling then with an empty pocket, could go from Kerala, my native place, to Calcutta and hire an advocate to file my case. What a wonderful judicial system we have! See the letter attached below I received from the advocate who had approached Kerala High Court.

When I came to know last year about Armed Forces Tribunal which was set up in 2008, I tried to approach them immediately with the help of another advocate but now the Army, in reply to my RTI, says that the court proceedings and court order had been destroyed in 2009. I would like to mention what that Advocate had commented after going through my file that is he wondered how I had not become a Naxalite so far!

Now what I have got in return, you know, is a label. My wife calls me MAD every now and then and she cites my imprisonment and dismissal from the Army to prove her claim! We are on the verge of divorce now and my 7 years old daughter is the worst hit. She suffers because his father is an honest person. That is what India and the systems here have to offer to an honest person.

There are many out there who are after insulting me questioning my integrity. You do so because you are doing sycophancy and do corruption wherever possible all these years for survival and therefore, it is difficult for people like you to digest such isolated struggles.

I ask this question again, is there anyone out there who can ensure justice to me at least at this belated stage? Or don't I deserve justice at all?

First read scanned copy of the document attached below and then read my story written in this blog:

http://seban15081969.blogspot.com/2015/02/what-kejriwal-did-now-i-had-done-17.html














Wednesday 3 June 2015

കുടുംബ പ്രശ്നം: തെറിപറയാതെ ഒരു വിശകലനം

ഷെല്ലയ്ക്ക്,

നീയും ഞാനും ഒരു വിവാഹബന്ധത്തിലൂടെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു എങ്കിലും, ഇപ്പോഴും നാം രണ്ടു പേരും വ്യത്യസ്ത ചിന്താഗതികൾ ഉള്ള രണ്ടു വ്യക്തികൾ ആണ്. രണ്ടു വ്യക്തികളുടെ ചിന്തകൾക്കും ജീവിതകാഴ്ചപ്പാടുകൾക്കും ബാഹ്യമായി എത്രമാത്രം സാദൃശ്യം തോന്നിയാലും, ആന്തരികമായി അതിനേക്കാൾ കൂടുതൽ വ്യത്യാസങ്ങൾ ഉണ്ടാകും.

അങ്ങിനെ അനുകൂലവും പ്രതികൂലവുമായുള്ള ആശയങ്ങൾ സമ്മിശ്രമായി ഉള്ള ജോടികൾ ആണ് ഇന്ന് നമുക്ക് ചുറ്റും കാണുന്ന കുടുംബങ്ങൾ മുഴുവനും. അങ്ങിനെ വിപരീതമായുള്ള ആശയങ്ങൾ ഉണ്ടായിട്ടും കുടുംബജീവിതം ഭംഗിയായി കൊണ്ടുപോകുന്നത് നാം കാണുന്നത് അവർ അത്തരം വിഭിന്ന ആശയങ്ങളിൽ കൊണ്ടുവരുന്ന ധാരണകളും, വിട്ടുവീഴ്ചകളും മൂലമാണ്.

അപ്പോൾ ഇതൊക്കെ അറിയാവുന്ന ഞാൻ എന്തുകൊണ്ട് വിട്ടുവീഴ്ചക്ക് തയ്യാറാവുന്നില്ല എന്ന ചോദ്യം ഇപ്പോൾ ഉയരും. അതേ ചോദ്യത്തിനുള്ള ഉത്തരം നീയും കണ്ടെത്തേണ്ടി വരും. രണ്ടു പേരുടെയും ഉത്തരം ഞാൻ തന്നെ പറയാം. നീ എങ്ങിനെ ജീവിക്കണം എന്ന് കരുതുന്നുവോ അതിനനുസരിച്ച് ഞാൻ മാറിയാൽ, അതെനിക്ക് എൻറെ മരണം വരെ സംതൃപ്തി തരില്ല എന്നെനിക്ക് ഉറപ്പുണ്ട്, മാത്രവുമല്ല, എൻറെ മക്കളെ എങ്ങിനെ വളർത്തിക്കൊണ്ടു വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നതിൻറെ നേർ വിപരീതം ആണ്  നീ ചിന്തിക്കുന്നത്. ഇവിടെ എനിക്ക് പ്രതികൂലം ആയി വരുന്ന ഒരു പ്രധാന ഘടകം, നിൻറെ ആശയങ്ങളിൽ പലതും ഇപ്പോൾ നിലവിലുള്ള സാമൂഹിക പശ്ചാത്തലത്തിനു അനുകൂലമാണ്. അതുകൊണ്ടുതന്നെ, എൻറെ ആശയങ്ങളോട് ഒരുതരത്തിലും പൊരുത്തപ്പെടാൻ ആവാതെ നീയെന്ന വട്ടൻ എന്ന് വിളിക്കുമ്പോൾ, സമൂഹത്തിനും നീ പറയുന്നതിൽ കാര്യമുണ്ടെന്ന ഒരു തോന്നൽ വരുന്നു. ഞാനിനി എത്ര നന്നായി ജീവിച്ചാലും, നിൻറെ വട്ടൻ വിളിയെ ന്യായീകരിക്കാൻ പറ്റുന്ന തരത്തിലുള്ള നിരന്തരം വഴക്കും ബഹളങ്ങളും ഒക്കെ ഉള്ള ഒരു കുടുംബപശ്ചാത്തലം എനിക്കുണ്ട് താനും.

അങ്ങിനെയുള്ള രണ്ടു ഉദാഹരണങ്ങൾ ഞാൻ പറയാം. ഒന്ന്, 'ഈശോയിൽ വിശ്വസിക്കുന്നു' എന്നും, 'ദൈവത്തിൽ വിശ്വസിക്കുന്നു' എന്നും ഒക്കെ ഉരിവിട്ടുരുവിട്ട് അന്ധതയിൽ ജീവിക്കാതെ, മകളെ അത്തരം അടിമത്തത്തിൽ നിന്നും പുറത്തു കൊണ്ടു വന്ന് സ്വന്തന്ത്രമായി ചിന്തിക്കുന്ന ക്രിസ്ത്യാനി എന്ന ലേബൽ ഇല്ലാതെ ഒരു മനുഷ്യനായി വളർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് കേൾക്കുമ്പോൾ തന്നെ നീയെന്നെ വട്ടൻ എന്ന് വിളിക്കുമെന്ന് മാത്രമല്ല, സമൂഹം അത് ശരിവെയ്ക്കുകയും ചെയ്യുന്നു. പക്ഷെ ഈ ലോകം മുഴുവൻ ഞാൻ പറയുന്നത് തെറ്റാണെന്ന് പറഞ്ഞാലും, ഞാനാണ് ശരിയെന്ന നിലപാടിൽ ഞാൻ ഉറച്ചു നിൽക്കും. അതാണ്‌ ശരിയെന്ന ഉത്തമ ബോധ്യം ഉള്ളതിനാലും, അതെനിക്ക് സംതൃപ്തി നൽകുന്നതിനാലും, ഞാൻ അതിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും. ദൈവം ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്ന നീ എന്നെ വട്ടൻ എന്ന് വിളിച്ചു കൊണ്ടിരിക്കുകയും, സമൂഹം നിനക്ക് പിന്തുണ നൽകുകയും ചെയ്യും. അതിനർഥം, മറ്റു കുടുംബങ്ങളിൽ നടക്കുന്നതുപോലെയുള്ള ഒരു വിട്ടുവീഴ്ച നമ്മുടെയിടയിൽ ഇക്കാര്യത്തിൽ ഉണ്ടാവാനുള്ള സാധ്യത തീർത്തും ഇല്ല എന്ന് മാത്രമല്ല, എൻറെ ആശയങ്ങൾക്ക് വിപരീതമായി മകളെ നീ ഇത്തരം വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് വളർത്തിക്കൊണ്ടു വരുന്നു എന്ന് മാത്രമല്ല, 7 വയസ്സ് മാത്രം പ്രായമായ മകളും ഇപ്പോൾ 'ഈശോയിൽ വിശ്വസിക്കുന്നു' എന്ന് ഉരുവിടുകയും, അങ്ങിനെ ചെയ്യാത്ത പപ്പാ നല്ലവൻ അല്ലെന്ന് എന്നോടിപ്പോൾ പലതവണ ആയി എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവൾ പറയുകയും  ചെയ്യുന്നു.

ഞാൻ ഇതൊക്കെയും പറയുമ്പോൾ, അങ്ങിനെയാണെങ്കിൽ ഞാൻ എന്തിനാണ് നിന്നെ പള്ളിയിൽ വച്ച് കെട്ടിയത് എന്ന് മറ്റുള്ളവർ ചോദിച്ചാലും നീ ചോദിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. കാരണം, വിവാഹത്തിനു മുൻപ്, ഡൽഹിയിൽ നമ്മൾ കാണുകയും, വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ തന്നെ ഞാൻ എന്ന വ്യക്തിയെക്കുറിച്ചും, ഇന്നെനിക്കു വട്ടുണ്ടെന്ന് സ്ഥാപിക്കാൻ നീ ആവർത്തിച്ചു പറയുന്ന എൻറെ മിലിട്ടറി ജീവിതത്തെക്കുറിച്ചും, പ്രശ്നങ്ങൾ നിറഞ്ഞ എൻറെ കുടുംബാന്ധരീക്ഷത്തെക്കുറിച്ചും, പള്ളിയിൽ വിവാഹം നടത്താതെ ഒരു രെജിസ്റ്റെർട് വിവാഹം നടത്തുന്നതാണ് എനിക്ക് താൽപര്യം എന്നും, വലിയ ആർഭാടങ്ങളോ അണിഞ്ഞൊരുങ്ങലോ ഒന്നും ഇല്ലാതെ നടത്തുന്നതിലാണ് താൽപര്യം എന്നും പറഞ്ഞിരുന്നു. അപ്പോൾ നീ എന്നോട് പറഞ്ഞ വാചകം വളരെ പ്രസക്തമാണ്. നീ പറഞ്ഞു, വിവാഹം എന്നത് രണ്ടു കുടുംബങ്ങൾ നടത്തുന്ന ഒരു ചടങ്ങാണ് അതിനാൽ വിവാഹം നമുക്ക് വീട്ടുകാർ തീരുമാനിക്കുന്നതിന് അനുസരിച്ച് നടത്താം എന്നും, പിന്നെ ജീവിച്ചുതുടങ്ങുമ്പോൾ ചേട്ടൻ (അന്ന് ഞാൻ ചേട്ടൻ ആയിരുന്നു, ഇപ്പോൾ വട്ടനും, കുഴപ്പമില്ല, പ്രാസമൊപ്പിച്ചു പറയുമ്പോൾ കേൾക്കാൻ ഒരു രസമുണ്ട്) പറയുന്നത് പോലെ നീ മാറിക്കോളാം എന്നും വാക്ക് തന്നിരുന്നു. അതന്നു മുതൽ ഇന്നുവരെ നീ പാലിച്ചിട്ടില്ല. പക്ഷെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, കാരണം, നിനക്ക് വേറൊരു കാഴ്ചപ്പാട് ഉള്ളതിനാൽ അങ്ങിനെ മാറിയാൽ നീ ഒരിക്കലും സംതൃപ്ത ആയിരിക്കില്ല. പക്ഷെ ഇവിടെ നമ്മൾ രണ്ടുപേരും അതിനെ അഭിമുഖീകരിച്ചതിൽ ഒരു വ്യത്യാസം ഉണ്ട്. നീ അന്ന് തന്ന വാക്ക് പാലിക്കാതിരുന്നിട്ടും, അത് നിൻറെ കാഴ്ചപ്പാടിലുള്ള വ്യത്യാസം എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ. പക്ഷെ ഞാൻ എൻറെ കാഴ്ചപ്പാടുകൾ നിന്നോട് മുൻകൂട്ടി പറഞ്ഞിട്ടുപോലും, നീ അതിനനുസരിച്ച് മാറാം എന്ന് പ്രോമിസ് ചെയ്തിട്ട് പോലും, ഇപ്പോൾ ആ പ്രോമിസ് വിസ്മരിച്ചിട്ട് നീയെന്നെ വട്ടൻ എന്ന് വിളിക്കുന്നു, എന്ന് മാത്രമല്ല, അതിനുള്ള ചികിത്സക്കും ശ്രമിക്കുന്നു. അപ്പോൾ ഇനി ഒന്നിച്ചു പോകാൻ പറ്റാത്ത ഒരു സാഹചര്യം നമുക്കിടയിൽ ഉണ്ടെന്നുറപ്പ്.

രണ്ടാമത്തെ ഉദാഹരണം, ഒരിക്കൽ ഞാൻ നിനക്ക് എഴുതി.  അത് ഞാൻ ഒരു ബ്ലോഗ്‌ ആയി പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട് (http://seban15081969.blogspot.in/2014/10/blog-post_10.html). കൂടെ ഈ ബ്ലോഗും കൂടി വായിക്കണം (http://seban15081969.blogspot.in/2015/01/blog-post_24.html). അതിൽ രണ്ടു പ്രധാനകാര്യങ്ങൾ ആണ് ഞാൻ ആവശ്യപ്പെട്ടത്. ഒന്നാമത്, തന്നിഷ്ടപ്രകാരം വീടുവിട്ടു വാടകവീട്ടിൽ പോയി താമസിക്കാതെ, വീട്ടിൽ വന്ന് നിന്ന് അപ്പനെ നോക്കണമെന്നും, അങ്ങിനെ നോക്കാതെ അപ്പൻ മരിക്കാൻ ഇടയായാൽ, പിന്നെ ഒന്നിച്ചൊരു ജീവിതം ഉണ്ടാകില്ലെന്നും ഞാൻ പറഞ്ഞു. രണ്ടാമത്തേത്, മകൾ വലുതായി സ്വന്തമായി തീരുമാനം എടുക്കാൻ ആകുന്നതുവരെ അവളുടെ കാത് കുത്തരുതെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്. എൻറെ തീരുമാനത്തെ ധിക്കരിച്ച് കാതുകുത്തിയാൽ മകളാണെ സത്യം, പിന്നീട് ഒന്നിച്ചു ജീവിക്കില്ല എന്ന് പറഞ്ഞിട്ടും നീ മകളുടെ കാത് കുത്തി. അതിലൂടെ ഒന്നിച്ചു ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യം നീ ഉണ്ടാക്കി.