Friday 17 October 2014

You must ensure justice to me first, Mr.Prime Minister

Mr.Modi, VK Singh became a general not because he was valiant but because he was a sycophant. He did nothing to curb corruption, malpractices and even slavery rampant in the Army but kept silent through out his career and did everything to climb higher up in the order. Now you made him a Union Minister.

I, a sapper, was dismissed from the Army and was put in prison for 6 months not because I committed any crime but because I fought against corruption rampant in the Army.

You cannot imagine the kind of loss, sufferings and pain I had experienced since then. I was thrown out from the Army in 1997 and since then I have been knocking the doors of all authorities in India but in vain.

While in prison, one Army personnel visited me and told me that he saw a Living God in me. That is the kind of people in India, we, blind worshipers, see Gods not good human beings.

Later I went on hunger strike and the parish priest who visited me advised me, "In this unjust world, you should compromise for survival. Can we all become Jesus Christs?". He said so because he loved me. But it shows the level of hypocrisy all these fucking believers, including you, have. You all worship all fucking non existing Gods but will not put an effort to become good human beings.

You must know what Subhash Chandra Bose, the founder of the Indian Army once said, "Not injustice but suffering injustice silently is a greater crime". If so, all including you are criminals.

Interestingly I was detained before sent to civil prison in the same cell in Fort William Calcutta where Britishers had kept Subhash Chandra Bose captive during freedom struggle. Ironically, we both were denied justice thereafter.

If you believe in democracy, you must ensure justice to me first, Mr.Modi.

I emphatically say your, being an elected representative and the Prime Minister, responsibility is not to ensure justice to all but to ensure justice and maximum welfare to those who are righteous. When you do this without fail, people will try to be more and more responsible and righteous and that is what is required. That is the kind of change needed in this otherwise unjust and lawless society.

https://www.facebook.com/narendramodi/photos/a.10150164299700165.421791.177526890164/10154796966990165/?type=1&theater




Thursday 16 October 2014

നമ്പർ 6098/2014: മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ കംപ്ലൈന്റ്റ്‌ സെല്ലിൽ ഞാൻ കൊടുത്ത പരാതി

My complaint was closed saying that I used abusive language. Here is a new Complaint using polite language. Let me see what action they will take on this one.

Docket No: 6199/2014

Respected Chief Minister,

With due respect and humble submission, I submit the following few lines for your kind consideration and favorable action please.

First of all, please accept my apologies for using abusive language in my previous complaints.

Please find attached a news item regarding my 6 months imprisonment and dismissal from the Army. The 'crime' on ground was raising my voice against corruption rampant in the Army. The charges leveled against me was communicating directly with the President of India, thereby violating the channel of correspondence.

I communicated with the President, the supreme commandant of Armed Forces, only when the officers, who were the real culprits, responsible for taking action on my complaint started harassing me and put my life in danger. What I did then was not an offense or crime, I strongly believe every responsible citizen in any country must do the same because fighting against social evils such as corruption, malpractices, discrimination etc. are everyone's responsibility. If we all had shoulder that responsibility, our country would have been free of corruption and that way prosperous.

In fact, what I deserve is not punishment but appreciation for my relentless effort to curb corruption rampant everywhere.

Sir, I am denied justice since then.

Please ensure justice to me.

Here are additional details:

Ref: 6098/2014 My Army Number: 6390340L My files are with Advocate Sathyanathan who is based in Ernakulam. His contact details are given below: Mobile No: 9446208045 Email: adv.sanathan@gmail.com, sathyanathan_vadakkedath@yahoo.co.in

Thanking you in anticipation.

Yours sincerely,
Sebastian Thomas



മുഖ്യമന്ത്രിക്ക്,

കഴിഞ്ഞ വർഷം (2013) ഡിസംബറിൽ കണ്ണൂരിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ ഞാൻ മൂന്ന് പരാതികൾ നൽകിയിരുന്നു. അതിൽ ഒന്ന് ഞങ്ങളുടെ നാട്ടിലുള്ള റോഡ്‌ ടാറിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിനായി 50 ലക്ഷം വിവിധ ഫണ്ടുകളിൽ നിന്നുമായി അനുവദിച്ചതായി അറിഞ്ഞു. താമസിച്ചാണെങ്കിലും (പതിറ്റാണ്ടുകൾക്ക് മുൻപേ ചെയ്യേണ്ട കാര്യം ആയിരുന്നു അത്‌) ഫണ്ട്‌ അനുവദിച്ചതിന് നന്ദി.

മറ്റൊരു പരാതി, അഴിമതിക്കെതിരെ ശബ്ദമുയർത്തിയെന്ന കാരണത്താൽ എന്നെ പട്ടാളത്തിൽ നിന്നും പിരിച്ചുവിടുകയും, ആറുമാസം ജയിലിൽ അടക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് (അതെക്കുറിച്ച് വന്ന വാർത്ത ഇതോടൊപ്പം ചേർക്കുന്നു). അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരണം എന്ന ആവശ്യം ഞാൻ ഉന്നയിച്ചിരുന്നു.

പിന്നെ സർക്കാർ മാറി, പ്രതിരോധമന്ത്രി മാറി, പക്ഷെ ആ പരാതിയിന്മേൽ എന്തെങ്കിലും നടപടി എടുത്തതായി ഇതുവരെയും ഒന്നും കേട്ടില്ല. ഞാൻ എന്താ നീതിക്ക് അർഹൻ അല്ലേ?

പിന്നീട് എത്ര അഴിമതിക്കഥകൾ ആണ് പുറത്തു വന്നത്. ഇനിയും എത്രയോ വരാനിരിക്കുന്നു. ശവപ്പെട്ടിയിൽ പോലും കയ്യിട്ടുവാരി മക്കളെ തീറ്റിയവർ ആണ് തലപ്പത്ത് ഇരിക്കുന്നത്.

ഇനി മറ്റൊരു കാര്യം, സോളാർ തട്ടിപ്പും, സരിതയുമായി ബന്ധപ്പെട്ട് ഒരുപാട് കോലാഹലങ്ങൾ നടക്കുന്നു. അതിൽ എന്നെ അതിശയിപ്പിക്കുന്നതരത്തിലുള്ള താങ്കളുടെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച്ച ചൂണ്ടിക്കാണിക്കട്ടെ.

ഇതുമായി ബന്ധപ്പെട്ട് സരിത അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ ഒരു പരാതി കൊടുത്തിരുന്നു. ആ പരാതിയുടെ നാലാം പേജു് ഇതോടൊപ്പം ചേർക്കുന്നു. അതിൽ അബ്ദുള്ളക്കുട്ടി സരിതയെ മസ്ക്കറ്റ് ഹോട്ടലിലേയ്ക്ക് ക്ഷണിക്കുകയും, സരിത അവിടെ പോവുകയും, അവിടെ വച്ച്‌ അവർ ബന്ധപ്പെടുകയും ചെയ്തു എന്നു പറയുന്നു.

അവർ ബന്ധപ്പെട്ടതോ, അബ്ദുള്ളക്കുട്ടി സരിതയെ ആക്രമിക്കുകയാണോ ചെയ്തത് എന്നതൊന്നുമല്ല എൻറെ വിഷയം. അതെക്കുറിച്ചുള്ള എൻറെ അഭിപ്രായം ഈ ബ്ലോഗിൽ  ഉണ്ട് (http://seban15081969.blogspot.ae/2014/10/blog-post_13.html)

പട്ടാളത്തിൽ നിന്നും പിരിച്ചു വിടപ്പെട്ടതിനു ശേഷവും, ഞാൻ ജോലി ചെയ്ത് അതിൽ നിന്നും വരുമാന നികുതി അടക്കുന്നുണ്ട്. അതുപോലെ, ഞാൻ വാങ്ങുന്ന ഓരോ സാധനങ്ങൾക്കും അതുപോലെ നാനാവിധ കാര്യങ്ങൾക്കുമായി നികുതി അടച്ചുകൊണ്ടേയിരിക്കുന്നു. അതുപോലെ തെണ്ടി ജീവിക്കുന്നവർവരെ, ഇങ്ങിനെ വാറ്റ്, വിൽപ്പന നികുതി, വീട്ടുകരം, ഭൂനികുതി അങ്ങിനെ നാനാവിധ നികുതികൾ അടച്ചു കൊണ്ടിരിക്കുന്നു. അത് ഞങ്ങൾ കൊടുക്കുന്നത്, അത് ചെലവഴിച്ചു ഒരു ജനപ്രതിനിധിക്ക് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ച് കേളീവിലാസം നടത്താനാണോ കഴുവേറീടെമോനെ?

ഞാൻ, ഒരു നീതിമാൻ, പതിനേഴു വർഷമായി നീതി കിട്ടാതെ ഒരു ഭിക്ഷക്കാരനെപ്പോലെ നിൻറെയൊക്കെ വാതിലിൽ മുട്ടുന്നു. പക്ഷെ നിനക്കൊക്കെ ചുറ്റും, തെമ്മാടിത്തരങ്ങൾ കാണിച്ചു ആളുകൾ വിലസുന്നു.

നീയോ, ആന്റണിയോ ഒന്നും അഴിമതി ചെയ്തില്ലെങ്കിലും എന്തു പ്രയോജനം ആണെടാ പുല്ലേ?

എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിക്കെതിരെ, അതുപോലെ സർക്കാർ ചിലവിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പെണ്ണുങ്ങളുടെ ചൂര് പറ്റി കിടന്ന "ജനസേവകർ"ക്കെതിരെ ഇതുവരെ നടപടി എടുത്തില്ല? അതോ നീയും ഈ വയസ്സാം കാലത്തും ഇതൊക്കെ കേട്ട് ആസകലം തരിച്ചിരിക്കുകയാണോ?

എന്തു കൊണ്ടാണ് എൻറെ പരാതിക്ക് ഇതുവരെ മറുപടി തരാതിരുന്നത്? അതോ ഞാൻ നൽകിയ പരാതി കണ്ടില്ലെന്നുണ്ടോ? അങ്ങിനെയെങ്കിൽ, നിൻറെ ചുറ്റും കറങ്ങുന്ന പേർസണൽ സ്റ്റാഫിനോടാണ്‌ ഇനി പറയാൻ ഉള്ളത്. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഞാൻ അയച്ചത്. പരട്ടനാറികളെ, നിനക്കൊക്കെ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവൻ ക്രൂശിക്കപ്പെടുമ്പോൾ ഉള്ള വേദന അറിയാമോടാ?

കഴുവേറീടെ മക്കളെ, ഇതൊന്നും ചവറ്റു കുട്ടയിൽ ഇടാനല്ല ഞാൻ അയച്ചത്. എനിക്കിപ്പോഴും വിശ്വാസം ഉണ്ട്, എകെ ആന്റണിയോ, അല്ലെങ്കിൽ ഉമ്മൻ ചാണ്ടി തന്നെയോ ഇതേക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഇതിന്മേൽ നടപടി എടുക്കുമായിരുന്നു എന്ന്‌. കാലുതിരുമ്മി ജീവിക്കുന്ന നിന്നെപ്പോലെയുള്ള ഏറാൻ മൂളികൾക്ക് തന്തക്കുപിറക്കായ്ക കാണിക്കാനുള്ള സംവിധാനം അല്ലെടാ മുഖ്യമന്ത്രിയുടെ ഓഫീസും, ജനാധിപത്യവും.

ജയിൽ ശിക്ഷയും കഴിഞ്ഞ് നാട്ടിൽ മടങ്ങി എത്തിയപ്പോൾ എനിക്ക് 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞ് തെണ്ടി നടക്കുന്നവൻ' എന്ന ലേബൽ വീണു. പെണ്ണ് ചോദിച്ചു ചെന്നപ്പോൾ പെണ്ണിൻറെ മാതാപിതാക്കൾ എന്നെ പരിഹസിച്ച് ആട്ടിപ്പായിച്ചു. വയസ്സ് മുപ്പതു കടന്നിട്ടും വാണമടി ആയിരുന്നു അന്നും ശരണം.

പിന്നെ ഒരുവൾ ഭാര്യയായി എൻറെ ജീവിതത്തിൽ വന്നു. ഇപ്പോൾ 11 വർഷം ആയി, എന്നിട്ടും ഒരു വർഷം പോലും ഞങ്ങൾ ഒന്നിച്ചു ജീവിച്ചിട്ടില്ല. വീട് പണി തീർന്നില്ല, ജോലിയുമായി ഊര് ചുറ്റുന്നതിനാൽ  ഭാര്യയുടെ കൂടെ കിടക്കാൻ പോലും പറ്റാതെ, വാണമടിതന്നെ ഇന്നും ശരണം. അലക്കൊഴിഞ്ഞു പെണ്ണുകെട്ടു നടക്കില്ല എന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ പെണ്ണുണ്ട്, പക്ഷെ ഉത്തരവാദിത്തങ്ങൾ തീർന്നിട്ട് കൂടെക്കിടക്കാൻ നേരമില്ല. പക്ഷെ ഇവിടുത്തെ ജനസേവകർക്ക് അതിനേ നേരമുള്ളു.

ഇതിലൊന്നും തൃപ്തി ആകാതെ ഭാര്യ എന്നെ നാഴികക്ക് നാൽപതു വട്ടവും വട്ടൻ എന്നു വിളിക്കുന്നു. അവൾക്കു ളോഹയും ഇട്ടു നടന്നു കുമ്പസാരത്തിൽ തെറ്റ് ഏറ്റുപറയുന്ന പെണ്‍കുഞ്ഞാടുകളെയും പിഞ്ചുകുട്ടികളെവരെയും കളിക്കുന്ന അച്ചൻമാരെയും, മെയ്യനങ്ങാതെ ശരീരം തുടുപ്പിച്ച് മറ്റുള്ളവരെ പിടുങ്ങി ജീവിക്കുന്നവരെയും ആണിഷ്ടം.

പക്ഷെ ഞാനാണ് വിഡ്ഢി, കാരണം ഞാനും വളഞ്ഞ വഴികളിലൂടെയും, പിടിച്ചുപറിച്ചും ഒക്കെ സമ്പാദിച്ചു ഭാര്യക്ക് ഇട്ടുമൂടാൻ സ്വർണ്ണാഭരണങ്ങളും ഒക്കെ മേടിച്ചുകൊടുത്തിരുന്നെങ്കിൽ അവൾ എന്നെ ഈ വട്ടനെന്ന വിളി നിർത്തിയേനെ. പക്ഷെ ഞാൻ അങ്ങിനെ അല്ലല്ലോ, ഒരിക്കലും നന്നാവാത്ത വട്ടൻ.

ഇങ്ങിനെ 45 കഴിഞ്ഞിട്ടും, സത്യസന്ധമായി നിരന്തരം അദ്ധ്വാനിച്ചു ജീവിക്കുന്ന ഞാൻ ഇന്നും വാണമടിയെ ശരണം പ്രാപിക്കുമ്പോൾ, ഇവിടെ ചിലർ എന്നെപ്പോലെ ഉള്ളവർ വിയർപ്പൊഴുക്കി ഉണ്ടാക്കി അതിൽ നിന്നും നൽകിയ നികുതിപ്പണം ചെലവഴിച്ച് പഞ്ചനക്ഷത്രഹോട്ടലുകളിൽ കേളീവിലാസമാടി നടക്കുന്നു.

ഞാൻ എൻറെ കേസുമായി കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ അവിടെ പോയി കേസ് നടത്തണം എന്നു ഓട്ടക്കീശയുമായി നടന്ന എന്നോട് പറഞ്ഞു.

പക്ഷെ ആയിരക്കണക്കിന് കോടിയുടെ അനധികൃത സ്വത്തു സമ്പാദനം നടത്തിയ ജയലളിത അങ്ങിനെ സമ്പാദിച്ചതിൽ നിന്നും കോടികൾ കൊടുത്തപ്പോൾ മറ്റാരുമല്ല സാക്ഷാൽ രാം ജെത്മലാനി അവൾക്കു വേണ്ടി കോടതിയിൽ ഹാജരായി. അയാളെ കണ്ടപ്പോൾ ജഡ്ജിയുടെ അണ്ടി താണു, അവൾക്കു ജാമ്യവും കിട്ടി.

അങ്ങിനെ കട്ടുമുടിച്ച അവൾക്കുവേണ്ടി ചാകാൻ തയ്യാറുള്ളവരെപ്പോലുള്ള വിവരം കെട്ടവരാണ് നിന്നെയൊക്കെ തെരഞ്ഞെടുത്തു വിട്ടിരിക്കുന്നത് എന്നത് നിങ്ങൾ തന്നെ ഒന്ന് ഓർത്തിരുന്നാൽ നന്ന്..

നിൻറെയൊക്കെ അമ്മേടങ്ങത്തെ വിശ്വാസവും, ജനസേവനവും, ജനാധിപത്യവും, നീതിന്യായവ്യവസ്ഥയും.

ഞാൻ തെറി പറയുന്നു എന്നാണു പലർക്കും പരാതി. നേരിൻറെ വഴിയിലൂടെ സഞ്ചരിക്കുന്ന എന്നെ പരിഹസിച്ച് വട്ടൻ എന്നു വിളിച്ചിട്ട്, തെമ്മാടിത്തരം കാണിച്ചു നടക്കുന്നവരെയെല്ലാം പിന്നെ തെറി പറയാതെ, കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണോ?

നാറികളെ നാട് നന്നാവണമെങ്കിൽ നാട്ടാർക്കെല്ലാം ക്ഷേമമല്ല. മറിച്ച് നേരിലും നെറിയിലും ജീവിക്കുന്നവർക്ക് സമ്പൂർണ്ണ സുരക്ഷയും, പരമാവധി ക്ഷേമവും ഉറപ്പാക്കണം.അപ്പോഴാണ്‌ ജനങ്ങളിൽ നന്നായി ജീവിക്കണം എന്ന തോന്നൽ വരിക. അല്ലാതെ അങ്ങിനെയുള്ളവരെ ക്രൂശിച്ചിട്ട്‌, ഖജനാവ് കാലിയാക്കി തെമ്മാടിത്തരം കാണിച്ചു നടക്കുന്നവരെ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വേണ്ടി സംരക്ഷിച്ചുകൊണ്ടിരുന്നാൽ ജനാധിപത്യം ആവില്ലെടോ. നീ എത്ര സത്യസന്ധൻ ആയിരുന്നാലും, നല്ല ഭരണാധികാരിയും ആവില്ല..

ഈ പരാതി വായിക്കുന്നത്  ആരായാലും, ഈ പരാതി നിർബന്ധമായും ഉമ്മൻ ചാണ്ടിയെ, അതായത് കേരള മുഖ്യമന്ത്രിയെ, കാണിച്ചിരിക്കണം.

ഒന്നും രണ്ടുമല്ലെടാ, പതിനേഴു വർഷമായി ഞാൻ നീതിക്കായി തെണ്ടുന്നു. പതിനഞ്ചു വർഷം മുൻപ്, ഇതിൻറെ പേരിൽ പത്തു ദിവസം നിരാഹാരം കിടന്നിട്ട് അന്നത്തെ കണ്ണൂർ എംപി ആയിരുന്ന മുല്ലപ്പള്ളി തന്തക്കുപിറക്കാത്ത രാമചന്ദ്രന് അന്നത്തെ പ്രധിരോധമന്ത്രിക്കു കൊടുക്കാൻ എന്ന് പറഞ്ഞ് പരാതി കൊടുത്തിട്ട് അവനും അതു കൊണ്ടുപോയി ചവറ്റു കുട്ടയിൽ ഇട്ടു. മുരളീധരൻറെയും, രാഹുലിൻറെയും ഒക്കെ ആസനം തിരുമ്മാൻ മാത്രമായി ജന്മമെടുത്തവൻ. ഇവനൊക്കെയാണ് കേന്ദ്രമന്ത്രി ആയിരുന്നത്.  

ഉമ്മൻ ചാണ്ടീ, സർക്കാർ ചെലവിൽ കളിച്ചു നടന്ന അബ്ദുള്ളക്കുട്ടിയെ പിടിച്ച് അകത്തിടണം. ചുരുങ്ങിയത് ഒരു ആറ് മാസത്തേയ്ക്കെങ്കിലും. എന്നിട്ട് എൻറെ വിഷയം ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തി, എനിക്ക് നീതി ഉറപ്പാക്കണം.

അതൊരു ഔദാര്യം അല്ല, എൻറെ അവകാശം ആണ്.

എൻറെ അവകാശമായ ആ നീതി ഉറപ്പാക്കുമ്പോൾ. ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്കു തരേണ്ട ബഹുമാനം ഞാൻ തരാം.

സെബാസ്റ്റ്യൻ തോമസ്
ചെറുകാനം വീട്,
ചെറുപാറ,
തിമിരി പിഓ,
കണ്ണൂർ, കേരള - 670 581






Tuesday 14 October 2014

Who deserves appreciation, this woman or Shiv Nadar, a blllionnaire?



Unlike the so-called business corporate bosses and magnets, she follows business ethics.

No hidden cost, no hidden agenda. As there is complete freedom to choose, complete customer satisfaction guaranteed,

She is physically fit even in her eighties.

Most importantly, she is not playing with environment and therefore, you and coming generations will not suffer due to her way of life. But your lifestyle is creating troubles to everyone.

If leaders like MMS and Modi had stopped pleasing business tycoons like Ambanies and Adanies and started treating everyone impartially, her life would have been even better.

She deserves a Munna Bhai MBBS style JAADOO KA JHAPPI.

Now here is another story. What Shiv Nadar, one of the billionaires in India, is doing. He is a billionaire but still just like a dog, he licks even from the ocean.

While working in HCL, I sent him the letter below to him while in UK and the very next day I lost that assignment and had to fly back to India.

From: Sebastian Thomas
Sent: Tuesday, June 15, 2010 6:40 PM
To: Shiv Nadar, HCLT Corp
Cc: Vineet Nayar, HCL Tech
Subject: FW: 'Walk the Talk' at KNMA on Friday, 18 June 2010

Hi Shiv,

May I know who has given you the permission to set up a family owned museum like this in SEZ?

In various parts of India, people are struggling to survive and embrace Naxalism and the government is using state force to suppress them.

Here you are blatantly misusing the relaxation the government provided to you for running your business.

Please introspect and that introspection will lead you in taking corrective measures.

Sebastian Thomas
Cambridge Assessment
1 Hills Road, Cambridge, CB1 2EU
01223 55 8660
Mobile: 07553667194



Monday 13 October 2014

സരിതയുടെ (തുടയിലെ) അഞ്ചാം തിരുമുറിവ്

ഞാൻ ഈ വീഡിയോ ക്ലിപ്പ് ഒരു നൂറു തവണ എങ്കിലും നോക്കി. എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്‌, സരിത അബ്ദുള്ളക്കുട്ടിക്ക് എതിരെ കൊടുത്ത പരാതിയിൽ, അബ്ദുള്ളക്കുട്ടിയുടെ നഖം കൊണ്ട് തുട മുറിഞ്ഞു എന്ന് പറഞ്ഞിരുന്നു (പരാതിയുടെ അഞ്ചാം പേജ് ഇതോടൊപ്പം ചേർക്കുന്നു). അങ്ങിനെ ഒരു മുറിവ് അവിടെ ഉണ്ടോ എന്ന് ഞാൻ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അങ്ങിനെ സൂക്ഷിച്ചുനോക്കിയപ്പോൾ രോമങ്ങൾ എൻറെ മുഖത്ത് കൊണ്ടു, അപ്പോൾ യാദൃശ്ചികമായി മറ്റെന്തോ എൻറെ കണ്ണിൽ പെട്ടു എന്നുമാത്രം.

ഞാൻ ഇതെഴുതുന്നത്, സരിതയെയോ, അബ്ദുള്ളക്കുട്ടിയെയോ അപമാനിക്കാൻ അല്ല. മറിച്ച് ചില കാര്യങ്ങൾ പറയാൻ ആണ്.

ആദ്യം തന്നെ പറയട്ടെ, ഈ ക്ലിപ്പുകൾ പരസ്യപ്പെടുത്തിയതിനുശേഷം, കേരളത്തിലെ ചെറുപ്പക്കാർ ഉപയോഗിച്ച ക്ലോസറ്റുകൾ എല്ലാം ബന്ധിപ്പിച്ചിരുന്നെങ്കിൽ, ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകിയേനെ. അത്രയേ ഉള്ളൂ ഈ പാവം ആണുങ്ങൾ.

ഞാൻ ഇന്ന് എവിടെയൊക്കെ പോയോ, ഏതൊക്കെ മലയാളികളോട് സംസാരിച്ചോ, അവരെല്ലാം സരിതയുടെ മുലകളെക്കുറിച്ചും തുടകളെക്കുറിച്ചും ആണ് സംസാരിച്ചത്. അതിൽ അവിവാഹിതർ ഉണ്ട്, വിവാഹം കഴിഞ്ഞവർ ഉണ്ട്, ആദ്യ കുഞ്ഞുണ്ടായി ഒരു മാസം പോലും ആകാത്തവർ ഉണ്ട്, പ്രായമായവർ ഉണ്ട്.

അപ്പോൾ വാസ്തവം ഇതാകുമ്പോൾ, അവർ രണ്ടുപേരെ മാത്രം കുറ്റപ്പെടുത്തി പതിവ്രത ചമയുന്നതിൽപരം കപടത വേറെയില്ല.

ഇനി കാര്യത്തിലേയ്ക്ക് കടക്കട്ടെ. സരിതയും, സരിതാസംഭവങ്ങളും, സരിത കൊടുത്ത പരാതിയും എല്ലാം ഇവിടുത്തെ ഒരുപാട് പെണ്ണുങ്ങളുടെയും, അവർ ചെയ്യുന്നതിൻറെയും, അവർ കൊടുക്കുന്ന പരാതികളുടെയും പ്രതീകങ്ങൾ ആണ്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും, സ്ത്രീപീഡനത്തെക്കുറിച്ചും ഒരുപാട് കേൾക്കുകയും, സ്ത്രീകൾക്ക് അനുകൂലമായുള്ള ഒരുപാട് നിയമങ്ങൾ ഉള്ളതുമായ ഇവിടെ, ഇതേ കാരണങ്ങൾ കൊണ്ട് പുരുഷപീഡനത്തിന് വിധേയമാകുന്ന ഒരുപാട് ഹതഭാഗ്യർ ഉണ്ട്.

സ്ത്രീകൾ കപടനാട്യക്കാർ ആണ്. ഇപ്പോൾ എല്ലാവരും സരിതാ നായർ വൃത്തികെട്ടവൾ ആണെന്ന് പറയും. പക്ഷെ ബഹുഭൂരിപക്ഷം പെണ്ണുങ്ങളും അങ്ങിനെ തന്നെ.

സരിത പ്രശസ്തിക്കും, പണത്തിനും വേണ്ടി  ഇതൊക്കെ ചെയ്തു.

ചുറ്റും കൂടിയിരിക്കുന്ന ആണുങ്ങളുടെ ഇടയിലൂടെ യോനീദളങ്ങൾവരെ കാണത്തക്ക സ്വിംസ്യൂട്ട് ധരിച്ച് നടന്നു ലോകസുന്ദരി ആയ ഐശ്വര്യാ റായിയും പണത്തിനും പ്രശസ്തിക്കും ആണതൊക്കെ ചെയ്തത്.

ലക്ഷ്മിറായി സ്വർണ്ണക്കടയുടെ പരസ്യത്തിൽ ക്യാമറക്ക് പുറംതിരിഞ്ഞ് ചന്തികുലുക്കിക്കുലുക്കി രണ്ടു ദ്വാരത്തിലും സ്വർണ്ണബിസ്ക്കറ്റ് വച്ചതുപോലെ കവച്ചുകവച്ചു നടന്നതും അതിനുവേണ്ടി തന്നെ. തമിഴ് പടത്തിൽ അഭിനയിക്കുമ്പോൾ മാത്രം പുക്കിൾച്ചുഴി കാണിക്കുന്ന അമലാ പോളും, ക്യാമറയുടെ പരസ്യത്തിൽ ശരീരം മുഴുവൻ കാണിച്ച പ്രിയങ്കാ ചോപ്രയും, ഇന്ന് വിപണിയിൽ ഇറങ്ങിയ സോപ്പിൻറെ പരസ്യത്തിൽ ഇല്ലാത്ത മുലകൾ പെരുപ്പിച്ചു കാണിച്ചു, 'ഇതാണെൻറെ സൗന്ദര്യരഹസ്യം' എന്ന് പറയുന്ന കരീന കപൂറും, അതൊക്കെ ചെയ്തത് ഇപ്പറഞ്ഞതിനു തന്നെ.

ഷക്കീല പടങ്ങളിൽ മുഖവും അതിലേറെ മുലകളും തുടകളും കാണിക്കുന്ന ഷക്കീലമാരും, രേഷ്മമാരും (പാവങ്ങൾ, അവർ ചുരുങ്ങിയത് പതിവ്രതകൾ ചമയുന്നില്ല) ആഗ്രഹിക്കുന്നതും അല്പം പ്രശസ്തിയും പണവുമാണ്‌.

ഇനി ഇതിനൊക്കെ ശ്രമിച്ചിട്ടും അവസരം കിട്ടാതെ പോയിട്ട് ഹോട്ടൽ റൂമുകൾ കയറിയിറങ്ങി കിടന്നുകൊടുക്കുന്നതും പ്രശസ്തി ഇല്ലെങ്കിലും, അല്പം പണമെങ്കിലും കിട്ടട്ടെ എന്നു കരുതിയാണ്.

ഐപിഎല്ലിൽ പതിനായിരക്കണക്കിന് പേരുടെ മുൻപിൽ തുണിയില്ലാതെ ആടുന്ന തരുണീകളും ചെയ്യുന്നത് ഇതിനു വേണ്ടിത്തന്നെ.

ഇനി അങ്ങിനെ കാണിക്കാൻ പറ്റിയ ശരീരം ഇല്ലാത്തവർ, അതൊക്കെ ജീൻസിനും (പാവം ദാസേട്ടൻ), സാരിക്കും ഒക്കെ പിറകിൽ ഒളിപ്പിച്ച് തുള്ളിതുളുമ്പിച്ച്, മറ്റുള്ളവരെ ഭ്രമിപ്പിക്കാൻ ശ്രമിക്കും.

അതും ഇല്ലാത്തവർ, അവരുടെ അപകർഷതാബോധവും, ആത്മവിശ്വാസമില്ലായ്മയും, അസൂയയും, നിരാശയും, ദേഷ്യവും  സംസ്ക്കാരമെന്ന കവചത്തിൽ ഒളിപ്പിച്ച്, സരിതാ നായരെയും ഒക്കെ തേവിടിശി എന്ന് വിളിച്ചു തൃപ്തി അടയും.

പക്ഷെ അപ്പോഴും, ഇവരൊക്കെയും ആണുങ്ങൾ ആരെങ്കിലും ഒന്ന് നോക്കിയാൽ, "നിനക്ക് അമ്മയും പെങ്ങൾമാരും ഒന്നുമില്ലേടാ പട്ടീ" എന്ന് ചോദിക്കും.

ഇതാണ് സ്ത്രീകളുടെ സംസ്ക്കാരം, നിങ്ങൾ ഇതിൽ ഏതു ഗണത്തിൽ പെടുന്നു എന്ന് തിരിച്ചറിയേണ്ട കാര്യം മാത്രമേ ഉള്ളൂ.

അതിൽനിന്നൊക്കെ മാറി മനുഷ്യർ വളരണം എന്നു പറയുമ്പോൾ എനിക്ക് വട്ടാണെന്ന് പറയും.

സരിതേ, ഇതൊക്കെ കഴിഞ്ഞും എൻറെ കുഞ്ഞിനു ജന്മം കൊടുക്കാൻ തയ്യാറാണെങ്കിൽ, നിനക്ക് എൻറെ ജീവിതത്തിലേയ്ക്ക് സ്വാഗതം. കാരണം അങ്ങിനെ കുട്ടികളെ ഉണ്ടാക്കി ജീവൻ നിലനിർത്തുക എന്നതിൽ കവിഞ്ഞ ദൗത്യമൊന്നും നമ്മുടെ ജീവിതത്തിൽ ഇല്ല.

അവസാനമായി എനിക്ക് അബ്ദുള്ളക്കുട്ടിയുടെ ബീവിയോടാണ് പറയാൻ ഉള്ളത്. സരിതാ എപ്പിസോടിൻറെ പേരിൽ, ഇക്കാനെ വെറുക്കേണ്ട കേട്ടോ. ഇതൊക്കെ ഒന്നാഗ്രഹിക്കാത്തതും, അവസരം കിട്ടിയാൽ ഒന്ന് കളിക്കാത്തതുമായ ഒരാണുങ്ങളും ഈ ഭൂമിമലയാളത്തിൽ ഇല്ല. അതൊരു പുരുഷലക്ഷണം ആണെന്ന് കൂട്ടിക്കോളൂ.













Saturday 11 October 2014

ഭാര്യ പറയുന്നു, ആണുങ്ങൾക്ക് അല്പം വയർ ഉള്ളതാണ് നല്ലതെന്ന്. അതില്ലാത്ത ഞാനെന്തു ചെയ്യും?

സംസാരത്തിനിടയിൽ ഒരിക്കൽ എൻറെ ഭാര്യ എന്നോട് പറഞ്ഞു, "ആണുങ്ങൾക്ക് ഇത്തിരി വയർ ഉള്ളതാണ് നല്ലത്" എന്ന്.

അങ്ങിനെ പറയാൻ എനിക്കറിയാവുന്ന രണ്ടു കാരണങ്ങൾ ആണുള്ളത്.

1) അവൾ എൻറെ ജീവിതത്തിൽ വന്നപ്പോൾ തന്നെ ഒന്നു പ്രസവിച്ച സ്ത്രീയുടെ മാതിരി വയർ ഉണ്ടായിരുന്നു. ശരീരം അനങ്ങാതെ, നടക്കുക പോലും കുറവാണ്, മേദസ്സ് കയറ്റി നിർജ്ജീവമായ ശരീരവുമായി നടക്കുന്ന അവൾക്ക് അവൾക്ക് യോജിച്ച ശരീരമുള്ള ആണിനെ ഇഷ്ടപ്പെട്ടാൽ തെറ്റു പറയാൻ പറ്റില്ല.

കുറെയൊക്കെ നടക്കുകയെങ്കിലും ചെയ്ത്, ശരീരം സൂക്ഷിക്കാനും, അല്ലെങ്കിൽ പ്രായമാകുമ്പോൾ നരകിക്കും എന്നും പറഞ്ഞപ്പോൾ എനിക്ക് വട്ടാണെന്ന് അവൾ പറയുന്നു.

ഇതൊക്കെയാണെങ്കിലും, ഞങ്ങൾ ബന്ധപ്പെട്ടപ്പോഴൊക്കെ ഞാൻ വളരെ കഷ്ടപ്പെട്ട് ആ നിര്ജ്ജീവശരീരമുള്ള അവളുടെ വായിൽ നിന്നും 'ഇനി വയ്യേ നിർത്തോ' എന്ന് പറഞ്ഞ് അവൾ തുടകൾ ഇറുക്കി പിടിക്കാതെ ഒരിക്കലും ഞങ്ങളുടെ ലൈംഗിക ബന്ധപ്പെടലുകൾ അവസാനിച്ചിട്ടില്ല. കാരണം സെക്സ് ആണുങ്ങൾക്ക് മാത്രം സുഖിക്കാൻ ഉള്ളതല്ലെന്ന് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. അങ്ങിനെ ബന്ധപ്പെട്ടത് വളരെ കുറവാണെന്ന് മാത്രം, കാരണം എനിക്കവളിൽ താല്പര്യം തോന്നാത്ത ഒരുപാട് കാര്യങ്ങൾ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ, അതെല്ലാം വളരെ കുറവാണ് നടന്നിട്ടുള്ളത്.

2) അവളുടെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിക്ക് വയർ ഉണ്ട്. അപ്പോൾ അവളുടെ ഭർത്താവിനും വയർ ഉണ്ടാവണം എന്നാഗ്രഹിക്കുന്നതിൽ തെറ്റില്ല.

പക്ഷെ ഈ ആഗ്രഹങ്ങൾക്കിടയിൽ ഞാൻ പെട്ടു. ഞാൻ നന്നായി നടക്കുകയും, ശരീരം അനങ്ങുകയും ചെയ്യുന്നതിനാൽ, എനിക്ക് വയറില്ല. അവളുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഉദ്ദേശവും ഇല്ല. പക്ഷെ നല്ല കരുത്തുള്ള, വളരെ ആക്റ്റീവ് ആയ ശരീരം ഉണ്ട്.

അപ്പോൾ കുഴപ്പമായി. അവൾക്ക് വയറുള്ള ആളെ വേണം തൃപ്തി വരാൻ. എനിക്കാണെങ്കിൽ അവളുടെ മേദസ്സ് കയറിയ ശരീരത്തിൽ നിന്നും ഒരിക്കലും തൃപ്തി വന്നിട്ടുമില്ല.

ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്, അവൾക്ക് ഒരിക്കലെങ്കിലും സുരേഷ് ഗോപിയുടെ വയറുള്ള ശരീരത്തിനു കീഴിലും, സുരേഷ് ഗോപിയുടെ ഭാര്യ വയറില്ലാത്ത എൻറെ കീഴിലും കിടന്നിട്ട് തമ്മിൽ ഭേദം ആരാണെന്ന് രണ്ടുപേരും കൂടി ഇരുന്നു ചർച്ച ചെയ്തു തീരുമാനിക്കട്ടെ എന്നാണ്.

കേരളത്തിൻറെ ഒരു സൗന്ദര്യ സങ്കൽപ്പം! വയറും ചാടിച്ചു നടക്കുന്ന മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ഒക്കെയാണ് ലക്ഷണമൊത്ത  പുരുഷകേസരിമാർ.

അവളും, എൻറെ ബ്ലോഗുകൾ വായിച്ചിട്ട് മറ്റു പലരും കുടുംബ രഹസ്യങ്ങൾ പുറത്തു പറയരുതെന്ന് എന്നോട് പറയുന്നു. എനിക്കതിൽ താല്പര്യം ഇല്ലതാനും. പക്ഷെ ഞാൻ എന്തു ചെയ്യണം, ജീവിതകാലം മുഴുവൻ ആണും പെണ്ണും കെട്ട് ജീവിക്കണോ?

വിവരം തൊട്ടുതേച്ചിട്ടില്ലാത്ത, ജീവിതത്തിൻറെ ബാലപാഠം പോലുമറിയാതെ, ദുർമേദസ്സിനു മുകളിൽ മേയ്ക്ക്അപ്പും ചെയ്ത്, ശരീരം മുഴുവൻ സ്വർണ്ണക്കട തന്നെ തൂക്കി, ഒള്ള ഫാഷൻ തുണികളെല്ലാം വാരിച്ചുറ്റി നടക്കുന്ന, എന്നിട്ട് സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിക്കുന്ന കേരളത്തിലെ കൂത്തിച്ചി സ്ത്രീകൾ.

ഒരു തെരുവ് പട്ടിയായി ജനിച്ചിരുന്നെങ്കിൽ.

വാൽക്കഷണം: ഇതൊന്നും പോരാഞ്ഞിട്ട്, മകൾക്ക് ഇഷ്ടം പോലെ ഓടിച്ചാടി നടക്കാൻ സൗകര്യമുള്ള പറമ്പും, തിന്നാൻ ഒരു രാസവളവും മരുന്നും ചേരാത്ത പഴവർഗ്ഗങ്ങളും ഉള്ള പറമ്പുള്ള തറവാട്ടുവീട്ടിൽ നിന്നും ഇറങ്ങി വാടക റൂമിൽ താമസിച്ച് കൊച്ചിന് ബോണ്‍വിറ്റ വാങ്ങിക്കൊടുത്ത് ഇറച്ചിക്കോഴിയെപ്പോലെ വളർത്തുകയാണ്, അതും ആ കുഞ്ഞിൻറെ ഇഷ്ടത്തിന് എതിരായി. 

Friday 10 October 2014

ഭാര്യക്ക് അയച്ച കത്ത്: വീണ്ടും ചില വിഷമിപ്പിക്കുന്ന വീട്ടുകാര്യങ്ങൾ

ഷെല്ല,

തന്നിഷ്ടപ്രകാരം ഇറങ്ങി പോയ നീ, അതിനുശേഷം ചെയ്യുന്നതും പറയുന്നതും എല്ലാം  നിൻറെ വീട്ടുകാരുമായും, മറ്റ് നീ കരുതുന്ന വേണ്ടപ്പെട്ടവരുമായും ചർച്ച ചെയ്ത് അത് ശരിയോ എന്ന് സ്വയം വിലയിരുത്തണം.

നീ അയച്ച ഇമെയിലുകളും ഞാൻ അതിനു തന്ന മറുപടിയും എല്ലാം ഇപ്പോഴും കയ്യിൽ കാണുമല്ലോ..

വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാൻ ആണ് ഇതെഴുതുന്നത്.

ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്. അതിൽ ആരെങ്കിലും പുറത്തു പോകുമ്പോൾ എവിടെ പോകുന്നു എന്ന് റൂമിൽ ഉള്ളവരോട് പറഞ്ഞിട്ട് പോകുന്നു. എല്ലാവരുടെയും സുരക്ഷയ്ക്ക് അതാണ്‌ ശരി. നീ പോകുന്നതിന് നിൻറെതായ കാരണങ്ങൾ ഉണ്ടാവാം, പക്ഷെ അത് വീട്ടിൽ ഇരിക്കുന്നവരോട് പറഞ്ഞില്ലെങ്കിൽ അത് നിൻറെ വിവരമില്ലായ്മയെന്നു മാത്രമല്ല, നീ മറ്റുള്ളവർക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുന്നില്ല എന്നുമാണ് അർത്ഥം.

നീ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുകെ ഇന്റർവ്യൂ, ഇംഗ്ലീഷ് ടെസ്റ്റ്‌, ഡ്രൈവിംഗ് ടെസ്റ്റ്‌ അങ്ങിനെ നൂറുകണക്കിന് കാര്യങ്ങൾ. എന്നിട്ടും നിന്നിൽ കവിഞ്ഞു ആരും ഇല്ലെന്നു നീ കരുതുന്നു. ഞാൻ സഹായിക്കാൻ ഒരുങ്ങിയപ്പോൾ ഒക്കെ, എന്നെയാരും പഠിപ്പിക്കേണ്ട, നിങ്ങൾക്ക് വട്ടാണ് എന്ന് നീ പറഞ്ഞു. ഞാനീ പറയുന്നത് നീ ഒരിക്കലും മനസ്സിലാക്കാനോ അംഗീകരിക്കാനോ പോകുന്നില്ല, അവിടെയാണ് പരാജയവും.

കാനഡയിൽ നിന്നെ കൊണ്ടു പോയി രണ്ടു വർഷത്തേയ്ക്കുള്ള വർക്ക്‌ പെർമിറ്റ്‌ ഞാൻ എടുത്തു തന്നു. എങ്ങിനെയും അവിടെ പിടിച്ചു നില്ക്കാൻ നോക്കാതെ, വിമാനത്തിൽ വച്ച് ടോഫീ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു കൊച്ചിനെയും എടുത്തു കൊണ്ടു നീ മടങ്ങി. അതും എനിക്കെതിരെ ഏറ്റവും വലിയ സ്റ്റെപ് ഞാൻ അറിയാതെ എടുത്തിട്ട്. എനിക്ക് വട്ടാണെന്നും, നിനക്ക് സംരക്ഷണം വേണമെന്നും പറഞ്ഞ് അവിടുത്തെ ഏതോ സ്ഥാപനത്തിന് നീ അയച്ച കത്ത് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. അതിലെ വട്ടനെന്ന വിളി പോകട്ടെ, കാരണം നീയെന്നെ ദിവസവും വിളിക്കുന്നതാണത്, പക്ഷെ നിൻറെ ഇംഗ്ലീഷ് സ്റ്റാൻഡേർഡ് അത് വെളിപ്പെടുത്തും. 

നീ അറിയാതെ, എൻറെതന്നെ മെയിലിൽ നിന്നുമാണ് നീ അത് അയച്ചത്. നീ അത് വീണ്ടും വായിക്കണം, അതുകൊണ്ട് താഴെ കൊടുക്കുന്നു.


ഇപ്പോൾ നിൻറെയും, മാളുവി ൻറെയും പേരിൽ സ്ഥലം എഴുതിവെക്കണം എന്ന് പറഞ്ഞ തലത്തിലേയ്ക്ക് നീ  വന്നു. അതിന് കുഴപ്പമൊന്നുമില്ല, പക്ഷെ നിൻറെ വീട്ടിൽ നിന്നും നിനക്കുള്ള വീതം (സ്ത്രീധനം അല്ല) ആദ്യം വാങ്ങിക്കൊണ്ടു വരണം.

അഞ്ചു പെണ്ണും, ഒരാണും ഉള്ള നിൻറെ വീട്ടിലെ എല്ലാ പെണ്മക്കളുടെയും സ്വത്തും കെട്ടിപ്പിടിച്ചു, പെണ്ണ് കെട്ടി മക്കളെ തുടർച്ചയായി ഉണ്ടാക്കിയിട്ട്, നിൻറെ കല്യാണ പ്രായം കഴിഞ്ഞിട്ടും അതിന് ശ്രമിക്കാതെ, നീ ജോലി ചെയ്തുണ്ടാക്കിയത് മുഴുവൻ കുഞ്ഞുങ്ങൾക്ക്‌ ഉടുപ്പും കളിപ്പാട്ടവും വാങ്ങാൻ എടുത്തിട്ട്, നീ ലീവിന് വരുമ്പോൾ ചിക്കൻ കറി വച്ചുതന്ന് നിന്നെ മോളെ എന്ന് വിളിച്ച് കബളിപ്പിച്ച നിൻറെ ആങ്ങളയോട് പോയി നിൻറെ അവകാശം ആദ്യം ചോദിച്ചു വാങ്ങി വാ.

എന്നിട്ട് നമുക്കൊരു ചർച്ച തന്നെയാവാം. നീ പൊന്നേ എന്ന് വിളിക്കുന്ന നിൻറെ ആങ്ങള ആണോ അതോ പെങ്ങൾമാർക്ക് കൊടുക്കാനുള്ളതും അതിൽ കൂടുതലും കൊടുത്തു ഉത്തരവാദിത്തം നിറവേറ്റിയ ഞാനാണോ നല്ലവൻ എന്ന് നമുക്ക് ഒന്നറിയണമല്ലോ. 

അതത്യാവശ്യമാണ്, കാരണം ഞാൻ അങ്ങിനെ പെങ്ങൾമാർക്ക് കൊടുക്കുമ്പോഴും എനിക്ക് വട്ടാണെന്നാണ് നീ പറയുന്നത്. അങ്ങിനെ ചെയ്തിട്ടും മാളുവിനും അവളിലൂടെ വരുന്ന തലമുറകൾക്കും ഭിക്ഷ തെണ്ടാതെ ജീവിക്കാൻ ഉള്ളത് ഇപ്പോൾ ഉണ്ടെടീ. അത്രമാത്രം ഉത്തരവാദിത്തം ഉള്ളവനാണ് ഞാൻ. 

വളർത്തു ദോഷമാണ് നിൻറെ പ്രശ്നം. നിന്നെ മുതലെടുക്കാൻ വലുതായിട്ടും നിന്നെ മോളേ എന്ന് നിൻറെ വീട്ടുകാർ വിളിച്ചതിൻറെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.

നീ തന്നിഷ്ടം ഇറങ്ങി പോയിട്ടും (നീ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത് എന്ന് എന്നോട് പറയരുത് എന്ന് നീ ഓട്ടോക്കാരനോട് പറഞ്ഞിടുന്നു), ഞാൻ കുടിച്ചു മറിഞ്ഞു നടന്നില്ലെടീ. കുടുംബത്തിനു വേണ്ടി, ലോണും അടച്ചു തീർത്ത്, വീടിൻറെ ബാക്കി പണി ചെയ്തുകൊണ്ടിരിക്കുന്നു. നിനക്ക് അവകാശം പറയാൻ നാണമില്ലേ. നിനക്കും താമസിക്കേണ്ട വീട് പണി അവിടെ നടക്കുമ്പോൾ നീ വേറെ പോയി ധൂർത്തടിക്കുകയാണ്. എന്നിട്ട് വീടുപണി എങ്ങിനെയും പൂർത്തിയാക്കാൻ പെടാപ്പാട് പെടുന്ന പെങ്ങൾമാരെ കള്ളികൾ എന്ന് വിളിക്കുക, അവർക്കെതിരെ കേസ് കൊടുക്കുക. നിന്നെയാരെങ്കിലും ഇതൊക്കെ ചെയ്യാൻ ഉപദേശിക്കുന്നുണ്ടോ അതോ നീ തന്നെ ചെയ്യുന്നതാണോ?

ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്നതായ ബ്യൂട്ടി പാർലർ നീ തുടങ്ങി. എന്നിട്ട് വരുന്നവരെക്കൊണ്ട് നിർബന്ധിച്ച് അതുമിതും ചെയ്യിച്ച് കൊള്ളയടിക്കുകയാണ്. നീ ലിനുവിനോടും പൈസ മേടിച്ചു എന്ന് ഞാൻ അറിഞ്ഞു, അതും അവളെ നിർബന്ധിച്ച് എല്ലാം ചെയ്തിട്ട്. അവൾ പിന്നീട് അവിടെ വന്നിട്ടുണ്ടോ? ഒരിക്കൽ വരുന്നവർ പിന്നീട് ആ പ്രദേശത്ത് വരില്ല.

എന്നാലും നീ ഒന്നും പഠിക്കില്ല.
.

ഇപ്പോൾ എനിക്ക് ഒരു ഉറച്ച തീരുമാനം എടുക്കേണ്ടതുണ്ട്‌.

ഞാൻ താഴെ പറയുന്ന രണ്ടു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ, മാളുവാണെ സത്യം, പിന്നീട് ഒന്നിച്ചൊരു ജീവിതം ഉണ്ടാവില്ല.

1) നമ്മുടെ വീട്ടിൽ, നമ്മുടെ സംരക്ഷണയിൽ അല്ലാതെ അച്ചായൻ മരിക്കാൻ ഇടയായാൽ, പിന്നെ നീ എൻറെ മുന്നിൽ വരിക പോലുമരുത്. അങ്ങിനെ അച്ചായനെ നോക്കാൻ പറ്റാത്തതിന് നീ പറയുന്ന കാരണങ്ങൾ ശുദ്ധ അസംബന്ധം ആണ്. ഞാൻ മാളുവിനെ എടുക്കുന്നത് എൻറെ ലൈംഗിക സംതൃപ്തിക്കാണെന്നു പറഞ്ഞ നീ അതിലും, അതിലും അപ്പുറവും പറയും എന്ന് എനിക്കറിയാം.

നീ ദിവസവും അച്ചായന്  വൈകുന്നേരത്തെവരെ ഭക്ഷണം മേശപ്പുറത്ത് മൂടി വച്ചിട്ട് രാവിലെ ഇറങ്ങി ദിവസവും വൈകുന്നേരം വന്നു കേറുമ്പോൾ, എവിടെ പോയതാ എന്ന് ചോദിക്കാനുള്ള ഉത്തരവാദിത്വം ഞാൻ അവിടെ ഇല്ലാത്തപ്പോൾ എങ്കിലും അച്ചായന് ഉണ്ട്. അപ്പോൾ "അറിഞ്ഞിട്ടു വല്ല്യ പ്രയോജനം ഒന്നുമില്ല" എന്നു പറയുന്ന നിന്നോട് അച്ചായൻ ദേഷ്യപ്പെട്ടെങ്കിൽ, ആ ദേഷ്യപ്പെട്ടതാണ് ശരി.

പെണ്ണുങ്ങൾ വീട്ടിൽ തന്നെ കിടക്കണം, പുറത്തൊന്നും പോകരുത് എന്ന്‌ ഞാൻ ഒരിക്കലും പറയില്ല എന്ന്‌ മാത്രമല്ല, നീ തിരിഞ്ഞു നോക്കിയാൽ, നിനക്കതിനും, സാമ്പത്തിക കാര്യങ്ങൾക്കും എല്ലാം സമ്പൂർണ്ണ സ്വാതന്ത്ര്യം ഞാൻ തന്നിട്ടുണ്ട്. എന്നുവച്ച്, വീട്ടിൽ തീർത്തും ഇരിക്കാതെ നിരങ്ങി നടക്കുക എന്ന്‌ വച്ചാൽ, അതൊരു പ്രശ്നം ആണ്. പ്രായമായി ഉത്തരവാദിത്വമുള്ള ഒരാൾ വീട്ടിൽ ഉള്ളപ്പോൾ അത് ചോദിച്ചില്ലെങ്കിൽ ആണ് തെറ്റ്.

ആ വീടിൻറെ നാഥൻ ഞാൻ അവിടുള്ളപ്പോഴും അച്ചായൻ തന്നെയാണ്. അങ്ങേരുടെ ഒരു ബീജം മാത്രമാണെടീ ഞാൻ..

അപ്പോൾ നിൻറെ ഇഷ്ടത്തിനു വിഘാതമായി നിന്നപ്പോൾ, നീ അച്ചായൻ വയസ്സാം കാലത്തും കഷ്ടപ്പെട്ട് ഉണക്കി വച്ചിരുന്ന ഷീറ്റ് അച്ചായൻ ഉറങ്ങി കിടന്നപ്പോൾ രഹസ്യമായി എടുത്തു കൊണ്ട് പോയി വിറ്റ്, അച്ചായനെ അവിടെ തനിച്ചാക്കി, വീട് വിട്ടിറങ്ങി വേറെ പോയി താമസിക്കുന്നു.

പ്രായമായവരെ ബഹുമാനിക്കാൻ അറിയാതെ നീ ഊരു തെണ്ടി നടക്കുകയാണ്. എന്നിട്ട് നാഴികക്ക് നാല്പതു വട്ടവും ആദായത്തെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും പറയുന്നു. ഇപ്പോൾ ഇഷ്ടദാനം മാത്രമായി എഴുതിത്തന്ന സ്വത്തിലെ ആദായം എടുക്കണം എന്ന്‌ പറഞ്ഞ് മുറവിളി കൂട്ടുന്നു. എന്നിട്ട് നീ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ ചെയ്യുന്ന പെങ്ങൾമാരെയും തെറി പറയുന്നു. ഞാൻ ലോണും അടച്ചു തീർത്ത് നീയും കൂടി ജീവിക്കേണ്ട വീടിൻറെ പണിയും പൂർത്തിയാക്കാൻ നോക്കുമ്പോൾ, നീ എടുത്തു കൊണ്ട് പോയതെല്ലാം ധൂർത്തടിച്ചിട്ട്, ഇപ്പോൾ   ചെലവിനുള്ള പൈസക്ക് എൻറെ അടുത്ത് ഭിക്ഷ തെണ്ടാനും വരുന്നു. നീ എൻറെ മകളെയും ഒരു ഭിക്ഷക്കാരി ആക്കിയല്ലോ വിവരം കെട്ടവളെ.

നിനക്ക് നാണം എന്നൊന്നില്ലേ. അച്ചായൻറെ കാലശേഷം വരെ അതിലെ ആദായം അച്ചായൻ എടുക്കും. ഞാൻ വരുന്നതുവരെ, നീ വീട്ടിൽ വന്നുനിന്ന് ആദായവും എടുത്ത് അച്ചായനെ നോക്കി ജീവിക്കുകയാണ് വേണ്ടത്. അതല്ലാ നിനക്ക് തന്നിഷ്ടത്തോടെ ജീവിക്കാൻ ആണ് താല്പര്യം എങ്കിൽ, ഇന്നുവരെയും ഞാൻ എതിര് നിന്നിട്ടില്ല, പക്ഷെ അപ്പോൾ ജീവിക്കാനുള്ള വഴി സ്വയം കണ്ടെത്തിക്കൊള്ളണം.

സാധാരണ വീട്ടിലെ ആണുങ്ങൾ ധൂർത്തടിച്ച് എല്ലാം നശിപ്പിച്ചു കളയുന്നു എന്ന്‌ പറഞ്ഞ് പെണ്ണുങ്ങൾ ആണ് നിലവിളിക്കാറുള്ളത്. പക്ഷെ ഇവിടെ ഒന്നും നശിപ്പിക്കാതെ ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റി, വീട് പണിയും എങ്ങിനെയും തീർത്ത്,  എല്ലാവരും ഒന്നിച്ചിരുന്നു ഉറപ്പുള്ള ഒരു ഭവനത്തിൽ അത്താഴം കഴിക്കുന്നത്‌ സ്വപ്നം കാണുന്ന എന്നെ വട്ടനെന്നു വിളിച്ചിട്ട്, നീ ധൂർത്തടിച്ച് നടക്കുന്നു.

ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നതുപോലെ, അങ്ങിനെയാണ് ഏതൊരു മക്കളും ആഗ്രഹിക്കേണ്ടത്, ചെയ്യാതെ അച്ചായൻ മറ്റെവിടെയെങ്കിലും കിടന്നു മരിക്കേണ്ടി വന്നാൽ പിന്നെ ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞേക്കരുത്. ഞാൻ ഇതൊന്നും മുൻകൂട്ടി പറഞ്ഞില്ല എന്ന്‌ വരരുത്, അതുകൊണ്ടാണ് എഴുതുന്നത്‌.

2) ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്കിലും നീ മാലയും വളകളും ഒക്കെ ഊരി വെക്കണം എന്ന്‌ ഞാൻ അപേക്ഷിച്ചപ്പോൾ, ഇതൊക്കെ ഇടുന്നത് സ്ത്രീകളുടെ മൗലിക അവകാശം ആണെന്ന് പറഞ്ഞ് എൻറെ നിന്നിലുള്ള ലൈംഗിക താല്പര്യത്തെ നീ ഇല്ലാതാക്കി. അതിനാൽ ഞാൻ ഇപ്പോൾ എനിക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുകയാണ്. അതിൻറെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ നേരിടുന്നുമുണ്ട്.

ആഭരണം ഇടുന്നത് മൗലിക അവകാശം ആണെന്ന് പറയുന്ന പെണ്ണുങ്ങൾ വിവരം തൊട്ടുതേച്ചിട്ടില്ലാത്ത പരട്ടകൾ ആണ്. അതല്ലെന്ന് പറഞ്ഞാൽ നിനക്ക് നിൻറെ വഴിയും എനിക്ക് എൻറെ വഴിയും ആണ് ഉത്തമം.

ഇപ്പോൾ മാളുവിൻറെ കാത് അവൾ വളർന്ന് സ്വന്തമായി തീരുമാനം എടുക്കാൻ ആവുന്നതുവരെ  കുത്തരുതെന്നത് അവളുടെ അപ്പനായ എൻറെ തീരുമാനം ആണ്. പപ്പയ്ക്ക് "ഇഷ്ടമല്ലെങ്കിൽ വേണ്ട പപ്പ" എന്ന്‌ വെറുമൊരു കുഞ്ഞായ അവൾവരെ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ വിവരം തൊട്ടുതേക്കാത്ത സമൂഹവും, അവളുടെ അമ്മയായ നീയും അവളെ നിരന്തരം വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞതവണ ഞാൻ വിളിച്ചപ്പോഴും പപ്പായോട് മാലയും വളയും കമ്മലും വാങ്ങിത്തരണം എന്ന്‌ പറയാൻ നീ പിന്നിൽ നിന്നും പറയുന്നത് ഞാൻ കേട്ടു. ഇപ്പോൾ നീ നിൻറെ മെയിലിലും കാത് കുത്തുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നു.  

മേലിൽ കുഞ്ഞിനോട് അത് പറയരുത്. മാളുവിൻറെ കാത് കുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമരുത്. എൻറെ വാക്കിനെ ധിക്കരിച്ച്‌ കാത് കുത്തിയാൽ, ഞാൻ ആവർത്തിക്കുന്നു, മാളുവാണെ സത്യം, പിന്നെ ഒന്നിച്ചൊരു ജീവിതം ഉണ്ടാവില്ല.

ആഭരണങ്ങൾ അണിയുന്നത് മൗലിക അവകാശം അല്ല, മറിച്ച് അതൊരുതരം അടിമത്തം ആണെന്ന് അവളെ പഠിപ്പിക്കാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിനു തടസ്സം നിൽക്കരുത്.

ഇതിൽ കൂടുതൽ ഒന്നും എഴുതുന്നില്ല. സ്വന്തമായി ആലോചിച്ച് തീരുമാനത്തിൽ എത്താൻ പറ്റുന്നില്ലെങ്കിൽ, മറ്റുള്ളവരുമായും, അതാരുമാകാം, ആലോചിച്ച് ഒരു തീരുമാനം എടുത്തു എന്നെ അറിയിക്കുക.

സെബാസ്റ്റ്യൻ

From: Sebastian Thomas <xxxxxxx@gmail.com>
Date: Tue, Sep 20, 2011 at 9:07 PM
Subject: need your kind information,From Canada
To: theathreya@gmail.com


Dear Sir/Madam,
                                I ,Shella from Canada  like to share some problems is being related to my husband. He is a soft wear engineer  has been working for ten years. he has been suffering from some mental problems like mental depressiom,anxiety,tension and stress for last 15 yrs.has family history, father ,brothers and, sisters  all are suffering the same . always my husband has create  problems in the family, office, in bus and every where .now we are in Canada  with child came husband’s work permit visa for 2yrs from  last March. Before completed of one month lost his job due to some mail problems in the office ,the same problems had been the previous company(3,4times) in India .now he is working as a general work in backery.iam staff nurse .i am not working now due to some financial problems .in Canada I have to register in nursing council 1000 dollar we have to pay the exam fees again 1000 dollar. last April onwards  always he used to violent, panic etc in very small family issues. child and me also suffering too much. until now he did not take any treatment. so kindly give proper opinions to me . thanks by Shella

-----------------------------------------------------

ഞാൻ അയച്ച കത്തിന് ഭാര്യ മറുപടി തന്നു. അവളുടെ കൂടി നന്മയെ കരുതി ഇനി വിവാഹമോചനത്തിനുള്ള കാര്യങ്ങൾ ചെയ്യണം.

ഞാൻ എങ്ങിനെ ഉള്ള മനുഷ്യൻ എന്ന് എൻറെ ബ്ലോഗുകൾ വായിച്ചാൽ അറിയാം. അങ്ങിനെ ഒരാളുടെ കൂടെ ജീവിച്ച് ജീവിതം ആസ്വദിക്കാൻ ആവുമെന്നും, സന്തോഷം അനുഭവിക്കാൻ കഴിയുമെന്നും തോന്നുന്ന ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു.

എന്നെ വട്ടനെന്നു വിളിക്കാതെ, എന്നോടൊപ്പം നിന്നാൽ മതി.

http://seban15081969.blogspot.ae/2014/10/blog-post_10.html

------------------------------------------------------

From: Sebastian Thomas <xxxxxxx@gmail.com>
Date: 2014-10-17 19:18 GMT+05:30
Subject: Re: urgent matter
To: shella <xxxxxx@yahoo.co.nz>

I accept your decision.

Please file a petition for divorce. For our better future, I request you to initiate it immediately so that both can plan before it is not too late. First of all, inform your family about this.

Please note that there is no change in this decision.

However, even after that, maluvinte kaathu kuthaan ente anuvaadam illa. nee avalude amma aanenkil, njaan avalude appanum aanu. Maluvinte ishtamalla, nee ninte ishtam avalil adichelppichchathaanu. aval valarnnu valuthaayi oru theerumaanam swanthamaayi edukkaanaakumpol, avalude ishtaththinu venamenkil kaathu kuthatte.

I request once again to initiate divorce proceedings immediately. If you need any financial assistance for that, take that from SIB account.

Sebatian

2014-10-17 16:18 GMT+05:30 shella<xxxxx@yahoo.co.nz>:
enike entethaya kurache avakashagal unde aagrahagal unde,athil 1,oru amma enna nilayil maluvente maluvente kaathu kuthanam,penne happyyayettulla family life ,athu nigalkke tharan saadhikku mo?agane undegil maathram orumechu jeevikkuvan saadhikkum,achayane njan nookkella.athene orupade kaaranamunde.maluvente kaathukethan aval orupade pravasham ennode paranju karayunnende,avalude santhoshamane enekke valuthe,aval veshamecheerikkunnathe kanan enikke pattela.athukonde odane njan kathukuthe kodukkum.athene thadasak nilkkande.
penne,beauty parlor aval vanneppol njan pakuthe cash medichu,njan aarkum full free kodukkella.njan kadom medicha cash konde ondakkeya parlor aane.njan naayamaya kariyam  anagil matrame evideyum cheyu.maluvente kareyum aane. eppozhum enike valuthe.avishamellatha kaarithene thadasam nilkkanda.maluvenum enikkum aarumella.njagalkke njagal randuper mathameyullu.eni munpottum ....,maluvene edakke viliche samsarikkanam.

Thursday 9 October 2014

സ്ത്രീകൾ നല്ല വിത്തുകൾ തെരഞ്ഞെടുത്തു വിതക്കണം, തയ്യാറുണ്ടോ?

ഈ ചിത്രം കണ്ടപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്.

ഒരു കർഷകൻ കൃഷി ഇറക്കുമ്പോൾ അതിനായി ഏറ്റവും നല്ല വിത്ത് തെരഞ്ഞെടുക്കുന്നു. അത് ഏറ്റവും അനുയോജ്യമായ മണ്ണിൽ, നന്നായി ഒരുക്കി നടുന്നു. അതുകൊണ്ട് അവന് ഏറ്റവും നല്ല ഫലം ലഭിക്കുന്നു.

ഒരു പശുവിനെ തടുപ്പിക്കാൻ സമയമാകുമ്പോൾ ഏറ്റവും കരുത്തുള്ള മൂരിയുടെ അടുത്തു തന്നെ കൊണ്ടുപോകും. അതുപോലെ പശുവിനെ തെരഞ്ഞെടുക്കുന്നതും ഏറ്റവും നല്ലത് തന്നെ.

പക്ഷെ മനുഷ്യൻ വരും തലമുറയെ സൃഷ്ടിക്കുന്ന കാര്യം വരുമ്പോൾ ഇത്തരം ഒരുതരത്തിലുള്ള ശ്രദ്ധയും ഇല്ല. പെണ്ണായാലും, ആണായാലും തലതിരിഞ്ഞു ജീവിച്ചും, ഉള്ള രോഗങ്ങൾ എല്ലാം പിടിപ്പിച്ചും ജീവിച്ചിട്ട്, ഒട്ടും വളക്കൂറില്ലാത്ത മണ്ണിൽ (പെണ്ണ്) മരുന്നും മന്ത്രവും ഒക്കെ നടത്തി, കുടിച്ചും കൊഴപറിഞ്ഞും നടക്കുന്നവൻറെയും, പേട്ടണ്ടിയുമായി നടക്കുന്നവൻറെയും (ആണുങ്ങളിൽ നല്ലൊരു ശതമാനവും ഇങ്ങനെ വല്ല്യ ഗുണമില്ലാത്ത അണ്ടിയും തൂക്കിയിട്ട് നടക്കുന്നവരാണ്. ഹിന്ദുസ്ത്രീകൾ ശിവലിംഗപൂജ നടത്തുന്നത് വെറുതെയല്ല. നല്ലപകുതിക്ക് നല്ല ലക്ഷണമൊത്ത ലിംഗം ഉണ്ടാവണേ എന്ന് ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ ഉണ്ടോ? പക്ഷെ എന്തു ചെയ്യാം, പൂജ ഫലം കാണാതെ പോകാനാണ് സാധ്യത കൂടുതൽ! ഈ പെണ്ണുങ്ങളൊക്കെ ആണുങ്ങളുടെ മുഖസൌന്ദര്യം നോക്കി ഭർത്താവിനെ തെരഞ്ഞെടുക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്!!) ഒക്കെ വിത്ത് പാകി, ആരൊഗ്യമില്ലാത്തതും, കരുത്തില്ലാത്തതുമായ കുട്ടികളെ ഉണ്ടാക്കുന്നു.

ചുരുങ്ങിയത് ഉത്തരവാദിത്തമില്ലാതെ നടന്ന് ആരോഗ്യം നശിപ്പിച്ചതും, കരുത്തില്ലാത്ത അണ്ടിയും തൂക്കി നടക്കുന്നതുമായ (കൂടെ കിടക്കുമ്പോൾ അത് കണ്ട് മനസ്സിലാക്കണം) ഭർത്താക്കന്മാർ ഉള്ള ഭാര്യമാരെങ്കിലും കപട സംസ്ക്കാരവും, വിധേയത്വവും ഒക്കെ കളഞ്ഞ് നല്ല ലക്ഷണമൊത്ത (ആരോഗ്യത്തിൻറെ കാര്യത്തിലും, ബുദ്ധിശക്തി ഇത്യാദിയായ മറ്റു കഴിവുകളുടെ കാര്യത്തിലും) ആണുങ്ങളെ സമീപിച്ച് അവരിലൂടെ നല്ല കരുത്തുള്ള തലമുറയെ ഉണ്ടാക്കാൻ ശ്രമിക്കണം. ഇതൊന്നും കൊഴപറിഞ്ഞു നടക്കുന്ന ഭർത്താവ് അറിയേണ്ടന്നേ.

എൻറെ അറിവ് ശരിയാണോ എന്നറിയില്ല, നേപ്പാളിലോ മറ്റോ ഒരു വിഭാഗം ജനങ്ങളിൽ ഇങ്ങനെ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട പുരുഷനുമായി ബന്ധപ്പെട്ടു കുട്ടികളെ ജനിപ്പിക്കാവുന്ന ഒരു രീതി ഇപ്പോഴും ഉണ്ട്. അങ്ങിനെ തെരഞ്ഞെടുക്കാൻ അവസരം കിട്ടുമ്പോൾ, ഏറ്റവും നല്ലത് തെരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതുകൊണ്ട് മറ്റൊരു പ്രയോജനവും ഉണ്ട്. ഇങ്ങിനെ സ്ത്രീകൾ വിത്ത് തെരഞ്ഞെടുക്കുന്ന സ്ഥിതി വന്നാൽ ഈ ആണുങ്ങളൊക്കെ കുറേക്കൂടി ഉതരവാദിത്തത്തോടെ ജീവിക്കാൻ ശ്രമിക്കും. കാരണം ജീവിതകാലം മുഴുവൻ വാണമടിച്ച് (സ്വയംഭോഗം) ജീവിക്കാൻ ഏത് ആണാണ് ഇഷ്ടപ്പെടുക?!

ഇതൊരു തമാശയായി ഞാൻ എഴുതിയതല്ല. ഞാനോ, നിങ്ങളോ നമ്മുടെയൊക്കെ സംസ്ക്കാരമോ അല്ല പ്രധാനം, മറിച്ച് ജീവൻ നിലനിൽക്കുക എന്നതാണ്. അങ്ങിനെ ജീവൻ കൂടുതൽ കാലം നിലനിൽക്കാൻ എന്തെങ്കിലും ഫലങ്ങൾ പോരാ, ഏറ്റവും നല്ല വിളവു തന്നെ വേണം.

എന്താ, കുട്ടികൾക്കായി ശ്രമിക്കുന്നവരും, ഇനി വിവാഹം കഴിക്കാൻ പോകുന്നവരുമായ സ്ത്രീകളും, പെണ്‍കുട്ടികളും ഈ ഉപദേശം കേൾക്കാൻ തയ്യാറുണ്ടോ?

ഒരു ഭോഷ്ക്കൻറെ വിവരമില്ലായ്മ എന്നു കരുതി ഇതിനെ തള്ളിക്കളയാം. പക്ഷെ നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞ് നല്ല കരുത്തുള്ളവരും, കഴിവുള്ളവരും ആവണോ എന്നൊന്ന് സ്വയം ചോദിച്ചാൽ ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ചിലപ്പോൾ തോന്നിയേക്കാം.


Wednesday 8 October 2014

ജനാധിപത്യത്തിൻറെ മർമ്മം

ജനാധിപത്യ സംവിധാനം ശരിക്കും അറിയാവുന്ന, ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഒരു നേതാവും, പാർട്ടിയും അധികാരത്തിനു വേണ്ടി കിടന്നു മരിക്കില്ല. കാരണം ഭരണപക്ഷത്തിനൊപ്പമോ അതിൽ കൂടുതലോ ആയ പങ്ക് പ്രതിപക്ഷത്തിനും വഹിക്കാനുണ്ട്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ജനങ്ങളെ പ്രതിനിദാനം ചെയ്ത് വന്നു പ്രതിപക്ഷത്തിരിക്കുന്നവർക്കും, അതു എംപി ആയാലും, എംഎൽഎ ആയാലും, മറ്റേതു ജനപ്രതിനിധി ആയാലും, അധികാരങ്ങളും, ഉത്തരവാദിത്തങ്ങളും ഉണ്ട്.

പക്ഷെ ഇവിടെ ഇന്ത്യയിൽ പ്രതിപക്ഷം എന്നുവച്ചാൽ ഭരണപക്ഷം എന്തു ചെയ്താലും അതു തെറ്റെന്നു പറയാനും, അല്ലെങ്കിൽ അതു നടപ്പാക്കുന്നത് ഏതു വിധേനയും തടയാനും നിരന്തരം ശ്രമിക്കുന്നവരാണ്. ലക്ഷ്യം ഒന്നേയുള്ളൂ, ഏതു വിധേനയും ജനസമക്ഷം ഭരണം മോശമാണെന്ന് സ്ഥാപിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങിനെയും അധികാരത്തിൽ എത്തുക എന്നതു തന്നെ.

ഇങ്ങനെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നവർ അധികാരത്തിൽ ഇരുന്നാലും പ്രയോജനം ഉണ്ടാവില്ല, പിന്നല്ലേ പ്രതിപക്ഷത്ത് ഇരുന്നാൽ!

അല്ലെങ്കിൽ ഒന്നോർത്തു നോക്കിക്കേ, കോണ്‍ഗ്രസ്‌ 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പക്ഷെ ഈയിടെ സോണിയ മോദിക്കെതിരെ സംസാരിക്കുന്നതിനിടയിൽ, മോദി കള്ളപ്പണം കൊണ്ടുവരാൻ ഒന്നും ചെയ്യുന്നില്ല എന്ന് ആക്രോശിക്കുന്നത് കേട്ടു. എന്തൊരു ജനാധിപത്യബോധമാണിവർക്കൊക്കെ! കഷ്ടം.

ഇനി ഭരണപക്ഷത്ത് ഇരുന്നാലും കടിപിടി തീരില്ല. ഒന്നാമത് അങ്ങിനെ വരുന്നവർ ജനങ്ങളെ പ്രതിനിധാനം ചെയ്യാറില്ല. സ്വന്തം പാർട്ടിക്കാരോടുള്ള കൂറുകാട്ടലും, പക്ഷപാതവും ആയിരിക്കും എപ്പോഴും. പിന്നെ മന്ത്രി ആവാനുള്ള ശ്രമവും. ഇവിടെ ഒരു സുപ്രധാന കാര്യം അവർ മറക്കുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ സേവിക്കണമെങ്കിൽ ഒരിക്കലും ഒരു മന്ത്രി ആവാതിരിക്കുക ആണ് നല്ലത്. കാരണം, മന്ത്രിയായാൽ, സ്വന്തം മണ്ഡലത്തിൽ ചെലവിടേണ്ട സമയം മൊത്തം രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ചെലവിടേണ്ടി വരുന്നു. അതായത് ഒരു പഞ്ചായത്ത് മെമ്പറിന് ജനങ്ങൾക്ക്‌ നേരിട്ട് ചെയ്യാൻ സാധിക്കുന്നിടത്തോളം ഒരു പ്രധാനമന്ത്രിക്കുപോലും ചെയ്യാൻ ആവില്ല.

അപ്പോൾ പറയും ഒരു മന്ത്രി ആയാൽ സ്വന്തം മണ്ഡലത്തിന് കൂടുതൽ ഫണ്ട്‌ അനുവദിക്കാൻ കഴിയുമെന്ന്. അതു ജനാധിപത്യം അറിയാത്തതിൻറെ കുഴപ്പം ആണ്. അതായത്, അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അതു പക്ഷപാതം ആണെന്ന് മാത്രമല്ല കുറ്റകരവും ആണ്.

അങ്ങിനെ എങ്കിൽ മന്ത്രിമാരായി സ്വന്തം മണ്ഡലത്തിനും സംസ്ഥാനത്തിനും വാരിക്കോരി കൊടുത്ത (അതിനർത്ഥം മറ്റുള്ളവർക്ക് അർഹതപ്പെട്ടത് ദുർവിനിയോഗം ചെയ്തു എന്നാണ്) എല്ലാ മന്ത്രിമാരും, ചൈനീസ് പ്രസിഡന്റ്‌ വന്നപ്പോൾ, അങ്ങേരെ നേരെ ഗുജറാത്തിലേയ്ക്ക് കൊണ്ടുപോയി ഗുജറാത്തിന് പ്രൊജക്റ്റ്‌ അനുവദിച്ച മോദിയും എല്ലാം ശിക്ഷാർഹരാണ്.

ശശി തരൂർ മോദിയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചത്‌ നല്ല ഒരു ജനപ്രതിനിധിയുടെ ലക്ഷണമാണ്. പക്ഷെ എങ്ങിനെയും അധികാരത്തിലിരിക്കുന്ന മോദിയെ താറടിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരത്തിൽ വീണ്ടും വരുന്നത് സ്വപ്നം കാണുന്നവർ ശശി തരൂരിന് നേരെ വാളെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

മോദിയെ അനുമോദിക്കുന്നതിൽ അമർഷം ഉണ്ടാവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും  കൊലപാതകരാഷ്ട്രീയവും ഗ്രൂപ്പ്‌ രാഷ്ട്രീയവും കളിച്ച് കളിച്ച് അവസാനം ബിജെപി കേരളത്തിലും അക്കൗണ്ട്‌ തുറക്കുമോ എന്നവർ ഭയപ്പെടുന്നു. അതുണ്ടാവാതിരിക്കാൻ മോദിയുടെ നേരെ ചെളി വാരി എറിഞ്ഞിട്ടു കാര്യമില്ല. മറിച്ചു നിങ്ങളുടെ ഈ വൃത്തികെട്ട കളികൾ അവസാനിപ്പിച്ച് ജനക്ഷേമത്തിനായി പ്രവർത്തിക്കുക. അതുകാണുന്ന ജനങ്ങൾ തീരുമാനിക്കും.

അതില്ലാതെ ചെളി വാരിയെറിഞ്ഞു കളിച്ചാലും, വരാനിരിക്കുന്നത് തടയാൻ നിങ്ങൾക്കാവില്ല, മറിച്ച് അതിനുള്ള സാധ്യത കൂട്ടുകയേ ഉള്ളൂ.

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്നവർ മനസ്സിൽ അരക്കിട്ടുറപ്പിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, അധികാരമല്ല, ജനക്ഷേമമാണ് അവരുടെ ലക്ഷ്യം എന്നതാണ്. അവിടെ ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ല. ബരാക്ക് ഒബാമ പ്രസിഡന്റ്‌ ആയതിനു ശേഷം തനിക്കെതിരെ വോട്ടു ചെയ്ത റിപ്പബ്ലിക്കൻസിനോട് പറഞ്ഞത് ഓരോ ജനപ്രതിനിധിയും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്.അതിതാണ്, "നിങ്ങൾ എനിക്കെതിരെ വോട്ട് ചെയ്തു എങ്കിലും, ഞാൻ നിങ്ങളുടെയും പ്രസിഡന്റ്‌ (പ്രതിനിധി) ആണിപ്പോൾ, അതുകൊണ്ട് ഞാൻ ഒരു പക്ഷപാതവും ഇല്ലാതെ നിങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കുന്നതാണ്."

ജനാധിപത്യ/പ്രാധിനിത്യ സംവിധാനങ്ങളുടെ മർമ്മമായ ഇത്‌ ഇന്ത്യൻ നേതാക്കൾക്ക് അറിയാമായിരുന്നെകിൽ, നമുക്കിവിടെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ബിജെപി പ്രധാനമന്ത്രി മോദിയും ഒന്നും ഉണ്ടാകുമായിരുന്നില്ല. മറിച്ച് കേരള മുഖ്യമന്ത്രിയും, ഇന്ത്യൻ പ്രധാനമന്ത്രിയും ഒക്കെ മാത്രമേ കാണുമായിരുന്നുള്ളു.

അങ്ങിനെ ആയിരുന്നെങ്കിൽ, ശശി തരൂരിനെതിരെ ആരും ഇപ്പോൾ പടവാൾ എടുക്കുമായിരുന്നില്ല.

ജനങ്ങളും ജനനേതാക്കളും എല്ലാം ഇനിയും ഒരുപാട് വളരാനുണ്ട്.  

Monday 6 October 2014

ആരാണ് അനുഭവസ്ഥനായ പുരുഷൻ കാണുന്ന ലോകസുന്ദരി?

യദാർത്ഥ സ്ത്രീ സൗന്ദര്യം എന്തെന്ന് ഞാൻ ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.ae/2014/09/blog-post_26.html). അത് പലർക്കും ദഹിക്കാൻ ഇത്തിരി പ്രയാസം ആയിരിക്കും.

എന്നാൽ ബാഹ്യസൗന്ദര്യത്തിൽ (ശരീരം) തന്നെ യദാർത്ഥ സൗന്ദര്യം എന്താണ്? അനുഭവസ്ഥനായ ഒരു പുരുഷനോട് ഒരു സുന്ദരിയെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അവൻ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ റായിയോ, ആഞ്ജലീന ജോളിയോ, സണ്ണി ലിയോണോ (സണ്ണി സുന്ദരി അല്ലേ അല്ല, അവളിൽ ലൈംഗികത എന്നൊന്ന് വളരെ വളരെ കുറവാണ്, അതുകൊണ്ട് തന്നെ അവളുടെ ബാഹ്യമേനി കണ്ട് ആകർഷിക്കപ്പെടുന്നവർ നിരാശപ്പെടും) ഒന്നും വരില്ല. അത് ജിന ജെർസണ്‍ (Gina Gerson), അല്ലെങ്കിൽ അവളെപ്പോലെ ഒരുവൾ ആയിരിക്കും.

ഈ സിനിമാ നടികളെ ഒക്കെ കണ്ട് ഭ്രമിച്ചു നടന്നു, അതൊന്നും എനിക്ക് കിട്ടില്ലല്ലോ എന്ന് വിലപിക്കുന്ന ചെറുപ്പക്കാർക്ക് സന്തോഷിക്കാൻ വകയുണ്ട്. ഞാൻ മുകളിൽ പറഞ്ഞ ജിന ജെർസനെപ്പോലെ ഉള്ളവർ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരുപാടുണ്ട്. അനുഭവസ്ഥർ അല്ലാത്ത നിങ്ങൾക്ക്, അവരിലെ സൗന്ദര്യം കാണാൻ കഴിയുന്നില്ല എന്നു മാത്രം (അവർക്ക് ഉരുണ്ടു കൊഴുത്ത മുലകളോ, തുടുത്തു തിളങ്ങുന്ന തൊലിയോ, ശരീരമോ ഒന്നും കാണില്ല എന്നതുതന്നെ കാരണം). അവർ കാണുന്നത്, നാടൻ കോഴിയുടെ ഉശിരല്ല, കൂട്ടിൽ ഇട്ടു വളർത്തി കണ്ട മരുന്നുകൾ എല്ലാം കുത്തിവച്ച്, ഒന്നോ രണ്ടോ മാസം കൊണ്ട് തടിച്ചു കൊഴുപ്പിച്ച് അനങ്ങാൻ പോലുമാകാത്ത ഇറച്ചികോഴികളെ ആണ്. ഞാൻ ആവർത്തിക്കുന്നു, അവരെ കാണാൻ മാത്രമേ കൊള്ളൂ.

ഇനി മെലിഞ്ഞും, കാണാനൊന്നും വല്ല്യ രസമില്ലെന്നു സ്വയം പറഞ്ഞും നിരാശപ്പെട്ട് നടക്കുന്ന പെണ്‍കുട്ടികളെ സന്തോഷിക്കുവിൻ, കാരണം നിങ്ങളാണ് യദാർത്ഥ സുന്ദരിമാർ. നിങ്ങളെ കാണുമ്പോൾ ചുറ്റുമുള്ളവർ ഗൗനിക്കില്ലായിരിക്കാം, പക്ഷെ നിങ്ങളുടെ പ്രിയതമൻ നിങ്ങളെ ഇഷ്ടപ്പെടും. അതല്ലേ വേണ്ടത്?

ഞാൻ ഇതെഴുതുന്നത് തടിയുള്ളവരെ അവഹേളിക്കാണോ, നിരാശപ്പെടുത്താനോ അല്ല. മറിച്ച്, ആണുങ്ങൾ സ്ത്രീയിൽ നിന്നും എന്താഗ്രഹിക്കുന്നു എന്ന് സ്ത്രീകൾ അറിയുകയും, അതിനനുസരിച്ച് അവർ മാറുകയും ചെയ്യാനാണ്.

മെയ്യനങ്ങാതെ, ശരീരം മുഴുവൻ മേദസ്സ് കയറ്റി, അതുമൂലമുള്ള തിളക്കം സൗന്ദര്യമായി കണ്ട്, പിന്നെ അതിന്മേൽ ഉള്ള ചായവും വാരിപ്പൂശി, പുരികംവരെ വടിച്ച്‌ ഒരു തരം കോലം കെട്ടി, പിന്നെ അവിടവും ഇവിടവും കാണിച്ച് (നിങ്ങൾ അങ്ങിനെ ചെയ്യുന്നതിന് പകരം, പൂർണ്ണ നഗ്നരാവുകയാണ് വേണ്ടത്. അപ്പോൾ നിങ്ങൾ ആക്രമിക്കപ്പെടും എന്ന് നിങ്ങൾ കരുതിയാൽ അത് ശുദ്ധ മണ്ടത്തരമാണ്. കാരണം നിങ്ങൾ എല്ലാവരും നഗ്നരായി നടന്നാൽ, പുരുഷൻ നിങ്ങളുടെ പുറകെ നടക്കുന്നത് നിർത്തി, അവരുടെ ജോലി ചെയ്തു ജീവിച്ചു തുടങ്ങും!)  നടന്നാൽ, പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ ചെറുപ്പക്കാരിൽ നിന്നും ലൈക്കും മേടിച്ച് നടക്കാം എന്നല്ലാതെ ഒരു പുരുഷനെ നിങ്ങൾക്ക് തൃപ്തിപ്പെടുത്താൻ ആവില്ല. നിങ്ങൾക്ക് തൃപ്തി വരികയുമില്ല.

ശരീരത്തിന് നല്ല വ്യായാമം കൊടുക്കണം. നന്നായി വിയർത്ത് ശരീരത്തിലെ അശുദ്ധി കുറെ പോകട്ടെ. മേദസ്സ് കയറാതിരിക്കും. അപ്പോൾ ശരീരത്തിന് നല്ല വഴക്കം കിട്ടും. നല്ല രക്തസംക്രമണം ഉണ്ടാകും. രോഗങ്ങൾ കുറയും.

ഇതെല്ലാം സംഭവിക്കുമ്പോൾ, നിന്നെ ജീവിത സഖിയാക്കുന്ന പുരുഷൻ നിന്നിൽനിന്നു തന്നെ സുഖം കണ്ടെത്തുമെന്നതിനാൽ പരസ്ത്രീഗമനം നടത്താനുള്ള സാധ്യത കുറയും.

ഇതിനെല്ലാമുപരി, ലൈംഗിക ബന്ധത്തിൽ പുരുഷന് കീഴിൽ ഒരു ശവം മാതിരി കിടന്നിട്ട് ഇതാണല്ലോ എൻറെ വിധി എന്ന് വിലപിക്കാതെ, പുരുഷനൊപ്പമോ, അതിനെക്കാളോ നിങ്ങൾക്കും ലൈംഗികത ആസ്വദിക്കാൻ സാധിക്കും.

മറക്കരുത്, നിങ്ങൾ എത്ര തന്നെ നിഷേധിച്ചാലും, ഈ ലൈംഗികബന്ധത്തിൽ നിന്നും ലഭിക്കുന്ന സുഖത്തോളം ഈ ജീവിതത്തിൽ മറ്റൊരു സുഖവും ഇല്ല. അങ്ങിനെയെങ്കിൽ, അത് നന്നായി ആസ്വദിക്കാൻ വേണ്ടുന്നത് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കേണ്ടത് ഒരാവശ്യം അല്ലേ?

Gina Gerson

Sunday 5 October 2014

Gandhi and his thoughts are not the ultimate

Many decades ago, Swami Vivekananda visited America and addressed them 'sisters and brothers' but unfortunately, till date, we have not become brothers and sisters. We remain Americans, Indians, Christians, Hindus, Sunnies etc. only.

It is because we still don't know the root causes. We define what is correct and what is wrong according to our convenience and then impose that on others.

Great Malayalam poet Vayalar Ramavarma (വയലാർ രാമവർമ്മ) deserves Nobel Prize for both literature and peace for this four lines below he had written long ago. It tells us the root cause.

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണ് പങ്കുവച്ചു മനസ്സ് പങ്കുവച്ചു.

Even great visionaries like Gandhi and Martin Luther King failed to realize the hollowness and danger of religions and that is why I say, we should stop blindly following them. They had shown us the ways that they thought the best. But their views were neither ultimate nor perfect and therefore, we should make necessary amendments to whatever they said so as to make them as perfect and relevant as they can. It will not end there, coming generations will have more wisdom and ideas and therefore, they too will make amendments to whatever we pass on to them.

Then only we can say that we are growing.

We must come out of the cocoons we are in and start thinking rationally which will help us to look beyond religions and borders and any such things that divide us and unite and that will ultimately help not just us but the coming generations as well living on this beautiful planet in peace and harmony.

http://seban15081969.blogspot.ae/2014/09/this-is-how-these-fucking-religions.html

http://seban15081969.blogspot.ae/2014/03/i-have-that-dream.html

http://seban15081969.blogspot.ae/2014/03/a-pathfinder-to-world-of-peace-and.html

http://seban15081969.blogspot.ae/2014/03/blog-post_18.html

This is how we were made blind