Saturday 23 April 2016

മകൾ കൂടെ ഉറങ്ങുമ്പോൾ എൻറെ ലിംഗം ഉദ്ധരിച്ചോ എന്ന് തപ്പി നോക്കുന്ന സ്ത്രീ

അമ്മ ഉപദ്രവിക്കുന്നതിനാൽ അമ്മയുടെ കൂടെ നിൽക്കുവാൻ ഇഷ്ടമില്ല, പപ്പയുടെ കൂടെ അവൾക്കായി ഞാൻ നിർമ്മിച്ച വീട്ടിൽ താമസിക്കണം എന്നും പറഞ്ഞ് 8 വയസ്സായ മകൾ നിലവിളിക്കുമ്പോൾ അവളുടെ അപ്പനായ ഞാൻ എന്തു ചെയ്യണം?

അമ്മ കൊണ്ടാക്കുന്ന ഡേ കെയറിലെ അടച്ചിട്ട മുറിയിൽ ദിവസം മുഴുവൻ കഴിയാൻ ആഗ്രഹമില്ല, മറിച്ച് പപ്പയുടെ കൂടെ ജീവിക്കുന്നതാണ് ഇഷ്ടം എന്നു പറഞ്ഞ് മകൾ നിലവിളിക്കുമ്പോൾ അപ്പനായ ഞാൻ എന്തു ചെയ്യണം?

മകളുടെ കയ്യിലും തോളിലും ഒക്കെ നുള്ളിയതിൻറെ പാടുകൾ കണ്ടു ഞാൻ അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീയെ വിലക്കിയപ്പോൾ, ആരും കാണാതിരിക്കാൻ മകളുടെ അകം തുടയിൽ നുള്ളുവാനും ഉപദ്രവിക്കുവാനും തുടങ്ങിയാൽ അവളുടെ അപ്പനായ ഞാൻ എന്തു ചെയ്യണം?

എനിക്ക് വട്ടാണെന്ന് പറഞ്ഞ് ഇല്ലാത്ത ആർത്തവകഥകൾ മെനഞ്ഞ് തന്ത്രപൂർവ്വം എന്നെ ഭ്രാന്താശുപത്രിയിലെ സെല്ലിൽ അടച്ച് ഡോക്ടർ പരിശോധിക്കുകപോലും ചെയ്യാതെ ഭ്രാന്തിനു ചികിത്സിക്കുവാൻ ശ്രമിച്ചിടത്തു നിന്നും എൻറെ വീട്ടുകാരുടെയും കണ്ണൂർ പൊലീസിൻറെയും സമയോചിതമായ ഇടപെടൽ മൂലം ഞാൻ രക്ഷപ്പെട്ടു. പക്ഷെ, നിസ്സഹായ ആയ എൻറെ മകൾക്ക് അവൾ ഭ്രാന്തിനുള്ള മരുന്ന് കൊടുത്തുകൊണ്ടിരിക്കുന്നു. ഞാൻ എന്തു ചെയ്യണം?

ഞാൻ മകൾക്ക് വാങ്ങിക്കൊടുത്ത 3 പവനോളം വരുന്ന മാലയും വളയും വിറ്റുനശിപ്പിച്ചിട്ട്, എന്നിട്ടും മകൾക്ക് പോഷകാഹാരം കൊടുക്കാതെ മകൾ എല്ലും തോലും ആയാൽ അപ്പനായ ഞാൻ എന്തു ചെയ്യണം?

മകൾക്ക് അവൾക്കിഷ്ടപ്പെട്ട ഡ്രെസ്സുകൾ വാങ്ങിക്കൊടുത്തു ഞാൻ മടങ്ങുമ്പോൾ, അത് തിരികെ കടയിൽ കൊണ്ടുപോയി കൊടുത്തു പൈസ വാങ്ങി നശിപ്പിക്കുകയും, പിന്നെ മകൾ അതും പറഞ്ഞ് എൻറെ മുന്നിൽ കരയുകയും ചെയ്യുമ്പോൾ അപ്പനായ ഞാൻ എന്തു ചെയ്യണം?

എൻറെ മകളെ അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീ മകൾ ജനിച്ചതുമുതൽ ഇന്നുവരെ എടുത്തിട്ടില്ല. എൻറെ മകളുടെ നാമത്തിൽ സത്യം ചെയ്താണ് ഞാനിതു പറയുന്നത്. അതിനാൽ ഞാൻ അവളെ എടുക്കുകയും അവളോടൊപ്പം കളിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ട്, മകൾ മുഴുവൻ സമയവും എന്നോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. അങ്ങിനെ എൻറെ മകളെ ഞാൻ എടുക്കുകയും, അവളെ എന്നോടൊപ്പം കിടത്തി കഥകൾ പറഞ്ഞുകൊടുത്ത് ഉറക്കുകയും ഒക്കെ ചെയ്യുന്നത് എൻറെ ലൈംഗിക തൃപ്തി വരുത്താനാണെന്ന് അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീ പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

അങ്ങിനെ എൻറെ മകൾ എൻറെ മടക്കിവച്ച കയ്യിൽകിടന്ന്, ഞാൻ പറയുന്ന കഥകൾ കേട്ട് ശാന്തമായി ഉറങ്ങുമ്പോൾ, എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്ന് അവളുടെ അമ്മയെന്ന് പറയുന്ന വൃത്തികെട്ട സ്ത്രീ തപ്പി നോക്കുമ്പോൾ (അവളത് പലതവണ ചെയ്തിട്ടുണ്ട്), അങ്ങിനെ എന്നിലെ അപ്പനെ അപമാനിക്കുമ്പോൾ, ഞാൻ എന്തു ചെയ്യണം?

അതും പോരാഞ്ഞ്, ഞാൻ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ, ഞാൻ ഉമ്മ കൊടുക്കുകയും തലോടുകയും ഒക്കെ ചെയ്യാറുണ്ടോ എന്ന് മകളോടുതന്നെ ആ വൃത്തികെട്ട സ്ത്രീ ചോദിക്കുകയും, അതെന്താ പപ്പാ അമ്മ അങ്ങിനെ ചോദിക്കുന്നത് എന്ന് 8 വയസ്സുമാത്രം പ്രായമായ മകൾ തന്നെ എന്നോട് ചോദിക്കുകയും ചെയ്യുമ്പോൾ ഞാൻ എന്തു പറയണം, എന്തു ചെയ്യണം?

വന്നുവന്ന്, ഇപ്പോൾ മകളെ എടുക്കാനും ഉമ്മ കൊടുക്കാനും ഒക്കെ എനിക്ക് പേടി ആയിത്തുടങ്ങിയിരിക്കുന്നു. എന്തൊരു ഗതികേടാണിത്? ഞാൻ എന്താണ് ചെയ്യേണ്ടത്? (എന്തൊരു വൃത്തികെട്ട സ്ത്രീ ആണത്? എന്തിന്, ആ സ്ത്രീയുടെ അടുത്തുപോലും അവളുടെ താല്പര്യം ഇല്ലാതെ ഞാൻ സമീപിച്ചിട്ടില്ല, ഒരിക്കലും, ആ സ്ത്രീയോടു തന്നെ ചോദിക്കുക. എന്തിന്, ഞങ്ങൾ ഒരിക്കലും ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടില്ല, മറിച്ച്, ഇപ്പോൾ ചെയ്‌താൽ കുട്ടികൾ ഉണ്ടാവില്ല എന്നു ഓവുലേഷൻ സമയം നോക്കി അവൾ പറഞ്ഞതു പ്രകാരം മാത്രമാണ്, ഒരു കുട്ടി വേണം എന്നു തീരുമാനിച്ചതുവരെ ഞാൻ അവളെ സമീപിച്ചിട്ടുള്ളത്. ശരിക്ക് പറഞ്ഞാൽ, ഞാൻ അവളെ സമീപിക്കുകയല്ല, അവൾ എന്നെ സമീപിക്കുകയാണ് ചെയ്തിട്ടുള്ളത്. അവൾ എൻറെ ജീവിതത്തിലേയ്ക്ക് വന്നപ്പോൾ ഒരു കന്യക ആയിരുന്നില്ലെന്നതും മറ്റൊരു നഗ്നസത്യം മാത്രം. അവൾ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു എന്നായിരുന്നു ഞാൻ ചോദിച്ചപ്പോൾ നൽകിയ മറുപടി (അതെന്തു തരം ക്രിക്കറ്റ് കളിയാണെന്ന ചോദ്യം എൻറെയുള്ളിൽ ഉണ്ടായെങ്കിലും ചോദിച്ചില്ല). 34 വയസ്സുവരെ മാസ്റ്റർബെയ്റ്റ് ചെയ്ത് ജീവിതം നശിപ്പിച്ച ഞാൻ വിഡ്ഢി! ഇപ്പോൾ ഞാൻ കുഞ്ഞിനെ എടുക്കുന്നത് എൻറെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണത്രേ. നെറികെട്ട സ്ത്രീ.)

മകളുടെ സ്കൂളിലെ വർഷാവസാനം വരെയുള്ള ഫീസ്‌ അടയ്ക്കാനായി തുക മകളുടെ അമ്മയെന്ന് പറയുന്ന സ്ത്രീവശം കൊടുത്തിട്ട് അതടയ്ക്കാതെ നശിപ്പിച്ചാൽ ഞാൻ എന്ത് ചെയ്യണം?

അപ്പനെ നോക്കുവാൻ പറ്റില്ലെന്ന് പറഞ്ഞ്, ഞാൻ ഇല്ലാതിരുന്ന സമയത്ത്, അപ്പൻ ഉറങ്ങിക്കിടന്ന സമയം നോക്കി അപ്പൻ വയസ്സാം കാലത്തും കഷ്ടപ്പെട്ട് ഉണങ്ങി വച്ചിരുന്ന ഷീറ്റ് മുഴുവൻ എടുത്തു കൊണ്ടുപോയി വിറ്റ്, തന്നിഷ്ട പ്രകാരം വാടക വീട്ടിൽ താമസിക്കുന്ന എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ, എനിക്ക് മകളോടുള്ള സ്നേഹം മനസ്സിലാക്കി മകളെ നടുക്ക് നിർത്തി അതിൽ നിന്നും മുതലെടുക്കുവാൻ ശ്രമിക്കുമ്പോൾ ഞാൻ എന്ത് ചെയ്യണം?

മകളുടെ സന്തോഷത്തിനും താല്പര്യത്തിനും പുല്ലുവിലപോലും കൊടുക്കാതെ അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീ മകളെ സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കായി ഉപയോഗിക്കുക മാത്രം ചെയ്യുമ്പോൾ മകളുടെ അപ്പനായ ഞാൻ ഞാൻ എന്തുചെയ്യണം?

എൻറെ കൂടെ എൻറെ വീട്ടിൽ വന്നതിനു ശേഷം തിരികെ അവളുടെ അമ്മ തന്നിഷ്ടം താമസിക്കുന്ന വീട്ടിലേയ്ക്ക് കൊണ്ടുപോയി വിടുമ്പോൾ എനിക്ക് പപ്പയുടെ കൂടെ നിന്നാൽ മതി എന്നുപറഞ്ഞ്  നെഞ്ചുപൊട്ടി എൻറെ മകൾ നിലവിളിക്കുമ്പോൾ ഞാൻ എന്തു ചെയ്യണം?

കാര്യങ്ങൾ മനസ്സിലാക്കാതെ, മകളെ മകളുടെ താല്പര്യപ്രകാരം പോലും അമ്മയുടെ അടുത്ത് നിന്നും കൊണ്ടുപോകരുതെന്ന് ആ വൃത്തികെട്ട സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  പോലീസ് എന്നോട് പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

എൻറെ മകൾക്ക് ആര് നീതി നൽകും?

സ്വത്ത് മുഴുവൻ ഇഷ്ടദാനമായി എഴുതി നൽകിയിട്ട് ഇപ്പോൾ സംരക്ഷിക്കുവാൻ തയ്യാറാവുന്നില്ലെന്നതോ പോകട്ടെ, നിരന്തരം അപമാനിക്കപ്പെടുകയും ചെയ്യപ്പെടുന്ന എൻറെ അപ്പന് ആര് നീതി ഉറപ്പാക്കും?

അങ്ങിനെ ഇഷ്ടദാനമായി കിട്ടിയ സ്വത്തിന് അപ്പൻ മരിക്കുന്നതിനു മുൻപ് തന്നെ പൂർണ്ണ അവകാശം ഉണ്ടെന്ന് ആ സ്ത്രീ പറയുമ്പോൾ, ആ സ്ത്രീയെ ശിക്ഷിക്കാൻ ഇവിടെ നിയമം ഒന്നുമില്ലേ?


പുരുഷപീഡനത്തിന് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന എനിക്കെവിടെനിന്നും നീതി ലഭിക്കും? എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ എൻറെ ആവശ്യങ്ങൾ സാധിച്ചു തരാതെ (ഞാൻ എന്നൊക്കെ ബന്ധപ്പെട്ടിട്ടുണ്ടോ, അന്നൊക്കെ അവളും അതാസ്വദിച്ചിട്ടുണ്ട്. സ്ത്രീ വെറും ഉപഭോഗവസ്തു ആണെന്ന് ഞാൻ കരുതുന്നില്ല എന്ന് പറയാൻ ആണിതെഴുതിയത്) എന്നെ ഭ്രാന്തിനു  ചികിത്സിക്കാൻ നടക്കുന്നു. ഇവിടുത്തെ കപട സംസ്ക്കാരം എന്നെ മറ്റൊരു സ്ത്രീയെ സമീപിക്കാൻ അനുവദിക്കുന്നില്ല. ഇനി ഒരു വേശ്യയെ സമീപിക്കാം എന്നുവച്ചാൽ ഒരു ശവം മാതിരി കിടക്കുന്ന സ്ത്രീയുടെ മുകളിൽ കിടന്നു പരാക്രമം കാണിക്കുന്നതാണ് ഉത്കൃഷ്ടമായ ലൈംഗികത എന്ന് ഞാൻ കരുതുന്നില്ല. ഈ 47-ആം വയസ്സിലും സ്വയംഭോഗം ചെയ്യേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്?

ഒരു വിവരം കെട്ട സ്ത്രീ മൂലം, ഞാനും, എൻറെ അപ്പനും മാത്രമല്ല, മകളും ഇപ്പോൾ അനുഭവിക്കുന്നു. ആ സ്ത്രീയിൽ നിന്നും മോചനം നേടി ഞങ്ങൾക്ക് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിത്തരാൻ ഇവിടെ നിയമങ്ങൾ ഒന്നുമില്ലേ?

ഇനി എൻറെ ഭാര്യ എന്നെ എന്തുകൊണ്ട് ഭ്രാന്തൻ എന്നു വിളിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ്. അതിൽ ആദ്യത്തേത്, എൻറെ മകളെ മതങ്ങൾ തീർക്കുന്ന അന്ധതയിൽ ഇടാതെ, ഒരു മനുഷ്യ സ്ത്രീ ആയി വളർത്തുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അപ്പോൾ പള്ളിയിൽ പോകാത്ത എനിക്ക് വട്ടാണെന്ന് അവൾ പറയുന്നു. ആർക്കാണ് വട്ട്, ആരാൻറെ കൂടെ കിടന്നു കൊടുക്കുകയും പോരാഞ്ഞിട്ട് അതുവഴിയുണ്ടായ ക്രിസ്തു എന്നു പറയുന്ന മകൻ പരിശുദ്ധാത്മാവ് വഴി ഉണ്ടായതാണെന്ന് ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടു, തന്മൂലം ക്രിസ്തു ദൈവ പുത്രനാണെന്ന് ബൈബിൾ എന്ന പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നത് വായിച്ചിട്ട് ഇല്ലാത്ത ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന അന്ധരായ വിശ്വാസികൾക്ക് ആണോ, അതോ അവർ അന്ധരാണെന്നു പറയുന്ന എനിക്കാണോ വട്ട്?

പശു മാതാവാണെന്ന് പറയുകയും പോരാഞ്ഞ് അത് നിയമം വഴി മറ്റുള്ളവരിലും അടിച്ചേൽപ്പിക്കുന്നവർക്കാണോ (അതിൽ സാക്ഷാൽ നരേന്ദ്ര മോദിയും പെടും) അതോ അതിലെ ഭോഷ്ക്കും അന്ധതയും തിരിച്ചറിഞ്ഞ് അതും അന്ധതയുടെ ഭാഗം ആണെന്ന് പറയുന്ന എനിക്കാണോ വട്ട്?

പത്തു വയസ്സുപോലും തികയാതെ ഒരു പെൺകുട്ടിയുടെ കൂടെ കിടന്ന നബിയെന്നു പറയുന്ന ഒരു പൊലയാടിമോൻ എഴുതിയ ഖുർആൻ എന്ന പുസ്തകത്തിൽ എഴുതിയതുമാതിരി ചത്തുകഴിഞ്ഞിട്ട് ഹൂറികളെ (അപ്പോഴും പെണ്ണുങ്ങൾ വെറും ഭോഗവസ്തുക്കൾ മാത്രം) കിട്ടാൻ ലിംഗത്തിൻറെ അറ്റവുംമുറിച്ച് (തിരിച്ചറിവാകുന്നതിന് മുൻപ് അത് പിഞ്ചുകുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു) ആ ഭോഷ്ക്കിൽ വിശ്വസിക്കാത്തവരുടെ കഴുത്തറുക്കുന്ന കാടന്മാർക്കാണോ അതോ എനിക്കാണോ വട്ട്?

മകളെ സർക്കാർ സ്കൂളിൽ വിട്ടു പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോഴും എനിക്ക് വട്ടാണെന്ന് ഭാര്യ പറയുന്നു. കണ്ട വിവരം തൊട്ടു തേക്കാത്ത മതകോമരങ്ങൾ നടത്തുന്ന സ്വകാര്യ വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രീണിപ്പിക്കുന്ന നയങ്ങൾ നടപ്പാക്കുകയും ശരിക്കും പരിഗണന കൊടുക്കേണ്ട സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പാടെ അവഗണിക്കുകയും ചെയ്യുന്ന നാറിയ അധികാര വർഗ്ഗത്തിനല്ല, എനിക്കാണ് വട്ടുപോലും?

സ്കൂൾ സമയം പോലും കുട്ടികളെ പള്ളിയിൽ എത്തിക്കുകയും, അനുഗ്രഹം കിട്ടാൻ ആണെന്നും പറഞ്ഞ് എല്ലാ കുട്ടികളിൽ നിന്നും പള്ളി പെരുന്നാളിൻറെ പേരും പറഞ്ഞ് നിർബന്ധ പിരിവു നടത്തിയതിനെ ചോദ്യം ചെയ്തപ്പോഴും എനിക്കാണത്രേ വട്ട്?

അഴിമതി ചൂണ്ടിക്കാണിച്ചെന്ന ഒറ്റക്കാരണത്താൽ ജോലിയും നഷ്ടപ്പെട്ട് ജയിലിലും കിടന്നിട്ട് പിന്നെ നാട്ടിൽ വന്ന് 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ നടന്ന് അപമാനിതനായിട്ടും, സത്യത്തിൻറെ വഴിവിടാത്ത എനിക്കാണോ അതോ അഴിമതി നടത്തുകയും അല്ലെങ്കിൽ അഴിമതി കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് ആണും പെണ്ണും കെട്ടു നടക്കുന്ന നിങ്ങൾ അടക്കമുള്ളവർക്കാണോ വട്ട്?

നീതിമാനായ എനിക്ക് നീതി ഉറപ്പാക്കണം എന്ന്‌ നിലവിളിച്ചിട്ടും അത് ഉറപ്പാക്കാൻ കഴിയാത്ത ഇവിടുത്തെ നീതിവ്യവസ്ഥയ്ക്കും (അതിൽ നിങ്ങളും പെടും) അധികാര വർഗ്ഗത്തിനും ആണോ വട്ട് അതോ എനിക്കാണോ വട്ട്? അങ്ങിനെ നോക്കുമ്പോൾ, എൻറെ കുടുംബത്തിൻറെ തകർച്ചയിൽ വലിയൊരു പങ്കു നിങ്ങൾക്കും ഇല്ലേ?

ഞാൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 2013ൽ 50 വർഷമായി വികസനം ഇല്ലാതെ കിടക്കുന്ന ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത്‌ റോഡ്‌ ടാറിംഗ് ചെയ്യാനായി 50 ലക്ഷം അനുവദിച്ച  ശേഷം ഇതുവരെയും ടാറിംഗ് ചെയ്യാതെ ആ തുകയും അടിച്ചെടുത്ത് വിലസുന്ന മുഖ്യനും, താഴെത്തട്ടിലുള്ള എല്ലാവർക്കും എതിരെ പരാതിയുമായി ചെന്നപ്പോൾ മുഖ്യനെതിരെ പരാതി സ്വീകരിക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞിട്ട് ഏതെങ്കിലും പെറ്റിക്കേസുമായി വരുന്നവരുടെ മെക്കിട്ടുകയറി ആണത്തം കാണിക്കുന്ന പോലീസിനും, നീതി നടപ്പാക്കാൻ ആണെന്ന് പറഞ്ഞ് ശമ്പളം പറ്റിയിട്ട് ഇതൊക്കെയും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നിങ്ങൾക്കൊക്കെയാണോ വട്ട് അതോ എനിക്കാണോ വട്ട്?

അങ്ങിനെ നിങ്ങൾ ചെയ്യേണ്ട കടമകൾ ചെയ്യാതെ, ആണും പെണ്ണും കെട്ടു ജീവിച്ചിട്ട് നിങ്ങളുടെ കുടുംബത്തെ പോറ്റുന്നത് കാണുന്ന എൻറെ ഭാര്യ എന്ന്‌ പറയുന്ന സ്ത്രീ, നിങ്ങൾ ആണ് ശ്രേഷ്ടർ എന്നു ചിന്തിക്കുകയും, എനിക്ക് വട്ടാണെന്ന് പറയുകയും ചെയ്യുന്നതിൽ തെറ്റുണ്ടോ? അല്ലെങ്കിൽ നോക്കിക്കേ, ബാബുമാരും മാണിമാരും അങ്ങിനെ ഏകദേശം എല്ലാവവും അഴിമതി നടത്തിയിട്ട് ഭാര്യമാർക്ക് തിളങ്ങുന്ന സാരി വാങ്ങി കൊടുക്കുന്നു. അങ്ങിനെ അഴിമതിയിൽ കുളിച്ചവർ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, അവരെ ജനം ജയിപ്പിക്കുകയും ചെയ്യുന്നു. മോദിയുടെ ആസനം തിരുമ്മി സുരേഷ് ഗോപി രാജ്യസഭാ എംപി ആകുന്നു. നാട്ടുനടപ്പ് ഇതാകുമ്പോൾ, അതിനനുസരിച്ച് നീങ്ങാതെ വിപ്ലവം പറയുന്ന എനിക്ക് തന്നെയാണ് വട്ട് അല്ലേ?

പക്ഷെ, എനിക്കുറപ്പുണ്ട്, ഞാൻ പറയുന്നതാണ് ശരിയെന്നു പറയുന്ന ഒരു കാലം വരും. അന്ന് നിങ്ങളുടെ മക്കളും ഞാൻ പറഞ്ഞതാണ് ശരിയെന്നു പറയും. പക്ഷെ, അത്രയും കാക്കാൻ എനിക്കിപ്പോൾ ആവില്ല, കാരണം എൻറെ മകൾക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും അവളുടെ കുട്ടിക്കാലം ചെലവഴിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്നത് എൻറെ ഉത്തരവാദിത്തമാണ്. ഒരു കോടതിയും പോലീസും എൻറെ മകൾക്ക് ഒരു തുള്ളി കഞ്ഞിവെള്ളം പോലും കൊടുക്കില്ല. അത് ഞാൻ തന്നെ കൊടുക്കണം. അതിനെന്നെ സഹായിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?

ഒരു കാര്യം എടുത്തു പറയട്ടെ. ഒരു അമ്മയുടെ അവകാശം എന്നോളം അറിയാവുന്നവർ വളരെ കുറവാണെന്ന് ഞാൻ പറയും. ആ അറിവ് കൊണ്ടുതന്നെ ഈ 8 വർഷക്കാലവും മകളെ അവളുടെ അമ്മയിൽ നിന്നും അടർത്തി എടുക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ, മകൾ അമ്മയുടെ കൂടെ നിൽക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും പപ്പയുടെ കൂടെ ജീവിക്കുന്നതാണ് അവൾക്ക് ഇഷ്ടമെന്നും, അപ്പോൾ ആണ് അവൾക്ക് സന്തോഷമെന്നും പറയുമ്പോൾ, അതിനു മുൻപിൽ അമ്മയുടെ അവകാശം ഒന്നുമല്ല. മകനല്ല, മറിച്ച് മകൾ ആകുമ്പോൾ പ്രത്യേകിച്ചും, കാരണം ആൺകുട്ടികൾക്ക് ഏതൊരു പ്രായത്തിലും ജീവിതം ആസ്വദിക്കാൻ അവസരമുണ്ട്. പക്ഷെ പെൺകുട്ടികൾക്ക് അവരുടെ കുട്ടിക്കാലം നിർണ്ണായകമാണ്, പ്രായം ചെല്ലുന്തോറും മാസം തോറും ആർത്തവം, പിന്നെ പ്രസവം, പിന്നെയും ആർത്തവം അങ്ങിനെ പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന ഒരുപാട് പ്രയാസങ്ങളിലൂടെയും, പ്രതിസന്ധികളിലൂടെയും (അതുകൊണ്ടാണ് ഇതെഴുതാൻ ഞാൻ ഇപ്പോൾ ഇവിടെയുള്ളത്) ആഗ്രഹമില്ലെങ്കിലും കടന്നുപോകേണ്ടി വരും. അങ്ങിനെയുള്ളപ്പോൾ, അവരുടെ കുട്ടിക്കാലം ഏറ്റവും ഉല്ലാസഭരിതവും സന്തോഷപൂർണ്ണവും ആക്കുവാൻ സാധിക്കുന്നില്ലെങ്കിൽ, കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ ചാടുന്നതല്ലേ നല്ലത്?

കുടിയും വലിയും ഇല്ലെന്നതോ പോകട്ടെ, മിച്ചം പിടിക്കുവാനായി രണ്ടു നേരം മാത്രം കഴിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയിട്ട്, രണ്ടേക്കർ മാത്രമുണ്ടായിരുന്ന സ്വത്ത് അഞ്ചേക്കർ ആയി വർദ്ധിപ്പിച്ച് അതിൽ ഒരു ഭവനവും പണിതിട്ടും (അങ്ങിനെ എനിക്കുണ്ടാകുന്ന മക്കൾ കഷ്ടപ്പെടില്ല എന്ന ബോദ്ധ്യം വന്നപ്പോൾ മാത്രമാണ് ഞാൻ ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചത് തന്നെ)  അതിൽ ജീവിക്കാൻ എൻറെ മകൾക്ക് യോഗമില്ലാത്തത് എന്തൊരു ഗതികേടാണ്?

അതുകൊണ്ട്, എൻറെ മകളുടെ സന്തോഷത്തിന് തടസ്സം നിൽക്കുന്ന ഒരു തീരുമാനവും എടുക്കരുത്, അത് നിലവിലുള്ള നിയമത്തിന് വിധേയമായി ആണെങ്കിൽ പോലും, കാരണം നിയമങ്ങൾ അന്ധമായി പാലിക്കപ്പെടാൻ ഉള്ളതല്ല, മറിച്ച് അത് എല്ലാവർക്കും നീതി ഉറപ്പാക്കാൻ ഉള്ളതാണ്. അപ്പോൾ, ഏതെങ്കിലും നിയമം നീതി നടപ്പാക്കുന്നതിന് തടസ്സം ആകുന്നുവെങ്കിൽ, അത് തിരുത്തണം. അങ്ങിനെ കാലാകാലങ്ങിൽ തിരുത്തലുകൾ വരുത്തിയില്ലായിരുന്നെങ്കിൽ ഇന്നും സ്ത്രീകൾ ഭർത്താവിൻറെ ചിതയിൽ ചാടി മരിക്കേണ്ടി വന്നേനെ, ശരിയല്ലേ?

മകളെക്കുറിച്ച് ഏറ്റവും കരുതൽ ഉണ്ടായിരിക്കുകയും, അവളുടെ ജീവിതം ഉല്ലാസഭരിതം ആയിരിക്കുവാൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന നല്ലവനായ ഒരപ്പൻ ഉണ്ടായിട്ടും, മകൾ അതുതന്നെ ആഗ്രഹിച്ചിട്ടും അതിന് വിഘ്നങ്ങൾ വരുന്നുണ്ടെങ്കിൽ ആ വിഘ്നങ്ങൾ നീക്കപ്പെടണം.

എൻറെ മകൾക്ക് സന്തോഷം പ്രദാനം ചെയ്യുകയും, അവളുടെ കുട്ടിക്കാലം ഉല്ലാസഭരിതമാക്കുകയും ചെയ്യുക എന്നത് അവളുടെ അപ്പനെന്ന നിലയ്ക്ക് എൻറെ കടമയാണോ അല്ലയോ? നിങ്ങൾ എടുക്കുന്ന തീരുമാനം ഇതിനുള്ള ഉത്തരം ആയിരിക്കും  എന്നു പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിൽ നിർത്തുന്നു.

http://seban15081969.blogspot.in/2014/07/blog-post_15.html
http://seban15081969.blogspot.in/2015/03/blog-post_21.html


Thursday 14 April 2016

ഉമ്മൻ ചാണ്ടിയോട്: നിൻറെയൊക്കെ അമ്മേടങ്ങത്തെ ജനസേവനം

അനാസ്ഥ മൂലമാണ് പരവൂർ ദുരന്തം ഉണ്ടായത് എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

ആരുടെ അനാസ്ഥ എന്നതിൽ മാത്രമാണ് തർക്കം.

സർക്കാർ പോലീസിനെയും ഉദ്യോഗസ്ഥരെയും പഴിക്കുന്നു. പോലീസ് ജില്ലാ ഭരണകൂടത്തെ പഴിക്കുന്നു. ജില്ലാ ഭരണകൂടം പോലീസിനെ പഴിക്കുന്നു. പഴി കേൾക്കാൻ ഇതു കൂടാതെ അമ്പല കമ്മിറ്റിയും, വെടിക്കെട്ട് നടത്തിപ്പുകാരും അങ്ങിനെ ഒരുപാടു പേരുണ്ട്.

മുഖ്യമന്ത്രി അടക്കം എല്ലാവരും പൂറിമക്കൾ ആണ്.

ഇതിലിപ്പോൾ മുഖ്യമന്ത്രിക്ക് എന്താ പങ്ക്?

നേരത്തേ നരേന്ദ്ര മോദി ആണ് കൊലയാളി എന്ന് പറഞ്ഞ ഞാനിപ്പോൾ വാക്ക് മാറ്റി പറയുകയാണോ? അല്ലേയല്ല, ഈ നരഹത്യയുടെ ഉത്തരവാദി നരേന്ദ്ര മോദിയുടെ വർഗ്ഗീയ അജണ്ട തന്നെ.

പക്ഷെ അനാസ്ഥയുടെ കാര്യം വരുമ്പോൾ, മുഖ്യമന്ത്രി കഴിഞ്ഞേ ആരുമുള്ളൂ.

ഒരുദാഹരണം പറയാം. 2013ൽ കണ്ണൂർ നടന്ന ജനസമ്പർക്ക പരിപാടിയിൽ ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ ഗ്രാമത്തിലെ 50 വർഷത്തിലേറെ പഴക്കമുള്ള ചെക്കിച്ചേരി-നാപ-ചെറുപാറ റോഡ്‌ ടാർ ചെയ്യുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഇവരുടെ അമ്മേടങ്ങത്തെ കൊള്ളയും അനാസ്ഥയും. ആ റോഡ്‌ ഇപ്പോഴും അനാഥമായി കിടക്കുന്നു. വാർഡ്‌ മെമ്പർ എന്നു പറയുന്ന പരട്ട ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വാക്ക് മാറ്റി മാറ്റി പറഞ്ഞു. ഓൺലൈൻ കമ്പ്ലൈന്റ് സെല്ലിൽ ഞാൻ പല തവണ പരാതി നൽകി.

ഒരു നടപടിയും ഉണ്ടാകാതിരിക്കുകയും, കൂടാതെ ഇതിനിടയിൽ ആ ഏറ്റവും അടിസ്ഥാനമായ വികസസം പോലും കാണാതെ വീണ്ടും ചിലർ അവിടെ മരിക്കാൻ ഇടയാവുകയും ചെയ്തപ്പോൾ, മുഖ്യമന്ത്രിക്കെതിരെ എല്ലാ തെളിവുകളോടും കൂടി ഒരു പരാതിയുമായി ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു.

മുഖ്യമന്ത്രിക്കെതിരെ പരാതി സ്വീകരിക്കാൻ അവർക്ക് വകുപ്പില്ലത്രേ. പിന്നെ ഞാൻ ഇതേ പരാതി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ മുതൽ, കണ്ണൂർ ജില്ലാ കളക്ടർ അടക്കം എല്ലാവർക്കും സ്പീഡ് പോസ്റ്റിൽ (അതിൻറെവരെ രേഖ എൻറെ കൈവശം ഉണ്ട്)  അയച്ചു.

നടപടി പെട്ടെന്നുണ്ടായി. എന്താണെന്നറിയാമോ? എൻറെ സ്വത്തുവകകളെക്കുറിച്ച് അന്വേഷിച്ച് പോലീസും മറ്റു പല ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസിലും എല്ലാം കയറി ഇറങ്ങി. എൻറെ വീട്ടിൽ പലരും വന്നു.

ആദ്യം ആ തുക എംഎൽഎയുടെയും എംപിയുടെയും ഫണ്ടിൽ നിന്നാണ് അനുവദിച്ചത് എന്നാണ് വാർഡ്‌ മെമ്പർ പറഞ്ഞത്. അതുപ്രകാരം, അന്നത്തെ എംപിയായിരുന്ന അതുമുക്കിയ സുധാകരനോട് ചോദിക്കാൻ ചെന്നപ്പോൾ അവൻറെ ഗുണ്ടകൾ എന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

പൂറ്റിലെ സർക്കാരും, പോലീസും, ഉദ്യോഗസ്ഥരും, ഭരണകൂടങ്ങളും.

അവരെല്ലാവരും കൂടി 50 ലക്ഷവും അതുപോലെ കോടിക്കണക്കിനു രൂപ വർഷം തോറും വീതിച്ചെടുക്കുന്നു. അതിനിടയ്ക്കാണ് ഞാൻ പരാതിയുമായി ചെല്ലുന്നത്.

ഇനി വീണ്ടും ഞാൻ പകൽ കൊള്ളയിലേയ്ക്കും അനാസ്ഥയിലേയ്ക്കും വരട്ടെ. എങ്ങിനെ ഇവരൊക്കെ അനാസ്ഥർ അല്ലാതിരിക്കും?

സരിതയെ കളിച്ചവരും, കള്ളനു കഞ്ഞിവച്ചവരും (വെളിപ്പെട്ടത് ചില ബാബുമാരും, മാണിമാരും മാത്രമാണെന്ന് മാത്രം. സ്വന്തം കള്ളങ്ങൾ വെളിപ്പെടാതിരിക്കാനും സ്വന്തം നിലനിൽപ്പിനുവേണ്ടിയും  ഒക്കെയാണ് മറ്റെല്ലാവരും ഇവരെ ഒക്കത്ത് വച്ച് നടക്കുന്നത്) ഒക്കെയാണ് അങ്ങ് തിരുവനന്തപുരത്ത് ഇരിക്കുന്നത്. അവർ തന്നെ വീണ്ടും മത്സരിക്കുകയും ചെയ്യും. ഇങ്ങനെ ഒരു കൂട്ടർ അവിടെ ഇരിക്കുന്നതിനാൽ തങ്ങൾ എത്രതന്നെ അനാസ്ഥ കാണിച്ചാലും, കൊള്ളയടിച്ചാലും ആരും ഒരു ചുക്കും ചെയ്യില്ല എന്ന് തൂപ്പുകാരി മുതൽ കളക്ടർ മുതൽ അങ്ങിനെ അധികാരകേന്ദ്രങ്ങളിൽ ഇരിക്കുന്ന എല്ലാവർക്കും  ഉറപ്പുണ്ട്.

പിന്നെ എന്തുകൊണ്ട് അവർ അനാസ്ഥ കാണിക്കാതിരിക്കണം? എന്തുകൊണ്ട് കൊള്ളയടിച്ച് കീശ വീർപ്പിക്കാതിരിക്കണം?

മുഖ്യമന്തി പൂറിമോനെ, ഈ പൂറ്റിലെ സംവിധാനങ്ങൾ നിന്നെ ശിക്ഷിക്കില്ല. പക്ഷെ, ജനാധിപത്യ സംവിധാനത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് കണുകിട എങ്കിലും ബോദ്ധ്യമുണ്ടെങ്കിൽ 2013ൽ കോടിക്കണക്കിനു പണം ധൂർത്തടിച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ നീ അനുവദിച്ച റോഡ്‌ നിർമ്മാണം 3-4 വർഷങ്ങൾ കടന്നു പോയിട്ടും, പലരും മരിച്ചു പോയിട്ടും നടത്താതെ, അന്നനുവദിച്ച 50 ലക്ഷം രൂപയും കൊള്ളയടിച്ച് അനാസ്ഥയുടെ അങ്ങേയറ്റം കാണിച്ച നീ സ്വയം കുറ്റം ഏറ്റെടുത്തു, രാജി വച്ച് ഇനിയുള്ള കാലം കമ്പിയഴികൾക്ക് പിന്നിൽ കിടക്കണം.

പറ്റുമോടാ പൂറിമോനെ?

നിൻറെയൊക്കെ അമ്മേടങ്ങത്തെ ജനസേവനം.

നീയീ ബ്ലോഗ്‌ വായിക്കണം.

http://seban15081969.blogspot.in/2015/09/blog-post.html




Saturday 9 April 2016

പരവൂരിൽ നടന്നത് ഒരു ദുരന്തമല്ല, കൂട്ടക്കൊലയാണ്. കൊലയാളി നരേന്ദ്ര മോദിയും.

പരവൂരിൽ നടന്നത് ഒരു ദുരന്തമല്ല, കൂട്ടക്കൊലയാണ്. കൊലയാളി നരേന്ദ്ര മോദിയും.

ഗുജറാത്ത് കൂട്ടക്കൊലയിൽ മോദിയ്ക്ക് പങ്കുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ, ദാദ്രി കൊലയുടെയും, അതുപോലെ പശുവിൻറെ പേരിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ മരണങ്ങളുടെയും, ആക്രമണങ്ങളുടെയും, വർഗ്ഗീയ ധ്രുവീകരണങ്ങളുടെയും  ഇപ്പോൾ പരവൂരിൽ നടന്ന കൂട്ടക്കൊലയുടെയും എല്ലാം പൂർണ്ണ ഉത്തരവാദി മോദി ആണ്.

സമഗ്രമായ അന്വേഷണം നടത്തും എന്നും, നടത്തണം എന്നും, കുറ്റവാളികളെ ശിക്ഷിക്കും എന്നും, കൊലയാളിയായ മോദിയോടുതന്നെ (കേന്ദ്രത്തോടുതന്നെ) ധനസഹായം ആവശ്യപ്പെടുമെന്നും ചെന്നിത്തലയും, എന്തിന് കോടിയേരിവരെ പറയുകയും ആവശ്യപ്പെടുകയും ചെയ്യുന്നു.

പക്ഷെ ഞാൻ പറയുന്നു, മൂലകാരണം കണ്ടെത്താൻ ശ്രമിക്കാതെ ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതിനു പകരം, കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കാനിരിക്കുന്ന നരേന്ദ്ര മോദിയെന്ന നരാധമനെ അവിടെ വച്ചുതന്നെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം.

ഞാൻ ഇതൊക്കെ ഒന്നും ആലോചിക്കാതെ പറഞ്ഞതല്ല.

അതെങ്ങിനെയാണ്, ഇങ്ങു കേരളത്തിൽ നടന്ന ഒരു വെടിക്കെട്ട് ദുരന്തത്തെ അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന മോദിയുടെ തലയിൽ കെട്ടിവെക്കുന്നതും പോരാഞ്ഞ്, മോദിയാണ് മരണപ്പെട്ടവരെയെല്ലാം കൊന്നതെന്നുപോലും പറയുന്നത്?

മോദി അധികാരത്തിൽ വന്നതിനുശേഷം, പ്രത്യേകിച്ചും ഗോവധനിരോധനനിയമം പല സംസ്ഥാനങ്ങളിലും അടിച്ചേൽപ്പിച്ചിട്ടും പിന്നീട് അതുമായി ബന്ധപ്പെട്ട് ക്രൂരമായ കൊലകൾ നടന്നിട്ടും മോദി നിശബ്ദനായിരുന്നുകൊണ്ട് അതിനൊക്കെ മൗനസമ്മതം നൽകിയതിനുശേഷം, ഇന്ത്യയിൽ മൊത്തം ജനാധിപത്യഭരണ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഹുങ്കിലും, ആക്രമണത്തിലും ഊന്നിയുള്ള ഒരു ബദൽ ഫാസിസ്റ്റ് ശക്തി വളർന്നു വന്നിട്ടുണ്ട്. ഇന്നലെവരെ കാവി ഉടുക്കാതെയിരുന്നവരും, കുറി തൊടാതെയിരുന്നവരും, അമ്പലത്തിൽ പോകാതെയിരുന്നവരും (അതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ കുഴിയിലേയ്ക്ക് കാലു നീട്ടിയിരിക്കുന്ന വൃദ്ധന്മാർ വരെ വരും),  ഇപ്പോൾ അതൊക്കെയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല, അങ്ങിനെ കുറി തൊടുന്നതും, കയ്യിൽ ചരട് കെട്ടുന്നതും ഒക്കെ ഇപ്പോൾ ഒരു ഫാഷൻ ആയിരിക്കുന്നു.

എന്നു മാത്രമോ, രാജ്യമൊട്ടുക്ക് പ്രവർത്തനരഹിതമായി കിടന്നിരുന്ന അമ്പലങ്ങൾവരെ പുനരുദ്ധരിക്കാനും, ഇതുവരെയും നടന്നിരുന്ന ആചാരാനുഷ്ടാനങ്ങൾ പൂർവ്വാധികം വിപുലായി നടത്താനും മത്സരിക്കുന്ന ഒരു പ്രവണത, പൊതുവെ മതജാതി ചിന്തകൾക്ക് അതീതമായി ചിന്തിച്ചിരുന്ന കേരളത്തിൽ പോലും, വളർന്നു വന്നിരിക്കുന്നു.

മാത്രവുമോ, കള്ളുവിറ്റുനടക്കുന്ന പരട്ടകൾ വരെ ജാതിയുടെ പേരിൽ പാർട്ടി ഉണ്ടാക്കുകയും, വർഗ്ഗീയത കൂട്ടുപിടിച്ച് ഗുജറാത്തിലും ഇപ്പോൾ കേന്ദ്രത്തിലും നിരങ്ങുന്ന മോദിയും അമിത് ഷായും ഒക്കെ ഇടുങ്ങിയ ഫാസിസ്റ്റ് ചിന്താഗതിയുമായി വന്നു അവർക്കൊക്കെ കുടപിടിക്കുകയും ചെയ്യുമ്പോൾ വർഗ്ഗീയ ചിന്ത ജനങ്ങളിൽവളർന്ന് അതൊരുതരം ആക്രമണമനോഭാവത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

കൂടെ സരിതയുടെ ആസനം നക്കിയും പൊതുമുതൽ കൊള്ളയടിച്ചും നടക്കുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും, സ്വതന്ത്രമായി അഭിപ്രായം പറഞ്ഞു എന്നതിൻറെ പേരിൽ മാത്രം ഒരു മനുഷ്യനെ തലങ്ങും വിലങ്ങും വെട്ടി കൊന്നിട്ട് അതിനെ മഹത്വവൽക്കരിക്കുന്ന, ബംഗാളിൽ ചെയ്യുന്നതുപോലെ കേരളത്തിലും എതിരാളികളെ ഉപ്പിലിട്ടു കുഴിച്ചുമൂടണം എന്നു പറയുന്ന പിണറായിയും കൂട്ടരും എല്ലാം ഈ നാറിയ വർഗ്ഗീയ കോമരങ്ങളെ താങ്ങുകയാണ്. ജനസേവനം ആണുപോലും, ജനസേവനം. അവിടെയും തീരുന്നില്ല, ബാബുവും, മാണിയും ഒക്കെ മത്സരിച്ചാൽ അവരെയും ജയിപ്പിച്ചു വിടുന്ന നെറികെട്ട ജനങ്ങളും.

ഇതുവരെയും തരവഴിത്തരം  മാത്രം കാണിച്ചിരുന്ന ന്യൂനപക്ഷങ്ങളും പിന്നിലല്ല. ഇത്തരം വർഗ്ഗീയ അടിച്ചമർത്തലിനെതിരെ ശബ്ദിക്കുന്നതിനുപകരം, അവർ അവരുടെ നാറിയ അന്ധമായ വർഗ്ഗീയ പദ്ധതികൾ കൂടുതൽ കൂടുതലായി വിശ്വാസി കോമരങ്ങളിൽ, പ്രത്യേകിച്ചും കുട്ടികളിൽ നിർബന്ധപൂർവ്വം കുത്തിനിറച്ചു കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ, ക്രിസ്ത്യാനി കുട്ടികൾ, കൂടുതലായും ഞായറാഴ്ചകളിൽ മാത്രമായിരുന്നു പള്ളിയിൽ പോയിരുന്നത്. ഇപ്പോഴാകട്ടെ അവധി ദിവസങ്ങളിൽ എല്ലാം, എന്തിന്, ക്രിസ്ത്യൻ മാനേജ്‌മന്റ്‌ സ്കൂളുകളിൽ സ്കൂളുകൾ നിർത്തിവച്ചുവരെയും, എന്തെകിലും ഒക്കെ കാരണം പറഞ്ഞ് അവരെ പള്ളികളിൽ എത്തിക്കുന്നു.

അമ്മയുടെ അന്ധതയുടെ ഫലമായി കുട്ടിക്കാലവും, അവധിക്കാലവും ആസ്വദിക്കാനാവാതെ പള്ളിയിൽ കയറി നിരങ്ങേണ്ടി വരുന്ന എൻറെ 8 വയസ്സായ മകൾ എന്നോട് പറഞ്ഞത്, ഇന്നത്തെ ഇന്ത്യയിലെ എല്ലാ പിഞ്ചോമനകളുടെയും വിലാപമാണ്‌. "പപ്പാ, എപ്പോഴും പള്ളിയിൽ പോയി ഞാൻ മടുത്തു" എന്നാണ് അവൾ പറഞ്ഞത്.

ആ വിലാപത്തിന് ചെവി കൊടുക്കുകയും, ആ നിലവിളിക്ക്‌ പകരം അവരുടെയെല്ലാം ജീവിതം ആഹ്ലാദപൂർണ്ണം ആക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതിനുപകരം, ഈ നാറിയ മതജാതീയ ചിന്തകൾ അവരിൽ വളർത്തി അത് വോട്ടുബാങ്ക് ആക്കാൻ ശ്രമിക്കുന്ന മോദി തന്നെയാണ് പരവൂർ കൂട്ടക്കൊല ചെയ്തത്.

ഞാൻ പറയാൻ വന്നത് കൂടുതൽ വ്യക്തമാക്കട്ടെ. മോദിയുടെ ഫാസിസചിന്തകൾ കൂട്ടു പിടിച്ചുള്ള രാഷ്ട്രീയവും, ആ ഫാസിസ്റ്റ് ചിന്തയുടെ കൂട്ടുപിടിച്ച് അണികൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളുടെ നേർക്കുള്ള കണ്ണടക്കലും എല്ലാം അണികൾ അവരുടെ ദിശാബോധം ഇല്ലാത്ത കുടിലപദ്ധതികൾ നടപ്പാക്കാനുള്ള ലൈസെൻസ് ആയി എടുത്തിരിക്കുകയാണ്. തന്മൂലം, പരവൂർ മാത്രമല്ല, രാജ്യം മൊത്തം ഇപ്പോൾ ഒരു വെടിക്കെട്ട് ശാലയ്ക്ക് സമമാണ്. പരവൂരിൽ നടന്നത് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. ഈ നില തുടർന്നാൽ, ഇനിയും എത്രയോ വരാനിരിക്കുന്നു.

പരവൂരിൽ അനുമതിയില്ലാതെ ആണ്‌ വെടിക്കെട്ട് നടത്തിയത് എന്നു പറയുന്നു. എങ്കിൽ അതിനവർക്ക് ധൈര്യം നൽകിയത് ആരാണ്. നിലവിലുള്ള ജനാധിപത്തിൽ ഊന്നിയ ഭരണ അധികാര സംവിധാനങ്ങൾ അനുവദിച്ചില്ലെങ്കിലും, വെടിക്കെട്ട് നടത്തുമെന്ന് അവർ തീരുമാനിച്ചെങ്കിൽ, അങ്ങിനെ തീരുമാനിച്ചത്, കേന്ദ്രത്തിൽ ഇരിക്കുന്ന മോദി ഞങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന ഒരേയൊരു ധൈര്യത്തിൽ ആണ്‌. ആ ധൈര്യത്തിൽ വിലക്കുകൾ കാറ്റിൽ പറത്തിയ നടത്തിപ്പുകാരെയും, കുറച്ചു പണം കിട്ടാൻ വെടിക്കെട്ട് നടത്തിയ വെടിക്കെട്ടുകാരെയും പിടിച്ചു അകത്തിട്ടതുകൊണ്ട്, രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിക്ക് പരിഹാരം ആകുമോ?

ഇങ്ങിനെ മോദി തങ്ങളെ സംരക്ഷിക്കും എന്ന കരുത്തിൽ കായബലം കാണിക്കുന്ന കൂട്ടർക്ക് എതിരായി ജീവഭയമുള്ള അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർ കണ്ണടച്ചാൽ അവരെ മാത്രം കുറ്റപ്പെടുത്താൻ കഴിയുമോ? ക്ഷേത്രം ഭാരവാഹികളും, വെടിക്കെട്ട് നടത്തിപ്പുകാരും മാത്രമാണോ കുറ്റക്കാർ?

നിങ്ങൾ എല്ലാവരും ചേർന്ന് ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത്? നിങ്ങൾക്കൊന്നും, ഇളം തലമുറകളോടും വരാനിരിക്കുന്ന തലമുറകളോടും ഒരു കരുണയും ഇല്ലേ?

മോദിയെ അറസ്റ്റ് ചെയ്യണം. ഒരു പക്ഷെ, സ്വന്തമായി ഒരു മകനോ മകളോ ഇല്ലാത്ത മോദിക്ക്, മോദി രാജ്യത്തോട് ചെയ്യുന്ന ക്രൂരത മനസ്സിലായെന്നു വരില്ല. പക്ഷെ, അതുകൊണ്ട് മാത്രം ആ നരാധമനനെ ഇങ്ങനെ കയറൂരി വിടരുത്.

8 വയസ്സ് മാത്രം പ്രായമായ, 'പള്ളിയിൽ പോയി മടുത്തു' എന്ന് എന്നോട് വിലപിച്ച എൻറെ മകളും, അവളെപ്പോലെയുള്ള കോടിക്കണക്കിനു വരുന്ന പുതുതലമുറയിൽപെട്ട എല്ലാ കുഞ്ഞുങ്ങളും, അതുപോലെ ഇനി വരാനിരിക്കുന്ന തലമുറകളും ഇവിടെ ഐക്യത്തോടെ സമാധാനത്തിലും, സന്തോഷത്തിലും ജീവിക്കുവാൻ മോദിയെ ജയിലിൽ അടക്കേണ്ടത് ആവശ്യമാണ്‌.

ഞാൻ ആവർത്തിക്കുന്നു, പരവൂർ കൂട്ടകൊല നടത്തിയ മോദിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം.

വാൽക്കഷണം: ഞാനീ ബ്ലോഗിൽ എഴുതിയത് ഇന്നും പ്രസക്തമാണ്:

http://seban15081969.blogspot.in/2015/03/blog-post.html