Wednesday 19 August 2015

വെള്ളപൂശിയ കുഴിമാടങ്ങൾ

(ഫാദർ) ജോസഫ്‌ വാരണത്ത്,

ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചുകൊണ്ട് ഞാൻ തുടങ്ങാം.

ഒരു കുടുംബം പുലർത്തിക്കൊണ്ടുപോകാൻ ശ്രമിക്കേണ്ടതും, അധ്വാനിക്കേണ്ടതും അതുകൊണ്ടുതന്നെ ആ കുടുംബത്തിൻറെ നാഥൻ ആയിരിക്കേണ്ടതും കുടുംബനാഥനാണോ, അതോ പണിയെടുക്കാതെ, ഇല്ലാത്ത ദൈവത്തിൻറെ പേരും പറഞ്ഞു കോമാളിത്തം കാട്ടി നടക്കുന്ന, കണ്ണുണ്ടായിട്ടും അന്ധന്മാരായി ജീവിക്കുന്ന നിങ്ങളെപ്പോലുള്ള അച്ചന്മാരോ, അതോ സഭയോ, അതോ രണ്ടായിരം വർഷം മുൻപ് കുരിശിൽ തറച്ചു എന്ന് പറയുന്ന, ആരാന് പിറന്നിട്ടും പരിശുദ്ധാരൂപിയുടെ ഫലമാണെന്ന് പറയുന്ന ക്രിസ്തുവോ, അതോ ഇല്ലാത്ത ദൈവം തന്നെയോ?

അറിയില്ലെങ്കിൽ, ഞാൻ തന്നെ പറയാം. കുടുംബനാഥൻ ആണ് കേട്ടോ ജോസഫ്‌ വാരണത്തിലേ. അതുകൊണ്ട്, എൻറെ കുടുംബത്തിൽ കേറിയങ്ങ് നിരങ്ങരുത്.

ഇത്രയും വായിച്ചു കഴിയുമ്പോൾതന്നെ, എന്നെക്കുറിച്ച് ഇത് വായിക്കുന്നവരുടെ മനസ്സിൽ വരുന്ന ഒരു കാര്യം ഞാൻ തന്നെ പറയാം. അതായത്, ഒരു അച്ചനെ, അതും വളരെ സീയിയർ ആയ ഒരു അച്ചനെ യാതൊരു ബഹുമാനവും ഇല്ലാതെ അഭിസംബോധന ചെയ്യുകയും, കാലാകാലങ്ങളായി ലോകമെമ്പാടും ഉള്ള ജനങ്ങൾ വിശ്വസിക്കുന്ന ദൈവം ഇല്ലെന്നും പറയുന്ന സെബാസ്റ്റ്യന് ശരിക്കും എന്തോ കുഴപ്പമുണ്ട്.

അത് താങ്കൾ തന്നെ എൻറെ ഭാര്യയുടെ മുൻപിൽ വച്ചും, താങ്കളുടെ സഹായി ആയി ഇവിടെയുള്ള ജോസഫ്‌ പണ്ടാരപറമ്പിലും (അതും വെറും മിനിട്ടുകൾ മാത്രം നീണ്ട സംഭാഷണത്തിനുശേഷം!) പറഞ്ഞിട്ടുണ്ട് എന്നുമാത്രമല്ല, ജോസഫ്‌ പണ്ടാരപ്പറമ്പിൽ ഞാൻ അത്യാവശ്യമായി വട്ടിനു ചികിത്സ തേടണം എന്നുവരെ പറഞ്ഞുവച്ചു.

നിങ്ങളും, എൻറെ ഭാര്യയും ഒക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് എന്നെ വട്ടൻ എന്നു വിളിക്കുന്നു എന്ന്‌ എനിക്ക് നല്ല ബോദ്ധ്യമുണ്ട്.

നിങ്ങളുടെയൊക്കെ ഏറ്റവും മുകളിൽ ഇരിക്കുന്ന പോപ്പ് എന്നു വിളിക്കപ്പെടുന്നവൻ, ഈയിടെ ഒന്നല്ല പല കാര്യങ്ങളും പറഞ്ഞു. അതിലൊന്ന്, ആകാശവും ഭൂമിയും സൃഷ്ടിച്ചത് ദൈവം അല്ലെന്നും, മാന്ത്രികവടിയുമായി നടക്കുന്ന ഒരു മാന്ത്രികനല്ല ദൈവം എന്നുമാണ് അങ്ങേർ പറഞ്ഞത്. ഇപ്പറഞ്ഞത്‌, എനിക്ക് വെറും പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ ഞാൻ ചിന്തിച്ചിട്ടുള്ള കാര്യങ്ങളാണ്. അതിനർത്ഥം, നിങ്ങളുടെയൊക്കെ പരമോന്നത നേതാവിനുപോലും ഇപ്പോഴാണ് എൻറെ കൗമാരത്തിൽ ഉണ്ടായിരുന്നത്രയും തിരിച്ചറിവ് വന്നിട്ടുള്ളത്. അപ്പോൾ, നിങ്ങളുടെ കാര്യം എന്ത്?

പോപ്പ് തന്നെ ഇത് പച്ചയായി പറഞ്ഞിട്ടും, എന്നെ വട്ടനെന്ന് എൻറെ ഭാര്യയുടെ മുന്നിൽ വച്ചുതന്നെ മുദ്രകുത്തിയ നീയും കൂട്ടരും, എൻറെ 7 വയസ്സുമാത്രം പ്രായമുള്ള മകളെ, ഉല്പത്തി കഥകളും, പറുദീസയുടെയും, ആദാമിൻറെയും, ഹവ്വയുടെയും പൊട്ടക്കഥകളും പറഞ്ഞുകൊടുത്ത് അവളെയും അന്ധയാക്കുകയാണ്. അങ്ങിനെ നിങ്ങളിലൂടെ തെറ്റ് പഠിച്ചുവച്ച അവൾ, ആ തെറ്റായ അറിവിൻറെ അടിസ്ഥാനത്തിലും, അവളുടെ അമ്മയും, നിങ്ങളും എല്ലാം എന്നെ വട്ടൻ എന്നു വിളിച്ചു കേട്ടതിനാലും, ഞാൻ പള്ളിയിൽ പോകാതെയിരിക്കുമ്പോഴും, ഈശോയോട് പ്രാർത്ഥിക്കാതെ ഇരിക്കുമ്പോഴും, 'പപ്പയ്ക്ക് ശരിക്കും വട്ടുണ്ടോ പപ്പാ' എന്ന്‌ എന്നോട് ഒരിക്കൽ ചോദിച്ചു. അതും, ഈ ലോകത്ത് മറ്റാരേക്കാളും, അവൾ എന്നെ സ്നേഹിക്കുന്നുണ്ടായിട്ടുപോലും.

എൻറെ മകളെ അങ്ങിനെ ചോദിക്കാൻ ഇടയാക്കിയ നിങ്ങളെ ഞാൻ ബഹുമാനിക്കണോടോ അന്ധത ആഭരണം ആക്കിയിട്ടുനടക്കുന്ന വെള്ളപൂശിയ കുഴിമാടമേ?

കഴിഞ്ഞ വർഷം ഞാൻ അവധിക്ക് നാട്ടിൽ വന്നപ്പോൾ, നമ്മൾ കാക്കേഞ്ചാൽ പള്ളിയിൽ വച്ച്‌ കണ്ടിരുന്നു. യാദൃശ്ചികമായി എൻറെ വീട്ടിൽ നിന്നും പിണങ്ങി മാറി നിൽക്കുന്ന എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും അവിടെ ഉണ്ടായിരുന്നു. അങ്ങിനെ നമ്മൾ മൂന്നുപേരും ഇരിക്കുമ്പോൾ ആണ് എൻറെ കുടുംബത്തിൽ എല്ലാവർക്കും പ്രശ്നമുണ്ടെന്ന് അവളുടെ മുൻപിൽ വച്ച്‌ താൻ പറഞ്ഞത്. താനെന്തൊരു മനുഷ്യനാടോ?

എന്നെ പത്തുനാൽപതു വർഷങ്ങൾക്ക് മുൻപ് എൻറെ കുട്ടിക്കാലത്ത് കണ്ടതിനുശേഷം, ആ കൂടിക്കാഴ്ച്ചയ്ക്ക് മുൻപ്, എൻറെ ജീവിതം എങ്ങിനെയായിരുന്നു എന്നതിനെക്കുറിച്ച് ഒരറിവും തനിക്കുണ്ടായിരുന്നില്ല. പിന്നെ എങ്ങിനെയാടോ, താനൊരു മുൻവിധിയിൽ എത്തിയത്? ഞാൻ ഏറ്റവും നല്ലവനായി ജീവിച്ചിട്ടും, താൻ പണ്ടിരുന്ന എൻറെ ഇടവകയായ ചെറുപാറ നാട്ടിലുള്ള ഏകദേശം എല്ലാവരും ആ മുൻവിധിയോടെയാണ് എന്നെ കാണുന്നത്. എന്താടോ നിങ്ങൾക്കൊക്കെ സംഭവിച്ചത്? മോശം സാഹചര്യങ്ങളിൽ നിന്നും ഒരാൾക്ക്‌ നന്നായി വരാൻ പറ്റില്ലെന്ന് എന്തുകൊണ്ടാണ് നിങ്ങളൊക്കെയങ്ങു തീരുമാനിച്ചത്?  തൻറെ മുൻവിധിയോടെയുള്ള ആ അഭിപ്രായം, എരിതീയിൽ എണ്ണ ഒഴിച്ച ഫലമാണ് എൻറെ കുടുംബത്തിൽ ഉണ്ടാക്കിയത്. അതിൻറെ ദുഷ്ഫലം 85ൽ എത്തി നിൽക്കുന്ന എൻറെ അപ്പനും, എൻറെ മകളും, ഞാനും മാത്രമല്ല, എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും അനുഭവിക്കുന്നു.

എടോ, നിങ്ങൾ ദൈവമായി കാണുന്ന ക്രിസ്തുവിനെക്കാൾ മഹത്വം എന്നിലുണ്ട്. ഇത് കേൾക്കുമ്പോൾ, ഇപ്പറഞ്ഞത്‌ തന്നെ ഒരു വട്ടിൻറെ ലക്ഷണമായി കേൾക്കുന്നവർ കരുതും. പക്ഷെ, ഞാൻ ഒരു മഹാപുരുഷൻ ആയതുകൊണ്ടല്ല അങ്ങിനെ പറഞ്ഞത്. അതിന് ഒരു കാരണമുണ്ട്. ഒരുത്തമ കുടുംബത്തിൽ, ആരാനോ ഉണ്ടായ മകനായിട്ടു പോലും (അതിലൊന്നും വലിയ കാര്യം ഒന്നുമില്ല, നീയൊക്കെ ഇല്ലാത്ത ദൈവത്തിൻറെ പേരും പറഞ്ഞു കുഞ്ഞുങ്ങളെ ഉണ്ടാക്കാതെ, സ്വയം ഭോഗം ചെയ്തും മറ്റുള്ളവരെ പീഡിപ്പിച്ചും ജീവിതം പാഴാക്കിയതിനേക്കാൾ, ആരാനായിട്ടെങ്കിലും ബന്ധപ്പെട്ട്‌ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ലൈംഗികത പാപമല്ല എന്നു മാത്രമല്ല, അത് ജീവൻറെ നിലനിൽപ്പിന് പ്രകൃതിപരമായി നടക്കേണ്ട ഒരു ശ്രേഷ്ടമായ പ്രക്രിയ ആണുതാനും) നന്മ മാത്രം പഠിപ്പിച്ച, നല്ല ശാന്തിയും സമാധാനവും ഉണ്ടായിരുന്ന ഒരു കുടുംബത്തിൽ ആയിരുന്നു ക്രിസ്തു ജനിച്ചത്. അതുകൊണ്ട്, ക്രിസ്തു നല്ലവനായി വളർന്നു വന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല (ആ പച്ചയായ മനുഷ്യനിൽ അത്ഭുതങ്ങളും ദൈവീകത്വവും ഒക്കെ പിന്നീട് അടിച്ചേൽപ്പിച്ചതാണ്, ഇപ്പോൾ മദർ തെരേസയുടെമേൽ അത്ഭുതങ്ങൾ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ. ഇതൊന്നുമല്ലാത്ത, ക്രിസ്തു കുരിശിൽ മരിച്ചില്ലെന്നും, ഭാര്യയും കുട്ടികളും  ഒക്കെയുണ്ടായിരുന്നെന്നും, പിന്നീട് ക്രിസ്തുതന്നെ ഒളിവിൽ ഇരുന്നു തന്നെത്തന്നെ പുകഴ്ത്തി ഉണ്ടാക്കിയ കെട്ടുകഥകൾ ആണ് കുരിശുമരണവും ഉത്ഥാനവും എന്നും വാദങ്ങളുണ്ട് അതുപോലെ മറ്റു പലതും. പക്ഷെ, ദൈവം എന്നൊന്നില്ല എന്ന നഗ്നസത്യം പറഞ്ഞുകൊണ്ടാണ് ഞാൻ തുടങ്ങിയത് എന്നതിനാൽ, ബൈബിളിൽ പറഞ്ഞിട്ടുള്ളതോ, അല്ലാത്തതോ ആയ വാദങ്ങൾക്കൊന്നും പ്രസക്തിയില്ല). അതേസമയം, ഏറ്റവും മോശമായ ഒരു കുടുംബത്തിൽ, പ്രശ്നങ്ങൾ കാരണം പലപ്പോഴും വീട് വിട്ടോടി വാഴയിലകൾക്ക് മറവിൽ ഭയന്ന് ഒളിച്ചിരുന്നു വളരേണ്ടി വന്ന ഒരവസ്ഥ ഉണ്ടായിരുന്നിട്ടും, നന്മയുടെ വഴിയിൽ, മറ്റുള്ളവരെയും സ്നേഹിച്ച് ഒരു നല്ലവനായി ജീവിച്ച ഞാൻ ചെയ്തത് ഒരു മഹത്തായ കാര്യം തന്നെയാണ്.

അതിന് എനിക്ക് ഒരു ദൈവത്തിൻറെയും സഹായം ആവശ്യമുണ്ടായിരുന്നില്ല (അത് പോപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് അങ്ങേർ പറഞ്ഞത് - ഒരു നല്ല മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കണമെന്നില്ല (It is not necessary to believe in God to be a good person......Some of the best people in history did not believe in God, while some of the worst deeds were done in His name). എന്നിട്ടും നല്ലവനായി ജീവിക്കാൻ അങ്ങിനെ ഒരു സഹായം ആവശ്യമുണ്ടെന്നു നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഇനിയും വളരാനുണ്ട് എന്നാണ് അത് വെളിപ്പെടുത്തുന്നത്. ഇതു പറയുമ്പോൾ, ഞാൻ അങ്ങ് വളർന്നു എന്നല്ല ഞാൻ വിവക്ഷിക്കുന്നത്. ഞാൻ ഇപ്പോഴും ഒരു അജ്ഞനാണ്. പക്ഷെ, ഇത്രയും ചിന്തിക്കാൻ കഴിയുന്ന ഞാൻ അജ്ഞൻ ആണെങ്കിൽ, നല്ലവനായി ജീവിക്കാൻ ഇല്ലാത്ത ദൈവങ്ങളുടെ സഹായം തേടുന്ന, എന്നിട്ട് സ്വാർത്ഥത വിടാതെയും, പേടിച്ചും പേടിപ്പിച്ചും ജീവിക്കുന്ന നിങ്ങളുടെ നിലവാരം എന്ത്? അതുകൊണ്ട്, അന്ധമായ വിശ്വാസം വെടിഞ്ഞ്, വിശ്വസിക്കുന്നു എന്നു പറയുന്നതൊക്കെ സത്യമോ അതോ ഭോഷ്ക്കോ എന്ന്‌ സ്വയം പഠിക്കുകയും, ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുകയുമാണ് വേണ്ടത്. അങ്ങിനെ ചോദ്യങ്ങളും, കൂടെ അന്വേഷണങ്ങളും ഉണ്ടായപ്പോൾ ആണ് മനുഷ്യൻ ചൊവ്വയിലും അതിനപ്പുറവും ഒക്കെ എത്തി നിൽക്കുന്നത്. ആ ചൊവ്വയിൽ നിന്നും എടുത്ത ഭൂമിയുടെ ഫോട്ടോകൾ നാസയുടെ വെബ്‌സൈറ്റിൽ ഉണ്ട്. അവയൊക്കെയും ഒന്നുനോക്കുക, അപ്പോൾ മനസ്സിലാകും ദൈവം 'ആകാശവും ഭൂമിയും' സൃഷ്ടിച്ചു എന്നു നിങ്ങളൊക്കെ വിശ്വസിക്കുകയും, പിഞ്ചു കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഭോഷ്ക്കുകൾ മനസ്സിലാകാൻ). അങ്ങിനെ ജീവിതത്തിൽ ഒരു സഹോദരൻ എന്നനിലയിലും, ഒരു മകൻ എന്ന നിലയിലും, ഒരു ഭർത്താവ് എന്ന നിലയിലും (പക്ഷെ, ഭാര്യയ്ക്ക് നീയൊക്കെ പഠിപ്പിച്ചു കൊടുത്തിട്ടുള്ള ദൈവവും, നീയൊക്കെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ആണ് ശ്രേഷ്ഠം എന്നു തോന്നുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം), ഒരു അപ്പൻ എന്ന നിലയിലും എൻറെ കർത്തവ്യങ്ങൾ എല്ലാം നിറവേറ്റുകയും, അങ്ങിനെ ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റി, ഒരു ഭവനവും പണിത്, എൻറെ അപ്പനോടും (ആ മനുഷ്യൻ പണ്ട് ഒരുപാട് കൊള്ളരുതായ്മകൾ ചെയ്തിട്ടുണ്ടാകാം, പക്ഷെ ഇപ്പോൾ, എൻറെ കുടുംബം തകരാതിരിക്കാൻ, എന്ത് ത്യാഗവും ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന ഒരു പാവം മനുഷ്യനാണയാൾ), ഭാര്യയോടും, മകളോടും ഒപ്പം നല്ലൊരു കുടുംബം സ്വപ്നം കണ്ട് അതിനായി ജീവിതകാലം മുഴുവൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്നെക്കുറിച്ചാണ് താൻ മുൻവിധിയോടെ എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയോട് സംസാരിച്ചത്.

തനിക്കു സാമാന്യബോധം എന്നൊന്ന് ഇല്ലാതെ പോയല്ലോടോ.

അതിനെന്നെ ആരും സഹായിച്ചില്ല എന്നു മാത്രമല്ല, തന്നെപ്പോലെ ഒരച്ചൻ പള്ളിമുറിയിൽ ഒരു പെണ്ണിനേയും കെട്ടിപ്പിടിച്ചു നിന്നും (ഞാൻ അത് കണ്ടതിനു ശേഷം ഞാനായിരുന്നു അങ്ങേരുടെ ദൈവം), എൻറെ ചെറുപ്പത്തിൽ എൻറെ ആസനത്തിൽ ഇട്ടുകളിച്ചും, എന്തിന്, ലൈംഗികത പാപമാണെന്നു ഭോഷ്ക്ക് പറഞ്ഞു പഠിപ്പിച്ചു ആ കപടസംസ്ക്കാരത്തിൽ ജീവിക്കേണ്ടി വരുന്നതിനാൽ, ലൈംഗിക വൈകൃതങ്ങളിൽ ജീവിച്ച എനിക്ക് പരിചയമുള്ള ചെറുപാറയിലും അതുപോലെ മറ്റു സ്ഥലങ്ങളിലുമുള്ള ആണുങ്ങളും ഒന്നും എന്നെ നല്ലത് പഠിപ്പിച്ചിട്ടില്ല, എന്നു മാത്രമല്ല, എന്നെ വഴിവിട്ടു ജീവിക്കാൻ ഇടവരുത്തുമായിരുന്ന കാര്യങ്ങൾ ആണ് അവരൊക്കെയും ചെയ്തിട്ടുള്ളത്. അതിലൊന്നും വഴിപ്പെടാതെ, കുടിക്കാതെയും, വലിക്കാതെയും, ആഡംബരജീവിതം നയിക്കാതെയും, നിരന്തരം ജോലി ചെയ്ത്, ചുരുക്കി ചെലവഴിച്ചു മിച്ചം പിടിച്ച്, ഞാൻ ഇവിടെവരെ എത്തിയപ്പോൾ, തൻറെ മറ്റേടത്തെ മുൻവിധിയോടെയുള്ള അഭിപ്രായം.

ശാസ്ത്രം ഇത്രമാത്രം വളർന്ന, അതിരില്ലാത്ത ഈ പ്രപഞ്ചത്തിൽ ഭൂമി ഒന്നുമല്ലെന്ന് മനസ്സിലാക്കിയിട്ടും (ഇനിയും എത്രയോ അറിയാനിരിക്കുന്നു), ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗോതമ്പപ്പവും പൊക്കിപ്പിടിച്ച് ഭോഷ്ക്ക് കാണിക്കുന്ന അന്ധരായ  നീയൊക്കെയാണോടോ എന്നെയിനി പഠിപ്പിക്കാൻ പോകുന്നത്? എൻറെ കുടുംബത്തെ നിയന്ത്രിക്കാൻ പോകുന്നത്?

ഞാൻ പറയുന്നു, പണ്ടായിരുന്നെങ്കിൽ നീയൊക്കെ വിശ്വസിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞു സമാധാനിക്കാമായിരുന്നു. പക്ഷെ, ഇപ്പോഴും നീയൊക്കെ ഇതു തുടരുമ്പോൾ, എനിക്കല്ല, നിനക്കൊക്കെയും തനിവട്ടാണെന്ന് പറയേണ്ടിവരും. ആ അന്ധതയും വട്ടും പകർന്നു കിട്ടിയതിനാലാണ് ഏറ്റവും നല്ലൊരു ഭർത്താവിനെ കിട്ടിയിട്ടും എൻറെ ഭാര്യയെന്നു പറയുന്ന വിവരം തൊട്ടുതേച്ചിട്ടില്ലാത്ത, എന്നാൽ എന്നോളം അറിവുള്ള ആരുമില്ലെന്ന് ഭാവിക്കുന്ന സ്ത്രീയും എനിക്ക് വട്ടാണെന്ന് നിരന്തരം പറയുന്നത്.

ആ അറിവില്ലായ്മയുടെയും, തെറ്റായ പഠനങ്ങളുടെയും ഫലമായി ആ സ്ത്രീ കാട്ടിക്കൂട്ടുന്ന ഭോഷ്ക്കുകളുടെ വിപരീത ഫലങ്ങൾ കഴിഞ്ഞ 13 വർഷത്തോളമായി ഞാൻ അനുഭവിക്കുന്നു. അത് ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എന്നെ ഏറ്റവും കുടിലമായ രീതിയിൽ ഭ്രാന്താശുപത്രിയുടെ സെല്ലിൽ കൊണ്ടെത്തിച്ച സ്ഥിതിയിലും, വെറും 7 വയസ്സു മാത്രം പ്രായമുള്ള എൻറെ മകളെവരെ വട്ടിനു ചികിത്സിക്കുന്ന ശിക്ഷാർഹമായ കുറ്റകൃത്യം ചെയ്യുന്ന അവസ്ഥവരെയും എത്തി. അമ്മയിൽ നിന്നും ക്രൂരമായ പീഡനം ഏൽക്കേണ്ടിവരുന്ന പാവം മകളല്ല, മറിച്ച് അമ്മ തന്നെയാണ് പ്രശ്നമെന്ന് മകളെ ചികിത്സിക്കുന്ന ആ സ്ത്രീ അറിയുന്നില്ല. അങ്ങിനെയുള്ള ആ സ്ത്രീയുടെ ചെയ്തികൾക്ക് നിങ്ങൾ വളം വച്ചുകൊടുക്കുകയാണ്. എന്നിട്ട്, നീയൊക്കെ എന്നെ ധ്യാനം കൂടിക്കാനുള്ള തിരക്കിലാണ്.

എന്നെ ഏറ്റവും പ്രകോപിതൻ ആക്കിയ കാര്യങ്ങൾ ആണ് അടുത്തിടെ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച അവധിയായതിനാൽ ഞാൻ മകളെയും കൂട്ടി മാടായിപ്പാറ പോയി. മകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ, അവൾ അവിടെനിന്നും മടങ്ങാതെ, പൂക്കളോട് സല്ലപിച്ച്‌ കൂടുതൽ സമയം അവിടെ ചെലവിടാൻ ആഗ്രഹിച്ചു. അങ്ങിനെ സന്തോഷത്തോടെ ഞങ്ങൾ മടങ്ങിയെത്തിയപ്പോൾ, ഭാര്യ എന്നു പറയുന്ന സ്ത്രീ, ഞാൻ മകളെയും എടുത്തുകൊണ്ടു പോയി എന്നു പറഞ്ഞു പോലീസിൽ പരാതി കൊടുത്തിരുന്നു.

ശനിയാഴ്ച്ച ഞാൻ മകളെ കാണാൻ ചെന്നപ്പോൾ, അമ്മയും അവളും മുഴുവൻ സമയവും പള്ളിയിൽ ആയിരുന്നു. അതെന്താടോ പള്ളിയിൽ ഇത്രയും വലിയ കാര്യങ്ങൾ? ആഴ്ചയിൽ ഒരു ദിവസം കുർബ്ബാന നടത്തിയിട്ട്, ബാക്കി ദിവസങ്ങളിൽ എല്ലാവരും പണിയെടുത്തു ജീവിക്കാൻ എന്താടോ താനൊന്നും മനുഷ്യരെ അനുവദിക്കാത്തത്? നീയൊന്നും പണി എടുക്കുകയുമില്ല, മറ്റുള്ളവരെയൊന്നും പണി എടുക്കാൻ അനുവദിക്കുകയുമില്ല. സ്വന്തം പിതാവിനോടൊപ്പം ചെലവഴിക്കുമ്പോൾ കിട്ടാത്ത എന്ത് സുഖമാടോ എൻറെ മകൾക്ക് പള്ളിയിൽ കിട്ടുന്നത്?

അതും പോരാഞ്ഞ്, ഞായറാഴ്ച ഉച്ചവരെ, അവർ പള്ളിയിൽ ആയിരുന്നു. അതറിയാവുന്നതുകൊണ്ട്, അപ്പൻ സുഖമില്ലാതെ കിടക്കുകയായിരുന്നിട്ടും, മകളെയും കൂട്ടി അപ്പനെ കാണാൻ പോകാൻ ഞാൻ ഉച്ചയ്ക്കു ശേഷം ആണ് അവിടെ എത്തിയത്. എന്നിട്ടും, ഭാര്യ എന്നു പറയുന്ന സ്ത്രീ മകളെ എന്നോടൊപ്പം അയയ്ക്കാൻ തയ്യാറായില്ല. എൻറെ മകൾ എന്നോടൊപ്പം വരാൻ സാധിക്കാത്തതിൽ വിഷമിച്ച് കരയാൻ തുടങ്ങി. അപ്പോൾ എനിക്ക് ഒച്ചയെടുക്കേണ്ടി വന്നു. ഞാൻ എന്നൊക്കെ ഒച്ചയെടുത്തിട്ടുണ്ടോ അന്നൊക്കെ, ഇത്തരം കാരണങ്ങൾ അതിന് പിന്നിലുണ്ടാവും. പക്ഷെ, എൻറെ ഭാര്യ എന്നു പറയുന്ന പരട്ടസ്ത്രീ അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. എല്ലാം കഴിഞ്ഞ്, ഇന്ന് മകളെ കാണാനും, അവളെ എന്നോടൊപ്പം കൊണ്ടുപോകാനും ആ തേവിടിശ്ശിയുടെ അനുവാദം വാങ്ങേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. ആ സ്ത്രീയെയാണ്, നീയൊക്കെ ഇപ്പോൾ താങ്ങിക്കൊണ്ടിരിക്കുന്നത്. ആരാടോ എൻറെ കുടുംബത്തിൻറെ നാഥൻ? ഞാനോ, എൻറെ ഭാര്യയോ, അതോ നീയോ, അതോ നിൻറെയൊക്കെ മറ്റേടത്തെ ദൈവമോ? എന്നുവച്ച്‌, ഞാൻ ആണായതുകൊണ്ട്, പുരുഷമേധാവിത്വം പറഞ്ഞ് ഞാൻ അവളെ ഒരിക്കലും താഴ്ത്തിയിട്ടില്ല എന്നു മാത്രമല്ല, മറ്റാരേക്കാളും, സ്വാതന്ത്ര്യം ഞാൻ അവൾക്ക് നല്കിയിട്ടുണ്ട് താനും. പക്ഷെ, വിവരംകെട്ട, ആ സ്ത്രീ അതർഹിക്കുന്നില്ല എന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു.

ആ പരട്ടയ്ക്ക് അറിയില്ല, ഈ ഹല്ലേലൂയാ പാടി നടക്കുന്ന നീയൊക്കെയോ, നിങ്ങളുടെയൊക്കെ ദൈവമോ ഒന്നും ഒരു നേരത്തെ ആഹാരം പോലും അവൾക്കോ കുഞ്ഞിനോ നല്കില്ലെന്ന്. പകരം, പണിയെടുക്കാതെ ജീവിക്കുന്ന നീയൊക്കെ ഉള്ളത് കൂടി എടുത്തുകൊണ്ട് പോകും. അതാണ്‌, എൻറെ ഭവനം പണിയുടെ കാര്യത്തിലും സംഭവിച്ചത്. ചെറുപാറ പള്ളിപണിയുടെ സമയത്ത്, എൻറെ അനുവാദമില്ലാതെ, ഞാൻ സ്ഥലത്ത് ഇല്ലാത്ത സമയത്ത്, ഞാൻ വീട് പണിക്കായി നിർത്തിയിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പ്ലാവ് മുറിച്ചു കൊണ്ടുപോയത്. ഇന്ന് വീടിന് കതകുകളും ജനലുകളും പണിയാൻ പണമില്ലാതെ ഞാൻ നട്ടം തിരിയുന്നു. എന്നാൽ, മുൻവശത്തെയും, പിൻവശത്തെയും വാതിലുകൾ എങ്കിലും തൽക്കാലം പണിയിക്കാം എന്നു കരുതിയപ്പോൾ, രണ്ടിനും കൂടി ഏകദേശം 30000 രൂപ ആകും. അത് കൊണ്ടു വന്നപ്പോഴോ, കേടുവന്ന പലകകൾ കൊണ്ടുണ്ടാക്കിയത്, അതിനാൽ അത് വാങ്ങാതെ തിരിച്ചയച്ചു. ഇനി കൊടുത്ത അഡ്വാൻസ്‌ കിട്ടുമോ എന്നു കണ്ടറിയണം.

ഞാൻ ഇങ്ങിനെ വീടുപണി പൂർത്തിയാക്കാൻ കഷ്ടപ്പെടുമ്പോൾ, അതിൽ താമസിക്കേണ്ട സ്ത്രീ ലക്ഷങ്ങൾ (മകൾക്ക് ഒരു മുതൽക്കൂട്ട് ആവട്ടെന്നു കരുതി ഞാൻ അബുദാബിയിൽ നിന്നും കൊണ്ടുവന്നു കൊടുത്ത മൂന്നര പവനോളം വരുന്ന മാലയും വളയുംവരെ അവൾ വിറ്റു നശിപ്പിച്ചു എന്നു മാത്രമല്ല, ഞാൻ ചോദിച്ചാൽ മാല പൊട്ടിപ്പോയെന്നു കള്ളം പറയണം എന്ന്‌ മകളെ പഠിപ്പിച്ചു വച്ചിരിക്കുകയാണ്) ധൂർത്തടിച്ച് വേറെ വാടകയും കൊടുത്ത് താമസിക്കുകയാണ്. എന്നിട്ട് ആ സ്ത്രീ പള്ളിയിൽ ദിവസവും വരികയും, നിങ്ങൾക്ക് സ്തുതി ചൊല്ലുകയും ചെയ്യുമ്പോൾ നിങ്ങളുടെ കാഴ്ച്ചപ്പാടിൽ അവളുടേതിനാണ് വലിപ്പം.  നിൻറെയൊക്കെ വിശ്വാസവും, കപടജീവിതവും.

അങ്ങിനെ പണി തീരാതെ കിടക്കുന്ന വീട് കാണാൻ താൻ വരണമെടോ. അപ്പോൾ, കാണാം, 85 വയസ്സായ ഒരു മനുഷ്യൻ വേണ്ടത്ര ഫർണിച്ചർ പോലുമില്ലാത്ത ഒരു പഴകിയ വീട്ടിൽ,  മരണവും കാത്തുകഴിയുന്നത്‌. ആർക്കാടോ, ഭവനം വേണ്ടത്? രണ്ടായിരം വർഷം മുൻപ് ചത്ത ഒരുവനോ അതോ  ജീവിച്ചിരിക്കുന്ന മനുഷ്യർക്കോ? എന്നിട്ട് അങ്ങിനെ, എന്നെ പിഴിഞ്ഞുണ്ടാക്കിയ പള്ളിയിൽ വരരുതെന്നാണ്‌ മറ്റവൻ, കൊച്ചച്ചൻ എന്നു പറയുന്ന കാറും ബൈക്കും സ്മാർട്ട്‌ ഫോണും ഒക്കെയായി ചെത്തിനടക്കുന്ന ആസനത്തിലെ മഞ്ഞനിറം മാറിയിട്ടില്ലാത്ത ജോസഫ്‌ പണ്ടാരപ്പറമ്പിൽ പറഞ്ഞത്. അപ്പോൾ അതാണ്‌ കാര്യം, പണ്ട് ചത്തവൻറെ പേരും പറഞ്ഞ് നിനക്കൊക്കെ രാജകീയമായി ജീവിക്കണം. വിശ്വാസികൾ, നിങ്ങളെ കാണുമ്പോൾ മടക്കിക്കുത്ത് ഊരിയിട്ട് താണുവണങ്ങി സ്തുതി ചൊല്ലണം. അങ്ങിനെ ചെയ്യാത്തവരെ വട്ടൻ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്താം. എന്തൊരു സൗകര്യമെടാ. അങ്ങിനെ നടക്കുന്ന, നിങ്ങളെയാണ് എൻറെ ഭാര്യയ്ക്ക് ഇഷ്ടം. അതങ്ങിനെയായിരിക്കാൻ, നീതിമാനായ എനിക്ക് വട്ടാണെന്ന് നീ പറഞ്ഞു കൊടുക്കുകയും ചെയ്യും.

ഞാൻ പറഞ്ഞുവന്നത് മകളെയും കൂട്ടി അപ്പനെ കാണാൻ പോയകാര്യമാണ്. അപ്പനെയും കണ്ടു മടങ്ങുന്നതിന് മുൻപ്, പെങ്ങൾ എന്നെ വിളിച്ചു. ഞാൻ മകളെയും എടുത്തുകൊണ്ടു പോയെന്നു പറഞ്ഞു വീണ്ടും അവൾ പോലീസിൽ പരാതി കൊടുത്തുവെന്നും, എന്നോട് ശനിയാഴ്ച്ച പത്തു മണിയ്ക്ക് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞുവെന്നും പറഞ്ഞു.

ഒരു മകളെ അവളുടെ അപ്പനോടൊപ്പം സന്തോഷിക്കാൻ അനുവദിക്കാത്ത എന്തൊരു ജന്മമാടോ ആ സ്ത്രീ? മാതാപിതാക്കളെ ബഹുമാനിക്കണം എന്ന കൽപ്പന പാലിക്കാതെ, ആ സ്ത്രീ ദിവസവും പള്ളിയിൽ വന്നു ഹല്ലേലൂയാ പാടുകയും ചെയ്യുന്നുണ്ട്. എന്തൊരു വൃത്തികെട്ട സ്ഥലമാടോ ഈ പള്ളി? പള്ളിമുറിയിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നവൻ ഓസ്തി പൊക്കിപ്പിടിച്ച് കോപ്രായം കാണിക്കും. വയസ്സായ ഒരു മനുഷ്യനെ സംരക്ഷിക്കാതെ ഒരു കുടുംബത്തിൽ സർവ്വനാശം വിതച്ചു ജീവിക്കുന്ന എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും, ചെറുപ്പത്തിൽ എൻറെ പിന്നിലിട്ടു കളിച്ച ചെറുപ്പക്കാരനും, നല്ല മണൽ ഇറക്കിത്തരാമെന്നും പറഞ്ഞ് ഒരു ലോഡിന് 60000 രൂപയും വാങ്ങിപ്പോയിട്ട് കാൽക്കാശിന് കൊള്ളാത്ത അരിക്കാത്ത മണൽ ഇറക്കി കബളിപ്പിച്ച കള്ളപ്പരിഷകളായ ഒരപ്പനും മകനും അങ്ങിനെ എങ്ങിനെയും മറ്റുള്ളവരെ കബളിപ്പിച്ചു ജീവിക്കുന്ന എല്ലാ പരിഷകളും ആ ഓസ്തിയുടെ വിഹിതം വാങ്ങാൻ അവിടെ ഉണ്ടാകും. നീയൊക്കെ എന്നാടോ മനുഷ്യരായി ജീവിക്കുക? നിനക്കൊക്കെ ഇനി ശരിക്കും ദൈവം ഉണ്ടായാലും എന്ത് പ്രയോജനം ആണെടോ?

പറഞ്ഞതിൻ പ്രകാരം ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു. ആ സ്ത്രീയും അവിടെയുണ്ടായിരുന്നു. അവിടെ വച്ചു അവൾ പറഞ്ഞ ഒരു കാര്യമാണ് തന്നെ ഫോണിൽ വിളിക്കാനും, സംസാരിക്കാനും എന്നെ പ്രേരിപ്പിച്ചത്. അപ്പോൾ തനിക്കു തിരക്കാണ്. അവൾ അവിടെ പറഞ്ഞത്, എന്നെയും എൻറെ കുടുംബത്തിൽ ഉള്ളവരെയും സൂക്ഷിക്കണം എന്ന്‌ താൻ അവളോട്‌ പറഞ്ഞുവത്രേ. എൻറെ ജീവിതത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത താൻ എന്തൊരു തന്തയ്ക്കു പിറക്കായ്ക ആണെടോ അവളോട്‌ പറഞ്ഞുകൊടുത്തത്?

തനിക്കറിയാമോ, ആ സ്ത്രീ എന്നെ പലതവണ അടിച്ചിട്ടുണ്ട്. ഞാൻ ഒരിക്കൽ മാത്രമേ ആ തേവിടിശ്ശിയെ അടിച്ചിട്ടുള്ളു, അത് ഞാൻ മകളെ എടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, ഉമ്മ കൊടുക്കുന്നതും എൻറെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണെന്ന് അവൾ പറഞ്ഞപ്പോൾ ആണ്. തനിക്കറിയാമോടോ, ആ സ്ത്രീ എൻറെ ജീവിതത്തിൽ വന്നപ്പോൾ, കന്യാകത്വം ഇല്ലായിരുന്നു എന്നു മാത്രമല്ല, ബന്ധപ്പെട്ടപ്പോൾ ഒക്കെ ഒരു കയത്തിൽ ചാടിയ പ്രതീതിയാണ് എനിക്കുണ്ടായിട്ടുള്ളത്. അതും, ഞാൻ ചെറുപ്പത്തിൽ അച്ചൻ പെണ്ണിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടതും എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ, തന്നെപ്പോലെ ഏതെങ്കിലും ഒരച്ചനാണോ അവളെ കളിച്ചതെന്നു ഞാൻ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോടോ? എന്നിട്ടും, അതൊന്നും കാര്യമാക്കാതെ, ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, അവൾക്ക് ഇപ്പോഴും നിങ്ങളുടെയൊക്കെ ലിംഗത്തിനാണ്  വലിപ്പം. എന്നുമാത്രമല്ല, ആരും ആഭരണം ധരിക്കുന്നത് ഇഷ്ടമല്ലാത്ത ഞാൻ, ബന്ധപ്പെടുമ്പോൾ എങ്കിലും അതൊക്കെയും ഊരി വെക്കണം എന്നു പറഞ്ഞപ്പോൾ അതിടുന്നത് സ്ത്രീകളുടെ മൗലീക അവകാശം ആണെന്നും, എനിക്ക് വട്ടാനെന്നും   പറഞ്ഞ് ഊരാതെ എന്നെ പരിഹസിച്ചതിനാൽ, അവളുമായി ബന്ധപ്പെടാൻ നോക്കിയപ്പോൾ ഒക്കെ എൻറെ ഉദ്ധരിച്ച ലിംഗം താഴ്ന്നു പോയി. അതിനാൽ എനിക്ക് ഈ പ്രായത്തിലും സ്വയം ഭോഗം ചെയ്യേണ്ട ഗതികേടിൽ ആണ്. അങ്ങിനെ ലിംഗം താഴ്ന്നു താഴ്ന്നു അതെൻറെ കഴിവ് കേടാണോ എന്നു തോന്നിത്തുടങ്ങിയ എനിക്ക് മറ്റു സ്ത്രീകളുമായി ബന്ധപ്പെടേണ്ടിവന്നു, ഞാൻ കരുത്തുറ്റ ചെറുപ്പക്കാരൻ ആണെന്ന് ബോധ്യപ്പെടാൻ. ഒരു പെണ്ണിനെ മാത്രം ബന്ധപ്പെട്ട്‌ തൃപ്തിയടയണം എന്ന സംസ്ക്കാരത്തിൽ ജീവിക്കുന്ന ഒരാൾക്ക്‌, അങ്ങിനെയുള്ള ജീവിതത്തിൽ വന്ന പെണ്ണുകൂടി സംതൃപ്തി നൽകുന്നില്ല എന്നു പറഞ്ഞാൽ അതെന്തൊരു ജീവിതം ആയിരിക്കുമെടോ?  പെണ്ണുകെട്ടാതെ നടക്കുന്ന നിനക്കൊന്നും മനസ്സിലാവില്ല ഭോഷ്ക്കാ, ഓരോ കുടുംബത്തിലെയും സങ്കീർണ്ണതകൾ. നിനക്കൊക്കെ, പെണ്ണുങ്ങളുടെ തൊലിവെളുപ്പും, അവർ ഒഴുക്കുന്ന മുതലക്കണ്ണീരും മാത്രമേ പലപ്പോഴും കാണുവാൻ കഴിയുകയുള്ളൂ. നിൻറെയൊക്കെ കാഴ്ച്ചപ്പാടിൽ യൗസേഫും, ഞാനുമൊക്കെ ആരാൻറെ വിഴുപ്പും ചുമന്ന്, വിയർപ്പൊഴുക്കി ഇവരെയൊക്കെ തീറ്റിപ്പോറ്റി ജീവിച്ചുകൊള്ളണം. നിൻറെയൊക്കെ നാറിയ ജീവിതവും, വിശ്വാസവും.

എടോ, അവനവനോടുതന്നെ ഒരു നാണവും, ബഹുമാനവും വേണം. അതില്ലാതെ പോയതാണ് നിങ്ങളുടെയെല്ലാം കുഴപ്പം. അതില്ലാത്തതിനാലാണ്, നിങ്ങൾ, നിങ്ങൾ ചെയ്യുന്ന ഭോഷ്ക്ക് തിരിച്ചറിയാതെ, അത് ഭോഷ്ക്ക് ആണെന്ന് പറയുന്ന എന്നെ വട്ടൻ എന്നു വിളിക്കുന്നത്‌.

ഇപ്പോൾ പല തവണയായി ഞാൻ എൻറെ മകളെ കെട്ടിപ്പിടിച്ചുകിടക്കുമ്പോൾ, എൻറെ ലിംഗം ഉദ്ധരിച്ചോ എന്ന്‌ ആ പരട്ട സ്ത്രീ തപ്പിനോക്കും. എനിക്കിപ്പോൾ ഉറപ്പുണ്ട്, അവളുടെ ചെറുപ്പകാലത്ത് ആരൊക്കെയോ അവളെ ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോൾ, പിന്നീടും. അതുകൊണ്ടാണ്, അവൾക്ക് കന്യാകത്വം ഇല്ലാതിരുന്നതും, ഇപ്പോൾ എന്നെ സംശയിക്കുന്നതും.

ഇതിവിടം കൊണ്ടും തീരുന്നില്ല. വെറും 7 വയസ്സു മാത്രം പ്രായമുള്ള എൻറെ പൊന്നുമകളിലും, അവൾ ആ വിഷം കുത്തി നിറയ്ക്കുകയാണ്. ഒറ്റയ്ക്ക് ഉള്ളപ്പോൾ ഞാൻ മടിയിൽ ഇരുത്തുകയും, കെട്ടിപ്പിടിക്കുകയും, ഉമ്മകൊടുക്കുകയും ഒക്കെ ചെയ്യാറുണ്ടോ എന്ന്‌ അമ്മ ചോദിച്ചുവെന്നു മകൾ തന്നെ എന്നോടു പറഞ്ഞു. തനിക്കറിയാമോടോ, ആ മകൾ ജനിച്ചതിനു ശേഷം, ആ സ്ത്രീ അവളുടെ സ്വന്തം കുഞ്ഞിനെ ഒരിക്കൽ പോലും എടുത്തിട്ടില്ല. മുല കൊടുക്കുമ്പോഴും, ഒരു വശം ചെരിഞ്ഞു കിടന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടു തന്നെ, മകൾ മുഴുവൻ സമയവും എൻറെ നെഞ്ചിൻറെ ചൂടുപറ്റി, ഞാൻ പറയുന്ന കഥകൾ കേട്ടാണ് ഉറങ്ങിയിട്ടുള്ളത്. ഞാൻ ഉള്ളപ്പോൾ, മുഴുവൻ സമയവും, അതിപ്പോൾ ആയാലും, എന്നോടൊപ്പം ആയിരിക്കും അവൾ. പക്ഷെ, വന്നുവന്ന് എൻറെ മകളെ കെട്ടിപ്പിടിക്കാനും, ഉമ്മകൊടുക്കാനും ഒക്കെ എനിക്കിപ്പോൾ ഭയമായിരിക്കുന്നു. അതാണെടോ നീ സപ്പോർട്ട് ചെയ്യുന്ന ആ സ്ത്രീ ഒരു മകളോടും, അവളുടെ നല്ലവനായ അപ്പനോടും ചെയ്ത ക്രൂരത.

എന്നിൽ ലൈംഗികത ധാരാളം ഉണ്ട്. എൻറെ ഭാര്യയ്ക്ക് എന്നെ ഒരിക്കലും തൃപ്തിപ്പെടുത്താൻ ആവില്ല. അവളുടെ ജീവിതരീതിയും, ഭർത്താവിൻറെ ആവശ്യങ്ങളും, താല്പര്യങ്ങളും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള മനസ്സില്ലായ്കയും, വ്യത്യസ്ത കാഴ്ച്ചപ്പാടുകളും എല്ലാം അതിന് കാരണമാണ്. മുപ്പത്തിനാലാം വയസ്സിൽ വിവാഹം കഴിക്കുന്നതുവരെ സ്വയം ഭോഗം ചെയ്തും, പല വൈകൃതങ്ങൾക്ക് ഇരയായും (അതൊക്കെയും, ലൈംഗികത പാപമാണെന്നു ഭോഷ്ക്ക് പഠിപ്പിക്കുന്ന ഇവിടുത്തെ മതങ്ങളും, കപടസംസ്ക്കാരങ്ങളും വരുത്തിവച്ചതാണ്) ജീവിച്ച എനിക്ക്, വിവാഹ ശേഷവും സ്വയംഭോഗം ചെയ്ത് തൃപ്തി അടയാൻ ആണ് വിധി. ദൈവവും, സ്വർഗ്ഗരാജ്യവും ഒന്നും ഇല്ല എന്ന്‌ എനിക്ക് ഉറപ്പുള്ളതിനാൽ, ഈ ജീവിതകാലത്തുതന്നെ ജീവിതം ആസ്വദിക്കണം എന്നെനിക്കു ഉറപ്പുണ്ട്. അതുകൊണ്ട്‌, എന്നോടൊപ്പം ശയിക്കുന്നതിൽ സുഖവും സന്തോഷവും കണ്ടെത്തിയവരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവരിൽ പലരും, വീണ്ടും വീണ്ടും എന്നെ സമീപിച്ചിട്ടും ഉണ്ട്. എന്നുമാത്രമല്ല, വളർച്ചയെത്തിയ ഏതൊരു പെണ്ണിനെ കണ്ടാലും, അതൊരു കന്യാസ്ത്രീ ആയാലും, ഞാൻ ലൈംഗിക താൽപര്യത്തോടെ അവരെ നോക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ, ഒരു സ്ത്രീ എൻറെ മുന്നിൽ വന്നു നിന്നാൽ, അതാരായാലും, അവരുടെ മുലകളിൽ ആയിരിക്കും ഞാൻ ആദ്യം നോക്കാറ്. അതിൽ ഒരു കുറ്റബോധവും എനിക്ക് തോന്നിയിട്ടില്ലതാനും. പ്രകൃതിയിൽ അതങ്ങിനെ തന്നെ ആയിരിക്കണം. അതല്ലെന്ന് പറയുന്നത് ഭോഷ്ക്ക് ആണ്. അങ്ങിനെയല്ലാതെ, അത് പാപം ആണെന്ന് പറയുമ്പോൾ ആണ്, ആണ് ആണിനെ കളിക്കുന്നതും, പെണ്ണുപെണ്ണിനെ കളിക്കുന്നതും, അച്ചന്മാർ അടങ്ങുന്ന ആണ്‍വർഗ്ഗം കുട്ടികളെയും പൈതങ്ങളെയും ഉപയോഗിക്കാൻ ശ്രമിക്കുന്നതും (അതിനാലാണ് വെറും ഏഴോഎട്ടോ വയസ്സുള്ളപ്പോൾ ഒരു ചെറുപ്പക്കാരൻ എൻറെ ആസനത്തിൽ ഇട്ടു കളിച്ചത്), എന്തിന് പട്ടിയെയും, പശുവിനെയും വരെ വെറുതെ വിടാത്തതും. കുട്ടികളും, പൈതങ്ങളും, മൃഗങ്ങളും ഒക്കെ സുരക്ഷിതരായി സ്വാതന്ത്ര്യത്തോടെ ജീവിക്കണമെങ്കിൽ, മനുഷ്യൻ കപടസ്ക്കാരങ്ങളിൽ നിന്നും പുറത്തുവരണം.

ഒന്നോ രണ്ടോ ഗോവിന്ദച്ചാമിമാരെ വധിച്ചാൽ കുട്ടികൾക്കും, സ്ത്രീകൾക്കുമൊന്നും സുരക്ഷ ലഭിക്കുകയില്ല. കാരണം, അവർക്ക് വധശിക്ഷയ്ക്ക് വിധിക്കുന്ന ഗാംഗുലിമാരും ഇതേ വൈകൃതങ്ങളിൽ ജീവിക്കുകയാണ്. ഇവിടുത്തെ കപടസംസ്ക്കാരത്തിൽ ജീവിക്കുന്ന ഒരുത്തനും, അത്തരം വൈകൃതങ്ങൾ ചെയ്തിട്ടില്ല എന്നു പറയാൻ കഴിയില്ല. അതിൻറെ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. ഞാൻ ഈ പറഞ്ഞത് ശരിയെന്നു മനസ്സിലാകാൻ, ചുറ്റും നോക്കേണ്ട കാര്യമില്ല, അവനവൻറെ ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ മതിയാകും.

അതേസമയം എല്ലാവരും ജീവിതം ആസ്വദിക്കാൻ അർഹരാണ് എന്നെനിക്ക് ഉത്തമബോദ്ധ്യം ഉള്ളതിനാൽ, എൻറെ എൻറെ 45 വർഷത്തെ ജീവിതത്തിൽ ഒരിക്കലും, ഒരാളുടെയും സ്വാതന്ത്ര്യത്തിൽ ഞാൻ കടന്നുകയറ്റം നടത്തിയിട്ടില്ല. ഇനിയൊട്ടു നടത്തുകയുമില്ല. അത് മനസ്സിലാക്കാൻ എനിക്കു ഒരു ദൈവത്തിൻറെയും സഹായം വേണ്ടി വന്നിട്ടില്ല താനും.

അങ്ങിനെ എനിക്കുചുറ്റുമുള്ള എല്ലാവരെക്കുറിച്ചും കരുതലുള്ള എൻറെ ലിംഗമാണ്, മകളെ കെട്ടിപ്പിടിച്ചു ഞാൻ കിടക്കുമ്പോൾ, ഭാര്യ എന്നു പറയുന്ന തേവിടിശ്ശി തപ്പി നോക്കുന്നത്. ഇതിനൊന്നും, പരിഹാരം കാണാൻ ആവാതെ, വിവാഹമോചന ചിന്തയുമായി അസ്വസ്ഥൻ ആയി നടക്കുമ്പോൾ ആണ് തൻറെ മുൻവിധിയോടെയുള്ള അഭിപ്രായപ്രകടനം.

വിശ്വാസവും, ദൈവവും ഒന്നും പരിഹാരം അല്ലെടോ. മറിച്ച്, ലോകമെമ്പാടും നടന്നിട്ടുള്ളതും, ഇപ്പോൾ നടക്കുന്നതുമായ ബഹുഭൂരിപക്ഷം കുഴപ്പങ്ങളുടെയും മൂലകാരണങ്ങൾ തേടിപ്പോയാൽ അത് വിശ്വാസവും, മതങ്ങളും, ഇല്ലാത്ത ദൈവങ്ങളും ഇവയൊക്കെയും തീർത്ത അന്ധതയും  ആണെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെയാണ്, സിറിയയിലും, ഇറാക്കിലും ഒക്കെ മുസ്ലിങ്ങൾ കൃസ്ത്യാനികളെ തെരഞ്ഞുപിടിച്ച് കൂട്ടം കൂട്ടമായി ക്രൂരമായി കൊല്ലുന്നത്.

എനിക്കല്ലെടോ വട്ട്. ശാസ്ത്രം ഇത്ര വളർന്നിട്ടും, മതാന്ധത ആഭരണമാക്കി നടക്കുന്ന നിങ്ങൾക്കാണ് വട്ട്. അങ്ങിനെ വട്ടുള്ള, നിങ്ങൾ എൻറെ പൊന്നു മകളെയും അന്ധയാക്കിയിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ ജീവിതം പാഴാക്കി. മരിക്കുന്നതിനു മുൻപ്, വരും തലമുറകളോടെങ്കിലും അല്പം നീതി പുലർത്തെടോ. മറക്കരുത്, ഇല്ലാത്ത ഒരു സ്വർഗ്ഗരാജ്യം നിങ്ങൾക്ക് കിട്ടും എന്ന ഭോഷ്ക്ക് ചിന്തയേക്കാൾ, വരും തലമുറകൾ ഇവിടെ സമാധാനത്തിൽ ജീവിക്കണം എന്ന നമ്മുടെ കരുതൽ ആണ് പ്രധാനം. ഈ പ്രപഞ്ചത്തിൽ മറ്റൊരിടത്തും, ജീവൻ കണ്ടെത്താൻ നമുക്ക് ഇന്നുവരെ സാധിച്ചിട്ടില്ല എന്നതിനാൽ, ഈ ഭൂമിയും, ഇവിടെയുള്ള ജീവനും നമുക്ക് ശ്രേഷ്ടമാണ്. അതിവിടെ പറ്റുന്നത്രയും കാലം നിലനിൽക്കട്ടെ അന്ധന്മാരെ.

പോലീസ് സ്റ്റേഷനിൽ നടന്ന ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് ശേഷം, വിവാഹമോചനത്തിന് യോജിച്ചുള്ള ഒരു അപേക്ഷ കൊടുക്കാം എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചു നിൽക്കുകയും, എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയോട് അവളുടെ വീട്ടുകാരുമായി ഇതേക്കുറിച്ച് ആലോചിച്ചു ഒരു തീരുമാനം എടുത്ത് വരുന്ന ശനിയാഴ്ച്ച വീണ്ടും സ്റ്റേഷനിൽ വരുവാനും പറഞ്ഞതിൻ പ്രകാരം ഞങ്ങൾ മടങ്ങി. വട്ടിനു ചികിത്സിക്കണം എന്നു പറയുന്ന ഒരുവളോടൊപ്പം ജീവിക്കാനും മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. അതുപോലെ, എനിക്കു വട്ടുണ്ടെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നതിനാൽ, എന്നോടൊപ്പമുള്ള അവളുടെ ജീവിതവും സുരക്ഷിതമല്ല. അതിനാൽ, വിവാഹമോചനം ആണ് കരണീയം. ഇനി ദൈവം കൂട്ടി യോജിപ്പിച്ചതാണെന്ന് പറഞ്ഞു നിങ്ങൾ തടസ്സം നില്ക്കരുത്.

അതുവരെ, മകളെ കാണാൻ പോകുവാൻ പാടില്ലെന്ന് എന്നെ വിലക്കുകയും ചെയ്തിരിക്കുന്നു. പാവം, എൻറെ മകൾ. അനീതിക്കും, അഴിമതിക്കും എതിരെ പോരാടുകയും, സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന, നല്ലത് പറഞ്ഞും പഠിപ്പിച്ചും നല്ല ഒരു മനുഷ്യനായി അവളെ വളർത്തിക്കൊണ്ട് വരാൻ പ്രാപ്തിയും മനസ്സുമുള്ള സ്നേഹമയനായ ഒരു പിതാവ് ഉണ്ടായിട്ടും, ഈ മതാന്ധത ബാധിച്ചവർ പറയുന്നത് കേട്ട് വളരേണ്ട ഗതികേടാണ് അവൾക്കുള്ളത്‌. അതിന് വളം വയ്ക്കുന്ന, പുരുഷ പീഡനം നടന്നാലും, സ്ത്രീകൾക്ക് അനുകൂലമായി നിൽക്കുന്ന കുറെ നിയമങ്ങളും. അവിടെയും ആണിൻറെ സ്ഥാനം പടിക്കുപുറത്തുതന്നെ.

എന്നെ വട്ടനെന്നു മുദ്ര കുത്തിയ തനിക്കറിയാമോ, പട്ടാളത്തിലെ അഴിമതിക്കും, അടിമത്തത്തിനും എതിരെ പോരാടി ജോലിയും നഷ്ടപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ, എൻറെ ശ്രമത്തിൻറെ ഫലം അനുഭവിച്ച ഒരു പട്ടാളക്കാരൻ എന്നെ ജയിലിൽ വന്നു കണ്ടിട്ട് പറഞ്ഞു, അവൻ ജീവിക്കുന്ന ദൈവത്തെ കണ്ടു എന്ന്‌ (അപ്പോൾ കേരളശബ്ദത്തിൽ വന്ന വാർത്തയും ഇതോടൊപ്പം ചേർക്കുന്നു.). പിന്നീട്, ജയിൽവാസവും കഴിഞ്ഞ് നാട്ടിൽ വന്നിട്ട്, നീതി കിട്ടാതെ, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലുമായി നടക്കുമ്പോഴും, അന്നത്തെ അച്ചനും നാട്ടുകാരും 'അവനും ആ കുടുംബത്തിലെയാ, അതുകൊണ്ടാ ജോലി പോയത്' എന്നാണ് പറഞ്ഞത്. പിന്നെ, പത്തുദിവസം നിരാഹാരം കിടന്ന എന്നെക്കാണാൻ, ഒരു പട്ടാളക്കാരൻ കണ്ണൂരിൻറെ അങ്ങേത്തലയ്ക്കൽ നിന്നും അന്വേഷിച്ചുവന്നു. അദ്ദേഹം വന്നു, ഞാൻ പറഞ്ഞതൊക്കെയും സത്യമായും പട്ടാളത്തിൽ നടക്കുന്ന കാര്യങ്ങൾ ആണെന്ന് പറഞ്ഞപ്പോൾ ആണ് അന്നത്തെ ചെറുപാറ ഇടവക വികാരി എന്നെക്കാണാൻ വന്നത്. ക്ഷീണിതനായി കിടന്ന എൻറെ കരം ഗ്രഹിച്ചുകൊണ്ട്‌ അച്ചൻ പറഞ്ഞു, 'എല്ലാവർക്കും ക്രിസ്തു ആകാൻ പറ്റില്ല സെബാസ്റ്റ്യാ' എന്ന്‌. അപ്പോൾ അതാണ്‌ കാര്യം, നീയൊക്കെ വർഷം തോറും ക്രിസ്തുവിനെ കുരിശിൽ തറച്ചുകൊണ്ടിരിക്കും, പിന്നെ നിങ്ങളുടെ സ്വാർത്ഥജീവിതം തുടരുകയും ചെയ്യും. അതു തന്നെയാണ്, മാണിമാരെയും, ബാബുമാരെയും സംരക്ഷിക്കുന്ന, എന്നാൽ എനിക്കിതുവരെയും നീതി ഉറപ്പാക്കാൻ ശ്രമിക്കുകപോലും ചെയ്യാത്ത ഉമ്മനും ചെയ്യുന്നത്. പക്ഷെ, കക്ഷിയും, പള്ളിയിൽ പോകുന്നതിൽ ഒരു കുറവും വരുത്തില്ലതാനും. ഇപ്പോൾ എനിക്കു വട്ടാണെന്ന് സ്ഥാപിക്കാൻ, എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ ആദ്യം പറയുന്നത്, എൻറെ പട്ടാള ജോലി നഷ്ടപ്പെട്ടതും, ജയിൽവാസവും ആണ്. അപ്പോൾ, എൻറെ കുടുംബം തകർന്നതിൽ, ഇവിടുത്തെ ഭരണനീതിന്യായ സംവിധാനങ്ങൾക്കും പങ്കുണ്ട്. അങ്ങിനെ എല്ലാവർക്കും പങ്കുണ്ട് എന്നു പറയുന്നതിലും, എനിക്കു വട്ടുണ്ടെന്ന് സ്ഥാപിക്കുന്നതാണ് എളുപ്പം അല്ലേ വാരണത്തി ലേ?

എന്തുതന്നെയായാലും, താൻ തൻറെ മുൻവിധി മാറ്റണം കേട്ടോടോ, വാരണത്തിലേ.

സെബാസ്റ്റ്യൻ തോമസ്‌ ചെറുകാനം, ചെറുപാറ

My daughter, Malu, at Madayipara on 14 Aug 2015

My daughter, Malu, at Madayipara on 14 Aug 2015

My daughter, Malu, at Madayipara on 14 Aug 2015

My daughter, Malu, at Madayipara on 14 Aug 2015


Thursday 13 August 2015

പള്ളിയിൽ വരരുതെന്ന് എന്നോടുപറഞ്ഞ ഉത്തരാധുനിക വൈദികൻ - വെള്ളപൂശിയ മറ്റൊരു കുഴിമാടം

മകൾക്ക് വെറും ഏഴു വയസ്സേ ആയിട്ടുള്ളൂ. പക്ഷെ, ഒരു ജീവിതകാലം മുഴുവൻ പറയാനുള്ള കള്ളത്തരങ്ങൾ അവളുടെ അമ്മ അവളെ പഠിപ്പിച്ചു വച്ചിട്ടുണ്ട്.

പക്ഷെ, എന്നെ കാണുമ്പോൾ അവൾ കള്ളം പറഞ്ഞു തുടങ്ങിയാലും, ക്രമേണ അങ്ങിനെ പറയാൻ അമ്മ പറഞ്ഞതാണെന്ന് അവൾ എന്നോട് പറയും. അതിനു കാരണമുണ്ടുതാനും. അതായത്, എന്നോടൊപ്പം ചെലവഴിക്കാനുള്ള അവളുടെ അവസരങ്ങൾ ഇല്ലാതാക്കാനാണ് പ്രധാനമായും മിക്ക കള്ളത്തരങ്ങളിലൂടെയും അവളുടെ അമ്മ ലക്ഷ്യമിടുന്നത്. പക്ഷെ, മകൾ എന്നോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു താനും.

അവൾ ക്രമേണ കാര്യങ്ങൾ ഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. അമ്മ എന്തൊക്കെയോ ശരിയല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും, ആവശ്യമില്ലാതെ ശിക്ഷിക്കുന്നുണ്ടെന്നും ഒക്കെ അവൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

പക്ഷെ, ഇപ്പോൾ ഞാനൊരു വിഷമസന്ധിയിലാണ്. അവളുടെ അമ്മ മോശമാണെന്ന് ഞാൻ പറഞ്ഞാൽ, അതവളിൽ അമ്മയോടുള്ള വെറുപ്പ്‌ ഉണ്ടാക്കും. ഇനി പറയാതിരുന്നാൽ, അവൾ കള്ളത്തരങ്ങൾ പഠിച്ചു വളരും. ഏതായാലും, അമ്മയെ അനുസരിക്കുകയും, സ്നേഹിക്കുകയും ചെയ്യണം എന്നുമാത്രമേ ഞാൻ പറഞ്ഞു കൊടുക്കാറുള്ളൂ. അത് കേൾക്കുമ്പോൾ, അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മതരും.

പാവം, അവൾ ഇതിനിടയിൽ പെട്ട് എപ്പോഴും വിഷമിക്കുന്നു. എന്നാലും, ഞങ്ങൾ ഒന്നിച്ചായാൽ പിന്നെ അവൾക്ക് ഒരു ഉത്സവപ്രതീതിയാണ്.

അങ്ങിനെയുള്ള അവസരങ്ങളിൽ, ഒരിക്കലും കള്ളത്തരം പറഞ്ഞു പഠിക്കരുതെന്ന് അവൾക്ക് വിഷമം തോന്നാത്ത രീതിയിൽ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കും.

ഞാനിപ്പോൾ നാട്ടിൽ ഉണ്ടായിട്ടും, വീട്ടിൽ ജീവിക്കാൻ പറ്റാത്ത ഒരു സ്ഥിതിയിൽ ആണ്. ഭാര്യ മകളെയും കൊണ്ട് വേറെ ജീവിക്കുന്നു.

അപ്പനെ സംരക്ഷിക്കുന്നത് ഒരു ജ്യേഷ്ടനാണ്. ഭക്ഷണം ഒക്കെ സ്വന്തമായി പാകം ചെയ്ത് അവർ വീട്ടിൽ ജീവിക്കുന്നു. എനിക്കാണെങ്കിൽ, ഒരു തോരൻ കറി വെക്കാൻ പോലും അറിയില്ല. അതിനാൽ വീട്ടിൽ നിന്നാൽ, ജ്യേഷ്ഠൻ എനിക്ക് കൂടി ഭക്ഷണം ഉണ്ടാക്കിത്തരേണ്ടിവരും. അതെന്നെ വിഷമിപ്പിക്കുന്നു.

അതിനാൽ ഞാൻ പലപ്പോഴും, പുറത്തെവിടെയെങ്കിലും റൂം എടുത്ത് തങ്ങിയിട്ട് വല്ലപ്പോഴുമൊക്കെയേ വീട്ടിൽ പോകൂ. അപ്പോൾ അവിടേയ്ക്ക് ആവശ്യമായ സാധനങ്ങളും വാങ്ങും.

ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് മറ്റു പല ഗുണങ്ങളും ഉണ്ട് താനും. ഒന്ന്, എനിക്ക് ജോലി സംബന്ധമായ ഇന്റർവ്യൂ ഒക്കെ ഒരു വിഘ്നവും ഇല്ലാതെ അറ്റൻഡ് ചെയ്യാൻ പറ്റും.

അടുത്തത്, എനിക്ക് അവസരം കിട്ടുമ്പോൾ ഒക്കെ മകളെ പോയി കാണുകയും, അവളോടൊപ്പം കുറെ നല്ല സമയം ചെലവഴിക്കുകയും ചെയ്യാം. പക്ഷെ, അവർ താമസിക്കുന്ന വാടകവീട്ടിൽ കയറാറില്ല. ചിലപ്പോഴൊക്കെ അവളുമായി സിറ്റിയിൽ പോയി, അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കും.

ഇങ്ങിനെ പോകുന്ന അവസരങ്ങളിൽ അവൾ എന്നെ വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറയും. അതിൽ ഒന്ന്, വീട്ടിൽ ഒരുപാട് ചക്കക്കുരു ശേഖരിച്ചു വച്ചിട്ടുണ്ടത്രേ. പലപ്പോഴും അതാണ്‌ കറിയെന്നും, അതവൾക്ക്‌ ഇഷ്ടമാണെന്നും അവൾ പറഞ്ഞു.

എൻറെ ചെറുപ്പകാലത്ത്, വീട്ടിലെ ദാരിദ്ര്യം മൂലം ചക്കസീസണിൽ മാത്രമല്ല, ചക്കക്കുരു മൂടയ്ക്ക് ഇട്ടിട്ട് മഴക്കാലത്തും ചക്കക്കുരു കറി മാത്രം (തോരനും ചാറും എല്ലാം ചിലപ്പോൾ അതുതന്നെയാവും) കൂട്ടി ജീവിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഞാൻ രണ്ടരലക്ഷം രൂപ മാസശമ്പളം വാങ്ങിയിട്ടുള്ള ഒരാളാണ്. ആ എൻറെ മകൾ ചക്കക്കുരുക്കറി മാത്രം കൂട്ടുന്നു എന്നു പറയുന്നത് എന്നെ തകർത്തു കളയുന്ന ഒരു കാര്യമാണ്.

പക്ഷെ ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ എനിക്കൊന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയാണ്. ഞാൻ കൊടുക്കുന്ന തുക മുഴുവൻ ധൂർത്തടിച്ച് കളയലാണ് ഭാര്യയുടെ പണി. അങ്ങിനെ ലക്ഷക്കണക്കിന്‌ രൂപ അവൾ നശിപ്പിച്ചിട്ടുണ്ട്.

അതിൽ അപ്പൻ ഉറങ്ങിക്കിടന്ന തക്കം നോക്കി അവൾ വീട്ടിൽ നിന്നും മോഷ്ടിച്ച് കൊണ്ടു പോയ ഷീറ്റും, ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ കിടന്ന തുകയത്രയും, അവളുടെ കൈവശം സ്ത്രീധനമെന്ന പേരിൽ തന്നതിൽ അവശേഷിച്ചിരുന്ന സ്വർണ്ണവും, ഞാൻ പലതവണയായി കൊടുത്ത തുകയും, ഇതിനെല്ലാം പുറമേ, മകളുടെ കാതുകുത്താതിരിക്കുന്നതിനു പകരമായി, ആ വിഷമം ഇല്ലാതാക്കാൻ ഞാൻ അബുദാബിയിൽ നിന്നും മകൾക്ക് വാങ്ങിക്കൊണ്ടുവന്ന മൂന്നു പവനിലധികമുള്ള മാലയും വളകളും എല്ലാം അവൾ വിറ്റു നശിപ്പിച്ചു. മകൾക്ക് ഞാൻ വാങ്ങിക്കൊടുത്തതു നശിപ്പിച്ചെന്നു മാത്രമല്ല, എൻറെ വാക്കിനെ ധിക്കരിച്ച് അവളുടെ കാതു കുത്തുകയും ചെയ്തു.

എന്നിട്ട് ആ പരട്ടുതേവിടിശ്ശി എൻറെ മകൾക്ക് കൊടുക്കുന്നത് ചക്കക്കുരുക്കറി. അതവിടം കൊണ്ടും തീർന്നില്ല. ഞാൻ ചോദിച്ചാൽ പള്ളിയിൽ പോയപ്പോൾ, മാല പൊട്ടിപ്പോയെന്നു കള്ളത്തരം പറയാൻ ആ തേവിടിശ്ശി മകളെ പഠിപ്പിച്ചു വച്ചിരിക്കുന്നു. എൻറെ മകൾ അറിയുന്നുണ്ടോ, അവളുടെ അമ്മ അവളോട്‌ ചെയ്യുന്ന അനീതിയൊക്കെ? പാവം.

ചുരുക്കിപ്പറഞ്ഞാൽ, വളർച്ചയുടെ നിർണ്ണായകഘട്ടമായ ഈ പ്രായത്തിൽ, ഞാൻ ഭാര്യക്ക് എത്ര തുക കൊടുത്താലും, മകൾക്ക് ചക്കക്കുരുക്കറിയേ വിധിച്ചിട്ടുള്ളു. കൂടെ കള്ളത്തരങ്ങളും.

അതിനൊരു താല്ക്കാലിക പരിഹാരം എന്ന നിലയ്ക്ക് ഞാനിപ്പോൾ ചെയ്യുന്നത് അവൾക്ക് ആവശ്യമായ പച്ചക്കറി, ഫലങ്ങൾ, ഇറച്ചി, മീൻ, മുട്ട, വിവിധയിനം ധാന്യങ്ങൾ ഇത്യാദി സാധനങ്ങൾ നേരിട്ട് വാങ്ങിക്കൊണ്ടു കൊടുക്കുകയെന്നതാണ്.

കൂടാതെ, സിറ്റിയിൽ പോകുമ്പോൾ, അവൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കും. ഞാൻ റൂം എടുത്തിട്ടുള്ള ദിവസം ആണെങ്കിൽ അവളെയും എന്നോടൊപ്പം കൂട്ടി, കുറെ സമയം അവിടെ ചെലവഴിക്കും. അതുകൊണ്ട്, രണ്ടു ഗുണങ്ങൾ ഉണ്ട്. അവൾക്ക് എൻറെ മൊബൈലിൽ ഉള്ള ഗെയിം കളിക്കാം. അവൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ, അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനാർ (Pomegranate) അല്ലികൾ അടർത്തിയെടുത്ത് അവൾക്ക് കൊടുത്തുകൊണ്ടിരിക്കാം. കൂടെ, അവൾക്ക് ഒരച്ഛൻ പറഞ്ഞു കൊടുക്കേണ്ട നല്ലനല്ല കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുക്കുകയും ചെയ്യാം.

അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമാണത്.

അങ്ങിനെ ഞങ്ങൾ സന്തോഷകരമായ സമയം ചെലവിടുന്നതിനിടയിലാണ് എന്നെ ശരിക്കും ഭ്രാന്തു പിടിപ്പിച്ച ഒരു കാര്യം മകൾ എന്നോട് പറഞ്ഞത്. അതും അമ്മയോടുള്ള മുഴുവൻ വെറുപ്പും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

'പപ്പാ, അമ്മ എന്നോട് ചോദിക്കുവാ, ഒറ്റക്കിരിക്കുമ്പോൾ പപ്പാ എന്നെ മടിയിൽ ഇരുത്തുകയും, കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യാറുണ്ടോ എന്ന്‌. അമ്മ മഹാ ചീത്തയാ, എന്നെ വല്ലാതെ അടിക്കുകയും, പിച്ചുകയും ഒക്കെ ചെയ്യും'

ഇതിൽപ്പരം ഒരപ്പനെ അപമാനിക്കാൻ ഉണ്ടോ? ഒരു മകളെ വിഷമിപ്പിക്കാൻ ഉണ്ടോ? ആ സ്തീയെ ഞാൻ പരട്ടുതേവിടിശ്ശി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

ആ പരട്ടസ്ത്രീ എനിക്ക് എൻറെ മകളോടൊപ്പം ആനന്ദിക്കാനുള്ള അവകാശത്തിൽ, എൻറെ മകൾക്ക് എന്നോടൊപ്പം ചേർന്ന് ആർത്തുല്ലസിക്കാനുള്ള അവകാശത്തിൽ സംശയത്തിൻറെ വിത്ത് പാകി മലീമസമാക്കിയിരിക്കുന്നു.

എൻറെ ഭാര്യയെന്ന വിവരംകെട്ട തേവിടിശ്ശിയെക്കുറിച്ചും, അവൾ എന്നോടും എൻറെ കുടുംബത്തോടും, അവളുടെതന്നെ മകളോടും ചെയ്യുന്ന ക്രൂരതകളെക്കുറിച്ചും ഞാൻ പല ബ്ലോഗുകളിലും എഴുതിയിട്ടുണ്ട്. അപ്പോഴൊക്കെയും, ഞാൻ സംസ്ക്കാരം ഇല്ലാത്തവൻ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അങ്ങിനെ പറയുന്ന നിങ്ങൾ പറ ഞാൻ ഈ സ്ത്രീയെ എന്താണ് വിളിക്കേണ്ടത്?

മകളെ, എപ്പോഴും മടിയിൽ ഇരുത്തുകയും, കെട്ടിപ്പിടിക്കുകയും, ഉമ്മവെക്കുകയും ചെയ്യാറുള്ള എനിക്ക് ഇപ്പോൾ അതൊക്കെയും ചെയ്യാൻ പേടിയായിരിക്കുന്നു. എന്തിന്, എന്നോടുള്ള ഇഷ്ടം കൂടുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു മകൾ ഉമ്മ തരുമ്പോഴും ഞാൻ ഇപ്പോൾ അസ്വസ്ഥൻ ആകുന്നു.

പരട്ടസ്ത്രീയെ, നീ ഇത്രമാത്രം അധപതിച്ചു പോയതെന്തുകൊണ്ട്?

പക്ഷെ ഇതവിടം കൊണ്ടും തീർന്നില്ല. ഞാൻ മകളോടൊപ്പം സമയം ചെലവഴിക്കുന്നത് കുറയ്ക്കാനായി അവൾ വേറൊരു വഴി കണ്ടെത്തിയിരിക്കുന്നു.

ഞായറാഴ്ച ഉച്ചവരെ ഞാൻ മകളെ കാണാൻ പോകാറില്ല. കാരണം, പള്ളിയിൽ പോകുന്ന സമയം അതിനു തടസ്സം സൃഷ്ടിച്ച് ഞാൻ അവിടെ ചെന്നാൽ, അതൊരു ഭൂകമ്പത്തിന് ഇടയാകും.

പക്ഷെ, ഇപ്പോൾ അതൊരു അടവാക്കി എടുത്തിരിക്കുന്നു. അവധിയുള്ളപ്പോൾ ഒക്കെ പള്ളിയിൽ എന്തെങ്കിലും ചടങ്ങ് ഉണ്ടെന്ന് മകളെക്കൊണ്ട് പറയിക്കും. അത് അമ്മ അടിച്ചേൽപ്പിച്ച കള്ളത്തരം ആണെന്ന് മകൾക്ക് അറിയാം, എന്നുമാത്രമല്ല, അമ്മയെ പേടിച്ച് എന്നോടു വന്നു പറയുന്ന അവളുടെ മുഖത്തെ നിരാശ എനിക്ക് വ്യക്തമായും മനസ്സിലാകും.

ഇന്ന് ഞാൻ മകളെ കാണാൻ ചെന്നപ്പോൾ നാളെ, അതായത് വെള്ളിയാഴ്ച (14/08/2015) അവധിയാണെന്ന് അവൾ എന്നോടു പറഞ്ഞു. അങ്ങിനെയെങ്കിൽ, അവളെയും കൂട്ടി നാളെ മാടായിപാറ പോയി, അവിടെ ഈ സീസണിൽ വിരിയുന്ന പൂക്കൾ ഒക്കെ കാണിച്ചു കൊടുക്കാം എന്നു തോന്നിയതിനാൽ, പപ്പാ വരുമ്പോൾ തയ്യാറായി ഇരിക്കണം എന്നു ഞാൻ അവളോട്‌ പറഞ്ഞു.

അവൾക്ക് സന്തോഷമായി. അമ്മയുടെ സമ്മതം വാങ്ങാനായി അവൾ അമ്മയുടെ അടുത്തേയ്ക്ക് പോയി (അപ്പോൾ എൻറെ കൂടെ മകൾ വരുന്നതിനും അവൾ അനുവദിക്കണം, അതാണ്‌ അവളും അവളുടെ വീട്ടുകാരും പഠിച്ചു വച്ചിരിക്കുന്ന, ഭർത്താക്കന്മാർ ആണും പെണ്ണും കെട്ട്, ഭാര്യമാർ പറയുന്നത് കേട്ട് ജീവിക്കേണ്ട കുടുംബം. അങ്ങിനെ അവളുടെ കുടുംബത്തിൽ, ഭർത്താവിനും കുടുംബത്തിനും മാനസ്സികരോഗം ആണെന്ന് പറഞ്ഞ് മുൻപും വിവാഹമോചനം നടന്നിട്ടുണ്ട്). തിരിച്ചു വന്നപ്പോൾ, മകളുടെ മുഖത്ത് നിരാശയായിരുന്നു. നാളെ പള്ളിയിൽ പോകണം, അതിനാൽ പപ്പായുടെ കൂടെ വരാൻ പറ്റില്ല എന്നു പറഞ്ഞു.

അവൾക്ക് പള്ളിയിൽ പോകാനല്ല, പപ്പായോടൊപ്പം അവധി ദിവസം ചെലവഴിക്കാൻ ആണിഷ്ടം. അതാണ്‌ അവളുടെ അപ്പനെന്ന നിലയ്ക്ക് ഞാൻ ആഗ്രഹിക്കുന്നതും. അത് കഴിഞ്ഞുള്ള ദൈവാനുഗ്രഹം മതി. പക്ഷെ, അവളുടെ അമ്മയ്ക്ക്, ജീവിച്ചിരിക്കുന്ന ദൈവമായ എൻറെ അപ്പനെ നോക്കാൻ തയ്യാറില്ലാത്ത ആ സ്ത്രീയ്ക്ക്,  ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കുന്നു എന്നു ഭാവിച്ചു അന്ധതയിൽ ജീവിക്കുന്ന വികാരിമാരെയാണിഷ്ടം.

എനിക്ക് വല്ലാത്ത ദേഷ്യം വന്നു. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു.

ഒന്നാമത്, എൻറെ ചെറുപ്പത്തിൽ പള്ളി മുറിയിലേയ്ക്ക് കയറി ചെന്നപ്പോൾ, പള്ളി വികാരി ഒരു പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട ഓർമ്മ മെല്ലെമെല്ലെ  തികട്ടിക്കയറി വന്നു (പിന്നെ ഞാനായിരുന്നു ആ വികാരിയുടെ ദൈവം!).

അങ്ങിനെ ഇല്ലാത്ത ദൈവങ്ങളുടെയും, ഭോഷ്ക്ക് വിശ്വാസങ്ങളുടെയും പേരിൽ, കല്ല്യാണവും കഴിക്കാതെ, കടിമാറ്റാൻ വഴിയില്ലാതെ നടക്കുന്ന വികാരിമാർ, കുട്ടികളെ പീഠിപ്പിച്ചും,  കുമ്പസാരത്തിൽ കുറ്റം ഏറ്റുപറയുന്ന യുവതികളെ പള്ളിമുറിയിൽ വിളിച്ചുവരുത്തി കെട്ടിപ്പിടിച്ചും കടിമാറ്റുന്ന ഇവന്മാർ, കണ്ടെത്തുന്ന വഴികളാണ്, അവധി ദിവസങ്ങളിൽ എല്ലാം എന്തെങ്കിലുമൊക്കെ കാരണങ്ങളും പറഞ്ഞ് മുതിർന്നവരെയും കുട്ടികളെയും പള്ളിയിൽ എത്തിക്കുക എന്നത്.

എപ്പോഴും പള്ളിയിൽ പോകണം എന്നു ശഠിക്കുന്ന എൻറെ ഭാര്യയെന്നു പറയുന്ന തേവിടിശ്ശി എൻറെ ജീവിതത്തിൽ വന്നപ്പോൾ അവൾക്ക് ഒരു പെണ്ണിന് ഉണ്ടാകുമെന്ന് കരുതുന്ന കന്യാകത്വം ഒന്നും ഇല്ലായിരുന്നു. അതും, കൂടെ പള്ളിമുറിയിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വികാരിയെ ഞാൻ ചെറുപ്പത്തിൽ കണ്ടതും, ഇപ്പോൾ എന്നെ അനുസരിച്ച് എൻറെ കീഴിൽ കിടന്ന് എൻറെ ആവശ്യങ്ങൾ നിറവേറ്റി കുടുംബം തകരാതെ നോക്കുന്നതിനു പകരം, തന്നിഷ്ടം പോയി ജീവിച്ചിട്ട് വികാരിമാർ പറയുമ്പോൾ എല്ലാം പള്ളിയിൽ പോകുന്നത് കാണുമ്പോൾ, എനിക്ക് കലിയും വെറുപ്പും തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

അങ്ങിനെയുള്ള സ്ത്രീകളോട്, ഭർത്താവിനോടൊപ്പം പോയി ജീവിക്കെടീ വിവരം കെട്ടവളെ എന്നു പറയാതെ, അവരുടെ ഭോഷ്ക്കിനെ സപ്പോർട്ട് ചെയ്ത് കുടുംബബന്ധങ്ങൾ തകർക്കുന്ന പൊലയാടിമോന്മാരാണ് ളോഹയിട്ട് ഹല്ലെലൂയായും പാടി നടക്കുന്നത്.

അപ്പോൾ, എന്നെപ്പോലെയുള്ളവർ എല്ലുമുറിയെ പണിയെടുത്ത് ഇവറ്റകളെയെല്ലാം പോറ്റണം (ഈ വികാരിമാരും, ഇടവകക്കാരുടെ വിയർപ്പിനാലാണ് ദിവസവും മൂന്നു നേരവും നക്കുന്നത്. അവനവൻറെ വിയർപ്പിനാൽ ഭക്ഷിക്കണം എന്ന്‌ വിശ്വാസികളോട് നാഴികയ്ക്ക് നാല്പതു വട്ടവും പ്രസംഗിക്കുകയും ചെയ്യും). പക്ഷെ, എൻറെ ഭാര്യയെവരെ വികാരിമാർ നിയന്ത്രിക്കും  എന്നു മാത്രമല്ല, അവർക്ക്  പണിയെടുക്കാതെ കളിച്ചും രസിച്ചും നടക്കുകയും വേണം.

ചിന്തകളെല്ലാം കൂടി ഉള്ളിൽ നിറച്ച വെറുപ്പ്‌ മൂലം, 'നാളെ ഞാൻ വരുമ്പോൾ മകൾ ഇവിടെ ഉണ്ടാവണം' എന്നു ഭാര്യയോടു അല്പം കടുപ്പിച്ചു പറഞ്ഞിട്ടാണ് ഞാൻ അവിടെ നിന്നും പോന്നത്. വരുന്ന വഴിയിൽ പള്ളിയിൽ കയറി വികാരിയോടു സംസാരിക്കണം എന്നും ഞാൻ തീരുമാനിച്ചു. അതിനൊരു പ്രത്യേക കാരണം ഉണ്ടായിരുന്നു താനും. കഴിഞ്ഞതവണ ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ, വികാരിയെ പോയി കണ്ടിരുന്നു. അപ്പോൾ, ഭാര്യയോട് എൻറെ ഭവനത്തിൽ പോയി താമസിക്കാൻ പറയുന്നതിന് പകരം, എന്നോടു ധ്യാനം കൂടാൻ പോകാനാണ് ഉപദേശിച്ചത്.

ഇവനൊക്കെ എന്തുകൊണ്ടാണ്, നന്നാവാൻ പരസഹായം വേണമെന്ന് ചിന്തിക്കുന്നത്? എന്നിട്ടും, 'ദൈവമേ ദൈവമേ' എന്ന്‌ ദിവസവും ആയിരം തവണ വിളിച്ചിട്ടും, 99 ആടുകളെയും വിട്ടിട്ട് കാണാതെ പോയ ആടിനെ അന്വേഷിച്ചു കണ്ടെത്തുന്നതുവരെ അലഞ്ഞ ആട്ടിടയനെക്കുറിച്ചുള്ള ഉപമ പലവുരു കേട്ടിട്ടും, ദൈവം മാന്ത്രികവടി കൊണ്ടുനടക്കുന്ന ഒരു മാന്ത്രികൻ അല്ലെന്നും, പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമല്ലെന്നും ഇവരുടെ ഒക്കെ ബോസ്സ് ആയ പോപ്പ് തന്നെ പറഞ്ഞിട്ടും ഇവനൊന്നും അന്ധതയിൽ നിന്നും പുറത്ത് വരികയോ, നന്നാവുകയോ ചെയ്യുന്നില്ല എന്നുമാത്രമല്ല, ഇവനൊക്കെ ആഡംബര ജീവിതം നയിക്കുമ്പോൾ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദശലക്ഷക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ ദാരിദ്ര്യം മൂലവും, പോഷകാഹാരക്കുറവുമൂലവും വർഷംതോറും മരിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ പൊലയാടിമക്കൾ, മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന്‌ പ്രസംഗിക്കും. പട്ടിണി കിടക്കുന്ന ഒരുവൻ അപ്പം കൊണ്ടല്ലാതെ, നിൻറെയൊക്കെ അമ്മേടെ ഇരുപത്തെട്ടുകൊണ്ടാണോ ജീവിക്കുക?

ഞാൻ ഏറ്റവും മോശമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ഞാൻ വളർന്നുവന്ന ജീവിതസാഹചര്യം വളരെ ശോചനീയവും, ഭയം നിറഞ്ഞതും ആയിരുന്നു. എന്നിട്ടും, നല്ലവനായി മാറാൻ എനിക്ക് ഇല്ലാത്ത ദൈവങ്ങളുടെ സഹായം വേണ്ടി വന്നില്ല. അങ്ങിനെ ഒന്നില്ലാതെയും മനുഷ്യന് നന്നായി ജീവിക്കാൻ സാധിക്കുമെന്നും (അവരും സ്വർഗ്ഗരാജ്യത്തിന് അർഹരാണെന്നും) നിങ്ങളുടെ പോപ്പ് തന്നെ ഈയിടെ പറഞ്ഞിട്ടുണ്ട്. അതിനാണ് വളർച്ച എന്ന്‌ പറയുന്നത്. ആ വളർച്ച ഇല്ലാത്തതു കൊണ്ടാണ് എപ്പോഴും പള്ളിയിൽ വന്നിട്ടും പ്രായമായ ഒരു മനുഷ്യനെ, അയാൾ എത്ര മോശപ്പെട്ടവൻ ആയാലും, സംരക്ഷിക്കണം എന്ന തോന്നൽ എൻറെ ഭാര്യ എന്ന്‌ പറയുന്ന സ്ത്രീക്ക് ഉണ്ടാകാത്തത്. നിങ്ങൾക്ക് അങ്ങിനെ പരസഹായം കൂടാതെ നല്ലവരാകാൻ കഴിയുന്നില്ലെങ്കിൽ, ദൈവമേ വിളി നിർത്തി, വളരാൻ ശ്രമിക്കുകയാണ് വേണ്ടത്.അതിനു ശ്രമിക്കാതെ, നീയൊക്കെ വിവരം തൊട്ടു തേച്ചിട്ടില്ലാത്ത എൻറെ ഭാര്യയെന്നറിയപ്പെടുന്ന സ്ത്രീയെ കൂടുതൽ കൂടുതൽ ഭോഷ്ക്കിലേയ്ക്ക്‌ തള്ളിയിടുകയാണ്.

ചിന്തകൾ ഇങ്ങനെ കാട് കയറിക്കൊണ്ടിരിക്കെ ഞാൻ കാക്കേഞ്ചാൽ പള്ളിയിൽ എത്തി.

പള്ളിമുറിയുടെ അകത്തേയ്ക്ക് കയറുമ്പോൾ, ഇതുവരെ കണ്ടു പരിചയമില്ലാത്ത ചെറുപ്പക്കാരനായ ഒരച്ചൻ അടുത്ത മുറിയിൽ ഇരുന്നു ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ വരുന്നത് ജനാലവഴി അച്ചനും കണ്ടിരുന്നു.

സന്ദർശകരുടെ റൂമിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട്‌ വല്ല്യച്ചൻ ഉണ്ടോ എന്നു ചോദിച്ചപ്പോൾ, എറണാകുളത്തിനു പോയിരിക്കുകയാണെന്ന് പറഞ്ഞു. കൊച്ചച്ചൻ പുതുതായി വന്നതാണ്. പേര് ജോസഫ്‌ പണ്ടാരപറമ്പിൽ.

അങ്ങിനെ കാത്തിരിക്കുമ്പോൾ, എനിക്കൊരു ഫോണ്‍കോൾ വന്നതിനാൽ ഞാൻ പുറത്തേയ്ക്കിറങ്ങി. അപ്പോഴും ജനാലവഴി അച്ചൻ എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു.

പുറത്തിറങ്ങി അല്പം മാറി ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, അച്ചൻ ഒരു കാറിൽ കയറി, ഞാൻ നിന്നിരുന്ന ഭാഗത്ത്‌ കൂടി ഓടിച്ചു പോയി. എന്നെ കാണുമ്പോൾ, വന്നതെന്തിനാണെന്ന് ചോദിക്കുമെന്ന് ഞാൻ കരുതി, പക്ഷെ അതുണ്ടായില്ല.

ഞാൻ തിരിച്ചു സന്ദർശകറൂമിൽ വന്നിരുന്നു. അവിടെയിരുന്ന ചെറുപ്പക്കാരനോട്‌ അച്ചൻ എപ്പോൾ വരുമെന്ന് ചോദിച്ചു. പത്തു മിനിട്ടിനകം എത്തുമെന്ന മറുപടിയും കിട്ടി.

ഞാൻ ആ ചെറുപ്പക്കാരനോട്‌ അച്ചനെക്കുറിച്ചും, അച്ചൻ ഓടിച്ചു പോയ കാറിനെക്കുറിച്ചും ചോദിച്ചു.

അത് അച്ചൻറെ സ്വന്തമാണത്രെ. അത് കൂടാതെ ഒരു ബൈക്കും ഉണ്ട്. വലിയ കാശുകാരാണത്രേ.

അപ്പോൾ അതാണ്‌, ആധുനിക വൈദികജീവിതം. എല്ലാം ഉപേക്ഷിച്ചു എന്നെ അനുഗമിക്കുക എന്നു പറഞ്ഞവനെ പിന്തുടരുന്ന മഹാൻ, ഒന്നും ഉപേക്ഷിച്ചില്ല എന്നു മാത്രമല്ല, അതെല്ലാം കെട്ടിപ്പിടിച്ചു ഇടവകക്കാരുടെ ചെലവിൽ, സ്മാർട്ട്‌ ഫോണും, വൈഫൈയും ഒക്കെയായി അടിപൊളി ജീവിതം.

ചുമ്മാതല്ല, എൻറെ ഭാര്യയെപ്പോലുള്ളവർ ആഴ്ചയിൽ എല്ലാ ദിവസവും ചെല്ലാൻ പറഞ്ഞാലും പള്ളിയിൽ പോകുന്നത്. ചുമ്മാതല്ല, എനിക്ക് ഈ നാൽപ്പത്തഞ്ചാം വയസ്സിലും വാണമടിച്ച് എൻറെ ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്തേണ്ടി വരുന്നത്!

വെള്ളപൂശിയ കുഴിമാടങ്ങൾ!

ഇങ്ങനെ ആലോചിച്ചു പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അച്ചൻ മടങ്ങിയെത്തി.

എൻറെ ചിന്തകൾ മറിച്ചായിരുന്നെങ്കിലും, ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

അച്ചൻ പള്ളി മുറിയിലേയ്ക്ക് കയറിയപ്പോൾ, ഞാനും പിന്നാലെ ചെന്നു.

അകത്തു കയറിയ അച്ചൻ കസേരയിലേയ്ക്കു ചാഞ്ഞിരുന്നു. ഞാൻ ആഗമന ഉദ്ദേശം അറിയിച്ചു. വല്ല്യച്ചനെ കാണണം.

അച്ചൻ സ്ഥലത്തില്ല എന്നു പറഞ്ഞു.

ഇതൊക്കെ പറയുമ്പോഴും, മേശയുടെ മറുഭാഗത്ത് ഇട്ടിരിക്കുന്ന സന്ദർശകർക്കുള്ള കസേരകളിൽ ഒന്നിൽ എന്നോടിരിക്കാൻ പറയുമെന്ന് ഞാൻ കരുതി.

അതില്ല. അവൻ വല്ല്യകാശുള്ള വീട്ടിൽ നിന്നുമാണ്. അതുകൊണ്ട്, പള്ളിയും പള്ളിമുറികളും, ഫർണിച്ചറും ഒക്കെ ദരിദ്രകോമരങ്ങൾ അടക്കമുള്ള ഇടവകക്കാർ പണിതതാണെങ്കിലും, എൻറെ പകുതി പ്രായം പോലുമില്ലാത്ത അവന്, നിങ്ങൾ എളിമയുള്ളവർ ആയിരിക്കണം എന്ന ബൈബിൾ വചനം ബാധകമല്ല.

ഇത്രയും കൂടി കണ്ടപ്പോൾ, ഞാൻ വിഷയം ഒന്ന് മാറ്റി. ആദ്യം അല്പം പഴമ്പുരാണം പറഞ്ഞു, "ഈ പള്ളി മുറിയിലേയ്ക്ക് കയറിയപ്പോൾ, എൻറെ ചെറുപ്പത്തിൽ പള്ളിമുറിയിലേയ്ക്ക് കയറിയപ്പോൾ, ഒരു പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ടുനിന്ന അച്ചനെയാണ് ഞാൻ കണ്ടത്. അന്ന് മുതൽ ആ അച്ചൻറെ ദൈവം ഞാനായിരുന്നു." ഇത്രയും പറഞ്ഞിട്ട് പ്രതികരണത്തിനായി ഞാൻ അല്പം കാത്തു. പിന്നെ അധികം വലിച്ചു കെട്ടൊന്നും ഇല്ലാതെ ഞാൻ പറഞ്ഞു, "കാറും, ബൈക്കും, സ്മാർട്ട്‌ ഫോണും ഒക്കെയായി, അടിപൊളി ജീവിതമാ അല്ലേ?"

അതൊരു പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു. ആയിരിക്കും, കാരണം, ഇല്ലാത്ത ദൈവം ഉണ്ടെന്ന് വിശ്വസിച്ച്, പണ്ടെങ്ങോ മരിച്ച ഒരാളുടെ ശരീരം ആണെന്ന് പറഞ്ഞ്, ഗോതമ്പപ്പം പൊക്കിപ്പിടിച്ച് കോമാളിത്തരം കാണിക്കുന്ന ഇവർക്കൊക്കെ, കൈ കൂപ്പിപ്പിടിച്ചു കൊച്ചച്ചോ എന്ന്‌ തേനും പാലും ചേർത്ത് വിളിക്കുന്നത്‌ കേട്ട ശീലമേയുള്ളൂ.

അങ്ങനെ ശീലമുള്ളവരോട്, നീയൊക്കെ കാണിക്കുന്നത് ഭോഷ്ക്ക് ആണെന്ന് പറഞ്ഞാൽ, മനസ്സിലാകാൻ വലിയ പ്രയാസമാണ്.

"മനസ്സിലായില്ല", ഇത് പറയുമ്പോൾ മുഖത്തിനു വർഷകാലത്ത് കാർമേഘം ഇരുണ്ടുകൂടിയ ആകാശത്തിൻറെ ഒരു പ്രതീതി ആയിരുന്നു.

"എല്ലാം ഉപേക്ഷിച്ചു, എളിമയിൽ ജീവിക്കാൻ പഠിക്കണം", പിന്നെ അതിൻറെ തുടർച്ചയെന്നോണം ഞാൻ ചോദിച്ചു, "എനിക്കിവിടെ ഇരിക്കാമോ?"

ഇരിക്കാം എന്ന്‌ പറഞ്ഞു എങ്കിലും, താൻ ഇരിക്കെണ്ടടോ എന്നാണു മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത്.

സത്യത്തിൽ അവിടെ ഇരിക്കാൻ എനിക്കവൻറെ അനുവാദം വേണ്ട. എൻറെ പറമ്പിൽ നിന്നും, എൻറെ അനുവാദമില്ലാതെ ലക്ഷക്കണക്കിന്‌ രൂപ വിലവരുന്ന, ഞാൻ വീട് പണിക്കായി നിർത്തിയിരുന്ന, കൂറ്റൻ പ്ലാവ് പള്ളി പണിക്കാണെന്നു പറഞ്ഞ്, എൻറെ അനുവാദമില്ലാതെ മുറിച്ചുകൊണ്ടു പോയ ഒരു പോങ്ങൻ അച്ചൻ ഇപ്പോഴും മുങ്ങി നടപ്പുണ്ട്. ഇവനൊക്കെ, ദിവസവും ഇരുപത്തിനാല് മണിക്കൂറും കൊന്തയുരുട്ടി പ്രാർത്ഥിച്ചാലും, കള്ളത്തരങ്ങളും, ചൂഷണം ചെയ്യലും നിർത്തില്ല.

അന്നത് മുറിച്ചു കൊണ്ടുപോയപ്പോൾ, അവൻറെ വല്യപ്പൻ ആകാൻ പ്രായമുള്ള ഒരു മനുഷ്യൻ ജീവിക്കുന്ന വീട്ടിൽ വേണ്ടത്ര മേശയും കസേരയും ഇല്ലെന്ന കാര്യം കാണാൻ അവന് കണ്ണുണ്ടായിരുന്നില്ല. ആ പന്നൻ ഇന്ന് എൻറെ വീട്ടിൽ വരട്ടെ. ഒരു വീട് പണി തുടങ്ങിയിട്ട്, അതിനുള്ള കതകുകളും ജനൽപാളികളും പിടിപ്പിക്കാനുള്ള തടിയില്ലാതെ കിടക്കുന്നത് കാണാം.

ഇന്നത്തെ കുട്ടികളും അമ്മമാരും വൃദ്ധരും ഒക്കെ നരകിച്ചാലും, രണ്ടായിരം വർഷം മുൻപ് ചത്ത ഒരുവന് സൗധം പണിയണം! പക്ഷെ, അതൊന്നുമല്ല ശരിക്കുള്ള കാര്യം കേട്ടോ, ഈ ളോഹയിട്ട് നടക്കുന്നവനൊക്കെ രാജകീയമായി ജീവിക്കണം, അതിന് പണ്ട് ചത്ത ഒരുവനെ കരുവാക്കുന്നു എന്നുമാത്രം.

നിൻറെയൊക്കെ ദൈവവിശ്വാസം. നല്ലവനാകാൻ, പരസഹായം നോക്കി നടക്കുന്ന പരിഷകൾ.

"എളിമയിൽ ജീവിക്കണമെന്ന് എന്നെയാരും പഠിപ്പിക്കേണ്ട. കാറിലോ ബൈക്കിലോ ഒക്കെ ഞാൻ യാത്ര ചെയ്യും. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല." ലോഹ ഇട്ടു നടക്കുന്ന അവൻ എത്ര അഹങ്കാരി ആണെന്ന് ഇപ്പറഞ്ഞതിനും മേലെ, മുഖഭാവത്തിൽ പ്രകടമായിരുന്നു.

"ക്രിസ്തു അങ്ങിനെയല്ലല്ലോ പറഞ്ഞിട്ടുള്ളത്. നിനക്ക് രണ്ടുവസ്ത്രങ്ങൾ ഉണ്ടെങ്കിൽ, അതിലൊരെണ്ണം ഇല്ലാത്തവന് കൊടുക്കണം എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. പോപ് അങ്ങിനെയല്ലല്ലോ പറഞ്ഞിട്ടുള്ളത്. എളിയ ജീവിതം നയിച്ച്‌, ഇല്ലാത്തവനെ ഊട്ടണം എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ പള്ളിയിൽ വരാത്ത എനിക്കറിയാം. നിനക്കതൊന്നും ബാധകമല്ലേ?" ഇത് പറയുമ്പോൾ, എൻറെ മുഖത്ത് ദേഷ്യമോ, വിദ്വേഷമോ ഒന്നും ഇല്ലായിരുന്നു. കാരണം, ഞാൻ പറയുന്നത് പലതും മനസ്സിലാക്കാനുള്ള പക്വത പോലും ആകാത്ത ഒരു പയ്യനാണവൻ.

അവനെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു എൻറെ ഉദ്ദേശം. പക്ഷെ, ദൈവാരൂപിയിൽ ജീവിക്കുന്നു എന്ന്‌ ഭാവിക്കുന്ന അവനിൽ, സാത്താൻ ശക്തമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

"പോപ്പ് പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോൾ എനിക്കാരുടെയും ഉപദേശം ആവശ്യമില്ല. വല്ല്യച്ചനെ കാണാനല്ലേ വന്നത്? ഞാൻ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല", ഇതും പറഞ്ഞ് അവൻ എഴുന്നേറ്റു.

അതിൻറെ ശരിക്കുള്ള അര്ത്ഥം, 'തനിക്കു പോകാം' എന്നായിരുന്നു'!

മാത്രവുമല്ല, അവനെ സംബന്ധിച്ചിടത്തോളം പോപ്പുപോലും ഒരു കോപ്പനും അല്ലായിരുന്നു!

എടാ പയ്യനെ, നീയിനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു, എന്ന്‌ ഞാൻ മനസ്സിലെ പറഞ്ഞുള്ളൂ. പക്ഷെ, വേറൊന്നു ഞാൻ ചോദിച്ചു, "Do you really believe in God?"

"അത് ഞാൻ ളോഹയിട്ടിരിക്കുന്നത് കണ്ടാൽ അറിയില്ലേ?"

എനിക്ക് ചിരിക്കാനാണ് തോന്നിയത്.കാരണം, ഞാൻ ചെറുപ്പത്തിൽ കണ്ട അച്ചനും, പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നപ്പോഴും ളോഹ ഇട്ടിട്ടുണ്ടായിരുന്നു. എടാ ചെറുക്കാ, ഈ ളോഹയിലല്ല കാര്യം. നീയൊന്നു ആത്മപരിശോധന നടത്തിയാൽ, നിൻറെ ളോഹയെല്ലാം ചിലപ്പോൾ പറപറക്കും.

ഇനിയും ഒരുപാട് പറയണം എന്ന്‌ തോന്നിയെങ്കിലും, പറഞ്ഞിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നിയില്ല.

"ഞാൻ നാളെ വരും." ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് മറുപടി വന്നു.

"വല്ല്യച്ചൻ ഉള്ളപ്പോൾ വന്നാൽ മതി"

അതെന്നെ നന്നായി ചൊടിപ്പിച്ചു. വല്യച്ചൻ ഉള്ളപ്പോഴോ, ഇല്ലാത്തപ്പോഴോ എപ്പോൾ വരണമെന്ന് പറയാൻ ഇവനാരെടാ. ഇവനിനിയും മറ്റുള്ളവരോട് സംസാരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

"അതെന്താ, ഇല്ലെങ്കിൽ വന്നുകൂടെ? അങ്ങിനെയൊരു വിലക്കുള്ളതായി എനിക്കറിവില്ല. വരുന്നത്, അന്യമതസ്ഥൻ ആയാൽ പോലും. ഞാൻ വരും, കാരണം, നിങ്ങളുടെ ഇടപെടൽ എൻറെ കുടുംബജീവിതം തകർക്കുന്നു. നിങ്ങളെക്കുറിച്ചാണ് സ്നാപക യോഹന്നാൻ, 'വെള്ളപൂശിയ കുഴിമാടങ്ങൾ' എന്നും, 'അണലിസന്തതികൾ' എന്നൊക്കെ പറഞ്ഞിട്ടുള്ളത്.

"ആദ്യം പോയി, ഭ്രാന്തിനു ചികിത്സിക്കണം", ജോസഫ്‌ പണ്ടാരപറമ്പിൽ എന്ന ളോഹ ഇട്ടു നടക്കുന്നവൻ പറഞ്ഞത്, എൻറെ ഭാര്യ പലതവണ പറഞ്ഞ കാര്യമാണ്. മാത്രവുമല്ല, ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി, ചതിയിൽ അവളെന്നെ മനോരോഗ സെല്ലിൽ അടക്കുകയും ചെയ്തതാണ്. ഞാൻ അവിടെ നിന്നും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. പക്ഷെ, അതേ അവൾ, എൻറെ വെറും ഏഴു വയസ്സുള്ള മകളെയും ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്.

ആ വിവരം കേട്ട തേവിടിശ്ശി അതൊക്കെയും ചെയ്യുന്നതിനുള്ള പ്രധാന കാരണം, ഞാൻ പള്ളിയിൽ വരാതെ, ദൈവം ഇല്ലെന്ന സത്യം പറയുന്നത് കൊണ്ടാണ്.

ഇതുവരെ നീയൊരു പയ്യനാണെന്ന ആനുകൂല്യം ഞാൻ നിനക്ക് തന്നിരുന്നു. പക്ഷെ, നീയിപ്പോൾ നിൻറെ വായിൽ ഒതുങ്ങാത്ത വലിയ കാര്യം ആണ് സംസാരിച്ചത്. സ്വന്തന്ത്രമായി ചിന്തിക്കാനുള്ള കഴകത്ത് പോലുമില്ലാതെ, ചെറുപ്പം മുതൽ കേട്ട ഇല്ലാത്തൊരു ദൈവത്തിൻറെ കഥ ശരിയെന്നു വിശ്വസിച്ച്, ബൈബിളിൽ പറഞ്ഞിരിക്കുന്ന ഉല്പ്പത്തിക്കഥ അവാസ്തവം ആണെന്നും, ശാസ്ത്രീയമായ പുതിയ കണ്ടുപിടുത്തങ്ങൾ ആണ് ശരിയെന്നു നിങ്ങളുടെയൊക്കെ മുകളിൽ ഇരിക്കുന്ന പോപ് തന്നെ പറഞ്ഞിട്ടും, ഏഴു വയസ്സുള്ള എൻറെ മകളെ നിങ്ങൾ ഇപ്പോഴും പറുദീസയുടെയും ആദാമിൻറെയും ഹൗവയുടെയും കെട്ടുകഥകൾ പഠിപ്പിച്ചു അവളെയും അന്ധയാക്കുകയാണ്.

അത് തെറ്റാണെന്ന് പറയുന്ന എനിക്ക് ഭ്രാന്താണെന്ന്, പണ്ട് ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ പറഞ്ഞപ്പോൾ ഭ്രാന്തനെന്നു പറഞ്ഞു കല്ലെറിഞ്ഞ, നിങ്ങൾ തന്നെ ഇപ്പോൾ അതാവർത്തിക്കുന്നു അല്ലേ അന്ധത ആഭരണമാക്കി നടക്കുന്ന അണലിസന്തതികളേ.

നീയൊക്കെ എന്നാണ് മനുഷ്യരായി ജീവിക്കാൻ പഠിക്കുന്നത്?

നീയൊന്നും പഠിച്ചില്ലെങ്കിലും എനിക്ക് വിരോധമില്ല. പക്ഷെ, ഞാൻ എൻറെ ജീവിതകാലം മുഴുവൻ നീതിമാനായി ജീവിച്ച് രക്തം വിയർപ്പാക്കി ഒരു സുന്ദരസ്വപ്നം പോലെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിച്ച എൻറെ കുടുംബം തകർക്കാനും, നീയൊക്കെ ഇല്ലാത്ത ദൈവങ്ങൾക്ക് ഹല്ലേലൂയാ പാടി, മറ്റുള്ളവരുടെ അദ്ധ്വാനത്തിൻറെ ഫലം യാതൊരു ഉളുപ്പുമില്ലാതെ തിന്നും, കുട്ടികളെയും കുമ്പസാരത്തിൽ പാപം ഏറ്റുപറയുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും  പീഡിപ്പിച്ചും ജീവിക്കുമ്പോൾ, എൻറെ മകളെ ചക്കക്കുരു തിന്ന് ജീവിക്കുവാൻ ഇടവരുത്തരുത് പൊലയാടിമക്കളെ. അങ്ങിനെ ജീവിക്കാൻ അവളെ ഇപ്പോൾ ഇടവരുത്തുന്നത്, വിവരം തൊട്ടു തേച്ചിട്ടില്ലാത്ത അവളുടെ അമ്മയെ നീയൊക്കെ ഭോഷ്ക്ക് വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് അന്ധയാക്കി വച്ചിരിക്കുന്നത് കൊണ്ടാണ്. ആ അന്ധതയിൽതന്നെ തളച്ചിടുന്നതുകൊണ്ടാണ്, അവൾക്കും ഇപ്പോൾ ജോസഫ്‌ പണ്ടാരപറമ്പിൽ എന്ന് പേരുള്ള കൊച്ചുപൊട്ടനും (നീയൊക്കെ എങ്ങിനെയാടാ മദറും, വല്ല്യച്ചനും, കൊച്ചച്ചനും ഒക്കെയായത്? അങ്ങിനെ കേൾക്കാൻ നീയൊക്കെ ആദ്യം കോപ്രായങ്ങൾ കാണിക്കുന്നത് നിർത്തിയിട്ട്  മനുഷ്യരായി ജീവിക്കുകയും, കുട്ടികൾക്ക് ജന്മം കൊടുക്കുകയും (അങ്ങിനെ നിൻറെയൊക്കെ തന്തമാരും തള്ളമാരും ചെയ്തില്ലായിരുന്നെങ്കിൽ നീയൊന്നും ഹല്ലേലൂയാ പാടാൻ ഇപ്പോൾ ഉണ്ടാകുമാരിരുന്നില്ല), അവരെ പോറ്റാൻ വിയർപ്പൊഴുക്കുകയും വേണം. അല്ലാതെ, ഇത്തിൾ കണ്ണികൾ പോലെ ജീവിച്ചാൽ മദറും അച്ചനും ഒന്നുമാവില്ല) ഒക്കെ എന്നെ ഭ്രാന്തനായി തോന്നുന്നത്..

മകളെ ജനിപ്പിച്ച എനിക്ക് അവളെപ്രതി ഒരു നല്ല പദ്ധതിയുണ്ട്.  ഇല്ലാത്ത ദൈവങ്ങൾ അടക്കമുള്ള ആരുടേയും സഹായമില്ലാതെ നല്ലവനായി ജീവിക്കുന്ന ഞാൻ അവൾക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളോളം വരില്ല കണ്ണുണ്ടായിട്ടും അന്ധതയിൽ ജീവിക്കുന്ന നീയൊക്കെയും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക്‌.

അതല്ല, നീയൊക്കെയും പറയുന്ന ദൈവങ്ങളും, അല്ലാഹുമാരും, ഈശ്വരന്മാരും ഒക്കെയാണ് ശരിയെങ്കിൽ, മറ്റുള്ളവരുടെ കൈപ്പത്തിയും, തലയും വെട്ടുന്നതിനു മുൻപും, എൻറെ മകളെ പറുദീസയുടെയും ആദാമിൻറെയും ഹൗവ്വയുടെയും ഇല്ലാക്കഥകളും, അതുപോലെ ആരാനുണ്ടായ ഒരാളെ പരിശുദ്ധാത്മാവിൻറെ ഫലമാണെന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നതിന് മുൻപ്, നീയൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്ന ദൈവങ്ങൾ ഉണ്ടെന്നു തെളിയിക്കണം.

അതിൻറെ ആദ്യപടിയെന്നനിലയിൽ അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചത് എന്നുപറഞ്ഞ് ക്രിസ്ത്യാനികളെ ഒക്കെ തെരഞ്ഞുപിടിച്ചു ക്രൂരമായി കൊല്ലുന്ന സിറിയയിലെയും, ഇറാഖിലെയും അതുപോലെ ലോകമെമ്പാടുമുള്ള മുസ്ലിമുകളുടെ അടുത്തുചെന്ന് ആരാണ് ശരിക്കും ഇതൊക്കെയും സൃഷ്ടിച്ചതെന്ന് നിങ്ങളുടെയിടയിൽ ഒരു ധാരണ ഉണ്ടാക്കണം.

അങ്ങിനെയൊരു ധാരണയിൽ നിങ്ങൾ എത്തുന്നതുവരെ എൻറെ മകളെ പരസഹായം ഇല്ലാതെതന്നെ നല്ലവളായി എങ്ങിനെ ജീവിക്കാം എന്നു ഞാൻ തന്നെ പഠിപ്പിക്കട്ടെ. അതിനു തടസ്സം നിൽക്കരുതേ, എൻറെ എളിയൊരു അപേക്ഷയാണ്, കേട്ടോ മോനേ, ജോസഫ്‌ പണ്ടാരപറമ്പിലേ.

ഞാനത് ചെയ്യുമ്പോൾ, പള്ളിമുറിയിൽ കയറി വരുന്ന ഒരാളോട്, അതാരും ആവട്ടെ, ഒന്നിരിക്കുവാൻ പറയാനുള്ള എളിമ നീ പഠിക്ക്. അത് നിനക്ക് നന്മയേ വരുത്തൂ.

കൂടുതൽ വായനയ്ക്ക്:

നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ ചെയ്യുന്ന കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗുകളിൽ ഉണ്ട്:

http://seban15081969.blogspot.com/2015/06/blog-post_10.html
http://seban15081969.blogspot.com/2015/05/blog-post_26.html
http://seban15081969.blogspot.in/2015/05/blog-post_23.html
http://seban15081969.blogspot.com/2014/10/blog-post_10.html
http://seban15081969.blogspot.in/2014/10/blog-post_11.html
http://seban15081969.blogspot.com/2014/11/blog-post_17.html
http://seban15081969.blogspot.com/2015/01/blog-post_24.html
http://seban15081969.blogspot.com/2015/02/blog-post_19.html

എൻറെ ജീവിതത്തിലെ ഒരേട്‌ ഈ ബ്ലോഗിൽ ഉണ്ട്:

http://seban15081969.blogspot.in/2015/02/what-kejriwal-did-now-i-had-done-17.html
http://seban15081969.blogspot.com/2015/06/what-army-lady-officer-had-to-say-on-my.html

നിൻറെയൊക്കെ തലമണ്ടയിലേയ്ക്ക് കുറച്ചെങ്കിലും പ്രകാശം കടക്കാൻ ഈ ബ്ലോഗുകൾ വായിക്കുക:

http://seban15081969.blogspot.in/2015/03/blog-post.html
http://seban15081969.blogspot.in/2014/06/blog-post_5.html
http://seban15081969.blogspot.com/2014/06/blog-post_2412.html
http://seban15081969.blogspot.com/2014/07/blog-post.html
http://seban15081969.blogspot.com/2014/05/blog-post.html
http://seban15081969.blogspot.com/2014/03/i-have-that-dream.html
http://seban15081969.blogspot.in/2014/07/blog-post_31.html
http://seban15081969.blogspot.com/2014/08/blog-post_32.html
http://seban15081969.blogspot.in/2014/09/this-is-how-these-fucking-religions.html
http://seban15081969.blogspot.com/2014/08/blog-post_21.html
http://seban15081969.blogspot.in/2014/09/blog-post_19.html
http://seban15081969.blogspot.com/2014/11/blog-post.html
http://seban15081969.blogspot.com/2014/12/request-to-enact-law-to-end.html
http://seban15081969.blogspot.com/2015/01/blog-post_18.html
http://seban15081969.blogspot.com/2015/01/blog-post_28.html
http://seban15081969.blogspot.com/2015/05/blog-post_29.html
http://seban15081969.blogspot.com/2015/06/blog-post_28.html
http://seban15081969.blogspot.com/2014/10/gandhi-and-his-thoughts-are-not-ultimate.html
http://seban15081969.blogspot.in/2014/03/blog-post_18.html
http://seban15081969.blogspot.in/2014/03/a-pathfinder-to-world-of-peace-and.html
http://seban15081969.blogspot.com/2014/06/make-existing-religions-irrelevant-for.html

പതിനാറു വയസുകാരിയായ ഒരു പെൺകുട്ടിയെ ഒരു വൈദികൻ ഗര്ഭിണിയാക്കിയതുമായി ബന്ധപ്പെട്ട ശാലോമിൽ വന്ന വാർത്തയിലെ ഒരു ഭാഗമാണിത്.