Sunday 31 August 2014

വിവരം കെട്ട ജന്മങ്ങൾ

ഇന്നലെ രഞ്ജിത്തിനെക്കുറിച്ച് എഴുതിയപ്പോൾ, എന്നെ തനിവട്ടൻ എന്നുവിളിച്ച് ഒരുപാട് പേർ തെറി അഭിഷേകം നടത്തി.

അതു വായിച്ചു പലരും അഭിപ്രായം പറയാതിരുന്നതിനേക്കാൾ ഞാൻ ആ തെറികളെ സ്വാഗതം ചെയ്യുന്നു. അതുകേൾക്കുന്നത് സുഖമുള്ള കാര്യം ആയതു കൊണ്ടല്ല, മറിച്ച് ഒരാൾക്ക്‌ തോന്നിയ കാര്യം നേരായി പ്രകടിപ്പിക്കുക ആണ് ചെയ്തത്.

അതു നല്ലതാണ്.

പക്ഷെ ഞാൻ എഴുതുന്നതിൽ കാര്യമുണ്ടെന്നു പറയുന്ന കാലം വരും. അതെൻറെ തന്നെ അനുഭവം ആണ്. അതിനാൽ അല്പം തെറി കേൾക്കുന്നതിൽ തെറ്റില്ല.

ഇന്ത്യയിൽ എവിടെ ചെന്നാലും പലതരത്തിലുള്ള ബോർഡ്‌ കാണാം. അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നിങ്ങനെ. ഒരാളും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ്, എന്നാലും അതിൻറെ എല്ലാം പിന്നിൽ പ്ലീസ് എന്നു ചേർക്കും. ഉദാഹരണത്തിന്, 'പ്ലീസ് ഡോണ്‍ട്‌ സ്പിറ്റ് ഹിയർ'.

എന്നാലും അതിനു മുകളിൽ തന്നെ മനുഷ്യർ തുപ്പും. നമ്മുടെ വളർച്ചയെ ആണ് അതു കാണിക്കുന്നത്.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, അങ്ങിനെ എഴുതുമ്പോൾ 'പ്ലീസ്' എന്ന്‌ എന്തിനാണ് ചേർക്കുന്നത് എന്ന്‌. അതൊക്കെ അപേക്ഷിച്ച് നടപ്പാക്കേണ്ട കാര്യമാണോ, അതൊന്നും ചെയ്യാൻ പാടില്ല എന്ന്‌ ചിന്തിക്കാൻ മാത്രം എങ്കിലും മനുഷ്യർ വളരെണ്ടേ? പക്ഷെ മനുഷ്യർ വളരില്ല. തുപ്പി തന്നെ ജീവിക്കും.

ഞാൻ കാനഡയിൽ ചെന്നപ്പോൾ, ഞാൻ ചിന്തിച്ചത് അവിടെ കണ്ടു. അവിടെ ഇത്തരം ബോർഡുകൾ വിരളമാണ്. കാരണം അതില്ലാതെ തന്നെ അവിടുള്ളവർക്ക് അറിയാം. ഇനി അത്തരം ഒരു ബോർഡ് കണ്ടാലും, അതിൽ പ്ലീസ് എന്ന അപേക്ഷ ഉണ്ടാവില്ല.

പക്ഷെ അവിടെയും ഒരു വെയിറ്റിംഗ് ഷെഡിൽ ബസ്‌ കാത്തുനിൽക്കുമ്പോൾ ഒരുത്തൻ അതിനുള്ളിൽ തന്നെ നീട്ടി തുപ്പുന്നത്‌ കണ്ടു. ഞാൻ വെറുതെ മലയാളത്തിൽ ചോദിച്ചു, 'നാട്ടിലെവിടെയാ വീട്?', പെട്ടെന്ന് മറുപടി വന്നു, 'കോട്ടയം!'. ഇത്തിരി ചളിപ്പ്‌ തോന്നിക്കോട്ടെ എന്നു കരുതി അവൻറെ മുഖത്ത് നോക്കി, 'നമ്മുടെ രീതികൾ ഒന്നും മറന്നിട്ടില്ല, അല്ലേ' എന്നു പറഞ്ഞിട്ട്, ഞാൻ വന്ന ബസ്സിൽ കയറി പോയി!

ഇതൊന്ന്. ഇനി അടുത്തത്. രഞ്ജിത്ത് ആഭരണം ഇട്ടതിനെക്കുറിച്ച് എഴുതിയതിനാണ് എനിക്ക് തെറി കിട്ടിയത്. ഭാര്യ എന്നെ വട്ടൻ എന്നും വിളിച്ചു. പക്ഷെ പല യൂറോപ്യൻ രാജ്യങ്ങളിലും, അതുപോലെ കാനഡയിലും ചെന്നപ്പോൾ, ഒരുപാട് കാതുകുത്താത്തതും, ആഭരണങ്ങൾ അണിയാത്തതും, എന്തിന് ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ നഗ്നത മറക്കാനും, തണുപ്പിൽ നിന്നും ഒക്കെ രക്ഷനേടാനും ഒക്കെ ആയി വളരെ ലളിതമായ വേഷം ധരിക്കുന്ന സ്ത്രീകളാണ് ബഹുഭൂരിപക്ഷവും.

സാമ്പത്തികമായി അവർ നമ്മെക്കാൾ എത്രയോ മുന്നിലാണ്. വേണമെങ്കിൽ അവർക്ക് ശരീരം മുഴുവൻ തുളച്ച് ആഭരണവും ഇട്ടു നടക്കാം. പക്ഷെ അത്‌ ഒരുതരം അടിമത്തവും, അനാവശ്യവുമായ കാര്യമാണെന്ന് തിരിച്ചറിയാൻ മാത്രം സാമാന്യബോധം അവർക്കുണ്ട്. അതാണ്‌ വളർച്ചയുടെ ലക്ഷണം.

എന്നെ തെറി പറഞ്ഞവർ ഇനിയും വളരാനുണ്ട്. നിങ്ങളുടെ അജ്ഞത ആണ് തെറിയായി പുറത്തു വന്നത്. അല്ലാതെ ഞാൻ വട്ടനായത് കൊണ്ടല്ല, ഞാനിതൊക്കെ പറയുന്നതും, നിങ്ങൾ എന്നെ തെറി പറയുന്നതും.

ഞാൻ ഒന്നു കൂടി ഊന്നി പറയട്ടെ.

ആഭരണവും ഒക്കെ അണിഞ്ഞും, പ്രദർശിപ്പിച്ചും നടക്കുന്നവർ, അത്‌ ആണായാലും പെണ്ണായാലും, വിവരംകെട്ട വിഡ്ഢി കോമരങ്ങൾ ആണ്.

അത്‌ എൻറെ മരിച്ചു പോയ അമ്മ ആയാലും, ഇപ്പോഴും ആഭരണങ്ങൾ അണിഞ്ഞു നടക്കുന്ന പെങ്ങൾമാർ ആയാലും, എന്നെ വട്ടാണെന്ന് നാഴികക്ക് നാല്പതു വട്ടവും വിളിച്ച ഭാര്യ ആയാലും (എൻറെ മകളുടെ കാത് അവൾ വലുതായി സ്വയം തീരുമാനിക്കാൻ ആവുന്നത് വരെ കുത്തരുതെന്നു ഞാൻ ശക്തമായി വിലക്കിയിട്ടുണ്ട്, പക്ഷെ അവളുടെ അമ്മയുടെയും, ബാഹ്യശക്തികളുടെയും കടന്നാക്രമണം എൻറെ മകൾ എത്ര കാലം അതിജീവിക്കും എന്ന് കണ്ടറിയണം), സുഗതകുമാരി ആയാലും, അരുന്ധതി റോയി ആയാലും, റിമിടോമി ആയാലും, മീര നന്ദൻ ആയാലും, കവിയൂർ പൊന്നമ്മ ആയാലും, രഞ്ജിനി ഹരിദാസ് ആയാലും, സോണിയ ഗാന്ധി ആയാലും, എലിസബെത്ത് 'രാജ്ഞി' (ഈ നൂറ്റാണ്ടിലും രാജ്ഞ്ഞിയോ?!!), ആയാലും, ഞാൻ ഇന്നലെ പറഞ്ഞ സാക്ഷാൽ രഞ്ജിത്ത് ആയാലും, വിവരമില്ലാത്ത കോമരങ്ങൾ ആണ്.

നിങ്ങൾ ഇങ്ങനെ ഇത്തരം വിവരമില്ലായ്മ ആഭരണമാക്കി നടക്കുന്നിടത്തോളം കാലം നിങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ച് ശബ്ദിക്കാൻ പോലും അർഹർ അല്ല. കാരണം, സ്വാതന്ത്ര്യം എന്തെന്നും, അതെങ്ങനെ നേടണമെന്നും, അതിന് നിങ്ങൾ എങ്ങിനെ മാറണം എന്നും ഒന്നും നിങ്ങൾക്ക് ലവലേശം അറിയില്ല.

നിങ്ങളെ അടിമകൾ ആക്കി വച്ചിരിക്കുന്നത് ആണുങ്ങൾ അല്ല, അതു നിങ്ങൾ തന്നെയാണ്.

തെറി പറയുന്നത് ഇനിയും സ്വാഗതം ചെയ്യുന്നു, കാരണം തെറിക്കും ലൈക്കിനും ഒരേ പ്രാധാന്യം കൊടുക്കുന്ന ആളാണ്‌ ഞാൻ. കാരണം, രണ്ടും അഭിപ്രായ പ്രകടനങ്ങൾ ആണ്. പക്ഷെ അങ്ങിനെ തെറി പറയുന്നതിന് മുൻപ് ഞാൻ പറയുന്നതിൽ കഴമ്പില്ലേ എന്ന്‌ ഒന്നു കൂടി ആലോചിച്ചാൽ ചിലപ്പോൾ തെറിയുടെ കാഠിന്യം കുറഞ്ഞേക്കാം!

Friday 29 August 2014

പ്രായമായവരോട് സ്നേഹം പ്രകടിപ്പിക്കാൻ ഒരു വഴി

പല ഹൈന്ദവ ആചാരങ്ങൾക്കും പിന്നിൽ ജീവിതത്തിൽ ആവശ്യമുള്ളതും ചെയ്യേണ്ടതുമായ കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ട്. അത്തരം കാര്യങ്ങൾ മനുഷ്യർ നിത്യജീവിതത്തിൽ അനുവർത്തിക്കാൻ അതിൽ വിശ്വാസം ചേർത്ത് ഒരാചാരമായി അങ്ങിനെ ജീവിതത്തിൻറെ ഭാഗമാക്കുക ആണ് ചെയ്തിട്ടുള്ളത് എന്നു തോന്നുന്നു.

അങ്ങിനെ തുളസിത്തറകളും, കാവുകളും ഒന്നും ഇല്ലായിരുന്നെങ്കിൽ, കുട്ടിക്ക് ചെവിവേദന വരുമ്പോൾ പിഴിഞ്ഞൊഴിക്കാൻ തുളസിയില തേടി പറമ്പിലൂടെ നടന്നു പാമ്പ് കടിയേറ്റ് ഒരുപാട് പേർ മരിച്ചേനെ. അങ്ങിനെ ഇതിരുന്നെഴുതാൻ ഞാൻ ഉണ്ടാവണമെന്നും ഇല്ലായിരുന്നു!

തുളസിത്തറയും, സൂര്യനമസ്കാരവും, കാവുകളും (കാടിൻറെ മഹത്വം ഇന്ന് നമുക്കറിയാം), അമ്പലത്തിനു മുന്നിലെ അരയാൽ വൃക്ഷവും അങ്ങിനെ എല്ലാം മനുഷ്യന് ഗുണകരമായി നിലകൊള്ളുന്നു.  

വടക്കേ ഇന്ത്യയിൽ പലയിടങ്ങളിൽ കണ്ട മനോഹരമായ ഒരാചാരം ഉണ്ട്.

പ്രായമായവരെ കണ്ടാൽ, പ്രത്യേകിച്ചും പ്രായമായ സ്ത്രീകളെ മറ്റു സ്ത്രീകൾ കണ്ടാൽ, അവർ അവരുടെ കാലിൻറെ മുട്ടിന് താഴോട്ടു തിരുമ്മി കൊടുക്കും.

ചിലർ അത് വെറുമൊരു ആചാരം പോലെ ചെയ്യും. മറ്റു ചിലർ വസ്ത്രം കാൽമുട്ടുവരെ ഉയർത്തി സമയമെടുത്ത്, നന്നായി തിരുമ്മും. കൂടെ നന്നായി അമർത്തും. അത് ചെയ്യുന്ന രീതിക്കനുസരിച്ച്, അത് ചെയ്യുന്ന ആളുടെ മനോഗതി ഊഹിക്കാം!!

അതുകൊണ്ട് രണ്ടുണ്ട് കാര്യം. അവരോടുള്ള സ്നേഹവും ബഹുമാനവും അറിയിക്കാൻ ഒരു വഴി. അതിനും ഉപരി, കാലുകൾക്ക് നല്ലൊരു വ്യായാമവും.

അൽപ സമയം മാത്രം എടുത്തു ചെയ്യുന്ന കാര്യം ആയാൽ പോലും, അത് ആ മനുഷ്യനിൽ കൂടുതൽ ഉണർവ്വും, പ്രസരിപ്പും, ആയുരാരോഗ്യവും പ്രധാനം ചെയ്യുന്നു.

മുന്നാഭായ് എംബിബിഎസ്സിൽ പറയുന്ന 'ജാദു കാ ഛപ്പി' (കൈ ചുറ്റി ആലിംഗനം ചെയ്യുന്നത്), മനസ്സിനെ തൊടുമ്പോൾ, മുൻപ് പറഞ്ഞ തിരുമ്മൽ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തൊടുന്നു.

ശരീരം ഒന്ന് തിരുമ്മുമ്പോഴോ, തലോടുമ്പോഴോ അതിൻറെ സുഖത്തിൽ ഉള്ളു തുറന്നൊന്ന് ചിരിച്ചു കാണിക്കാത്ത ആരെയെങ്കിലും കണ്ടിട്ടുണ്ടോ?

അതുകൊണ്ട്, മുതിർന്നവരെ പ്രായഭേദമന്യേ, പ്രത്യേകിച്ചും കുട്ടികൾക്ക്, ഒരു ചെലവും, സമയവും ആവശ്യമില്ലാതെ സ്നേഹിക്കാൻ ചെയ്യാവുന്ന ഒരു കാര്യം ആണ് ഞാൻ പറയാൻ പോകുന്നത്.

നിങ്ങൾ വീട്ടിലുള്ളവർ എല്ലാമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും, ടിവി കണ്ടിരിക്കുമ്പോഴും ഒക്കെ, സോഫയിലും മറ്റും അലസമായി ഇരിക്കാതെ, അങ്ങിനെ പ്രായമായുള്ള (അത് വയസ്സായവർ ആവണമെന്ന് നിർബന്ധം ഒന്നുമില്ല, അച്ഛനോ അമ്മയോ, വല്യപ്പനോ, വല്യമ്മയോ അങ്ങിനെ ആരുമാവാം) ആരെങ്കിലും ഇരിപ്പുണ്ടെങ്കിൽ അവരുടെ കാലിനു താഴെയായി തറയിൽ ഇരിക്കുക.എന്നിട്ട് നിങ്ങളുടെ ടിവി കാണലിനും, സംസാരത്തിനും ഒന്നും ഒരു തടസ്സവും വരാതെ തന്നെ അവരുടെ കാലുകളെ സാവകാശം തടവി കൊടുക്കുക. പതിയെ അമർത്തുക.

അവർ നിങ്ങളെ നോക്കി ഉള്ളു നിറഞ്ഞുതുളുമ്പി ചിരിക്കുന്നത് നിങ്ങൾ കാണും. അതിഷ്ടപ്പെട്ട മാതിരി, എന്നാൽ എൻറെ കയ്യുംകൂടി ഒന്നു തിരുമ്മ് എന്ന് പറഞ്ഞു അവർ കൈകളും നീട്ടിയെന്നു വരാം!

ഇത് അധിക സമയം ഒന്നും വേണ്ട. പത്തോ, പതിനഞ്ചോ മിനിറ്റ് ധാരാളം.

നിങ്ങളുടെ ഉറ്റവരും, ഉടയവരും കൂടുതൽ, ആരോഗ്യത്തോടെയും, ഉന്മേഷത്തോടെയും ജീവിച്ചു കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ഒന്ന് ശ്രമിച്ചു നോക്കുക. ഫലം, അതും നല്ല ഫലം, കിട്ടുമെന്നുറപ്പ്.

വാൽക്കഷണം:

മസ്സാജ്, മസ്സാജ് സെന്ററിൽ പോയി പണം മുടക്കി  ചെയ്യേണ്ട കാര്യമല്ല.

പകരം തിരുമ്മൽ, യോഗ പോലെയുള്ള കാര്യങ്ങൾ വിദ്യാഭ്യാസത്തിൻറെ ഭാഗം ആക്കേണ്ടതാണ്. എല്ലാവരും ഇതിൻറെ അടിസ്ഥാനമായിട്ടുള്ള കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കട്ടെ. എല്ലാ വീടുകളും മസ്സാജ് സെന്ററുകൾ ആകട്ടെ. അങ്ങിനെ മനുഷ്യർ എല്ലാവരും ആയുരാരോഗ്യത്തോടെ ജീവിക്കുവാൻ ഇടയാവട്ടെ.

സോഷ്യൽ മീഡിയയിൽ എത്രസമയം ചെലവിടണം?

കലാകായിക മത്സരങ്ങൾക്ക് ഒന്നിച്ച് എനിക്ക് ഒരു അവാർഡ്‌ കിട്ടിയിട്ടുണ്ട്.

രണ്ടിനും കൂടി ഒന്നിച്ചു എങ്ങിനെയാ അവാർഡ്‌ കിട്ടുക?

അതൊക്കെയുണ്ട്‌.

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, എനിക്ക് ഏഴാമത്തെ പ്രൈസും തന്നിട്ട്, സമ്മാനവിതരണം നടത്തിക്കൊണ്ടിരുന്ന അദ്ധ്യാപകൻ തമാശ രൂപേണ എൻറെ ചെവിയിൽ മന്ത്രിച്ചു, "നിനക്ക് പ്രൈസ് തന്നു തന്നെ എൻറെ കൈ കഴച്ചല്ലോടാ" എന്ന്!

പിന്നീട് എട്ടാമത്തെ പ്രൈസ് വാങ്ങാൻ ചെന്നപ്പോൾ ആ മുഖത്തുണ്ടായ ചിരി ഇപ്പോഴും ഓർമ്മയുണ്ട്.

ഇതിലും വലിയ അവാർഡ്‌ ഉണ്ടോ?

കായിക ഇനത്തിൽ ഷോട്ട്പുട്ടിനായിരുന്നു ഒന്നാം സ്ഥാനം. അതു പക്ഷെ ഭാഗ്യത്തിൻറെ പുറത്തായിരുന്നു.

എന്നെക്കാളും കെടാമുട്ടന്മാർ ഉണ്ടായിരുന്നു. പക്ഷെ എൻറെ ആറടിയോളം വരുന്ന നീളം ഞാൻ പ്രയോജനപ്പെടുത്തി. ഒന്നാം ഏറിൽ ബഹുദൂരം പോയി. പിന്നെ അതു മെച്ചപ്പെടുത്താൻ ഞാൻ പലതവണ ശ്രമിച്ചു, തോറ്റു തുന്നംപാടിയത് മിച്ചം. പക്ഷെ ആ ആദ്യത്തെ ഏറുതന്നെ എന്നെ ഒന്നാം സ്ഥാനക്കാരനാക്കി!

അതുതന്നെ ഒരിക്കൽ പട്ടാളത്തിലും സംഭവിച്ചു. എന്നെക്കാളും തണ്ടുംതടിമിടുക്കുമുള്ള ഒരുപാട് പേർ ഈ ഇനത്തിൽ മത്സരിക്കാൻ ഉണ്ട്.

ഞാൻ ഏറ്റവും പിന്നിൽ ആകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ ഏതെങ്കിലും ഒരിനത്തിൽ എങ്കിലും പങ്കെടുക്കണം എന്നു നിർബന്ധം ഉള്ളതിനാൽ ആണ് പങ്കെടുത്തത്.

ആദ്യം എൻറെ ഊഴം ആയിരുന്നു. ഞാൻ ഷോട്ട് പുട്ട് എടുക്കാൻ പണിപ്പെടുന്നത് (കാരണം ഇത്തവണ ഭാരം കൂടിയ ഷോട്ട് പുട്ട് ആയിരുന്നു) കണ്ടു പലരും ചിരിച്ചു.

ഞാൻ സർവ്വശക്തിയും സംഭരിച്ച്‌ എറിഞ്ഞു. ഷോട്ട് പുട്ട് അവിടെ നിന്നിരുന്ന എല്ലാവരുടെയും കണക്കുകൂട്ടലുകൾക്ക് അപ്പുറം പോയി വീണു.

ഏറു കഴിഞ്ഞ് താഴേയ്ക്കു നോക്കിയപ്പോൾ എൻറെ കാല് ഒരു തലനാരിഴ അകലത്തിൽ വരയിൽ മുട്ടിയിരുന്നു.

അമ്പയർ അതു കണ്ടിരുന്നു. പക്ഷെ എൻറെ കോലം കണ്ടപ്പോൾ ഉണ്ടായ സഹതാപം മൂലം ആവണം അങ്ങേർ അതു കണ്ടില്ല എന്നു നടിച്ചു.

പിന്നെ കെടാമുട്ടന്മാർ എറിഞ്ഞു. പലരും ഞാൻ എറിഞ്ഞതിന് തൊട്ടടുത്തുവരെ എത്തിയെങ്കിലും, ഞാൻ താണ്ടിയ ദൂരം മറികടക്കാൻ ആയില്ല.

അന്നും ഞാനെറിഞ്ഞ റെക്കോർഡ്‌ ഞാൻ തന്നെ മറികടക്കാൻ ശ്രമിച്ചു എങ്കിലും ഇത്തവണയും ആ ദൂരത്തിൻറെ ഏഴയലത്ത് പോലും വന്നില്ല!

കെടാമുട്ടന്മാരുടെ മുഖത്ത് വല്ലാത്ത നിരാശ നിഴലിച്ചിരുന്നു. തോറ്റതിൽ ആയിരുന്നില്ല, മറിച്ച് എന്നെപ്പോലെ ഒരു നരന്തിൻറെ അടുത്ത് തോറ്റതിൽ ആയിരുന്നു അവർക്ക് വിഷമം.

ഇത് കേൾക്കുമ്പോൾ ഞാനൊരു വലിയ ഷോട്ട് പുട്ട് ഏറുകാരൻ ആണെന്നൊന്നും വിചാരിക്കരുത്.

മുൻപറഞ്ഞ രണ്ടു തവണയും ഒന്നാം ഏറിൽ അത്രയും ദൂരം എങ്ങിനെ എറിയാൻ സാധിച്ചു എന്നത് ഇന്നും ഒരു പ്രഹേളിക ആയി അവശേഷിക്കുന്നു!

ഇപ്പോൾ സ്ത്രീകളോട് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നു. അതിനൊരു കാരണം ഉണ്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത്.എൻറെ വീടിന് അടുത്തുള്ള ഒരു പെണ്‍കുട്ടി കായികതാരം ആയിരുന്നു. ഒറവക്കുഴിയിൽ മിനി എന്നായിരുന്നു അവളുടെ പേര്.

ഒരിക്കൽ സ്കൂളിൽ അവരുടെ പ്രാക്ടീസ് നടക്കുന്ന സമയത്ത്, ഞാൻ അങ്ങോട്ട്‌ ചെന്നു.

അവർ ഷോട്ട് പുട്ട് എറിയാൻ പോവുകയാണ്. ഞാൻ അവരെ പുച്ഛത്തോടെ നോക്കി. ഈ പെണ്ണുങ്ങളെ എന്തിനു കൊള്ളാം.

ഒന്ന് ഹീറോ ആകാൻ, ഞാൻ ഷോട്ട് പുട്ട് എടുത്തു സർവ്വശക്തിയും എടുത്തു എറിഞ്ഞു. പിന്നെ ആ ദൂരവും, അവരുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി അഹങ്കാരത്തോടെ നിന്നു.

ഞാൻ നേരത്തെ പറഞ്ഞ പെണ്‍കുട്ടി വന്നു ഷോട്ട് പുട്ട് എടുത്തു. എൻറെയുള്ളിൽ പരിഹാസം നിറഞ്ഞു കൂടി.

അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൾ അത്ര മസിലൊന്നും പിടിക്കാതെ വെറുമൊരു തുടക്കം എന്ന രീതിയിൽ എറിഞ്ഞു.

നോക്കുമ്പോൾ ഞാൻ എറിഞ്ഞതിലും ഒരു മീറ്ററിലധികം ദൂരെയാണത് വീണത്‌!

ഷോട്ട് പുട്ട് എൻറെ അഹങ്കാരത്തിൻറെ പുറത്തോട്ടു വന്നു വീണതുപോലെ ആണെനിക്ക്‌ തോന്നിയത്.

ഞാൻ അവളെ നോക്കി. പക്ഷെ എനിക്ക് നേരെയുള്ള പരിഹാസമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. എന്തിന് എന്നെയവരാരും ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല!

അല്ലേലും എപ്പോഴും ആണുങ്ങൾ ഇങ്ങനെയാണ്. അവർ കാണിക്കുന്ന കോപ്രായങ്ങൾ എല്ലാം പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നു എന്നും, താനവരുടെ മുൻപിൽ ഒരു ഹീറോ ആണെന്നുമൊക്കെ ധരിച്ചുവെക്കും. പിന്നെ അതങ്ങിനെ അല്ല എന്നു മനസ്സിലാകുമ്പോൾ, ഒച്ചയെടുക്കും.

പിന്നെ ഒന്നുകൂടി എറിഞ്ഞേക്കാം എന്നു ഞാൻ കരുതിയില്ല. മെല്ലെ അവിടെ നിന്നും മുങ്ങി.

പക്ഷെ ഇപ്പോൾ പെണ്ണുങ്ങളോട് എനിക്ക് ബഹുമാനം കൂടുതൽ തോന്നുന്നു.

കാരണം ഞാൻ പഠിച്ച കോളേജിലും, ട്രെയിനിംഗ് ചെയ്ത പട്ടാളക്യാമ്പിലും ഒക്കെ ഉള്ളവരെ തറപറ്റിക്കാൻ പോന്ന ഉശിരുള്ള പെണ്ണൊരുത്തി എൻറെ കുഗ്രാമത്തിൽവരെ ഉണ്ട്.

അവരും നല്ല ഉശിരുള്ളവർ ആണ്. പക്ഷെ അവർ വേണ്ടാ, വേണ്ടാ എന്നു വയ്ക്കുന്നു എന്നുമാത്രം. അതുകണ്ടിട്ട് അവരുടെ മെക്കിട്ടുകേറാൻ നിൽക്കേണ്ട കേട്ടോ.

അപ്പോൾ അതു മാത്രമായിരുന്നു കായിക ഇനത്തിൽ സിംഗിൾ ഇനത്തിൽ കിട്ടിയത്. പിന്നെ വടം വലിക്കും ഒന്നാം സ്ഥാനം ഉണ്ടായിരുന്നു.

ബാക്കിയെല്ലാം ആർട്സ് ഇനങ്ങൾക്ക് ആയിരുന്നു.

അതിൽ എടുത്തു പറയാവുന്ന രണ്ടെണ്ണമുള്ളത്, ചെറുകഥക്ക് ലഭിച്ച ഒന്നാം സ്ഥാനവും, പദ്യ പാരായണത്തിന് ലഭിച്ച രണ്ടാം സ്ഥാനവും ആയിരുന്നു. മറ്റു ചിലതിനു കൂടി ഒന്നാം സ്ഥാനം ഉണ്ടായിരുന്നെങ്കിലും, ഈ രണ്ടിനമാണ് എനിക്ക് കൂടുതൽ തൃപ്തി തന്നത്.

ഇതിൽ തന്നെ പദ്യപാരായണത്തിന് രണ്ടാം സ്ഥാനം കിട്ടിയത് എൻറെ ആലാപനത്തിലുള്ള മികവു കൊണ്ടൊന്നും ആയിരുന്നില്ല (ഞാൻ മറ്റൊരു പോസ്റ്റിൽ പറഞ്ഞ അനുഭവം വായിച്ചാൽ അതു മനസ്സിലാകും! http://seban15081969.blogspot.ae/2014/03/blog-post.html). മറിച്ച് ഞാൻ തന്നെ എഴുതി, സംവിധാനം ചെയ്ത് ആണ് ഞാനത് ആലപിച്ചത്.

അതിലെ രണ്ടുവരികൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിതാണ്.

ഇനിയിന്നു ഞാനൊന്നു സ്വയമൊന്നലിയട്ടെ
നിൻചുണ്ടിലമൃതമാം പാൽ ചുരന്ന്
നിൻചുണ്ടിലമൃതമാം പാൽ ചുരന്ന്

പക്ഷെ ചെറുകഥ ആയിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടത്. അതു വായിച്ചിട്ട്, ജഡ്ജി ആയിരുന്ന അദ്ധ്യാപകൻ അതു സ്റ്റാഫ്‌ റൂമിൽ കൊണ്ടു പോയി എല്ലാവരും കേൾക്കെ വായിച്ച്, പിന്നീട് എന്നെ വിളിപ്പിച്ച്, എല്ലാവരുടെയും മുൻപിൽ വച്ച് പ്രിൻസിപ്പൽ എന്നെ അഭിനന്ദിച്ചതും, ഒരു നാട്ടുമ്പുറത്തുനിന്നും എത്തിയ ഞാൻ അതുകേട്ട് കോൾമയിർ കൊണ്ടു നിന്നതും ഓർക്കുമ്പോൾ, ഇപ്പോഴും രോമങ്ങൾ എഴുന്നുവരുന്നുണ്ട്!

അന്ന് ഞാൻ എഴുതിയത് അനുഭവ കഥകൾ ഒന്നും അല്ലായിരുന്നു കേട്ടോ.

വിഷമവൃത്തങ്ങൾ എന്നായിരുന്നു കഥയുടെ പേര്. ഒരു ഭിക്ഷക്കാരൻറെ മുന്നിൽ വിരിച്ചിട്ട കീറത്തുണിയിൽ വീഴുന്ന നാണയതുട്ടുകളെ ആണ് വിഷമവൃത്തങ്ങൾ എന്ന്‌ ഞാൻ വർണ്ണിച്ചത്. അതിനു കാരണം ആ നാണയത്തുട്ടുകൾ ഇടുന്നവരുടെ മനോവിചാരങ്ങൾ ആയിരുന്നു. അതിൽ പലരും അതിട്ടത് ഭിക്ഷക്കാരനോടുള്ള സ്നേഹം കൊണ്ടോ, അനുകമ്പകൊണ്ടോ അല്ല. മറിച്ച്, ഒരു ശല്ല്യം എന്നയാളെ കരുതിയോ, അല്ലെങ്കിൽ പള്ളിയിൽ കേട്ട സ്വർഗ്ഗരാജ്യ പ്രാപ്തിക്കോ, അല്ലെങ്കിൽ കൂടെ വരുന്നയാൾ കണ്ടോട്ടെ എന്ന്‌ കരുതിയോ ഒക്കെയാണ് ആ നാണയതുട്ടുകൾ ഇടുന്നത്.

ആ മനോവ്യാപാരങ്ങൾ മനസ്സിലാക്കിയിട്ടെന്നോണം ഊറിച്ചിരിക്കുന്ന വൃദ്ധനു അവയൊക്കെയും വിഷമവൃത്തങ്ങൾ ആയിരുന്നു.

അതവിടെയും തീർന്നില്ല. കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആർടിസി ബസ്സിൻറെ ചുവട്ടിലിരുന്നു ഭിക്ഷയാചിക്കുന്ന ആ വൃദ്ധൻറെ മനോവ്യാപാരങ്ങളിലൂടെ അന്നത്തെ കേരളത്തിൻറെ സാമൂഹിക അവസ്ഥ ഞാനാ ചെറുകഥയിൽ കുറിച്ചിരുന്നു.

നിനക്ക് ഇതെഴുതാൻ ഉള്ള പ്രചോദനം എവിടെ നിന്നു കിട്ടി എന്നു പ്രിൻസിപ്പൽ ചോദിച്ചപ്പോൾ, അങ്ങിനെ ഒരു വൃദ്ധൻ ഇപ്പോഴും ഞാൻ കഥയിൽ പറഞ്ഞ സ്ഥലത്തിരുന്നു ഭിക്ഷ യാചിക്കുന്നുണ്ട് എന്നും, ഞാൻ എഴുതിയതും, അതിലും കൂടുതലും കാര്യങ്ങൾ അയാൾ ചിന്തിക്കുന്നുണ്ടെന്നും, അതിനാൽ ഞാൻ എഴുതിയത് കഥയല്ല ജീവിതം ആണെന്നും ഞാൻ പറഞ്ഞു.

അതിനുശേഷം ആ കോളേജിലെ ഏറ്റവും ഉയർന്ന മാർക്കും വാങ്ങി പടി ഇറങ്ങുന്നതുവരെ, ഞാൻ അധ്യാപകരുടെ എല്ലാം പ്രിയപ്പെട്ടവൻ ആയിരുന്നു.

പക്ഷെ, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു തീരാനഷ്ടം തോന്നുന്നു. കാരണം, അങ്ങിനെ ഞാൻ അധ്യാപകർക്ക് ഒരു വേണ്ടപ്പെട്ടവൻ ആയിരുന്നെങ്കിലും, ഞാനെഴുതിയ കവിത തരുമോ എന്നു ഒരു പെണ്‍കുട്ടി എന്നോട് ചോദിച്ചിരുന്നെങ്കിലും, ഞാൻ അന്നൊക്കെ തലകുനിച്ചു നടക്കുന്ന ഒരു കപടബ്രഹ്മചാരി ആയിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം വെറുതെ പാഴാക്കിയ ഒരു കപട ബ്രഹ്മചാരി.

അതൊന്നും തിരുത്താൻ ഇനി ആവില്ലല്ലോ!

------------------------------

കുറച്ചു വർഷങ്ങൾക്കു മുൻപ്, ഞാൻ ഡൽഹിയിൽ ജോലി തെണ്ടി നടക്കുന്ന സമയത്ത്, ചെമ്മനം ചാക്കോയുടെ ഒരു ഇന്റർവ്യൂ, ഒരു ടിവി ചാനലിൽ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു.

മലയാളം മറന്നുള്ള മലയാളികളുടെ പോക്കിനെക്കുറിച്ചും, മലയാളസംസ്കൃതിയെയും, മലയാളസാഹിത്യത്തെയും ഒക്കെ മറന്ന് ജീവിക്കരുത് എന്നും ഒക്കെ ചെമ്മനം വാതോരാതെ പറയുന്നതു കേട്ടപ്പോൾ, കേരളത്തിൽ തേരാപ്പാര തെണ്ടിനടന്നതും, പെണ്ണ് ചോദിച്ചുചെന്നപ്പോൾ, പെണ്ണിൻറെ മാതാപിതാക്കൾ പരിഹാസത്തോടെ      
നോക്കിയതും ഒക്കെ എൻറെ ഉള്ളിലേയ്ക്ക് തേട്ടി തേട്ടി വന്നു. എന്നാൽ രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം എന്നു കരുതി ഞാൻ ഫോണിൽ വിളിച്ചു.

ലൈനിൽ കിട്ടിയതും, ഞാൻ നേരെ കാര്യത്തിലേയ്ക്ക് കടന്നു, "ചെമ്മനം സാറേ, മലയാളത്തെ കെട്ടിപ്പിടിച്ച് ഇരുന്നാൽ വയറു നിറയുമോ? ഇതൊക്കെ ഇരുന്നു വാ തോരാതെ പറയാം എന്നേയുള്ളു. ജീവിക്കണമെങ്കിൽ, അതിനുള്ള വഴികൾ കണ്ടെത്തണം."

ഞാൻ നിർത്തി അൽപ്പസമയം കഴിഞ്ഞാണ് ചെമ്മനം പ്രതികരിച്ചത്. അത്‌ എന്നോടല്ല, അവതാരകനോടാണ് പറഞ്ഞത്,
"അത്‌ സാരമില്ല, സാഹിത്യ വാസന ഇല്ലാത്ത ആരോ ആണ്."

ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു.

--------------------------------------

ഇതൊക്കെ ഞാൻ എഴുതിയത് ഒരു കാര്യം പറയുവാൻ ആണ്.

ആദ്യം തന്നെ ഒരു ചോദ്യം ആവട്ടെ.

സോഷ്യൽ മീഡിയയിൽ എത്രസമയം ചെലവിടണം?

സോഷ്യൽ മീഡിയയ്ക്ക് അഡിക്റ്റ് ആയിട്ടുള്ള കുറച്ചു പേരെങ്കിലും ഉണ്ട്. ഞാനും ഇപ്പോൾ അങ്ങിനെ തന്നെ. ഇങ്ങിനെ ഇരുന്ന് എഴുതുന്നതിൽ എനിക്ക് ഒരുപാട് സംതൃപ്തി കിട്ടുന്നുണ്ട്‌.

പക്ഷെ ഒന്നുണ്ട്. ഞാൻ ഇപ്പോൾ ഏകദേശം രണ്ടരലക്ഷം രൂപ മാസശമ്പളക്കാരൻ ആണ്. എൻറെ ജോലി സമയത്ത് ഒരു സോഷ്യൽ മീഡിയയും ഇല്ല. നൂറുശതമാനവും ജോലിയിൽ മാത്രം ആണ് ശ്രദ്ധ. ഇനി ആകാശം ഇടിഞ്ഞു വീണാലും അങ്ങിനെ തന്നെ.

അതിനു ശേഷം സോഷ്യൽ മീഡിയയിൽ എത്രനേരം ചെലവിടണം എന്നതിന് എനിക്ക് ഒരു സമയക്രമവും ഇല്ല. എനിക്ക് അത്‌ നല്ലതെന്ന് തോന്നുന്ന ഏതുസമയവും ഞാൻ ഓണ്‍ലൈൻ ആയിരിക്കും. പക്ഷെ അപ്പോഴും 6-7 മണിക്കൂറുള്ള സുഖനിദ്ര ശരീരത്തിനു ഏറ്റവും ഉത്തമം ആണെന്ന ഉത്തമ ബോധ്യം ഉള്ളതിനാൽ, ഞാൻ നന്നായി ഉറങ്ങുകയും ചെയ്യുന്നു.

അപ്പോൾ എനിക്ക് പറയാൻ ഉള്ളത്, അത്‌ സോഷ്യൽ മീഡിയയുടെ അഡിക്റ്റ് ആയവരോടാണ്, സാഹിത്യവും, സോഷ്യൽ മീഡിയയും ഒക്കെ നല്ലതാണ്. പക്ഷെ, അതോടൊപ്പം തൻറെയും, തന്നെ ആശ്രയിക്കുന്നവരുടെയും വയർ നിറയാനുള്ള വഴികൾ കണ്ടെത്തണം. വിദ്യാർഥികൾ ആണെങ്കിൽ, അത്തരം വഴികൾ കണ്ടത്താനുള്ളതും, വളരാനുള്ളതുമായ ശ്രമങ്ങൾക്ക് ആവശ്യമായ സമയം സോഷ്യൽ മീഡിയയിൽ ലൈക്‌ കിട്ടാൻ ഉപയോഗിക്കരുത്.

എല്ലാറ്റിനെയും ഒന്നു ബാലൻസ് ചെയ്തു കൊണ്ടു പോകാൻ കഴിയണം. മറക്കരുത്, ലൈക്കുകൾ ആരുടേയും വയർ നിറക്കില്ല. വയർ നിറക്കൽ മാത്രമല്ല ജീവിതം എങ്കിലും, വയർ നിറക്കാതെ ജീവിക്കാൻ പറ്റില്ല എന്നതും ഒരു സത്യമല്ലേ?

ഈ ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങളും ചെയ്യുന്നതുപോലെ, ജീവിക്കാനുള്ള വഴികൾ നാം തന്നെ കണ്ടെത്തണം.

നഗ്നതീരത്തെ ശാന്തമായ ഉറക്കം

അതല്ലെങ്കിലും അങ്ങിനെയാ. പെണ്ണെന്നു കേട്ടാലോ, പെണ്‍വിഷയം വന്നാലോ എനിക്ക് എൻറെ മേലുള്ള പിടിവിടും.പിന്നെ എല്ലാത്തിനും നല്ല വേഗം ആണ്.

ഹൃദയമിടിപ്പ്‌ കൂടും. മനസ്സിൻറെ കടിഞ്ഞാണ്‍ പൊട്ടി, ചിന്തകൾ കാടുകയറും. പിന്നെപ്പിന്നെ ചെയൂന്നതെല്ലാം യാന്ത്രികമായിരിക്കും.

എനിക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരു കാര്യം, ഇങ്ങനെയൊക്കെ ഒരു പുരുഷന് സ്ത്രീയോട് ആഗ്രഹം ഉണ്ടാകുമ്പോൾ, അത് ഞരമ്പുരോഗം ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അപ്പോൾ ഞരമ്പുരോഗം അല്ലാത്തത് എന്താണ്? ആണ് ആണിനെ കളിക്കുന്നതോ? പെണ്ണ് പെണ്ണിനെ കളിക്കുന്നതോ? ആണ് കുട്ടികളെ കളിക്കുന്നതോ? അതോ ആണ് പട്ടിയെയും പശുവിനെവരെയും കളിക്കുന്നതോ? അതോ ഇതൊന്നുമല്ല, കതകടച്ചിരുന്ന്‌ വാണമടിക്കുന്നതോ? അതോ ഇതെല്ലാം ചെയ്തിട്ട്, പിന്നെ ഇതിൻറെയെല്ലാം മേൽ ആവരണം ഇട്ട് സത്യവാൻ സാവിത്രി ചമഞ്ഞു നടക്കുന്നതോ?

പക്ഷെ നഗ്നബീച്ചിലേയ്ക്ക് നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഒന്നും എന്നെ വേട്ടയാടിയില്ല.

കാണാൻ പോകുന്ന പൂരം ഞാൻ ഭാവനയിൽ കാണുകയായിരുന്നു.

ഇന്നലെയാണ് കൂടെ ജോലി ചെയ്തിരുന്ന ഗ്വാട്ടിമാലക്കാരൻ സുഹൃത്ത്‌ ഹാൻലാൻസ് ബീച്ചിനെക്കുറിച്ച് പറഞ്ഞത്. അവിടെ വരുന്നവർ എല്ലാവരും സ്ത്രീപുരുഷഭേദമന്യേ  നഗ്നരായി നടക്കുമത്രെ!

കാനഡയിൽ, അതും ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായ ടൊറന്റോയിൽ ഒരു വർഷത്തോളം ജീവിച്ചിട്ട്, നഗ്നബീച്ചിൽ പോകാതെയിരുന്നാൽ അതൊരു നഷ്ടമായിരിക്കും.

സിറ്റിയിൽ നിന്ന് ബോട്ടിൽയാത്ര ചെയ്തുവേണം അവിടെ എത്താൻ. ബീച്ചിലേയ്ക്ക് അരമണിക്കൂർ ഇടവിട്ട്‌ ബോട്ട് സർവീസ് ഉണ്ട്. ആ യാത്രയും നല്ലൊരു അനുഭവം തന്നെ.

ബോട്ടിൽ നിറച്ചും യാത്രക്കാർ ഉണ്ടായിരുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ളവർ. എന്നുവച്ചാൽ, ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ, ഒരേ രാജ്യത്ത് നിന്നുള്ള രണ്ടു പേരെ കാണാൻ വിഷമം ആയിരുന്നു. എനിക്ക് കാണാവുന്ന അകലത്തിൽ തന്നെ ചൈനക്കാരനും, ഫിലിപ്പിനോയും, ക്യൂബനും, അഫ്ഘാനിയും, ശ്രീലങ്കനും, ഇറ്റാലിയനും, ഗ്വാട്ടിമാലക്കാരനും, എന്തിനു ഭൂമിയുടെ അങ്ങേ കോണിൽ ഉള്ള ചിലിയനും ഉണ്ടായിരുന്നു. എൻറെ വിദേശയാത്രകളിലെ ഏറ്റവും നല്ലതായി തോന്നിച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു അത്.

പക്ഷെ എന്തിലും കുറവ് കാണുന്ന ഒരു സ്വഭാവം എനിക്കുണ്ട്. അങ്ങിനെ വന്നിട്ടും, ഒന്നിച്ചു ജീവിക്കാൻ അവസരം കിട്ടിയിട്ടും, നല്ലതെന്നും, ആവശ്യമെന്നും എനിക്ക് തോന്നിയിട്ടുള്ള ഇൻറഗ്രേഷൻ മാത്രം അവിടെയും നടന്നു കണ്ടില്ല. എല്ലാവരും അവരവരുടെ സംസ്ക്കാരവും കെട്ടിപ്പിടിച്ച് ഇരിക്കുകയാണിപ്പോഴും.

അതിനാൽ ആണ് ഗൾഫിൽ രണ്ടു കനേഡിയൻ സൈനികർ കൊല്ലപ്പെട്ടു എന്നു കേട്ടപ്പോൾ, എൻറെ അഫ്ഘാൻ കൂട്ടുകാർ സന്തോഷം കൊണ്ടു പരിസരം മറന്ന് തുള്ളിച്ചാടിയത്. അതിർത്തികളും, മതങ്ങളും ഒക്കെ മനുഷ്യരുടെ ഉള്ളിൽ എത്രമാത്രം വെറുപ്പ്‌ കുത്തിനിറച്ചിട്ടുണ്ടെന്നതിന് തെളിവായിരുന്നു ആ ചാട്ടം.

ചിന്തകളെല്ലാം പെട്ടെന്ന് നിലച്ചു. കാരണം ബോട്ട് നഗ്നബീച്ചിൻറെ തീരത്തുവന്ന് തിരകളിൽ അങ്ങോട്ടും ഇങ്ങോട്ടും മെല്ലെമെല്ലെ  ആടി തീരത്തോട് കിന്നാരം പറഞ്ഞു. ബോട്ട് വന്ന് ശല്യപ്പെടുത്തിയാലെന്ന മാതിരി ചെറിയ തിരകൾ തീരത്തു പാകിയിരുന്ന കല്ലുകളിൽ വന്നലച്ച് പരിഭവം പറഞ്ഞു. എന്നോടെന്തിനാ ഇതൊക്കെ പറയുന്നത്, എനിക്കെന്താ ചെയ്യാൻ പറ്റുക എന്ന ഭാവത്തിൽ കല്ലുകൾ അനങ്ങാതെതന്നെ ഇരുന്നു.

പക്ഷെ ഞാൻ അങ്ങിനെ അല്ലല്ലോ. ഗ്വാട്ടിമാലക്കാരൻ പറഞ്ഞത് മനസ്സിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ കരയിലേയ്ക്ക് എനിക്ക് ആകാവുന്നിടത്തോളം ദൂരേയ്ക്ക് കണ്ണുപായിച്ചു. തരുണീമണികൾ നഗ്നരായി നടക്കുന്നുണ്ടോ? അവരുടെ മുലകൾ അലസമായി ആടുന്നുണ്ടോ?

പക്ഷെ നിരാശ ആയിരുന്നു ഫലം. എങ്ങും വന്മരങ്ങളും അവക്കിടയിൽ നന്നായി വെട്ടിയൊരുക്കിയ പുൽത്തകിടികളും. ഇതു കണ്ടുകണ്ട് മടുത്തു. നഗ്നതീരത്തും ഇതു മാത്രമേ ഉള്ളോ? ഞണ്ടിനെ അതേപടി തിന്നുന്ന ഗ്വാട്ടിമാലക്കാരൻ എനിക്കിട്ടു പണിതതാണോ?

ഏതായാലും മറ്റു യാത്രക്കാർ പോയ വഴിയെ അവരെ പിന്തുടർന്ന് ഞാനും പോയി. കുറെ മുൻപോട്ടു പോയപ്പോൾ, പെട്ടെന്ന് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു.
     

അപ്പോൾ ഞണ്ടുതീനി (എന്നുവച്ച് പച്ചക്കൊന്നും തിന്നാറില്ല കേട്ടോ. ഉച്ചക്ക് ഞങ്ങൾ ഒന്നിച്ചാണ് കഴിക്കാറ്. അപ്പോൾ കക്ഷിയുടെ പാത്രത്തിൽ ഞണ്ടു കാണും. തോടൊന്നും പൊളിക്കാതെ. എന്നിട്ട്, കറുമുറു എന്ന ഒച്ചയോടെ തിന്നുന്നത് ഒരു വ്യത്യസ്ത കാഴ്ച തന്നെയാണ്!) കബളിപ്പിച്ചതല്ല.

നഗ്നതീരം വരുന്നതെയുള്ളൂ. ഒരു കൊച്ചു ദ്വീപായ അതിൻറെ മറുവശത്താണ്‌ നഗ്നതീരം.

ബോർഡുകണ്ടതും ഞാൻ ആദ്യം എഴുതിയതുപോലെ എനിക്ക് എൻറെ മേലുള്ള പിടിവിട്ടു. നടപ്പിന് വേഗം കൂടി. പൂഴിമണലിൽ ഇടയ്ക്കിടയ്ക്ക് കാലുകൾ താഴ്ന്നു പോയെങ്കിലും, ഇനി ഞാൻ തന്നെ അങ്ങ് താഴ്ന്നു പോയാലും എൻറെ ലക്ഷ്യം എത്തിയേ ഞാൻ നിൽക്കൂ എന്ന ഭാവത്തോടെ ഞാൻ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

അങ്ങിനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അല്പം അകലെ നിന്നും രണ്ടു സ്ത്രീകൾ പൊട്ടിച്ചിരിക്കുന്നതു ഞാൻ കേട്ടു. ചെറിയ ഒരു ചെരിവിന് ഇപ്പുറം ആയതിനാൽ എനിക്കവരെ കാണാൻ പറ്റിയില്ല.

ഞാൻ നടപ്പിന് വേഗം കൂട്ടി. പെട്ടെന്ന് രണ്ടു പേരുടെ തലകൾ ഞാൻ കണ്ടു. അവരുടെ മുടിയിഴകൾ അലസമായി പാറിപ്പറക്കുന്നുണ്ട്.അവർ ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.

ക്രമേണ എനിക്കവരെ കൂടുതൽ കാണാമെന്നായി. ഇപ്പോൾ ഞാൻ കാണുന്നത് അലസമായി പറക്കുന്ന മുടിയിഴകൾ അല്ല, സ്വാതന്ത്ര്യത്തിൻറെ സുഖം ആവോളം നുകരുന്ന നാല് മുലകൾ ആയിരുന്നു.

എനിക്കെൻറെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അവരുടെ അടുത്തേയ്ക്ക് എത്തുമ്പോഴേയ്ക്കും ഞാൻ ഇതുവരെയും കണ്ടത് ഒന്നുമല്ല എന്ന് മനസ്സിലായി.

ഒരുതവണ പോലും ചിമ്മാതെ എൻറെ കണ്ണുകൾ അവരുടെ ശരീരമാസകലം മേഞ്ഞു. സ്ത്രീശരീരത്തിലെ നിമ്നോന്നതഭാഗങ്ങൾ ഞാൻ കണ്‍കുളിർക്കെ കണ്ടു. എൻറെയുള്ളിൽ ഒരുപാട് ലഡ്ഡു ഒന്നിച്ചു പൊട്ടി. അതിൻറെ അലകൾ എൻറെ ശരീരത്തിലേയ്ക്കും വ്യാപിച്ചു.

എൻറെ തുറിച്ചു നോട്ടം കണ്ട് അവർ എന്തു വിചാരിക്കും എന്ന് ഒരു നേരം ഞാൻ ആലോചിച്ചു. 'നിനക്ക് അമ്മയും പെങ്ങളും ഒന്നുമില്ലേടാ പന്നാ' എന്ന് അവരുടെ ഭാഷയിൽ ചോദിച്ചാലോ?

പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ അങ്ങിനെ നോക്കുന്നു എന്ന കാര്യം പോലും അവർ ഗൗനിച്ചില്ല. അവർ നഗ്നരായിരിക്കുന്നതിൻറെ സുഖം ആസ്വദിക്കുകയായിരുന്നു.

ഞാൻ വീണ്ടും എൻറെ നടത്തം തുടർന്നു. അപ്പോഴാണ്‌ മനസ്സിലായത്‌, ഞാൻ ഇതുവരെ കണ്ടത് വെറുമൊരു സാമ്പിൾ മാത്രമായിരുന്നു എന്ന്.

മുന്നോട്ടു ചെല്ലുന്തോറും ദ്വീപിൻറെ മറുവശത്തെ തീരം കാണായി. അവിടമാണ് ശരിക്കുള്ള നഗ്നതീരം.

അവിടെ ഒരുപാട് പേർ ഉണ്ടായിരുന്നു. ഒറ്റക്കും, ജോടിയായിട്ടും, ഗ്രൂപ്പ്‌ ആയിട്ടും, കുട്ടികളടക്കം ഉള്ള കുടുംബം ആയിട്ടും ഒരുപാടു പേർ.

എല്ലാവരും നഗ്നർ ആയിരുന്നു. കുറച്ചു പേർ മാത്രം സ്വിംസ്യൂട്ട് ധരിച്ചിട്ടുണ്ട്.

അതിൽ ചിലർ തീരം ചേർന്ന് നടക്കുന്നു. മറ്റു ചിലർ മണലിൻറെ വിശാലതയിൽ സൂര്യസ്നാനവും ഏറ്റ് കിടക്കുന്നു. ചിലർ ബീച്ച്ബോൾ കളിക്കുന്നു.

എന്നെപ്പോലെ ആർത്തി പൂണ്ട കുറച്ചു പേർ മാത്രം ഇതെല്ലാം കണ്ട് അന്തം വിട്ടു നടക്കുന്നു.

പെട്ടെന്ന് ഞാൻ എന്നെത്തന്നെ നോക്കി. ഞാൻ മാത്രം ആണ് വസ്ത്രം ധരിച്ച് അവിടെയുള്ളത്. അതൊരു വല്ലാത്ത വിഷമസന്ധിയിൽ എന്നെ കൊണ്ടെത്തിച്ചു.

ഞാനും വസ്ത്രം ഊരണോ? ആ ചോദ്യം ഉള്ളിൽ വന്നതോടെ എനിക്കൊരു വല്ലാത്ത നാണം. മറ്റുള്ളവർ എന്തു വിചാരിക്കും?

അതൊരു ബാലിശമായ ചിന്ത ആയിരുന്നു. കാരണം നഗ്നതീരത്ത് വന്നിട്ട് വസ്ത്രവും ധരിച്ചു നടന്നാലാണ് ഒരുപക്ഷെ ആരെങ്കിലും എന്തെങ്കിലും വിചാരിക്കുക. സത്യത്തിൽ അങ്ങിനെ പോലും ആരും വിചാരിക്കില്ല. കാരണം നാം മാത്രമേ നമ്മെക്കുറിച്ചു അങ്ങിനെ വിചാരിക്കാറുള്ളൂ. മറ്റുള്ളവർ എന്തു വിചാരിക്കും എന്നത് പലപ്പോഴും നമ്മുടെ മാത്രം ചിന്തയാണ്.

കാരണം നമ്മെക്കുറിച്ചു വിചാരിക്കൽ അല്ല മറ്റുള്ളവരുടെ ജോലി. അവർക്ക് അവരുടെതായ ലോകം ഉണ്ട്.

എങ്കിലും വസ്ത്രം ഊരാൻ ഞാൻ മടിച്ചു. വസ്ത്രം ധരിച്ചുതന്നെ ഞാൻ ബീച്ചിൽ അങ്ങോളമിങ്ങോളം വിവശപരവശനായി നടന്നു.

എത്ര മനോഹരമാണ് സ്ത്രീകളുടെ നഗ്നശരീരം. എല്ലാവരും ഒന്നിനൊന്നു മെച്ചം. ചിലർക്ക് വടിവൊത്ത ശരീരം എങ്കിൽ, ചിലർക്ക് വലിയ മുലകൾ, മറ്റു ചിലരുടെ നിതംബങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല. യോനീതടത്തിനു ചുറ്റും ഉള്ള നേർത്ത രോമങ്ങളും, അവക്കിടയിൽ കാണുന്ന നേർത്ത വരയും അവരുടെ സൗന്ദര്യം പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചു.

ഒണ്ടേറിയോ തടാകത്തിലെ തണുത്ത ശുദ്ധജലത്തിൽ മുങ്ങി ആ കുളിരിൽ കരയിലേയ്ക്ക് കയറി വരുന്ന സ്ത്രീകളുടെ വടിവുകളിലൂടെ ജലകണങ്ങൾ ഒഴുകി ഇറങ്ങുന്നത് കാണുമ്പോൾ, ഈ പ്രപഞ്ചത്തിൻറെ സൗന്ദര്യം മുഴുവൻ അവരിൽ ആവാഹിച്ചു വച്ചിരിക്കുന്നതുപോലെ തോന്നും.

അതൊക്കെയും ഒളിപ്പിച്ചു വെക്കുന്നത് എന്തിന്? അങ്ങിനെ ഒളിപ്പിക്കണം എന്ന് പറയുന്നത് എന്ത് സംസ്ക്കാരം ആണ്?

ആണുങ്ങളുടെ ലിംഗങ്ങളുടെ വൈവിധ്യം ആണ് എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം. പക്ഷെ എല്ലാവർക്കും പൊതുവായി ഒരു കാര്യം ഉണ്ടായിരുന്നു. ആരുടേയും ലിംഗം ഉദ്ധരിച്ചിട്ടില്ല. അതിനു അപവാദങ്ങൾ ഇല്ല എന്ന് ഞാൻ പറയുന്നില്ല. അതുപക്ഷെ എന്നെപ്പോലെ ആദ്യമായി നഗ്നതീരത്ത് വന്നിട്ടുള്ളവർ ആയിരിക്കാം അവർ.

ചിലരുടേത് നല്ല ലക്ഷണം ഒത്ത ലിംഗങ്ങൾ. മറ്റുചിലരുടേത് പുരുഷലിംഗം ഉണ്ട് എന്ന് പേരിനു മാത്രം പറയാവുന്ന വലിപ്പം മാത്രമുള്ളവ. പല നിറങ്ങളിലുള്ളത്. ഒരുവൻ ലിംഗവും വൃഷണവും ചേർത്ത് ഒരു റിംഗ് ഇട്ടിട്ടുണ്ടായിരുന്നു!! അവിടെയുള്ള ബഹുഭൂരിപക്ഷം പേരും അത് കൗതുക പൂർവ്വം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഏറ്റവും രസകരമായി തോന്നിയത് ശരീരം മുഴുവൻ മാംസം കയറി തടിച്ചു വീർത്തിരിക്കുന്ന ഭൂരിപക്ഷം ആണുങ്ങൾക്കും ലിംഗം വളരെ ചെറുതായിരിക്കും. അവരുടെ തടിച്ച ശരീരത്തിൽ ഒട്ടിയമാതിരി അതുകാണുമ്പോൾ അത് കൂടുതൽ ചെറുതായി തോന്നും.

പോകുന്ന വഴിയിൽ വളരെ തടിച്ച ഒരു സ്ത്രീ എൻറെ മുന്നിൽ വച്ച് ഇറുകിയ ജീൻസ് ഊരി. സ്വതന്ത്രമായ നിതംബങ്ങൾ കണ്ട് എൻറെ ഉള്ളു നിറഞ്ഞു. പക്ഷെ അവർ ബ്രാ ഊരിയപ്പോൾ, സ്വതന്ത്രമായി പുറത്തുചാടിയ മുലകൾ കണ്ടപ്പോൾ, നിതംബം ഒന്നുമല്ലെന്നായി. ഞാൻ എൻറെ നടത്തത്തിൻറെ വേഗം കുറച്ചു.

വളരെ അടുത്ത് എത്തിയപ്പോൾ അവർ എനിക്ക് അഭിമുഖമായി ഒന്നു തിരിഞ്ഞു. അറിയാതെ എൻറെ നോട്ടം താഴേയ്ക്ക് പോയി. പുറത്തേയ്ക്ക് ഉന്തി നില്ക്കുന്ന വയറും തടിച്ചു ചേർന്നിരിക്കുന്ന തുടകളും കാരണം അവരുടെ രഹസ്യഭാഗം(രഹസ്യഭാഗങ്ങൾ എന്നത് എൻറെ ചിന്ത മാത്രമായിരിന്നു. നഗ്നതീരത്ത് അങ്ങിനെ രഹസ്യങ്ങൾ ഒന്നുമില്ല. അവിടെ മറ്റേത് അവയവത്തെയും പേരുചൊല്ലി പറയുന്നതു പോലെ യോനീതടം എന്നു പറയും) കാണാനേ പറ്റുന്നില്ല. ആ ഭാഗം അല്പം മുന്നോട്ടു തള്ളി നിൽക്കുന്നതു മാത്രം കാണാം.

ഇനി അവർ എവിടെ എങ്കിലും ഒന്നിരിക്കണം എല്ലാം ഒന്നു കാണണമെങ്കിൽ! പക്ഷെ ഒരു കാര്യം എനിക്ക് തോന്നിയത് എന്താണെന്നാൽ ഇങ്ങനെ ഇറുകിയ ജീൻസ് ധരിച്ചു പുറത്തേയ്ക്ക് ചാടുന്ന മാതിരിയുള്ള നിതംബങ്ങൾ കാട്ടി ആണുങ്ങളെ ഭ്രമിപ്പിച്ചു നടക്കുന്ന സ്ത്രീകളെ കാണാൻ മാത്രമേ കൊള്ളൂ.

ഇവിടെ എൻറെ ഒരു പ്രത്യേക നിരീക്ഷണം ഉണ്ട്. അതായത്, ചിലർ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവരുടെ അസൗന്ദര്യം മൂടപ്പെട്ട് ബാഹ്യമായി അവർ വളരെ സൗന്ദര്യം ഉള്ളവരായി കാണപ്പെടുന്നു. മറ്റുചിലർ വസ്ത്രം ധരിക്കുന്നതിലൂടെ അവരുടെ ശരിക്കുള്ള സൗന്ദര്യം മൂടപ്പെട്ടു പോകുന്നു.

അതുകൊണ്ടുതന്നെ മുഖസൗന്ദര്യവും, ബാഹ്യമോടിയും നോക്കി ജീവിതസഖിയെ തെരഞ്ഞെടുക്കുന്നവർ പിന്നീട് നിരാശപ്പെടുന്നു. അതുപോലെ ഗതികേടുകൊണ്ട് കെട്ടി എന്നു കരുതി ഏറ്റവും നല്ല സഖിയെ കിട്ടിയവരും, അതിലെ മഹത്വം മനസ്സിലാക്കാതെ, ബാഹ്യസൗന്ദര്യം ഉള്ളവർ ഇതിലും ഗംഭീരം ആയേനെ എന്നു കരുതി നിരാശപ്പെടുന്നു!

ഇതു വായിക്കുന്ന നിങ്ങൾ ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നു എന്നു സ്വയം ചോദിച്ചാൽ മനസ്സിലാകും.

അന്നുമുഴുവൻ ഞാൻ അങ്ങിനെ അശാന്തമായ മനസ്സുമായി നഗ്നതീരത്തുകൂടി അലഞ്ഞു. ചുറ്റുമുള്ള നഗ്നതയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച്. ഒന്നുകണ്ട് തിരിയുമ്പോഴേയ്ക്കും അതിലും നല്ലത് എന്ന് തോന്നുന്ന അടുത്തത്. എത്രകണ്ടിട്ടും മതിവന്നില്ല.

അവിടം വിട്ടു പോരാൻ മനസ്സുവന്നില്ല. പക്ഷെ വീടു പറ്റണങ്കിൽ മടങ്ങണം. അങ്ങിനെ മനസ്സില്ലാമനസ്സോടെ അന്ന് ഞാൻ മടങ്ങി. തിരിച്ചു വന്നു മറുകരയിലേയ്ക്ക് തുഴയുന്ന ബോട്ടിൽ ഇരുന്നു ടൊറന്റോ നഗരത്തിലെ സിഎൻ ടവർ അടക്കമുള്ള അംബരചുംബികളുടെ ദൃശ്യം കണ്ണിൽ നിറഞ്ഞപ്പോഴും എൻറെ മനസ്സ് നഗ്നതീരത്ത് ഭ്രാന്തമായി അലയുകയായിരുന്നു.

Toronto City's view from Hanlan's Point, Toronto, Canada


അന്നുരാത്രി കുറേനേരം എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പകൽ കണ്ട നഗ്നത വിട്ടൊഴിയാതെ എൻറെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ചിന്തകൾക്കൊടുവിൽ, അടുത്തദിവസം പോകുമ്പോൾ വസ്ത്രങ്ങൾ ഊരി മറ്റുള്ളവരെപ്പോലെ നഗ്നരായി, ദിഗംബരനായി, നടക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് ക്രമേണ മയക്കത്തിലേയ്ക്കു വീണു.

അടുത്തദിവസം ഞാൻ തലേന്ന് രാത്രി എടുത്ത എൻറെ തീരുമാനം നടപ്പാക്കി. ആദ്യം അടിവസ്ത്രം മാത്രമിട്ട് ഞാൻ നടന്നു. പൂർണ്ണ നഗ്നനാകാൻ അപ്പോഴും ഞാൻ വിഷമിച്ചു. പക്ഷെ മനസ്സ് കുറച്ചുകൂടി ബലപ്പെടുത്തി ഞാൻ അതും ഊരി. ഇപ്പോൾ എനിക്കും പ്രകൃതിക്കും ഇടയിൽ ഒന്നുമില്ല.

ബീച്ചിലൂടെ നടക്കുമ്പോൾ മറ്റുള്ളവർ എന്നെ കാണുമ്പോൾ എന്തു വിചാരിക്കും എന്ന ചിന്ത എന്നെ ആദ്യമൊക്കെ അലട്ടി. പക്ഷെ പിന്നെപ്പിന്നെ അത്തരത്തിലുള്ള അസ്വസ്ഥചിന്തകളെല്ലാം എന്നിൽ നിന്നും നീങ്ങി. മറ്റിടങ്ങളിൽ വസ്ത്രം ധരിച്ച് നടക്കുന്ന അതേ ലാഘവത്തോടെ ഞാൻ ബീച്ചിലൂടെ നഗ്നനായി നടന്നു. പക്ഷെ അന്നും എനിക്ക് അൽപസമയം പോലും എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കാനോ കിടന്നു സൂര്യസ്നാനം ചെയ്യാനോ കഴിഞ്ഞില്ല. കാരണം ചുറ്റും നഗ്നമേനികൾ അങ്ങുമിങ്ങും നടക്കുമ്പോൾ, ഒരിടത്ത് അടങ്ങി ഇരിക്കുന്നതെങ്ങിനെ?

പക്ഷെ ക്രമേണ നഗ്നത എന്നത് ഒരു സാധാരണ അനുഭവം മാത്രമായി എനിക്ക് തോന്നിത്തുടങ്ങി. നഗ്നതീരത്ത് എത്തിയാൽ, അല്പം നടന്നതിനു ശേഷം ഇരുന്നും കിടന്നും ഞാൻ വിശ്രമിക്കാൻ തുടങ്ങി.

പിന്നെപ്പിന്നെ, നഗ്നതയിലെ വിഭിന്നതകൾ ഞാൻ കാണാതായി. അത് പിന്നെ നഗ്നത കണ്ടാൽ അത് ആണും പെണ്ണും എന്ന ഒറ്റ വ്യത്യാസം എന്ന നിലയിലേയ്ക്ക് വന്നു.

ദിവസം ചെല്ലുന്തോറും, എൻറെ സൂര്യസ്നാനം ഏറ്റുള്ള സുന്ദരമായ മയക്കം കൂടിക്കൂടി വന്നു.

ആഴ്ചകൾ നീങ്ങവേ, നഗ്നതീരത്ത് ചെന്ന് ഞാൻ ഉറങ്ങാൻ തുടങ്ങി. നഗ്നതീരത്തെ ശാന്തമായ ഉറക്കം. പൂർണ്ണ നഗ്നനായി, എൻറെ ശരീരത്തിനു ആവശ്യമായ സൂര്യകിരണങ്ങൾ ഏൽപ്പിച്ചു കൊണ്ടുള്ള ശാന്തമായ ഉറക്കം. അവിടെ സ്ത്രീയോ, പുരുഷനോ അവരുടെ നഗ്നതയോ ഉണ്ടായിരുന്നില്ല. പ്രകൃതിയോടലിഞ്ഞുള്ള ശാന്തമായ ഉറക്കം മാത്രം.


Hanlan's Point Beach, Canada

Thursday 28 August 2014

ഞാൻ ആദ്യമായി സ്ത്രീശരീരം നേരിൽ കണ്ടത്

ചുവന്ന തെരുവിനോട് അടുക്കുന്തോറും എൻറെ നടത്തത്തിൻറെയും, ഹൃദയമിടിപ്പിൻറെയും വേഗം ഒരുപോലെ കൂടിക്കൂടി വന്നു.

കൂട്ടുകാരൻ പറഞ്ഞ അടയാളങ്ങൾ അനുസരിച്ച് ഇതുവരെയും വഴി തെറ്റിയിട്ടില്ല. ഇനി അധികം ദൂരമില്ല.

ഏഴോ എട്ടോ വയസ്സുള്ളപ്പോൾ, എൻറെ കയ്യിലേയ്ക്ക് ലിംഗം തന്നിട്ട്, ആ ചെറുപ്പക്കാരൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

ഈ ലിംഗം പെണ്ണിൻറെ താഴെ മൂത്രം വരുന്ന ദ്വാരത്തിൽ ഇടുമത്രേ (അതിനു പറഞ്ഞ പേര് ഞാൻ ഇവിടെ എഴുതുന്നില്ല). അതുകേട്ട് 'അയ്യേ' എന്ന് പറഞ്ഞ് നാണം കൊണ്ടിരുന്നതല്ലാതെ, 'അതെന്തിന്' എന്ന് ചോദിക്കുക എന്നത് ആലോചിക്കാൻ പോലും എനിക്കാവില്ലായിരുന്നു.

അതെക്കുറിച്ച് ഒരുനിമിഷം പോലും മനസ്സിൽ ചിന്തിച്ചാൽ നാണം കൊണ്ട് ഞാൻ ചൂളുമായിരുന്നു.

അതിനുശേഷം എത്ര വർഷങ്ങൾ കടന്നു പോയിരിക്കുന്നു? ഒന്ന് കാണാനെങ്കിലും പറ്റിയിരുന്നെങ്കിൽ എന്നു ചിന്തിച്ച് എത്രയോ ഭ്രാന്തമായി അലഞ്ഞു. എത്രയോ ശ്രമങ്ങൾ നടത്തി, എത്രയോ തവണ പിടിക്കപ്പെട്ടു. എത്രയോ അപമാനിതനായി.

എന്നെയോർത്ത് എത്രയോ പേർ വിലപിച്ചു.

പക്ഷെ എൻറെ ആഗ്രഹം മാത്രം വെറും ആഗ്രഹമായി അവശേഷിച്ചു.

ഇന്നിതാ  ആ ആഗ്രഹം സഫലമാകാൻ പോകുന്നു. കാണുക മാത്രമല്ല, ഭാവനയിൽ നെയ്തുകൂട്ടിയതെല്ലാം ചെയ്യാനും അവസരം കൈ വന്നിരിക്കുന്നു.

ഒന്നും രണ്ടും നിലകളിൽ നിന്നും ഒരുപാട് പേർ കൈകൾ വീശി എന്നെ മാടി വിളിക്കുന്നതു കണ്ടപ്പോൾ ആണ് സ്ഥലം എത്തിയെന്ന് എനിക്ക് മനസ്സിലായത്‌.

എല്ലാവരും നല്ല സുന്ദരികൾ തന്നെ. എന്നെ ഒരുപാട്  കാത്തിരുന്നു കണ്ടതുപോലെ അവർ എന്നെ നോക്കി ചിരിച്ചു.

മുൻപിലുള്ള കെട്ടിടങ്ങളിൽ നിന്നും വേറെയും സുന്ദരികൾ കൈകൾ വീശി എന്നെ വിളിക്കുന്നതു കണ്ടു എങ്കിലും, എൻറെ കാലുകൾ പിന്നെ മുൻപോട്ടു നീങ്ങിയില്ല.

എന്നെ നോക്കി ചിരിച്ചുകൊണ്ട്‌ മാടിവിളിച്ചവരെ അവഗണിച്ച് മുന്നോട്ടു പോകാൻ എനിക്കായില്ല. അല്ലെങ്കിലും ഞാൻ അന്നും ഇന്നും ഒരു ദുർബ്ബലഹൃദയൻ ആണ്.

ഞാൻ ആ കെട്ടിടത്തിൻറെ വാതിൽ കടന്നു മുകളിലേയ്ക്കുള്ള പടികൾ കയറി.

പെട്ടെന്ന് മുകളിൽ ഒരുങ്ങി എന്നെപ്പോലുള്ളവരെ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്ന മൂന്നുനാല് സുന്ദരികൾ പടികൾ ഇറങ്ങി എൻറെ കയ്യിൽ പിടിച്ചുവലിച്ച് മുകളിലേയ്ക്ക് കൊണ്ടുപോയി.

എൻറെ ശരീരം കോരിത്തരിപ്പിൽ ഒന്നു കിടുകിടുത്തു.

ഇങ്ങനെ ആരെയെങ്കിലും ഒന്നു തൊടുവാൻ എത്രയോ ആഗ്രഹിച്ചതാണ്‌. എത്രയോ തവണ ശ്രമിച്ചതാണ്.. ഉത്സവപറമ്പിലും, ബസ്സിലെ തിരക്കിലും, നിറച്ച് ആളുമായി പോകുന്ന ജീപ്പിൻറെ പിന്നിലെ തിരക്കിലും എല്ലാം ഒരു പെണ്ണിൻറെ ശരീരത്തിൻറെ സ്പർശം ഏൽക്കാൻ എത്രയോ കൊതിക്കുകയും, ശ്രമിക്കുകയും ചെയ്തതാണ്.

അടുത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്ത്, സാരിയുടെയും, ബ്ലൗസിൻറെയും മുകളിലൂടെ എങ്കിലും ഒന്നു മുട്ടിയുരുമ്മാൻ എത്രയോ ശ്രമിച്ചിട്ടുള്ളതാണ്.

വണ്ടിയുടെ ചക്രം കുഴിയിൽ ചാടണേ എന്ന്‌ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്! അങ്ങിനെ ചാടുമ്പോൾ ദേഹത്തേയ്ക്ക് അമരുന്ന ശരീരം കൂടുതൽ അമരാൻ കമ്പിയിൽ മുറുക്കെപ്പിടിച്ച് ഇരുന്നിട്ടുണ്ട്.

ഇപ്പോഴിതാ ഒന്നല്ല, ഒരുപാട് സുന്ദരികൾ എൻറെ കയ്യിൽ പിടിച്ച് ആനയിച്ചുകൊണ്ടു പോകുന്നു.

കൂടുതൽ ആലോചിക്കാൻ കഴിയുന്നതിനു മുൻപ്, അവർ എന്നെ ഒരു മദ്ധ്യവയസ്ക്കയായ സ്ത്രീയുടെ അടുത്ത് കൊണ്ടു ചെന്ന് നിർത്തി.

അവിടെ കുറഞ്ഞത്‌ ഒരു പത്തുപേരെങ്കിലും ഉണ്ടായിരുന്നു.

"ദോ സൗ രൂപയാ ഹൈ, ജൽദി ദോ"  ആ സ്ത്രീ നേരെ കാര്യത്തിലേയ്ക്ക് കടന്നു.

ചുരുങ്ങിയത് ഇരുന്നൂറു രൂപ ആകുമെന്നും, കൂടുതൽ ഒന്നും കയ്യിൽ കൊണ്ടുപോകരുതെന്നും കൂട്ടുകാരൻ മുന്നറിയിപ്പ് തന്നിരുന്നു. എങ്കിലും കുറച്ചു അധികം ഞാൻ കയ്യിൽ വച്ചിരുന്നു.

ഞാൻ ഇരുന്നൂറു രൂപ എടുത്ത് അവർക്ക് നൽകി.

അവർ പെട്ടെന്ന് മുലകൾക്കിടയിൽ വച്ചിരുന്ന പേഴ്സ് എടുത്ത്, രൂപ അതിൽ വച്ചിട്ട്, തിരിച്ച് മുലകൾക്കിടയിൽ തന്നെ വച്ചു. എന്നിട്ട്, അവിടെ നിൽക്കുന്നവരിൽ ആരെ വേണം എന്ന ഭാവത്തിൽ എന്നെ നോക്കി.

ഇനിയിപ്പോൾ തെരഞ്ഞെടുക്കേണ്ടത് എൻറെ ഊഴമാണ്. ഞാൻ എല്ലാവരെയും ഒന്നുനോക്കി. എല്ലാവരും ലോകസുന്ദരികൾ തന്നെ (ഉണക്കകമ്പിൽ തുണി ചുറ്റിവച്ചാൽ അതിലും സൌന്ദര്യം കാണുമായിരുന്ന എനിക്ക്‌ അവരെല്ലാം ലോകസുന്ദരിമാർ അല്ലെന്നു തോന്നിയാലേ അതിശയം ആകുമായിരുന്നുള്ളൂ!). തെരഞ്ഞെടുക്കുക അസാധ്യം.

ഞാൻ അധികം ചിന്തിക്കാൻ നിന്നില്ല. എൻറെ ഏറ്റവും അടുത്തു നിന്ന ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന സുന്ദരിയുടെ മുഖത്തേയ്ക്കു നോക്കി, നോട്ടം അവിടെ ഉറപ്പിച്ചു. അവൾ സന്തോഷത്തോടെ എൻറെ കയ്യിൽ പിടിച്ച് ഉള്ളിലേയ്ക്ക് പോയി.

മറ്റുള്ളവർ അൽപം ഈർഷ്യയോടെ എന്നെ നോക്കി.

അകത്ത് ഒരു ഇടനാഴിയിലൂടെ നടന്ന് ഞങ്ങൾ ഒരു കട്ടിൽ മാത്രം ഇടാവുന്ന ഒരു റൂമിൽ എത്തി.

റൂമിൽ കയറിയതും, കതകടച്ച്, അവർ എൻറെ നേരെ കൈനീട്ടി. ഞാൻ അത് നേരത്തെ കൊടുത്തല്ലോ എന്ന ഭാവത്തിൽ അവരെ നോക്കി.

"കുച്ച് തോ ദേദോ, ഭായ്സാബ്" എന്ന്‌ പറഞ്ഞ് അവർ എൻറെ എല്ലാ പോക്കറ്റിലും കയ്യിട്ടു. അവരുടെ കൈകൾ എൻറെ ശരീരത്തിൽ കൂടി പരതിയപ്പോൾ, ഞാൻ വല്ലാതെ ഇക്കിളിപ്പെട്ടു.

അവർ എടുക്കുന്നതിനു മുൻപ് തന്നെ ഞാൻ ഒരു അമ്പതു രൂപ എടുത്ത് അവർക്ക് നൽകി.

അത് എവിടെ ഒളിപ്പിച്ചു എന്ന്‌ ശ്രദ്ധിക്കാൻ കഴിയുന്നതിന് മുൻപ് തന്നെ, അവർ ബെഡിന് അടിയിൽ നിന്നും ഒരു നിരോധെടുത്ത്, അതിൻറെ കവർ പൊളിച്ച് എൻറെ കയ്യിൽ തന്നു.

പിന്നെ നിമിഷനേരം കൊണ്ട്‌ സാരിയും, ബ്ലൗസും, ബ്രായും, പാവാടയും ഊരിയിട്ട് കട്ടിലിൽ കിടന്നു.

ആർക്കും ആശയക്കുഴപ്പം ഒന്നും ഉണ്ടാകേണ്ട, അവർ അടിയിൽ ഒന്നും ഇട്ടിട്ടില്ലായിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞാൻ കണ്ടു. എല്ലാം. ഒരു മറയും ഇല്ലാതെ.

നിരോധും കയ്യിൽ പിടിച്ച്, ആ ശരീരം നോക്കി ഞാൻ കുറച്ചുനേരം അങ്ങിനെ നിന്നു.

പയ്യെപ്പയ്യെ , ഞാൻ പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത എൻറെ ഭാവനകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

ഇതിനാണോ ഞാൻ ഈ കാലമത്രയും അലഞ്ഞത്? എന്തു ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു.

ഞാൻ അവരുടെ മുഖത്തേയ്ക്കു നോക്കി. എന്താണ് എനിക്കപ്പോൾ തോന്നിയത്. അവരോടു സഹതാപമോ, കരുണയോ, എന്താണെന്നറിയില്ല. ഒന്നുമാത്രം എനിക്കുറപ്പുണ്ട്. ഉണ്ടാകുമെന്ന് ഉറപ്പിച്ചുപോയ വികാരം മാത്രം എന്നിൽ കണുകിടപോലും ഉണ്ടായില്ല. എന്നു മാത്രമല്ല, ഉണ്ടായിരുന്നതു കൂടി ഇല്ലാതായി.

അതിൻറെ ഫലമെന്നോണം, എൻറെ ലിംഗം  ചുരുങ്ങി എന്നോട് ദേഷ്യപ്പെട്ടത് മാതിരി  ഒളിച്ചിരുന്നു. ഞാൻ നിരോധും പിടിച്ച് വിഷണ്ണനായി നിന്നു. അതെവിടെ ഇടാൻ!

എൻറെ നിൽപ്പ് കണ്ടപ്പോൾ, അവർ "ജൽദി കരോ" എന്നു പറഞ്ഞ് തിരക്ക് കൂട്ടി.

"മുജ്ജെ നഹി കർണാ ഹൈ" ഞാൻ പതിയെ അവരോടു പറഞ്ഞു.

"ക്യാ ഹുവാ, പസന്ത് നഹി ആയാ?" അത് ചോദിക്കുമ്പോൾ, അവരുടെ മുഖത്ത്‌ നിരാശ പടരുന്നത്‌ ഞാൻ കണ്ടു.

ഏതു പെണ്ണാണ് അതു സഹിക്കുക? പക്ഷെ എനിക്കെന്തു ചെയ്യാൻ കഴിയും?

ഇങ്ങനെ എത്രയോ ആണുങ്ങൾ അവരുടെ അടുത്തു വന്നിട്ടുള്ളതാണ്. ചെയ്തില്ലെങ്കിൽ അത്രയും നല്ലതെന്നേ അവർ കരുതൂ. എന്നാൽ തന്നെയും, ഒരാൾ കണ്ടിട്ട് ഇഷ്ടപ്പെടാതെ വരിക എന്നുവച്ചാൽ അതവരെ വിഷമിപ്പിക്കില്ലേ?

എനിക്കതു പക്ഷെ ഇഷ്ടപ്പെടാത്തത് കൊണ്ടൊന്നുമല്ല ഒന്നും ചെയ്യേണ്ട എന്നു തീരുമാനിച്ചത്.ഞാൻ ഒരുപാടുകാലം   ഭാവനയിൽ കൊണ്ടുനടന്നത് ഇതൊന്നുമല്ല എന്ന തിരിച്ചറിവ് ആയിരിക്കണം എന്നെ നിരാശനാക്കിയത്.

അവർ എഴുന്നേറ്റ് എൻറെ അടുത്തുവന്നു. എന്നെ സഹായിക്കാൻ വേണ്ടി ആവണം, അവരുടെ കൈകൾ എൻറെ അരക്കു താഴേയ്ക്ക് വന്നു. ലിംഗത്തിൽ തൊട്ടു എന്നായപ്പോൾ, ഞാൻ അവരെ തടഞ്ഞു.

"ദീദി, ബുരാ മത് സോച്നാ. മൈം അഭി നഹിം കർണാ ചാഹ്താ ഹും" ഇത്രയും പറഞ്ഞ് ഞാൻ അടുത്തുചേർത്തു നിർത്തി അവരുടെ നെറ്റിയിൽ ചുംബിച്ചു.

പിന്നെ ഞാൻ പോക്കറ്റിൽ നിന്നും, ഒരു നൂറു രൂപയുടെ നോട്ടെടുത്ത് അവർക്ക് നൽകി.

"മൈം ഫിർ ആവൂംഗാ" എന്ന്‌ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. പുറത്തിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ, അവർ ബ്രാ എടുത്ത് ധരിച്ചു തുടങ്ങുന്നത് കണ്ടു.

അവർക്ക് അവരുടെ ജോലി തുടരണം. ഏറ്റവും വിഷമം പിടിച്ച ജോലി. തന്നെത്തന്നെ സ്വയം ബലിയർപ്പിച്ച് ചെയ്യുന്ന, ആദരിക്കപ്പെടേണ്ട, സാമൂഹ്യസേവനം.

പക്ഷെ മനുഷ്യർ അവരെ പുച്ഛത്തോടെ നോക്കുകയും, കോടികൾ വാങ്ങിയിട്ട് സിനിമയിലും പരസ്യങ്ങളിലും റാമ്പിലും ഒക്കെ പുക്കിളും മറ്റും അതാണ്‌ ഈ പ്രപഞ്ചത്തിൻറെ കേന്ദ്രബിന്ദു എന്നഭാവത്തിൽ പ്രദർശിപ്പിച്ചു നടന്നിട്ട് ആണുങ്ങളെ ഭ്രമിപ്പിച്ചു അവരെ കൂടുതൽ കൂടുതൽ ആണും പെണ്ണും കെട്ടവരാക്കുന്ന, പുരികംവരെ വടിച്ച്‌ അവിടെയും വരച്ച്, രോമം വടിച്ച പന്നികളെപ്പോലെ നടക്കുന്ന (ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ഞാനീ പറഞ്ഞ വർഗ്ഗത്തെ കാണാൻ ഒരു കുറവും കാണില്ല. എന്തൊരു ജന്മങ്ങൾ ആണിവരൊക്കെ?)  മഹതികളെ ചൂണ്ടി അവരാണ് ആധുനികസ്ത്രീ എന്ന് വാഴ്ത്തി ആദരിക്കുന്നു.

പടികൾ ഇറങ്ങി തിരിച്ചു നടക്കുമ്പോൾ, ഒരു നിർവ്വികാരമായ അവസ്ഥയിൽ ആയിരുന്നു ഞാൻ.

ഒന്നു കാണാനുള്ള അതിയായ ആഗ്രഹം മൂലം,  എന്നെത്തന്നെ നിയന്ത്രിക്കാൻ ആവാതെ, അലഞ്ഞുതിരിഞ്ഞ്, പിടിക്കപ്പെട്ട്, അപമാനിതനായി, അതിൽ നിന്നും മോചനം നേടാനായി ലിംഗം കല്ലുകൊണ്ട് ഇടിച്ച് ഇല്ലാതാക്കുവാൻ ആഗ്രഹിച്ചിട്ടും സാധിക്കാതെ അസ്വസ്ഥനായി നടന്ന കാലം എൻറെ ഓർമ്മയിൽ തെളിഞ്ഞു വന്നു.

പക്ഷെ ഇപ്പോൾ എനിക്ക്‌ ഉറപ്പുണ്ട്. എൻറെ ലിംഗം അല്ല തകർക്കേണ്ടത്. ആണിനെ, ആണും പെണ്ണും കെട്ടു ജീവിക്കാൻ മാത്രം അനുവദിക്കുന്ന ഇവിടുത്തെ വൃത്തികെട്ട സംസ്ക്കാരമാണ് ഇടിച്ചു തകർക്കേണ്ടത്.

ഞാൻ ഇന്നു കണ്ടത്, എൻറെ ചെറുപ്പത്തിൽ കണ്ടിരുന്നെങ്കിൽ, ഭ്രാന്തനായി പതിറ്റാണ്ടുകൾ ഞാൻ അലയില്ലായിരുന്നു. പരിഹാസിതനാവില്ലായിരുന്നു.

അല്ലെങ്കിൽ എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിൻറെ കയ്യിലേയ്ക്ക് ലിംഗം കൊടുത്തിട്ട് അത് സ്ത്രീയുടെ താഴത്തെ മൂത്രമൊഴിക്കുന്ന ദ്വാരത്തിൽ ഇടുന്നതിനെക്കുറിച്ചു പറഞ്ഞ് ലൈംഗികതയെ വൈകൃതമായി പഠിപ്പിച്ച ആ ചെറുപ്പക്കാരന് ഒരു സ്ത്രീയുമായി പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ബന്ധപ്പെടാൻ അവസരം ഉണ്ടായിരുന്നെങ്കിൽ ഞാൻ മനസ്സമാധാനത്തോടെ, നല്ല ചിന്തകളുമായി, ജീവിച്ചേനെ.

എൻറെ ഉറ്റവർ എന്നെപ്രതി വിലപിക്കില്ലായിരുന്നു.

ബഹുഭൂരിപക്ഷം കുട്ടികളും ഇങ്ങിനെയാണ്‌ ലൈംഗികതയെക്കുറിച്ച് പഠിക്കുന്നത്. ഇങ്ങിനെയാണോ കുട്ടികൾ ഇതൊക്കെ അറിഞ്ഞു വളരേണ്ടത്? ആണെങ്കിൽ, ഇവിടെ സ്ത്രീപീഡനവും, ബലാൽസംഘങ്ങലും ഇത്രയും കുറവ് നടക്കുന്നതിലേ അത്ഭുതപ്പെടേണ്ടതുള്ളു.

ഒന്നോ രണ്ടോ പേരെ ഇത്തരം അതിക്രമങ്ങളുടെ പേരിൽ തൂക്കിലേറ്റിയാൽ എല്ലാം ശുഭമാവുമോ? ഇല്ലെന്നു ഞാൻ തറപ്പിച്ചു പറയുന്നു, കാരണം അങ്ങിനെ തൂക്കാൻ വിധിച്ച ജഡ്ജ് വരെയും ഇത്തരം വൈകൃതങ്ങളിലൂടെ (രൂപഭാവതീവ്രതകളിൽ വ്യത്യാസം ഉണ്ടെന്നു മാത്രം) കടന്നു പോയിട്ടുണ്ട്. മാത്രവുമല്ല, ഇങ്ങനെ തൂക്കിലേറ്റപ്പെടുന്നവരും ഇത്തരം വൈകൃതങ്ങൾക്ക് അവരുടെ ജീവിതവഴികളിൽ ഇരകളായിട്ടുണ്ട്‌, തീർച്ച.

ഇന്ത്യയിൽ 99 ശതമാനം കുട്ടികളും അബ്യൂസ് ചെയ്യപ്പെടുന്നുണ്ട്. അങ്ങിനെ അബ്യൂസ് ചെയ്യപ്പെടുന്നതിൽ കൂടുതലും ആണ്‍കുട്ടികൾ ആണ്. കാരണം ആണ്‍കുട്ടികൾക്ക് നേരെയുള്ള ഇത്തരം അതിക്രമം ഒരു കുറ്റമായി ആരും കാണുന്നില്ല. ഇങ്ങനെ അബ്യൂസ് ചെയ്യപ്പെട്ട കുട്ടികൾ ബഹുഭൂരിപക്ഷവും അതൊരു അബ്യൂസ് ആയി കാണുന്നില്ല, മറിച്ച് അതാസ്വദിക്കുക ആണ് ചെയ്യുന്നത്. പക്ഷെ ആ ആസ്വാദനത്തിലൂടെ അവരും, അവരുടെ ചിന്തകളും, പ്രവർത്തികളും വികൃതമാക്കപ്പെടുന്നത് മാത്രം ആണും കാണുന്നില്ല. അവൻ പിന്നെ അവനു ചുറ്റുമുള്ളവരെ പീഡിപ്പിച്ചു തുടങ്ങുമ്പോൾ, അവനെതിരെ വാളെടുക്കാൻ എല്ലാവരും കാണും താനും.

രോഗഹേതുവായ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിനു പകരം, രോഗലക്ഷണങ്ങളെ അടിച്ചമർത്താൻ വിഫലശ്രമം നടത്തിയിട്ട് എന്തു കാര്യം?

മനസ്സിങ്ങനെ കാടു കയറുന്നതിനിടയിൽ, ഞാൻ കുനിഞ്ഞ് എൻറെ കാൽമുട്ടിനു താഴെയുള്ള പാട് ഒന്നു തലോടി.

പിന്നെ കാലുകൾ എന്നെയും വഹിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുമ്പോഴും, എൻറെ മനസ്സ് ആ പാട് അവിടെ വരുവാൻ ഇടയായ സംഭവങ്ങൾ അടങ്ങുന്ന എൻറെ ഭൂതകാലത്തേയ്ക്ക് തിരിഞ്ഞു നടക്കുകയായിരുന്നു.
---------------------------
തുടരും






എൻറെ മോഹം പൂവണിഞ്ഞു

Work in progress

രണ്ടു കൊലപാതകങ്ങൾ

Work in progress

Wednesday 27 August 2014

എന്നോടൊപ്പം ശിഷ്ടകാലം ജീവിക്കാൻ തയ്യാറുള്ള പെണ്ണ് ഉണ്ടോ?

എന്നെ നാഴികക്ക് നാല്പതു വട്ടവും വട്ടൻ എന്നു വിളിക്കാതെ, ശിഷ്ടകാലം എന്നോടൊപ്പം ജീവിക്കാൻ  തയ്യാറുള്ള ആരെങ്കിലും ഉണ്ടോ?

ജാതി, മതം ഇങ്ങനെയുള്ള ഒന്നും വിഷയം അല്ല എന്നു മാത്രമല്ല, അതിനും മുകളിൽ ചിന്തിക്കുകയും, ജീവിതത്തെ കാണുകയും ചെയ്യന്ന ഒരു പെണ്ണ് ആയിരിക്കണം.

ജീവിതം തീർന്നുകൊണ്ടേയിരിക്കുന്നു. 45 വയസ്സായി. മരിക്കുന്നതിനു മുൻപ് കുറച്ചു കാലം എങ്കിലും, ഒരു കുടുംബമായി സമാധാനമായി ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.

എൻറെ കൂടെ ഇത്രയും കാലം ജീവിച്ചവൾ എൻറെ മകളെയും എടുത്തു കൊണ്ടു പോയി. അമ്മയാണല്ലോ എല്ലാം, അപ്പന് എന്തു വില?

എനിക്ക് വട്ടാണെന്ന് അവൾ എപ്പോഴും പറയുന്നു. അതങ്ങിനെ ഇരിക്കട്ടെ. എത്ര കാലമെന്ന് വച്ചാ തിരുത്താൻ ശ്രമിക്കുന്നത്?

എനിക്ക് ജീവിക്കണം. മാത്രവുമല്ല, എനിക്കൊരു കുഞ്ഞു വേണം, എനിക്ക് എടുത്തുകൊണ്ടു നടക്കാനും, ലാളിക്കാനും. അതുകൊണ്ട് കുഞ്ഞിനു ജന്മം നല്കാൻ തയ്യാറുള്ള ആരെങ്കിലും വേണം.

എന്നെ കൂടുതൽ അറിയാൻ എൻറെ പോസ്റ്റുകൾ നോക്കിയാൽ മതി.

എനിക്ക് ലഭിച്ച പരംവീർചക്ര

യൂണിഫോമിൽ കുത്തിവെക്കാനോ, പേരിനൊപ്പം എഴുതാനോ ഒന്നും പറ്റില്ലെങ്കിലും, എനിക്ക് ചില അംഗീകാരങ്ങൾ ജീവിതത്തിൽ കിട്ടിയിട്ടുള്ളതിൽ  ഒന്നാണ് താഴെ കൊടുത്തിരിക്കുന്ന വാർത്ത.

ഞാനതിനു പരംവീർചക്രയെക്കാളും, ഭാരതരത്നയെക്കാളും, എന്തിനു നോബേൽ പ്രൈസിനേക്കാളും വിലമതിക്കുന്നു.

ഞാൻ ചെയ്ത സന്ധിയില്ലാ സമരത്തിൻറെ ഫലം അനുഭവിച്ച ആരോ, ഞാൻ ജയിലിൽ കിടക്കുമ്പോൾ കൊടുത്ത വാർത്ത ആണിത്.

ഇതും കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ, എനിക്കൊരു ലേബൽ വീണു, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ'! പെണ്ണിനെ ചോദിച്ചപ്പോൾ, പെണ്‍വീട്ടുകാർ എന്നെ ആട്ടി ഓടിച്ചു.

ഞാൻ കേരള ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ, അവിടെ പോയി കേസ് നടത്തണമെന്ന് ഓട്ടക്കീശയുമായി നടന്ന എന്നോട് പറഞ്ഞ്, നീതി വ്യവസ്ഥയെ ഒക്കത്ത് വച്ച് നടക്കുന്ന ഏതോ പന്നൻ ജഡ്ജി കൈ കഴുകി.

നീതി ലഭിക്കാൻ ഞാൻ 10 ദിവസം വീട്ടിൽ നിരാഹാരം കിടന്നു. പോലീസെത്തി എന്നെ ആശുപത്രിയിൽ ആക്കി. അന്ന് കണ്ണൂർ എംപി  ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, ഇത് അന്നത്തെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം എന്നു നൽകിയ ഉറപ്പിന്മേൽ, നിരാഹാരം നിർത്തി.

ആ പന്നൻ അതു കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. കേന്ദ്രത്തിൽ ബിജെപി ആയതിനാൽ ഒന്നും ചെയ്യാൻ ആവില്ല എന്നു പറഞ്ഞു.

പിന്നെ 10 വർഷത്തോളം ആ പന്നനു വേണ്ടപ്പെട്ട എകെ ആന്റണി പ്രതിരോധമന്ത്രി ആയി. ആൻറണിയുടെ ഓഫീസിലേയ്ക്ക് നേരിട്ടും, ഒരു സമയത്തു മുഖ്യനായിരുന്ന വിഎസ്സിനും, ഇപ്പോഴത്തെ ഉമ്മനും അങ്ങിനെ ഈ ഭാരതമെന്ന ദേശത്തുള്ള എല്ലാ അധികാര സ്ഥാപനങ്ങളിലെയ്ക്കും ഞാൻ ആയിരക്കണക്കിന് തവണ പരാതി അയച്ചു.

പിന്നെ പട്ടാള കോട്ടകളിൽ നടക്കുന്ന എത്രയോ അഴിമതിക്കഥകൾ ആണ് പുറത്തു വന്നത്. ശവപ്പെട്ടി കുംഭകോണത്തിലൂടെ ശവത്തെപ്പോലും വെറുതെ വിട്ടില്ല. പിന്നെ എനിക്കെവിടെ നീതി ലഭിക്കും?

പക്ഷെ ആന്റണി ഏതോ രണ്ടു ആർമിയെ വ്യഭിചരിച്ച് ഉണ്ടാക്കിയ സിനിമകളിൽ അഭിനയിച്ചു എന്ന കാരണത്താൽ, സുധാമണിയുടെ ആസനം തിരുമ്മി നടക്കുന്ന മോഹൻ ലാലിനെ ലറ്റ് കേണൽ ആക്കി. പക്ഷെ സത്യത്തിനു വേണ്ടി സുധീരം പോരാടിയ എനിക്ക് തരാൻ ഈ കഴുവേറികളുടെകയ്യിൽ നീതി എന്നൊന്നില്ല.

ഞാൻ എന്തുകൊണ്ടു ഇവന്മാരെ ഒക്കെ തെറി പറയുന്നു എന്നു ഇനിയും മനസ്സിലായില്ല എന്നുണ്ടോ?

ഓരോ തവണ പുതിയ ജനറൽ വരുമ്പോഴും ഞാൻ എഴുതും. പക്ഷെ മറുപടി ഒരിക്കലും കിട്ടിയില്ല. കിട്ടുകയും ഇല്ല, കാരണം ഈ മുകളിൽ ഇരിക്കുന്നവരുടെയും എല്ലാം ആസനവും മറ്റു പലതും തിരുമ്മി ആണും പെണ്ണും കെട്ടു ജീവിച്ചതു കൊണ്ടാണ് അവന്മാർ ജനറൽ ആയത്. അവർ പിന്നെ എന്നെ കേൾക്കുമോ? പക്ഷെ നിങ്ങൾ നോക്കിയാൽ അവരുടെ ഒക്കെ യൂണിഫോമിൽ മെഡലുകൾ ഇങ്ങനെ അടുക്കി തൂക്കി ഇട്ടിരിക്കുന്നത് കാണാം. അത് ആണും പെണ്ണും കെട്ടു ജീവിച്ചതിന് ലഭിച്ച അംഗീകാരം ആണ്.

ഇനി നിങ്ങൾ പറ, എനിക്ക് ലഭിച്ച ജയിൽ വാസമെന്ന പരംവീർചക്രത്തിനാണോ, അതോ ഇവന്മാരൊക്കെ തൂക്കിയിട്ടു നടക്കുന്നതിനാണോ കൂടുതൽ മഹത്വം?

Thursday 21 August 2014

മദ്യവും, കുട്ടികളും പിന്നെ സർക്കാരും

പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ്, കെ മുരളീധരൻ വിഎം സുധീരൻറെ മദ്യനയത്തെ വിമർശിച്ചപ്പോൾ ഞാൻ എഴുതിയ ഒരു പോസ്റ്റ്‌ ആണിത്.

ഇവൻറെ ഒക്കെ അമ്മേടങ്ങത്തെ ജനസേവനം.

ജ്യേഷ്ഠൻമാരുടെ നിരന്തരമദ്യപാനവും ബഹളവും മൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതെ, രാത്രി ഇറങ്ങി ഓടി ആരും കാണാതെയും, മഴ നനയാതെയും വാഴയിലകൾക്കിടയിൽ ഒളിച്ചിരുന്നു ഈ ലോകം കണ്ട ഒരു ബാല്യം എനിക്കുണ്ട്.

അവരുടെ മദ്യപാനം മൂലം, നല്ല വിദ്യാഭ്യാസം ലഭിക്കാതെയും, നല്ല വിവാഹബന്ധങ്ങൾ കിട്ടാതെയും എല്ലാ പെങ്ങൾമാരും ഇന്നും നരകിച്ചു ജീവിക്കുന്നു.

മദ്യപിച്ചു പൂച്ചകരഞ്ഞു നടന്ന മൂത്തജ്യേഷ്ഠൻ എൻറെ പുസ്തകങ്ങൾ വലിച്ചെറിഞ്ഞപ്പോൾ, ഞാൻ പത്താം ക്ലാസ്സ് പഠനം ഒരിക്കൽ നിർത്തി. നന്നായി പഠിക്കുമായിരുന്ന എന്നെ തിരിച്ചു കൊണ്ടുവരാൻ ആയി, ക്ലാസ്സ് അദ്ധ്യാപകൻ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും 4-5 കിലോമീറ്റർ ദൂരെയുള്ള എൻറെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചതും, അവർ വന്നപ്പോൾ, എന്നെ അവർ  കാണാതിരിക്കാൻ ഓടി കശുമാവിൽ കയറി ഒളിച്ചിരുന്നതും ഇപ്പോഴും വളരെ വ്യക്തമായി എനിക്ക് കാണാം. പിന്നീട് അതിൽ നിന്നും കര കയറാൻ ഞാൻ വളരെ കഷ്ടപ്പെട്ടു.

മറ്റൊരു ജ്യേഷ്ഠൻ ഈ ലോകത്തുള്ള ഏറ്റവും കരുത്തരിൽ ഒരാൾ ആയിരുന്നു. ആ കരുത്തു കൊണ്ട് മാത്രം ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. പക്ഷെ എന്തു പ്രയോജനം, കുടിച്ചു കുടിച്ചു 30 തികയുന്നതിനു മുൻപ് 'ചത്തു'.

ഇനി അവശേഷിക്കുന്ന മൂന്നാമൻ, കുടിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ, കുടിക്കുന്നത് അവൻറെ മൗലിക അവകാശം ആണെന്നാണ് പറഞ്ഞത്. ഇപ്പോഴും അങ്ങിനെ തന്നെ, പക്ഷെ എന്തു പ്രയോജനം, 50 അടുത്ത് പ്രായമേ ഇപ്പോഴുള്ളു  എങ്കിലും,  'ചത്തു' എന്ന വാർത്ത ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ വേണമെങ്കിലും കേൾക്കാം.

ഇതൊക്കെയും കേൾക്കുമ്പോൾ, പ്രശ്നം മദ്യത്തിൻറെ അല്ല, മറിച്ചു എൻറെ കുടുംബത്തിൻറെ ആണെന്ന് തോന്നാം. പക്ഷെ അത് വെറും തോന്നൽ മാത്രമാണ്. പെങ്ങൾമാരെ കെട്ടിക്കൊണ്ടു പോയിടങ്ങളിൽ അതിലും ദയനീയം ആണ് സ്ഥിതി. ഒരുത്തൻ മദ്യവും, പുകവലിയും മാത്രമല്ല, കഞ്ചാവ് വലി വരെയുണ്ട്. അഞ്ചു പൈസ കയ്യിൽ ഇല്ല, പക്ഷെ കോടികൾ പുല്ലാണെന്നേ കഞ്ചാവിൻറെ പുറത്ത് പറയൂ, അതും പെങ്ങൾ അധ്വാനിച്ചു വെച്ചുവിളമ്പിയത് നക്കിയിട്ട്. സഹികെട്ട്, അവൾ മക്കളുമായി വേറെ ജീവിക്കുന്നു.

ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് ഇതല്ലാതെ വിശുദ്ധന്മാരുടെ കുടുംബങ്ങളിൽ നിന്നും ബന്ധം കിട്ടുമോ?

ഇനി കുടിയന്മാർ പറയും, സാഹചര്യം ആണ് അവരെ കുടിയന്മാർ ആക്കിയതെന്ന്. എരണം കെട്ടവന്മാരെ, സാഹചര്യം ആണ് ഒരാളെ കുടിയൻ ആക്കുന്നതെങ്കിൽ, കുടിക്കുവാൻ ഏറ്റവും യോഗ്യൻ ഞാനാണ്. ദിവസവും ബഹളമയമായ ഒരു കുടുംബത്തിൽ ജനിച്ചുവളർന്നതും, പട്ടാളജീവിതം നയിച്ചതും, പിന്നെ അഴിമതി ചൂണ്ടി കാട്ടിയതിൻറെ പേരിൽ ആ ജോലിയും നഷ്ടപ്പെട്ട്, 6 മാസം ജയിലിലും കിടന്നു പിന്നെ 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ നടന്നതും, അതിൻറെ പേരിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ പെണ്ണുതരാതിരുന്നതും, ഇതുവരെയും നീതി ലഭിക്കാതിരുന്നതും എല്ലാം എനിക്ക് കുടിക്കാൻ പറയാവുന്ന കാരണങ്ങൾ ആയിരുന്നു. പക്ഷെ എനിക്കതിൻറെ ആവശ്യം ഉള്ളതായി ഒരിക്കലും തോന്നിയില്ല. പകരം ആ കഷ്ടപ്പാടുകൾക്കിടയിലും സ്വന്തമായി അദ്ധ്വാനിച്ചുവരെ ഞാൻ വിദ്യാഭ്യാസം നേടുകയാണ് ചെയ്തത്.  ഏത് പ്രതികൂല സാഹചര്യത്തിലായാലും കുടിക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. കുടിക്കാനുള്ള ഒരു സാഹചര്യവും ഇല്ല, അല്ലാ ഇനി അതുണ്ടെങ്കിൽ, കുടിയന്മാർ കുടിക്കാനുള്ള സാഹചര്യം സ്വയം ഉണ്ടാക്കുകയാണ്.

മദ്യം മൂലം ഒരംഗം എങ്കിലും നശിച്ചിട്ടില്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഇല്ല.

എന്നാലും, ആരെങ്കിലും കുടിച്ചു ബഹളം ഉണ്ടാക്കിയാൽ, കാണുന്നവർ പറയും, "പോട്ടെന്നെ, അവൻ കുടിപ്പുറത്ത് ചെയതതല്ലേ, ക്ഷമിക്ക്!" എന്ന്.

ഇനി സുധീരനെ പോലെ ആരെങ്കിലും മദ്യനിരോധന നയം സ്വീകരിച്ചാൽ, ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്ന് കുറെ പേര് മുദ്രാവാക്യം വിളിക്കും. കഴുവേറി മക്കളെ, മെയ്യനങ്ങി അദ്ധ്വാനിക്കണമെടാ. അതിനു തയ്യാറായാൽ, ഇവിടെ ജോലിക്ക് ഒരു കുറവും ഇല്ല, മാത്രവും അല്ല അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടിയും വരില്ല.

പക്ഷെ ഈ കഴുവേറികൾക്ക്, അതിൽ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും, പിമ്പുകളെപ്പോലെ എല്ലായിടത്തും കാണപ്പെടുന്ന  ബ്രോക്കർമാരും, കോണ്ട്രാക്ടർമാരും പെടും, മെയ്യനങ്ങി പണിയെടുക്കാതെ പണം പിടുങ്ങിയും, കുടിച്ചും കൂത്താടിയും നടക്കണം.

കേരളത്തിൽ ഇന്ന് നിങ്ങൾക്ക് മറ്റൊരു ജോലി കണ്ടെത്താൻ ആകുന്നില്ലെങ്കിൽ, പോയി കടലിൽ ചാടി ചാകിനെടാ തെണ്ടികളേ.

വി ഡി സതീശനും, മുരളിക്കും ഒക്കെ കൊടി പിടിച്ചു നടക്കാനും, അവരുടെ ഒക്കെ സാമാനം തിരുമ്മാനും ഇവർ എപ്പോഴും മുൻപിൽ നിൽക്കുന്നത് കൊണ്ട്, കൂടുതൽ കൂടുതൽ ബാറുകൾ തുറപ്പിക്കുന്നതിലാണ് അവർക്ക് താൽപര്യം.

സുധാകരൻ അത് തുറന്നു പറയുകയും ചെയ്തു. ജനസേവകരായാൽ കുറെ ആരാധകർ ചുറ്റും കാണും എന്നാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്. ആ ആരാധകർ ഞാൻ മുകളിൽ പറഞ്ഞ ഗണത്തിൽ പെടും.

ഇവൻറെ ഒക്കെ അമ്മേടങ്ങത്തെ ജനസേവനം.

അധികാരത്തിൽ ഇരിക്കുന്നവർക്ക് കയ്യിട്ടുവാരാൻ, ഖജനാവ് എപ്പോഴും നിറഞ്ഞിരിക്കണം. അത് നിറയണമെങ്കിൽ, ജനങ്ങൾ സമാധാനത്തോടെ ജീവിച്ചിട്ടു കാര്യമില്ല, മറിച്ച് അവരൊക്കെ മരിച്ച് പണ്ടാരം അടങ്ങിയാലും, മദ്യലോബിയെ സുഖിപ്പിക്കണം. മാത്രവുമോ, തെരഞ്ഞെടുപ്പിനും മറ്റും കോടികൾ ഈ ജനകോമരങ്ങൾ തരുമോ?

എടാ മുരളീ, അതുപോലെ നിന്നെപ്പോലെ തന്തക്കുപിറക്കായ്ക പറയുന്ന നാറികളെ, മനുഷ്യർ, പ്രത്യേകിച്ച് കുട്ടികൾ സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങട്ടെടാ. അത് കഴിഞ്ഞുള്ള വരുമാനവും, തൊഴിലും മതി ഇവിടെ.

സുധീരനോടൊപ്പം, കുടിച്ചു കൂത്താടി നടക്കുന്നവർ ഒഴികെയുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും ഉണ്ട്. മനസ്സിലാകുന്നുണ്ടോ?

വാൽക്കഷണം:

ഇനി മദ്യം നിർത്തലാക്കിയാൽ വ്യാജമദ്യദുരന്തങ്ങൾ മൂലം അനവധി പേർ മരിക്കുമെന്ന് പലരും പറയുന്നു.

എന്നാൽ ഞാൻ പറയട്ടെ, ഇത്രയും ശ്രമങ്ങൾ നടത്തിയിട്ടും, അവിടെനിന്നും ഇവിടെനിന്നും ഒക്കെ കിട്ടുന്ന കള്ളച്ചാരായം  കുടിച്ചാൽ അതു ഏതു സമയവും  മരണത്തിന് ഇടയാക്കിയേക്കാം എന്നറിഞ്ഞിട്ടും, കുടിക്കുന്നവർ അങ്ങ് ചത്തു പോകട്ടെന്നെ. അതുകൊണ്ട് ഭൂമിയിലെ ജീവൻ ഇല്ലാതാകുന്നില്ല എന്ന് മാത്രമല്ല, ജനപ്പെരുപ്പവും കുറയും.

ഇനി അങ്ങിനെ മരിക്കുന്നവരുടെ കുടുംബങ്ങൾ. എനിക്കവരോടാണ് പറയാൻ ഉള്ളത്. ഒരിറ്റു കണ്ണീരുപോലും ഇങ്ങനെ മരിച്ചവർക്കുവേണ്ടി  വീഴ്ത്തരുത്. അവർ ഉള്ളപ്പോൾ ഉള്ളതിനേക്കാൾ സമാധാനവും ജീവിത വിജയവും ഇനി നിങ്ങൾക്ക് ഉണ്ടാകും.

http://seban15081969.blogspot.ae/2014/09/blog-post_56.html


Monday 18 August 2014

വരും തലമുറകൾക്ക് ആധുനിക സ്ത്രീകളുടെ സമ്മാനം: വന്ധ്യത

പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൻറെ പേരിൽ ശിക്ഷിക്കാനാണെങ്കിൽ, ഈ ലോകത്തെ മുഴുവൻ ജനങ്ങളെയും, ആണ്‍പെണ്‍  വ്യത്യാസം ഇല്ലാതെ ശിക്ഷിക്കണം.

ഏതെങ്കിലും ഒരാണ് പെണ്ണിനോട് താല്പര്യം കാണിച്ചാൽ ഉടനെ മൃഗങ്ങളെപ്പോലെ പെരുമാറരുത് എന്ന് പറയും. ഞാൻ പറയുന്നു, മനുഷ്യൻ മൃഗങ്ങളെപ്പോലെ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ആണും പെണ്ണുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു അതിനെ ആവോളം ആസ്വദിച്ച് കുഞ്ഞുങ്ങളെ സൃഷ്ടിച്ച് ജീവിക്കണം. അത്രയും സുഖകരമായ മറ്റൊരനുഭവം ഇല്ല തന്നെ.

ഇന്നു ബഹുഭൂരിപക്ഷം കുട്ടികളും ലൈംഗികതയെക്കുറിച്ചു പഠിക്കുന്നത് പെർവെർട്ടുകളിൽ നിന്നുമാണ്. ഞാൻ പഠിച്ചത് ഏഴോഎട്ടോ വയസ്സുള്ളപ്പോൾ, ഒരു പെർവെർട്ട് എൻറെ തുടകൾക്കിടയിലും, ആസനത്തിലും ഇട്ടുകളിച്ചത് വഴിയാണ്. ഇതു വായിക്കുമ്പോൾ, അയാളെ ഓർത്തു പല്ലിറുമ്മേണ്ട, കാരണം ഇതു എഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും, നിങ്ങളുടെ കുടുംബത്തുള്ളവരും, ചുറ്റുമുള്ളവരും എല്ലാം പെർവെർട്ടുകൾ ആണ്, ആരും അങ്ങിനെ ജനിച്ചതല്ല, അങ്ങിനെ ആക്കിയതാണ്.

കുട്ടികൾ ഇതൊക്കെ അറിയേണ്ട കാലത്ത്, അത് ശരിയായ രീതിയിൽ മനസ്സിലാക്കി കൊടുക്കാൻ കഴിവുള്ളവരിൽ നിന്നും പഠിക്കണം. ഞാൻ നേരത്തെ പറഞ്ഞതാണോ, അതോ ഇപ്പോൾ പറഞ്ഞതാണോ നിങ്ങളുടെ കുട്ടികൾക്കും, അതുവഴി സമൂഹത്തിനും നല്ലതെന്ന് നിങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം.

അതിനു പകരം, ഇതൊക്കെ തെറ്റാണെന്ന് കപട സംസ്ക്കാരങ്ങൾ വഴിയും, മതങ്ങൾ വഴിയും, നിയമം വഴിയും പറഞ്ഞിട്ട് മനുഷ്യൻ ചെയ്യുന്നതെന്താണ്? വികൃത ചിന്തകൾ നിറഞ്ഞതും, അസംതൃപ്തവുമായ ഒരു ഭാവനാ ലോകത്ത് ജീവിക്കുന്നു. സ്വയംഭോഗം ചെയ്തും വിരലിട്ടും തൃപ്തി പോരാഞ്ഞു, പെണ്ണ് പെണ്ണിനെ തലോടിയും, ആണ് ആണിനെ കളിച്ചും, അച്ചന്മാരും, ജഡ്ജിമാരും (ഇത് വായിക്കുമ്പോൾ ഞാൻ ഗാംഗുലിയെ ആണ് ഉദ്ദേശിച്ചതെന്നു ചിലർ വിചാരിക്കും, അല്ലാ, ഞാൻ എല്ലാ കുടുംബങ്ങളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നടക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്) വരെ പെണ്ണുങ്ങളെയും, കുട്ടികളെയും, ഇപ്പോൾ പിറന്നു വീണ കുഞ്ഞുങ്ങളെവരെ ആക്രമിച്ചും, പീഡിപ്പിച്ചും കൊന്നും, ഇതിനൊന്നും വഴി കാണാതെ വരുമ്പോൾ, മൃഗങ്ങളെവരെ കളിച്ചും ജീവിക്കുന്നതാണോ സംസ്ക്കാരം?

Read these blogs:
(a)  http://seban15081969.blogspot.in/2014/07/blog-post_31.html
(b)  http://seban15081969.blogspot.in/2014/08/blog-post.html
(c)  http://seban15081969.blogspot.in/2014/10/blog-post_13.html
(d)  http://seban15081969.blogspot.in/2015/10/blog-post.html

ശാശ്വത പരിഹാരം മനുഷ്യർ മൃഗങ്ങളെപ്പോലെ നഗ്നരായി ജീവിക്കുക എന്നതാണ്. അത് മനുഷ്യരെ, പ്രത്യേകിച്ചും ആണുങ്ങളെ ഭാവനാലോകത്തു നിന്നും പുറത്തുകൊണ്ടുവന്ന്, കുറച്ചു കാലത്തിനുള്ളിൽ തന്നെ 'ഇതൊക്കെ ഇത്രയേ ഉള്ളൂ'  എന്ന് ചിന്തിക്കാനും, കുറച്ചുകൂടി കഴിയുമ്പോൾ, അതുപോലും ചിന്തിക്കാതിരിക്കാനും തുടങ്ങും. അങ്ങനെ തുടങ്ങുമ്പോൾ അവർ, അതുപോലെ പെണ്ണുങ്ങളും, മുലകൾ കുഞ്ഞിനു പാല് കൊടുക്കാനുള്ള ഒരു അവയവം മാത്രമാണെന്ന് തിരിച്ചറിയും. ഇന്ന് ആണുങ്ങളുടെ കാര്യം പോകട്ടെ, ഈ സത്യം ബോധ്യമുള്ള എത്ര പെണ്ണുങ്ങൾ ഉണ്ട്?

Read these blogs:

(a) http://seban15081969.blogspot.in/2014/08/blog-post_32.html
(b) http://seban15081969.blogspot.in/2014/08/blog-post_15.html

അങ്ങനെ മാറിയ ഒരു ലോകത്തേ, എൻറെ 6 വയസ്സായ മകൾ അടക്കം മുഴുവൻ കുട്ടികളും നഗ്നരായി ശരീരത്തിൽ എല്ക്കേണ്ട സൂര്യപ്രകാശവും ശുദ്ധവായുവും കൊള്ളിച്ചു ഭയം കൂടാതെ ഓടിച്ചാടി നടക്കാൻ സാധിക്കൂ.

സ്ത്രീസ്വാതന്ത്യം എന്നു  പറയുന്നത്, നേർത്ത പാന്റിയും , ബ്രായും ഇട്ടു, താഴെ കുറ്റിച്ചു നില്ക്കുന്ന രോമം വരെ കാണിച്ചു ചുറ്റും കൂടി ഇരിക്കുന്നവരുടെ ഇടയിലൂടെ റാമ്പിൽ നടക്കുന്നതോ, സ്വർണ്ണപരസ്യത്തിൽ ചന്തികുലുക്കി നടക്കുന്നതോ, സാരിയുടെ പരസ്യത്തിൽ പൊക്കിൾചുഴി കാണിക്കുന്നതോ ഒന്നും അല്ല. മറിച്ച് പൂർണ്ണ നഗ്നരായിതന്നെ എവിടെയും ഭയം കൂടാതെ സഞ്ചരിക്കാനും, അവർക്ക് ആവശ്യം എന്ന് തോന്നുമ്പോൾ, ആരുമായും ബന്ധപ്പെട്ടു അതാസ്വദിക്കാനും അതുവഴി കുട്ടികളെ ഉണ്ടാക്കാൻ സാധിക്കുക, അതുപോലെ ശരീരം വേദനിക്കുമ്പോൾ ആരോടും 'ഒന്നു ശരീരം തിരുമ്മിത്താടാ' എന്ന് പറയാൻ സാധിക്കുക എന്നതുമാണ്. അത്തരം സ്വാതന്ത്ര്യം അവർ അർഹിക്കുന്നു. ഞാനടക്കം എല്ലാവരും സ്ത്രീയുടെ വേദനയുടെ ഫലം ആയതിനാൽ അവർ ആവശ്യപ്പെടുമ്പോൾ അത് ചെയ്തു കൊടുക്കാൻ ബാധ്യസ്ഥപ്പെട്ടിരിക്കുന്നു. അങ്ങിനെ തിരുമ്മി കൊടുത്തുതന്നെ വളർന്നു വരുന്ന ആണ്‍കുട്ടികൾ സ്ത്രീശരീരം കാണട്ടെ, അങ്ങനെ കരുത്തുള്ള ചിന്തകൾ അവരിൽ ഉണ്ടാകട്ടെ, അങ്ങിനെ കാണുന്ന ഏതെങ്കിലും കുട്ടി ഭാവനാലോകത്ത് വികൃത ചിന്തകളുമായി ജീവിക്കുമോ, മുല കിളിർക്കുകപോലും ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ആക്രമിക്കുമോ?

Read these blogs:

(a) http://seban15081969.blogspot.in/2014/09/blog-post_26.html
(b) http://seban15081969.blogspot.in/2014/12/blog-post.html
(c) http://seban15081969.blogspot.in/2015/05/blog-post_27.html
(d) http://seban15081969.blogspot.in/2015/05/blog-post_39.html
(e) http://seban15081969.blogspot.in/2015/06/blog-post_28.html

ഇങ്ങനെ ശരീരം മൊത്തം ഒന്ന് എണ്ണയിട്ടോ അല്ലാതെയോ ആരെങ്കിലും ഒന്ന് തിരുമ്മിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ആരെങ്കിലും, പ്രത്യേകിച്ചും പ്രായമൊക്കെയായി ശരീരത്തൊക്കെ വേദനയൊക്കെ ആയി കഴിയുന്നവർ, ഉണ്ടോ? പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ, അവിടെ ലൈംഗിക പൂർത്തീകരണം മാത്രമല്ല നടക്കുന്നത്, അതോടൊപ്പം ശരീരത്തിനു മൊത്തമായി ഏറ്റവും നല്ല വ്യായാമവും ലഭിക്കുന്നുണ്ട്. അത്തരം വ്യായാമം പ്രായം ഉള്ളവർക്ക് കൂടുതൽ ആവശ്യമാണ്. അത് ലൈംഗിക ബന്ധം നടത്താതെ തന്നെ, ഞാൻ മുകളിൽ പറഞ്ഞ രീതിയിൽ സാധിക്കും.

പക്ഷെ കഷ്ടം സംസ്ക്കാരങ്ങളുടെ പേരും പറഞ്ഞു മനുഷ്യർ ഒരു വശത്ത് ചത്തു ജീവിക്കുകയാണ്. മറുവശത്ത്, മറ്റൊരു വിഭാഗം സ്വയംഭോഗം ചെയ്തും, തൃപ്തിവരാതെ വരുമ്പോൾ പല അസാന്മാർഗിക പ്രവർത്തനങ്ങളും ചെയ്തു അവനവനു തന്നെയും, വരും തലമുറകൾക്കും, സമൂഹത്തിനും എല്ലാം ഭീഷണിയായി ജീവിക്കുന്നു. മാറ്റം ഉണ്ടാകേണ്ടതുണ്ട്. ഇത് ചർച്ച ചെയ്യപ്പെടണം. സ്ത്രീകളും പുരുഷന്മാരും വേർതിരിഞ്ഞ് ഇരുന്നല്ല, ഒന്നിച്ചിരുന്നു ചർച്ച ചെയ്യണം.

അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ബന്ധപ്പെടുകയും, കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതുമാണ് സ്ത്രീകളുടെ യദാർത്ഥ സ്വാതന്ത്ര്യം, അങ്ങിനെ അവരിൽ പ്രകൃതി ചേർത്ത് വച്ചിരിക്കുന്ന സത്യമാണ് അവരുടെ യദാർത്ഥ സൗന്ദര്യവും. അല്ലാതെ ലിപ്ടിക് ഇട്ടു ചുണ്ട് ചുവപ്പിച്ചു നടക്കുന്നതല്ല. സ്ത്രീകളുടെ സൌന്ദര്യം ഉള്ളിലാണ്, അല്ലാതെ പുറത്തല്ല. അങ്ങനെയുള്ള യദാർത്ഥ സൌന്ദര്യത്തെ തിരിച്ചറിയുന്ന ഒരാൾക്ക് ആർത്തവം കാണുമ്പോൾ ഇതെന്തൊരു നാശം എന്ന ചിന്തയും, ആ ചിന്തമൂലം ഉണ്ടാകുന്ന അസ്വസ്ഥതയും ഉണ്ടാവില്ല, മറിച്ച് അതിലെ സൌന്ദര്യം കാണുമ്പോഴും ആ പ്രതിഭാസം ജീവനെ എങ്ങിനെ മുൻപോട്ടു കൊണ്ട് പോകുന്നു എന്ന മനോഹര സത്യം ബോധ്യപ്പെടുമ്പോഴും ഇതിലെല്ലാം തനിക്കുള്ള പങ്കിനെക്കുറിച്ചോർത്തു തന്നോട് തന്നെ ബഹുമാനം ഉണ്ടാവാനും അതിടയാക്കും.

അങ്ങനെ സ്ത്രീകൾ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ പുരുഷന്മാർക്ക് അവരുടെ ലൈംഗിക തൃപ്തി ഉണ്ടാവാനും ഇടയാകുന്നു.

അത് മനസ്സിലാക്കാതെ, കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കാനും എന്തിനു, ആർത്തവം വരാതിരിക്കാൻ വരെയും വിവിധ തരം ഗുളികകളും കഴിച്ചു വലിയൊരു നാശത്തിലേയ്ക്ക് പോവുകയാണ്. കാരണം, പരിണാമം സംഭവിക്കുന്നതിനു ചുറ്റുപാടുകൾക്കുള്ള സ്വാധീനം പോലെ തന്നെ നാം എന്ത് ചെയ്യുന്നു എന്നുള്ളതും പ്രധാനമാണ്. അങ്ങിനെയെങ്കിൽ, കുട്ടികൾ ഉണ്ടാകാതിരിക്കാനും, ആർത്തവം ഉണ്ടാകാതിരിക്കാനും ഒക്കെ മരുന്ന് കഴിക്കുന്നവരിൽ തന്നെ വളരെ ചെറിയ തോതിൽ എങ്കിലും മാറ്റം ഉണ്ടാവുകയും, പിന്നീട് അവർക്ക് ജനിക്കുന്ന കുട്ടികളിലെയ്ക്ക് അത് പകരുകയും, അങ്ങനെ ഈ സുന്ദര പ്രതിഭാസങ്ങൾ ഒന്നും ആവശ്യമില്ലാത്തതാണ് എന്ന തീരുമാനത്തിലേയ്ക്ക് വന്നു പരിണാമ പ്രക്രിയയിലൂടെ പല തലമുറകൾ കഴിയുമ്പോൾ വന്ധ്യത ഒരു സാധാരണ അവസ്ഥയായി മാറി, ജീവൻറെ നിലനിൽപ്പിനെ തന്നെ അവതാളത്തിൽ ആക്കും.

ഇതെക്കുറിച്ചൊക്കെ എന്തെങ്കിലും പഠനം ഈ ലിപ്സ്ടിക് ഇട്ടു നടക്കുന്നവർ നടത്തുന്നുണ്ടോ? ഇല്ലെങ്കിൽ നടത്തണം. എനിക്ക് ഒരു ഉപദേശം തരാനുള്ളത്, കുട്ടികൾ ഉണ്ടാകുന്നത് വരെ എങ്കിലും, നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത്, കാരണം അതിൻറെ ഫലം ഒന്നും കുട്ടികളിലേയ്ക്കും അതുവഴി വരും തലമുറകളിലെയ്ക്കും പാസ്സ് ചെയ്യപ്പെടുകയില്ല. വരുംതലമുറകൾക്ക് വന്ധ്യത സമ്മാനിക്കരുതേ.

കുട്ടികൾ ആയതിനു ശേഷം ശേഷം എന്തും ചെയ്തു ജീവിതം ആവോളം ആസ്വദിക്കൂ. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കു മാത്രമാണ്. അതിനെ തെരഞ്ഞെടുത്ത്, ആവോളം ആസ്വദിച്ചു ജീവിക്കൂ. അങ്ങിനെ ലഭിക്കുന്ന പൂർണ്ണ സ്വാതന്ത്യമാണ് നിങ്ങൾ അർഹിക്കുന്നത്. അല്ലാതെ റാമ്പിൽ തുണിയൂരി നടക്കുന്നതല്ല, അതാണെന്നു നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അതു മറ്റൊന്നുമല്ല, നിങ്ങളുടെ അറിവില്ലായ്മയാണ്‌.

ആ അറിവില്ലായ്മ മൂലം, നിങ്ങൾതന്നെയാണ് നിങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് ഉത്തരവാദികൾ, അല്ലാതെ ആണുങ്ങൾ അല്ല. നിങ്ങൾ എന്തർഹിക്കുന്നു എന്ന് നിങ്ങൾ തിരിച്ചറിയുകയും, അതനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ, അതു ആണ്‍വർഗ്ഗത്തിനും പെർവെർട്ടുകൾ ആയല്ല, മറിച്ച് ആണുങ്ങൾ ആയി ജീവിക്കാനുള്ള അവസരം ഒരുക്കുന്നു.

തീരുമാനിക്കേണ്ടത് നിങ്ങൾ സ്ത്രീകൾ ആണ്.





Monday 11 August 2014

ഒന്നര പൈസയും ഒരു പ്രേമവും

"മായേ, എൻറെ പൊന്നേ, നിനക്കെന്തുപറ്റി? വിഷമിക്കാതെ, നിനക്ക് ഞാനുണ്ട്" ഹൃദയം തകർന്ന് ഇങ്ങനെ പറഞ്ഞ് അവൾ നീട്ടിയ കൈകളിൽ പിടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നും കണ്ണു തുറന്നത്.

എന്തൊരു സ്വപ്നം ആയിരുന്നു അത്? മനസ്സിനെയും ശരീരത്തെയും അത് ഒരുപോലെ പിടിച്ചുലച്ചു കളഞ്ഞു

സ്വപ്നത്തിൽ അവൾ എന്നോട് കേണപേക്ഷിച്ചത് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

അവൾ ഇപ്പോൾ എന്നെപ്പോലെ വലുതായിരിക്കുന്നു. ഒരു മലഞ്ചെരുവിൽ ഉള്ള, തെങ്ങുകൾക്കും റബ്ബർ മരങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വീടിൻറെ മുറ്റത്ത് ഇട്ടിട്ടുള്ള ഒരു കട്ടിലിൽ അവൾ കിടക്കുകയാണ് (ഇതിങ്ങനെ വിവരിച്ചെഴുതാൻ ഒരു പ്രത്യേക കാരണം ഉണ്ട്, അത് വായിച്ചു വരുമ്പോൾ മനസ്സിലാകും). എഴുന്നേല്ക്കാൻ ആവാതെ. ഏതോ മാറാരോഗത്തിന് അടിപ്പെട്ടതുപോലെ അവൾ വല്ലാതെ ക്ഷീണിതയായിരുന്നു.

അവളെ നോക്കാൻ ആരുമില്ല. എന്നെ കണ്ടപ്പോൾ ഏക ആശ്രയം എന്നതുപോലെ 'എന്നെ രക്ഷിക്കൂ' എന്നു പറഞ്ഞു രണ്ടു കയ്യും എൻറെ നേരെ നീട്ടിയത് ഇപ്പോഴും മുൻപിൽ തെളിഞ്ഞു നില്ക്കുന്നു.

ആ കൈകളിൽ പിടിച്ച് 'വിഷമിക്കാതെ നിനക്ക് ഞാൻ ഉണ്ടെടീ' എന്നു പറയാൻ കഴിയുന്നതിന് മുൻപ് ഉറക്കം ഉണർന്നല്ലോ.

ഞാൻ വല്ലാതെ അസ്വസ്ഥനായി.

പട്ടാളത്തിൽ നിന്നും ആദ്യത്തെ ലീവിന് നാട്ടിൽ വന്നിട്ട് ജ്യേഷ്ടന്റെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ ആണ് വെളുപ്പാം കാലത്ത്, എന്നു വച്ചാൽ രണ്ടു മണിയോ മറ്റോ ആയിക്കാണും, ഈ സ്വപ്നം കണ്ടത്.

മായയ്ക്ക് എന്താണ് സംഭവിച്ചത്? ഏഴാം ക്ലാസ്സിനു ശേഷം അവളെ ഇതുവരെയും കണ്ടിട്ടില്ലല്ലോ.

എനിക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.

ഞാൻ എഴുന്നേറ്റ്, വിളക്ക് കത്തിച്ച് ഒരു ഇൻലന്റും പേനയും എടുത്തു അവൾക്കു എഴുതി.

അത് ഏകദേശം ഇപ്രകാരം ആയിരുന്നു.

പ്രിയപ്പെട്ട മായയ്ക്ക്,

എൻറെ പേര് സെബാസ്റ്റ്യൻ. നമ്മൾ ഒന്നിച്ചു ഏഴാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു. അതിൽ നീ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. നീ എന്നോട് സഹായം അപേക്ഷിക്കുകയായിരുന്നു.

പലപ്പോഴും നീ എൻറെ സ്വപ്നത്തിൽ വരാറുണ്ട്. ഒരുപക്ഷെ എനിക്ക് നിന്നോടുണ്ടായിരുന്ന ഇഷ്ടം കൊണ്ടും, അതെൻറെ  ഉപബോധമനസ്സിൽ കിടക്കുന്നത് കൊണ്ടും ആയിരിക്കാം നീ ഇപ്പോഴും എൻറെ സ്വപ്നത്തിൽ വരുന്നത്.

മുൻപൊന്നും ഇങ്ങനെ എഴുതണം എന്നു തോന്നിയിട്ടില്ല. പക്ഷെ ഇത്തവണ ഞാൻ കണ്ട സ്വപ്നത്തിൻറെ തീവ്രതമൂലവും, അതിൽ നീയെന്നോട്‌ സഹായം ആവശ്യപ്പെട്ടതും മൂലമാണ് ഞാനിത് എഴുതുന്നത്‌.

നീ ശരിക്കും എന്തെങ്കിലും വിഷമഘട്ടത്തിൽ ആണോ? എൻറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.

നീ വിവാഹം കഴിച്ചോ?

ആയുരാരോഗ്യം നേരുന്നു.

സ്നേഹപൂർവ്വം,
സെബാസ്റ്റ്യൻ

നീ വിവാഹം കഴിച്ചോ എന്നു ചോദിച്ചത് മനപ്പൂർവ്വം ആയിരുന്നു. കാരണം ഏഴാം ക്ലാസ്സിനു ശേഷം അവളെ കണ്ടിട്ടില്ലെങ്കിലും, അവൾ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.

വിവാഹിത അല്ലെങ്കിൽ, എനിക്ക് അങ്ങിനെ ഒരു താല്പര്യം ഉണ്ട് എന്ന സൂചന ആയിരുന്നു ആ ചോദ്യം.

എഴുത്തു മടക്കി ഒട്ടിച്ചു, അഡ്രസ്സും എഴുതി മേശമേൽ വച്ചിട്ട് ഞാൻ വീണ്ടും കിടന്നു. ഉറങ്ങിയില്ലെന്നു മാത്രം.

മായയെക്കുറിച്ചുള്ള ഓർമ്മകൾ എനിക്കുചുറ്റും വട്ടമിട്ടു പറന്നു.

മായ, എന്നെ ഏറ്റവും സ്വാധീനിച്ച പെണ്ണ്. ആദികുർബ്ബാനക്ക് തിളങ്ങുന്ന പാവാടയും, ഉടുപ്പും ഇട്ടു മറ്റെല്ലാവരുടെയും ഇടയിൽ വേറിട്ടു നിന്ന് എൻറെ ഹൃദയം കവർന്ന പെണ്ണ്. മറ്റെല്ലാവരും അസൂയയോടെ അവളെ നോക്കിയപ്പോൾ, അവൾ എൻറെ പെണ്ണെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ അസൂയപ്പെടാതെ നിന്നു.

അവൾ അന്നിട്ടിരുന്ന തിളങ്ങുന്ന വസ്ത്രങ്ങളെക്കുറിച്ച് അവൾ ഇപ്പോൾ ഓർക്കുന്നുണ്ടാവുമോ? ഞാൻ അതിപ്പോഴും ഓർക്കുന്നുവെന്ന് അവൾ അറിയുന്നുണ്ടോ?

രണ്ടിനും സാധ്യത കുറവാണ്.

കാരണം അത്തരം ഒന്നിലധികം ഡ്രസ്സുകൾ വാങ്ങിക്കൊടുക്കാനുള്ള സ്ഥിതി അവളുടെ വീട്ടുകാർക്കുണ്ട്. അതുകൊണ്ട്, ആദികുർബ്ബാനക്ക് ഇട്ട ഡ്രസ്സിൻറെ തിളക്കം അവൾക്കു പുതുമയല്ല.

ഇനി ഞാൻ അതൊർക്കുന്നു എന്നത്, ഞാൻ ഒരിക്കലും അത്തരം ഡ്രസ്സ് ഇട്ടിട്ടില്ല എന്നതു കൊണ്ടാണ്. മാത്രവുമല്ല, ഞാൻ അവൾക്ക് മറ്റെല്ലാവരെയും പോലെ ഒന്നിച്ചു പഠിച്ചിട്ടുള്ള മറ്റൊരു വിദ്യാർഥി മാത്രമായിരുന്നു. എനിക്കവളോടുള്ള പ്രേമം (അത് ശരിക്കും പ്രേമം ആയിരുന്നില്ല, ഒരുതരം ആരാധന ആയിരുന്നു) ഒരിക്കലും ഞാനവളോട് പറഞ്ഞിട്ടില്ല. അങ്ങിനെ പറയുന്നതിനെക്കുറിച്ച് ഓർത്താൽ പോലും നിക്കറിൽ പെടുക്കുമായിരുന്നു, പിന്നെയാണോ നേരിൽ പറയുന്നത്‌! ഇതൊക്കെക്കൊണ്ടു തന്നെ, അവൾ ഇപ്പോൾ എന്നെ ഓർക്കാൻ പോലും സാധ്യത ഇല്ല. പിന്നെയല്ലേ, അവളിട്ട ഡ്രസ്സിൻറെ തിളക്കം ഞാൻ ഓർത്തിരിക്കുന്ന കാര്യം.

ഇതവൾ വായിക്കാൻ ഇടയാവുകയും, അവളുടെ ആദികുർബ്ബാനക്ക് എടുത്ത ഫോട്ടോ ഇപ്പോഴും അവളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതു നോക്കുകയും ചെയ്‌താൽ, ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നവൾക്ക് മനസ്സിലാകും.

എത്രയോ കാലം എൻറെ ഊണിലും ഉറക്കത്തിലും പിന്നെ സ്വപ്നത്തിലും എല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു അവൾ.

പിന്നീട് ജോലിയൊക്കെ കിട്ടി, കഠിനമായ ട്രെയിനിംഗ് ഒക്കെയായി, ക്രമേണ ഞാൻ അവളെ ഓർക്കുന്നത് കുറഞ്ഞെങ്കിലും, അപ്പോഴും അവൾ  എൻറെ സ്വപ്നങ്ങളിൽ വന്ന് 'ഞാനിവിടെ ഉണ്ടേ' എന്നെന്നെ ഓർമ്മപ്പെടുത്തുമായിരുന്നു!

വർഷങ്ങൾ എത്ര കടന്നു പോയിരിക്കുന്നു. അവൾ ഇപ്പോൾ എങ്ങിനെയിരിക്കും?

അവളുടെ വട്ടമുഖവും, ആ മുഖത്ത് എപ്പോഴും പ്രതിഫലിച്ചിരുന്ന ആത്മവിശ്വാസവും ഇപ്പോഴും അങ്ങിനെതന്നെ ഉണ്ടോ?

അവളെ ആൾക്കൂട്ടത്തിൽ കണ്ടാൽ ഞാൻ തിരിച്ചറിയുമോ? അവളെ കാണുമ്പോൾ, പണ്ട് എനിക്കനുഭവപ്പെട്ടിരുന്ന വൈദ്യുതി കടത്തി വിട്ടാലെന്നപോലെ ഉള്ള അനുഭവം ഇനി കണ്ടാലും ഉണ്ടാവുമോ?

ആ പ്രേമം എന്നിൽ മൊട്ടിടാൻ ഇടയായ സംഭവം മുതലുള്ള ആ കാലത്തേയ്ക്ക് എൻറെ മനസ്സ് അതിവേഗം പാഞ്ഞു.
------------------------------------

നാലിൽ പഠിക്കുമ്പോൾ ഞങ്ങൾ മൂന്നു പേർക്ക് സ്കോളർഷിപ്‌ ഉണ്ടായിരുന്നു.

ക്ലാസ്സിലുള്ള നാലു സിബിമാരിൽ രണ്ടു സിബിമാർക്കും (എൻറെ പേര് സെബാസ്റ്റ്യൻ എന്നാണെങ്കിലും വീട്ടിൽ വിളിക്കുന്നത്‌ സിബി എന്നാണ്) പിന്നെ മായ എന്നു പറയുന്ന എൻറെ പ്രാണേശ്വരിക്കും.

ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി അവൾ ആയിരുന്നു.

ഞാൻ എപ്പോഴും മൂന്നോ നാലോ സ്ഥാനത്ത് വരുമായിരുന്നു.

നാലു സിബിമാരിൽ ഒരാൾ എപ്പോഴും എൻറെ മുൻപിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ഞങ്ങൾ നാലു സിബിമാരും വ്യത്യസ്ത ജീവിതം തെരഞ്ഞെടുത്തു.

ഇവരിൽ ഏറ്റവും പഠിക്കുമായിരുന്ന സിബി ഇപ്പോൾ കുവൈറ്റിൽ കുടുംബ സമേതം ജീവിക്കുന്നു.

രണ്ടാം സ്ഥാനത്തുള്ള ഞാൻ കറങ്ങി തിരിഞ്ഞ് വശം കെട്ട് ഇവിടെ ഇരുന്ന് എഴുതുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്നവൻ ഇപ്പോൾ യുഎസ്സിൽ കുടുംബമായി ജീവിക്കുന്നു.

ഇനി നാലാമൻ, നാലാമൻ പഠനത്തിൽ മോശമൊന്നും അല്ലായിരുന്നു. പക്ഷെ ഞങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അൽപ്പം പിന്നോട്ട് ആയിരുന്നു. പക്ഷെ ക്രമേണ എന്നെ തോൽപ്പിക്കണം എന്നു വാശിയായി രാവും പകലും ഇരുന്ന് പഠിക്കുമായിരുന്നു. കശുമാവിൻറെ ചുവട്ടിൽ ഇരുന്ന് പഠിച്ചു പഠിച്ചു ഇരിക്കുന്നിടം കുഴിയുമായിരുന്നു.

പക്ഷെ അത്തരം പഠനത്തോട് എനിക്ക് വിയോജിപ്പുണ്ട്. അതായത്, കണക്കു പുസ്തകത്തിലെ അവസാനം കൊടുത്തിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വരെ കാണാപ്പാഠം പഠിക്കുമായിരുന്നു.

ആ ചോദ്യങ്ങൾ അതേപടി ചോദിച്ചാൽ നൂറിൽ നൂറും ഉറപ്പ്. അങ്ങിനെ ചിലപ്പോഴൊക്കെ എന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയിട്ടുണ്ട്. പക്ഷെ, പുസ്തകത്തിലുള്ള 'രാമൻറെ കയ്യിൽ 10 മാങ്ങകൾ ഉണ്ട് എന്നു വിചാരിക്കുക' എന്നത് 'രാധക്ക് അമ്മ രണ്ടു ജോഡി വളകൾ വാങ്ങി കൊടുത്തു എന്നു വിചാരിക്കുക' എന്നു ചോദ്യപേപ്പറിൽ മാറ്റിയാൽ, അത്തവണ എനിക്കായിരിക്കും കൂടുതൽ മാർക്ക്.

എങ്കിലും അവൻ കഠിനാദ്ധ്വാനി ആയിരുന്നു. മത്സര ബുദ്ധി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.

പക്ഷെ അവൻ ഇന്നില്ല. ആത്മഹത്യ ചെയ്തു. എനിക്ക് ലഭിച്ച വിവരം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷക്ക്‌ ശേഷം ആണ് മരിച്ചത്.

ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പോൾ എല്ലാം ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ. അതിലുണ്ടായ വെപ്രാളം കാരണം പരീക്ഷ മുഴുവൻ എഴുതാൻ ആയില്ല. അങ്ങിനെ അസ്വസ്ഥനായി പിന്നെ വഴിമാറി ചിന്തിച്ചതിനാൽ ആവണം ആത്മഹത്യ ചെയ്തത്.

മനുഷ്യർക്ക്‌ അസ്വസ്ഥതയും, വിഷമവും ഉണ്ടാകുന്ന ഓരോരോ വഴികൾ.

അവൻ ആത്മഹത്യ ചെയ്തതിൽ എനിക്കൊരു ദുഖവും ഇല്ല, കാരണം, ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം പരാജയങ്ങൾക്കെല്ലാം മുകളിലായി എത്രയോ മഹത്തരമായി കാണേണ്ട ഒന്നാണ് നമ്മുടെ ജീവൻ എന്നു തിരിച്ചറിയാത്തവർ ജീവിച്ചിരുന്നിട്ടും വല്ല്യ കാര്യമൊന്നുമില്ല.

അങ്ങിനെ മരിക്കാൻ ആയിരുന്നെങ്കിൽ, ഞാൻ എത്ര തവണ മരിക്കണമായിരുന്നു!

ഇതൊക്കെ ആമുഖമായി പറഞ്ഞു എന്നുമാത്രം. എൻറെ പ്രണയത്തെക്കുറിച്ചും, അതിനു കാരണമായി ഭവിച്ച ഒന്നരപൈസയെക്കുറിച്ചും ആണല്ലോ ഞാൻ പറഞ്ഞുവരുന്നത്.

എൻറെ 44 വർഷത്തെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് ആരെന്നു ചോദിച്ചാൽ എനിക്ക് നിസ്സംശയം പറയാം, അത് ഏഴാം ക്ലാസ്സിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത എൻറെ പ്രിയപ്പെട്ട മായയാണ്.

'കഥ പറയുമ്പോൾ' എന്ന സിനിമയിൽ പറയുന്നതു പോലെ, ഒരു തേങ്ങലോടെ അല്ലാതെ എനിക്കവളെക്കുറിച്ച് ഓർക്കാൻ കഴിയില്ല.

ശനിയാഴ്ച്ച ദിവസങ്ങളിൽ ഞങ്ങൾക്ക് സ്കോളർഷിപ്പിൻറെ പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു.

ആ ക്ലാസ്സുകളിൽ ഞങ്ങൾ മൂന്നു പേർമാത്രം. എന്നാലും സംസാരിക്കുകയില്ല. അയ്യോ, പെണ്ണുങ്ങളോട് സംസാരിക്കുകയോ? അതൊന്നും ഓർക്കാൻ കൂടി വയ്യ.

എന്നാലും ചിലപ്പോഴൊക്കെ, ഞാൻ അവളെ ഏറുകണ്ണിട്ട് നോക്കുമായിരുന്നു. അതും പേടിയോടെ.

ഒരു ദിവസം, എൻറെ കയ്യിൽ ഏഴുപൈസ ഉണ്ടായിരുന്നു. ഞാൻ അതിനു മുട്ടായി വാങ്ങി. ഏഴെണ്ണം കിട്ടിയതിൽ ഒരെണ്ണം പകുതിയേ ഉണ്ടായിരുന്നുള്ളു.

ഞാനും മറ്റേ സിബിയും മാത്രമേ വന്നിട്ടുള്ളു. മായ ഇനിയും എത്തിയിട്ടില്ല.

ഞങ്ങൾ മുട്ടായി നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് മായ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. അപ്പോൾ സിബി എന്തോ കാര്യത്തിനായി പുറത്തേയ്ക്ക് പോയി.

ഞാൻ നോക്കുമ്പോൾ എൻറെ കയ്യിൽ ഒന്നര മുട്ടായി ശേഷിച്ചിട്ടുണ്ട്.

മായ അവിടെ ഇരിക്കുമ്പോൾ, ഞാൻ മാത്രം മുട്ടായി നുണയുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി.

അതേസമയം, അവൾ ഒരു പെണ്‍കുട്ടി ആണ്. ഒരു ആണ്‍കുട്ടി ആയ ഞാൻ എങ്ങിനെ അവൾക്ക് മുട്ടായി കൊടുക്കും?

അവൾ എന്തു വിചാരിക്കും? ദേഷ്യപ്പെട്ടാലോ?

എൻറെ ഉള്ളിൽ ഒരു മഹാഭാരതയുദ്ധം നടന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു. കാലുകൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഭയം മൂലം കൈവെള്ളവരെ വിയർത്തതിനാൽ, മുട്ടായി കൈയ്യിൽ തന്നെ ഇരുന്ന് അലുത്തു തുടങ്ങി.

അവസാനം അവളുടെ അടുത്തെത്തി ഒന്നരമുട്ടായി അവളുടെ നേരെ നീട്ടുമ്പോൾ, എനിക്കു ബോധം ഉണ്ടായിരുന്നില്ല.

എങ്കിലും, വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടുന്നത്‌ ഒരു മിന്നായം പോലെ ഞാൻ കണ്ടു.

ഞാൻ തിരിച്ചു നടന്നു. അവൾ വാങ്ങാതിരുന്നതിൽ എനിക്കു വിഷമം തോന്നിയില്ല, കാരണം ബോധമുണ്ടായിട്ടു വേണ്ടേ വിഷമം തോന്നാൻ!

പക്ഷെ ഇതിനിടയിൽ മറ്റൊന്നു സംഭവിച്ചിരുന്നു.

ഞങ്ങളുടെ ക്ലാസ്സിൽ നാരായണൻ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൻറെ വീട് സ്കൂളിനോട് ചേർന്ന് ആയിരുന്നതിനാൽ, ഞങ്ങളുടെ ക്ലാസ് നടക്കുന്ന സമയത്ത് അവൻ മതിലിന് അപ്പുറത്ത് നിന്നും എത്തി നോക്കുമായിരുന്നു.

ഞാൻ മുട്ടായി കൊടുത്തുതിരിയുമ്പോൾ, മതിലിനു മുകളിൽ ഒരു തല. ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ആയതിനാൽ അതു നാരായണൻറെ തല ആണെന്ന് മനസ്സിലാകാൻ കുറച്ചു സമയമെടുത്തു.

എൻറെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ മായയ്ക്ക് മുട്ടായി വച്ചു നീട്ടുന്നത് അവൻ കണ്ടു. അവൻ അതു പാട്ടാക്കിയാൽ, പിന്നെ നാണക്കേട്‌ കൊണ്ട് നടക്കാൻ പറ്റില്ല.

എന്തെങ്കിലും ചെയ്തേ പറ്റൂ. ഞാൻ മതിലിന് അടുത്തേയ്ക്ക് ചെന്നു. നാരായണൻ എന്നെ നോക്കി അർഥം വച്ചു ചിരിച്ചു.

കയ്യിലിരുന്ന് അലുത്ത്‌ ഇല്ലാതായിക്കൊണ്ടിരുന്ന ഒന്നരമുട്ടായി ഞാൻ അവനു നേരെ നീട്ടി. അവനതു സന്തോഷപൂർവ്വം വാങ്ങി കഴിച്ചു.

അതൊരു തരം കൈക്കൂലി ആയിരുന്നു. അവൻ കണ്ട കാര്യം ആരോടും പറയാതിരിക്കാൻ.ഉള്ള കൈക്കൂലി.

അവനതു വാങ്ങി കഴിച്ചപ്പോൾ എനിക്കു സമാധാനമായി. അവനതാരോടും പറയില്ല. ഞാൻ ക്ലാസ്സിലേയ്ക്ക് തിരിച്ചു നടന്നു.

----------------------------------

അടുത്ത തിങ്കളാഴ്ച അവധി ദിവസം ആയിരുന്നു. അതിനാൽ അന്നും സ്കോളർഷിപ്പിനുള്ള പ്രത്യേക ക്ലാസ് ഉണ്ടായിരുന്നു.

അന്ന് മായ വരുമ്പോൾ, അവളുടെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു. വില കൂടിയ ടോഫികൾ ഉള്ള (വില വ്യത്യാസം കൊണ്ടാണ്, ഞാൻ കൊടുത്തത് മുട്ടായി എന്നും, അവൾ കൊണ്ടു വന്നതിനു ടോഫി എന്നും പറഞ്ഞത്!) ആയിരുന്നു അതിൽ. അതവൾ ഞങ്ങൾക്ക് നേരെ വച്ചു നീട്ടിയില്ല, പക്ഷെ ഞങ്ങൾക്ക് എടുക്കാനെന്ന പോലെ അവൾ അതു മേശപ്പുറത്തു വച്ചു.

അതൊരു തരം അറിവില്ലായ്മ ആണെന്ന് അന്നേ എനിക്കു തോന്നിയിരുന്നു. കാരണം അതുപോലെ ഒരു വല്ലം നിറയെ ഏറ്റവും മുന്തിയ ടോഫി അവൾ കൊണ്ടു വന്നാലും, ഞാൻ വച്ചു നീട്ടിയ ഒന്നര പൈസയുടെ മുട്ടായിയുടെ ഒപ്പം നിൽക്കില്ല.

അങ്ങിനെ ചിന്തിച്ചു എങ്കിലും, അവൾ ഞാൻ മുട്ടായി കൊടുത്ത കാര്യം വീട്ടിൽ സംസാരിച്ചല്ലോ, അതുകൊണ്ടാണല്ലോ അവളുടെ മാതാപിതാക്കൾ അവളുടെ വശം ടോഫികൾ കൊടുത്തയച്ചത്‌.

അപ്പോൾ ഷെയർ ചെയ്യുന്നതിൻറെ മഹത്വം അവൾ അറിഞ്ഞുവല്ലോ.

അവൾ എന്നോട് മേടിച്ചില്ലല്ലോ, അതുകൊണ്ട് ഞാനും കഴിക്കില്ല എന്നൊന്നും ഞാൻ ചിന്തിച്ചില്ല. മേശയിൽ ഇരുന്ന പൊതിയിൽ നിന്നും ടോഫി എടുത്തു ഞാൻ കഴിച്ചു.

അവൾ എന്തു കരുതിക്കാണും എന്നറിയില്ല. അതറിയാൻ ശ്രമിച്ചുമില്ല.

-------------------------------------------

ചൊവ്വാഴ്ച ഞാൻ ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ ആരോ 'ഒന്നര പൈസ' എന്നു വിളിച്ചു പറയുന്നതു കേട്ടു. അപ്പോൾ എല്ലാവരും കൂടി ചിരിച്ചു.

എനിക്കൊന്നും മനസ്സിലായില്ല. ബഞ്ചിൽ പോയി പുസ്തകങ്ങൾ വച്ചിട്ട് തിരിയുമ്പോൾ ആണ് നാരായണനെ കണ്ടത്. അവൻ വീണ്ടും അർഥം വച്ചു ചിരിച്ചു. നന്ദിയോടെ ഞാനും അവനെ നോക്കി ചിരിച്ചു.

പക്ഷെ വീണ്ടും 'ഒന്നര പൈസ' എന്ന്‌ ആരോ നീട്ടി വിളിച്ചു. എല്ലാവരും എന്നെ നോക്കി, ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി മുഴങ്ങി.

പെട്ടെന്നാണ് ഒന്നര പൈസയുടെ പൊരുൾ എനിക്കു മനസ്സിലായത്‌.

ഞാൻ കൊടുത്ത ഒന്നര മുട്ടായിയെ നാരായണൻ എന്ന ചതിയൻ ഒന്നര പൈസ ആക്കി ക്ലാസ്സിൽ പാട്ടാക്കിയിരിക്കുന്നു.

നാണംകെട്ട് എൻറെ തൊലി ഉരിഞ്ഞു പോയി. മുഖം ഉയർത്താൻ ആവാതെ ഞാനിരുന്നു.

ഒന്നര പൈസയുടെ മുട്ടായി എൻറെ കയ്യിൽ നിന്നും വാങ്ങിയിട്ട് എന്നെ ചതിച്ച നാരായണനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായി.

അങ്ങിനെ തകർന്ന് ഇരിക്കുമ്പോൾ ആണ് മായ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. അപ്പോൾ ആരോ വീണ്ടും ഒന്നര പൈസ എന്നു പറഞ്ഞു. വീണ്ടും ചിരി. പക്ഷെ ഇത്തവണ പറഞ്ഞതും ചിരിച്ചതും പതുക്കെ ആയിരുന്നു.

എന്നെ ആരെങ്കിലും പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു.

ഞാൻ മെല്ലെ മായ ഇരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. അവൾ സാധാരണപോലെ അവളുടെ കൂട്ടുകാരോട് സംസാരിച്ച് ഇരിക്കുകയാണ്. അപ്പോൾ ഞാൻ അനുഭവിക്കുന്ന നാണക്കേടൊന്നും അവൾ അറിയുന്നില്ല.

പിന്നീട് ഈ കളിയാക്കൽ ദിവസങ്ങളോളം തുടർന്നു. ഞാൻ മായയെ പതിവായി നോക്കാൻ തുടങ്ങി.

മെല്ലെ മെല്ലെ എന്നിൽ പ്രേമം മൊട്ടിട്ടു വളരുകയായിരുന്നു. അവളെ കാണുമ്പോൾ എൻറെ ശരീരം ആകെ വൈദ്യുതികമ്പിയിൽ തൊട്ടതു പോലെ കോരിത്തരിക്കും. എത്ര തവണ കണ്ടാലും അങ്ങിനെ തന്നെ.

അവളുടെ മുഖം, അവളുടെ ചിരി, അവളുടെ നടത്തം, അവളുടെ പാറിപറന്ന മുടിനിരകൾ, അവളിട്ടിരിക്കുന്ന വസ്ത്രം, എന്തിന് അവളുടെ ചുമവരെയും എന്നിൽ തീവ്രാനുരാഗത്തിൻറെ അലകൾ ഉയർത്തി.

നന്നായി പഠിക്കുന്നവൾ ആയതിനാൽ അവൾക്ക് അടികൾ കുറച്ചേ കിട്ടുമായിരുന്നുള്ളു. അങ്ങിനെ അവൾക്ക് അടി കിട്ടുമ്പോൾ ഒക്കെ എൻറെ ഉള്ളം തകർന്നു.

അവളെ അടിക്കേണ്ട, പകരം എന്നെ അടിച്ചോ എന്നു മാഷിനോട് പറയാൻ എൻറെ ഹൃദയം വെമ്പി.

ക്രമേണ മറ്റുള്ളവർ എന്നെ 'ഒന്നര പൈസ' എന്നു വിളിച്ചു കളിയാക്കുവാൻ ഞാൻ ആഗ്രഹിച്ചു.

അവർ കളിയാക്കുന്നത് കുറയുന്നു എന്നു തോന്നുമ്പോൾ, ഞാൻ ആരെങ്കിലും ആയി വഴക്കുണ്ടാക്കും. അപ്പോൾ അവൻ എന്നെ 'ഒന്നര പൈസ' എന്നു പറഞ്ഞു കളിയാക്കും. അപ്പോൾ ഞാൻ സന്തോഷം കൊണ്ടു ചാടും.

ഇപ്പോഴും ഉത്തരമില്ലാതെ എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം എന്തെന്നാൽ, എന്തുകൊണ്ടാണ് അവളെ കാണുമ്പോൾ ഒക്കെ ഷോക്ക്‌ അടിച്ച അനുഭവം എൻറെ ശരീരം ആകെ അനുഭവപ്പെട്ടിരുന്നത്‌?

നിങ്ങളിൽ ആർക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടിട്ടുണ്ടോ?

ലൈംഗികവികാരത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌.

അതിനെ വിശദീകരിക്കാൻ ഒരിക്കൽ എന്നെ ശരിക്കും ഷോക്ക്‌ അടിക്കുന്നതുവരെ ആവില്ലായിരുന്നു. പക്ഷെ അതിനു ശേഷം എനിക്കു പറയാൻ പറ്റും, അതു ഒരാളെ ഷോക്ക്‌ അടിക്കുമ്പോൾ എങ്ങിനെ അനുഭവപ്പെടുമോ അതുപോലെ ആയിരുന്നു.

ശരീരമാകെ പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു വിറയൽ.

അവൾ ക്ലാസ്സിലേയ്ക്ക് വരുമ്പോൾ, ഞാൻ മനസ്സിനെ ബലപ്പെടുത്തി, ശരീരം മുറുക്കി പിടിച്ചിരിക്കും. പക്ഷെ ഞാൻ എത്ര ശ്രമിച്ചിട്ടും, എൻറെ ശരീരം വിറച്ചു കൊണ്ടേയിരുന്നു.

ഞാനൊരു മായയെന്ന മായാജാലത്തിൽ അകപ്പെട്ട് ഒരു മായിക ലോകത്തായിരുന്നു.

അവളുടെ ഒരു ബന്ധുവിൻറെ വീട്ടിൽ പോകാൻ ചിലപ്പോഴൊക്കെ അവൾ ഞാൻ പോകാറുള്ള വഴിയെ വരുമായിരുന്നു.

അന്നൊക്കെ അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഞാൻ കാണിക്കാത്ത വികൃതികൾ ഒന്നുമില്ല.

ഒരിക്കൽ പിന്നാലെ അവൾ വരുന്നതു മനസ്സിലാക്കി അവളുടെ ശ്രദ്ധയിൽപെടാൻ, കൂടെ നടക്കുകയായിരുന്ന  കൂട്ടുകാരൻറെ കുടമേടിച്ച് റോഡിൽ അടിച്ചു കാല് പൊട്ടിച്ചു. അവൻ എന്നെ അടിച്ചു. ഞാൻ തല്ലു മേടിക്കുമ്പോൾ ആണ് അവൾ അതുവഴി വന്നത്.

അവൾ എന്നെ ഒന്നു നോക്കി. ആ അടിപിടിക്കിടയിലും, അവളുടെ നോട്ടത്തിൽ ഞാൻ ഷോക്കേറ്റു വിറച്ചു.

എൻറെ പൊന്നെന്നെ നോക്കിയിരിക്കുന്നു.

ഞാൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.

എന്നെ തല്ലിയവന് എനിക്കു വട്ടാണെന്ന് തോന്നിയെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല!

അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ ആദികുർബ്ബാന നടന്നത്. അന്ന് അച്ചൻ ആദ്യമായി എൻറെ നാക്കിലേയ്ക്ക് ഓസ്തി വച്ചു തരുമ്പോഴും, പെണ്‍കുട്ടികളുടെ നിരയിൽ നല്ലതിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന എൻറെ പ്രിയപ്പെട്ട മാലാഖയുടെ രൂപം ആയിരുന്നു എൻറെ മനസ്സിൽ.

ഓസ്തിയും സ്വീകരിച്ചു മടങ്ങുമ്പോൾ, എതിർവശത്തുള്ള നിരയിൽ ആദ്യകുർബ്ബാന സ്വീകരിക്കാൻ ആകാംഷയോടെ കാത്തുനിൽക്കുന്ന മായയെ നോക്കുവാൻ ഞാൻ മറന്നില്ല.

തൻറെ സ്ഥാനത്തെത്തി മുട്ടുകുത്തി നിൽക്കുമ്പോഴും അച്ചൻറെ കൈകളിൽ നിന്നും ഓസ്തി സ്വീകരിക്കാൻ നാക്കു നീട്ടുന്ന മായയെ കണ്ണിമക്കാതെ ഞാൻ നോക്കി.

അതും സ്വീകരിച്ചു, ശിരസ്സ്‌ കുനിച്ചു മടങ്ങുന്ന അവളുടെ രൂപം ഞാൻ മരിച്ചു മണ്ണായാലും മറക്കത്തില്ല. അത്രമേൽ അതെൻറെ ഉള്ളിൽ പതിഞ്ഞു പോയി (അതിലിത്തിരി അതിശയോക്തി ഉണ്ട് കേട്ടോ, കാരണം മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഇല്ലല്ലോ, പിന്നെ എങ്ങിനെ ഓർക്കാൻ!!)

അതുകൊണ്ടാണ് വർഷങ്ങൾക്കു ശേഷവും അവൾ എൻറെ സ്വപ്നത്തിൽ വരുന്നത്. എന്നോട് അനുവാദം ചോദിക്കാതെ, ഞാൻ പോലുമറിയാതെ.

നാലു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള നാലു വർഷങ്ങൾ. അവളെ ഞാൻ കണ്ടിടത്തോളവും, കാണാൻ ശ്രമിച്ചിടത്തോളവും അവളുടെ മാതാപിതാക്കൾ പോലും കണ്ടിട്ടുണ്ടാവില്ല.

ഞാനീ എഴുതിക്കൊണ്ടിരിക്കുന്ന സമയം വരെയും, ഞാനവളെ സ്നേഹിച്ചിടത്തോളം ആരും സ്നേഹിച്ചിട്ടുണ്ടാവില്ല.

ഏഴാം ക്ലാസ്സിലെ അവസാന ദിവസങ്ങൾ ശപിക്കപ്പെട്ടവ ആയിരുന്നു. കാരണം ഏഴിന് ശേഷം ഞങ്ങൾ വേറെ വേറെ സ്കൂളിലേയ്ക്ക് മാറും. ആ ചിന്തകൾ എന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു.

അവസാനം ആ വർഷവും കഴിഞ്ഞു.

പക്ഷെ എൻറെ ചിന്തകൾ തെറ്റായിരുന്നു. ഞങ്ങൾ സ്കൂൾ മാറിയെങ്കിലും, ഞാൻ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ലെങ്കിലും, അവൾ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു.

എൻറെ ഓർമയിൽ നിന്നും മറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളിൽ അവൾ എൻറെ സ്വപ്നങ്ങളിൽ വന്ന്, അവൾ ഇപ്പോഴും ഉണ്ടെന്നു എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന മൂന്നു വർഷങ്ങളും, ഒന്നര പൈസയും, നാരായണനും ഒക്കെ എൻറെ മനസ്സിലേയ്ക്ക് തിരതല്ലി വരും.

ഇന്ന് ആദ്യമായാണ്‌, അവൾ ഒരു വിഷമഘട്ടത്തിലാണ് എന്നു സ്വപ്നത്തിൽ വന്നു പറയുന്നത്‌.

തീർച്ചയായും അന്വേഷിക്കണം. ഏതായാലും ഈ കത്ത് നാളെ തന്നെ അയക്കണം.

അങ്ങിനെ മനസ്സിൽ ഉറപ്പിച്ച് കിടന്ന്, ആ സമാധാനത്തിൽ ഞാൻ ചെറുതായി ഒന്നു മയങ്ങി.

പക്ഷെ അന്നെനിക്ക് അറിയില്ലായിരുന്നു, മായ എന്ന അവളുടെ പേര് അന്വർത്ഥമാക്കും  വിധം അവൾ ശരിക്കും ഒരു മായയായി എൻറെ ജീവിതത്തിൽ അവശേഷിക്കും എന്ന്‌.

അതറിഞ്ഞിരുന്നെങ്കിൽ എനിക്കങ്ങിനെ ഉറങ്ങാൻ സാധിക്കുമായിരുന്നില്ലല്ലോ!

(തുടരും) 

നല്ലവനാകാൻ പരസഹായം വേണോ?

സ്വാതന്ത്ര്യം ലഭിച്ച ഒരാൾക്ക്‌, സ്വാതന്ത്ര്യം ഒരു അവകാശമല്ല, ഉത്തരവാദിത്വം ആണ്.

ആ ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കാത്തവന് സ്വാതന്ത്ര്യം ലഭിച്ചാൽ, അതു സർവ്വനാശം വിതക്കാനേ ഉതകൂ.

അപ്പോൾ എന്താണീ സ്വാതന്ത്യം? നാം സ്വതന്ത്രർ ആണോ? നാം സ്വതന്ത്രർ ആയാൽ, ആ സ്വാതന്ത്ര്യം നമ്മിൽ നിക്ഷിപ്ത്തമാക്കുന്ന ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് സാധിക്കുമോ?

ആ ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് പരസഹായം ആവശ്യമുണ്ടോ?

ഈ ചോദ്യത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിനെ മറ്റൊരു രീതിയിൽ ചോദിക്കാം. അതായത്, നല്ലവനായി ജീവിക്കാൻ എനിക്ക് പരസഹായം ആവശ്യമുണ്ടോ?

ആ ചോദ്യത്തിൽ തന്നെ ഒരു അസ്വാതന്ത്ര്യം ഉണ്ട്! കാരണം ജീവിക്കുക എന്നതു മാത്രമാണ് സ്വാതന്ത്ര്യം. അതിനു പിന്നിൽ 'നന്നായി' എന്ന വിശേഷണം വന്നപ്പോൾ, നന്നായി മാത്രമേ ജീവിക്കാൻ പറ്റൂ എന്ന അസ്വാതന്ത്ര്യം വന്നു.

പക്ഷെ സ്വാതന്ത്ര്യം എന്നത്‌ ഒരു ഉത്തരവാദിത്വം ആണെന്നു ഞാൻ ആദ്യം പറഞ്ഞത് മനസ്സിലായവർക്ക്, നന്നായി ജീവിക്കണം എന്നതിലെ 'നന്നായി' എന്ന വിശേഷണം നല്കുന്ന അസ്വാതന്ത്ര്യം ഒരിക്കലും ഒരു അസ്വാതന്ത്ര്യമായി തോന്നില്ല.

നാമിന്നും സ്വതന്ത്രർ അല്ല. അതിനു പക്ഷെ കാരണക്കാർ പലപ്പോഴും മറ്റാരുമല്ല. നാം തന്നെയാണ്. അസ്വാതത്ര്യം ഒരു ആഭരണം ആക്കി, അതു എടുത്തണിഞ്ഞു അതു തീർക്കുന്ന കൊക്കൂണിനുള്ളിൽ സുഖംപറ്റി ഇരിക്കാനാണ് നാം ആഗ്രഹിക്കുന്നത്?

എന്നിട്ട് മനുഷ്യർ ബലഹീനർ ആണ് എന്ന് സ്വയം പറഞ്ഞ് സമാധാനിക്കും.

ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസം, അതായത്  ഒക്ടോബർ 31,1984, എൻറെ ജീവിതത്തിലെ ഒരു നിർണ്ണായകമായ വഴിത്തിരിവിൻറെ ദിവസം ആയിരുന്നു. അതുപക്ഷെ അവർക്ക് വെടി ഏറ്റതുകൊണ്ടല്ല, കാരണം, എനിക്ക് നിർണ്ണായകമായ കാര്യം നടക്കുമ്പോൾ, അവർക്ക് വെടിയേറ്റ കാര്യം ഞാൻ അറിഞ്ഞുകൂടിയില്ല. അത് കേവലം ഒരു യാദൃശ്ചികത മാത്രം.

അന്നെനിക്ക് 15 വയസ്സ് ആയിട്ടേ ഉള്ളൂ.

ഞാൻ ചെറുപ്പത്തിൽ വളർന്നു വന്ന സാഹചര്യവും, വീട്ടിലെ നിരന്തര വഴക്കും, അമ്മയടക്കം ഉള്ള എല്ലാവരുടെയും മദ്യപാനവും (ഞാനും ആ പ്രായത്തിൽ കുടിക്കുകയും വലിക്കുകയും ചെയ്യുമായിരുന്നു അതും അനിയന്ത്രിതമായി), അതുമൂലം വീട്ടിലെ എല്ലാവരും, പ്രത്യേകിച്ചും പെങ്ങൾമാർ, ഇന്നും നരകിക്കുന്നതും എല്ലാം കഴിഞ്ഞ ഒരു പോസ്റ്റിൽ വിവരിച്ചതാണ്.

അതും ഒരു സ്വാതന്ത്ര്യം ആയിരുന്നു. എങ്ങിനെയും ജീവിക്കുക എന്ന സ്വാതന്ത്ര്യം. പക്ഷെ സ്വാതന്ത്ര്യം കൂടെ കൊണ്ടു വരുന്ന ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള കഴിവില്ലായ്മ (അതിനു അത്തരം ഒരു ഉത്തരവാദിത്വത്തെക്കുറിച്ച് അറിവുണ്ടായിട്ടു വേണ്ടേ?) മൂലം, അത് കുടുംബത്തെയും, കുടുംബത്തിലെ ഓരോ അങ്ങത്തെയും റിക്കവർ ചെയ്യാൻ സാധിക്കാത്ത വിധം തകർത്തു കളഞ്ഞു. ഇന്നും ആരും തന്നെ ആ തകർച്ചയിൽ നിന്നും കരകയറിയിട്ടില്ല.

ഞാൻ പറഞ്ഞു വന്നത്, ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസമായ ഒക്ടോബർ 31, 1984 എൻറെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് ആയ ദിവസം ആയതിനെക്കുറിച്ചാണ്.

കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ടു കിടന്നിരുന്ന ജ്യെഷ്ടനോടൊപ്പം തലേന്ന് വാങ്ങികൊണ്ടു വച്ചിരുന്ന വാറ്റുചാരായം കുടിച്ചു കഴിഞ്ഞു, എനിക്ക് അത് നല്ലതല്ല എന്നു തോന്നി. അതൊരു തോന്നൽ മാത്രമായിരുന്നില്ല, മദ്യപാനം ആ കുടുംബത്തിൽ വരുത്തിയ ദുരന്തങ്ങൾ നിരന്തരം കണ്ട അനുഭവത്തിൽ നിന്നും ഉണ്ടായ ഒരു ഉൾവിളി ആയിരുന്നു അത്.

'ഇനി മേലിൽ ഞാൻ വലിക്കുകയോ കുടിക്കുകയോ ചെയ്യില്ല' എന്നു അന്നു തീരുമാനിച്ചു. ആരും എന്നോട് അങ്ങിനെ ചെയ്യുവാൻ പറഞ്ഞില്ല. എനിക്ക് ചുറ്റുമുള്ളവരോ, എൻറെ സ്വന്തക്കാരോ, ഉപദേശിമാരോ, ജ്ഞാനികളോ, മതങ്ങളോ, അതിലെ ദൈവങ്ങളോ അങ്ങിനെ ആരും എന്നോട് അങ്ങിനെ ഒരു തീരുമാനം എടുക്കാൻ പറഞ്ഞില്ല.

ഞാനങ്ങു തീരുമാനിച്ചു. ഞാൻ ആവർത്തിക്കുന്നു, ഞാൻ സ്വയം അങ്ങു തീരുമാനിച്ചു.

ഞാനത് ആവർത്തിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. കാരണം അങ്ങിനെ ഒരു തീരുമാനം എടുക്കുക എന്നതും എൻറെ സ്വാതന്ത്ര്യം ആണ്. അത് അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല.

ആ തീരുമാനം എടുത്തിട്ടു 30 വർഷത്തോളം കഴിഞ്ഞ ഇന്നും ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്നു. ഇതിനിടെ എത്രയോ വിഭിന്നങ്ങളായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയി. മദ്യപാനത്തിന് ഏറ്റവും നല്ല സാഹചര്യം ഉള്ള പട്ടാളത്തിൽ ജീവിച്ചു. കൊടും തണുപ്പുള്ള രാജ്യങ്ങളിൽ ജീവിച്ചു. 'കുടിക്കാത്ത നീയൊരു ആണാണോടാ' എന്ന്‌ ഹാസ്യരൂപേണയെങ്കിലും പറഞ്ഞു നിർബന്ധിച്ചിട്ടുള്ള സുഹൃത്തുക്കളോടൊപ്പം ജീവിച്ചു. വിവാഹജീവിതത്തിലെ തകർച്ചയിൽ, മാനസ്സികമായി തകർന്ന് അതൊരു കാരണമായി പറഞ്ഞു കുടിക്കാൻ അവസരം ഒരുങ്ങി.

എന്നിട്ടും, ഒരിക്കലും, വലിക്കുകയും, കുടിക്കുകയും ചെയ്യില്ല എന്ന്‌ എൻറെ പതിനഞ്ചാം വയസ്സിൽ എടുത്ത എൻറെ സ്വാതന്ത്ര്യം ഇന്നും  ഞാൻ ആസ്വദിക്കുന്നു.

സ്വാതന്ത്ര്യം കൊണ്ടു വരുന്ന ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുത്തപ്പോൾ, എനിക്ക് അത് നല്ലത് മാത്രമേ തന്നിട്ടുള്ളൂ. നല്ല ആരോഗ്യമുള്ള ശരീരം. ഒരു വ്യക്തമായ കാഴ്ചപ്പാട്.

ഇതിനെല്ലാമുപരി, എൻറെ സ്വാതന്ത്ര്യം മറ്റൊരാളുടെ അസ്വാതന്ത്ര്യത്തിന് കാരണമല്ല. അതു പാടില്ല താനും, കാരണം എല്ലാവരും സ്വതന്ത്രമായി ജീവിക്കാനും, അങ്ങിനെ ജീവിതം ആസ്വദിക്കാനും അർഹരാണ്.

അപ്പോൾ നേരത്തെ ചോദിച്ച ചോദ്യത്തോടൊപ്പം (അതായത് 'നല്ലവനായി ജീവിക്കാൻ എനിക്ക് പരസഹായം ആവശ്യമുണ്ടോ?), അതിലും പരമപ്രധാനമായ മറ്റൊരു ചോദ്യം കൂടി ഉയരുന്നു. അങ്ങിനെ പരിപൂർണ്ണ സ്വാതന്ത്ര്യം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാനും മാത്രം നിങ്ങൾ വളർന്നിട്ടുണ്ടോ?

തോന്നിയതു പോലെ ജീവിക്കാനുള്ള അനുമതി അല്ല സ്വാതന്ത്ര്യം. അതോടൊപ്പം വരുന്ന ഉത്തരവാദിത്വം ആരും അടിച്ചേൽപ്പിക്കാതെതന്നെ (അങ്ങിനെ ചെയ്‌താൽ പിന്നെയെവിടെ സ്വാതന്ത്ര്യം?!) നിറവേറ്റാൻ മാത്രം ഓരോരുത്തരും വളരേണ്ടതുണ്ട്.

അങ്ങിനെ എല്ലാവരും വളർന്നിട്ടുണ്ടോ? ഇല്ലെന്നേ ഞാൻ പറയൂ. അല്ലായിരുന്നെങ്കിൽ, 'DON'T SPIT CHEWING GUM IN THE URINALS' എന്ന നോട്ടീസ് വലിയ വലിയ ഐടി കമ്പനികളിലെ TOILET-ൽ കാണില്ലായിരുന്നു.

പൂർണ്ണസ്വാതന്ത്ര്യം കിട്ടിയാൽ അതിനെ അതിൻറെ അന്തസത്ത ഉൾക്കൊണ്ട് ആസ്വദിക്കാൻ മാത്രം നാം വളർന്നിട്ടുണ്ടോ? വളർന്നിട്ടുണ്ടെങ്കിൽ നല്ലത്. ഇനി ഇല്ലെങ്കിൽ, വളരണം. ആദ്യം വളരണം, പിന്നെയാവട്ടെ സ്വാതന്ത്ര്യം.

ക്രൂശിതനായ ദൈവം

ഏകദേശം മുപ്പത്തഞ്ചു വർഷം മുൻപ് നടന്ന സംഭവം ആണിത്.

എട്ടു മക്കൾ ഉള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയവൻ ആണ് ഞാൻ.

അന്ന് അപ്പനൊഴികെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. അടുത്തിടെ വിവാഹം കഴിഞ്ഞ പെങ്ങളും ഭർത്താവും ഉണ്ട്.

അപ്പൻ ഞങ്ങൾക്കെല്ലാം ശത്രു ആയിരുന്നല്ലോ. എനിക്കറിവായ കാലം മുതൽ അമ്മയും, ഞങ്ങൾ എട്ടുമക്കളും ചേർന്ന് എങ്ങിനെയൊക്കെ അപ്പനെതിരെ പടപൊരുതാം എന്ന് പദ്ധതികൾ തയ്യാറാക്കുക പതിവായിരുന്നു.

ചെറുപ്പത്തിൽ തന്നെ അപ്പനെക്കുറിച്ച് പറയുന്നത് കേട്ടുകേട്ട്, എപ്പോഴും ഭയപ്പെടുത്തുന്ന ഒരു ഭീകരൻ ആയിരുന്നു എൻറെ അപ്പൻ.

എത്രയോ ദിവസങ്ങളിൽ അപ്പനെ ഭയന്ന് രാത്രിയിൽ വീടുവിട്ടോടി വാഴയിലകൾക്കിടയിൽ ഒളിച്ചിരുന്നിട്ടുണ്ട്.

എന്നെ ഇപ്പോൾ കൊല്ലും, ഇപ്പോൾ കൊല്ലും എന്ന് ഭയന്ന് എത്രയോ ദിവസങ്ങളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്.

ഇനി ഉറങ്ങിയാലോ, പലപ്പോഴും എൻറെ സ്വപ്നങ്ങളിൽ വന്ന് എന്നെ കൊല്ലുമ്പോൾ, അലറിക്കരഞ്ഞ് ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട്.

വീട് വിട്ടു പുറത്തുപോകുന്ന അപ്പൻ, ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ഉള്ളുരുകി ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ രാത്രിയായി ദൂരെനിന്നു തന്നെ ടോർച്ചു വെട്ടം കാണുമ്പോൾ, തിരിച്ചെത്തിയെന്ന തിരിച്ചറിവിൽ നിരാശയിലും, ഭയത്തിലും ഇരുന്നിട്ടുണ്ട്.

പെട്ടെന്ന് അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടു. "ആ കാലമാടൻ എൻറെ സ്വർണ്ണകൊന്തയും എടുത്തു കൊണ്ടു പോയി."

ഗൾഫിൽ പോയി മടങ്ങി വന്ന ജ്യേഷ്ഠൻ അമ്മയ്ക്ക് മൂന്നര പവനുള്ള ഒരു സ്വർണ്ണകൊന്ത നൽകിയിരുന്നു. അമ്മ അതൊരു നിധിപോലെ കൊണ്ടു നടക്കുമായിരുന്നു.

അതു സൂക്ഷിച്ചുവയ്ക്കുവാൻ അടച്ചുറപ്പുള്ള ഒരു മേശയോ അലമാരയോ ഇല്ലാത്തതിനാൽ, ചട്ടയും മുണ്ടും ഒക്കെ ഇടുന്ന അയയിൽ, ഒരു തൂവാലയിൽ കെട്ടി ആരും കാണാതെ ഇടുമായിരുന്നു.

അതാണ്‌ അപ്പനെന്നു വിളിക്കപ്പെടാൻ യോഗ്യത ഇല്ലാത്ത അയാൾ എടുത്തു കൊണ്ടു പോയിരിക്കുന്നത്.

എല്ലാവരും ദേഷ്യം കൊണ്ടു വിറച്ചു. ഇതിങ്ങനെ വിടാൻ പറ്റില്ല.

ജ്യേഷ്ഠൻമാർ എല്ലാം തന്തയെന്ന മനുഷ്യനെ തിരക്കി നാലുവഴിക്ക് ഇറങ്ങി. ഞാൻ ഒരു ജ്യേഷ്ഠനോടൊപ്പം കൂടി. ഞങ്ങൾ കുറെ മുന്നോട്ടു പോയപ്പോൾ, അടുത്തൊരു വീടിൻറെ പടിയിൽ ഇരുന്നു തന്ത സംസാരിക്കുന്നത് കണ്ടു.

രോഷാകുലനായി ഓടിയ ജ്യേഷ്ഠൻ ചെന്നപാടെ, തന്തയെ പടിയിൽ നിന്നും തള്ളി മുറ്റത്തേയ്ക്ക് ഇട്ടു. അവിടെ കിടന്നു പിടയുന്ന രംഗം ഇപ്പോഴും എൻറെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഇതൊക്കെ കണ്ട് പരിഭ്രാന്തരായ ആ വീട്ടുകാർ, ഞങ്ങളെ വന്നുതടഞ്ഞു. 'തന്നെ ഇനിയും കണ്ടോളാം' എന്ന് പറഞ്ഞ് ജ്യേഷ്ഠൻ തിരിച്ചു പോന്നു, ഞാൻ പിന്നാലെയും.

അന്ന് രാത്രിവരെ അയാൾ വീട്ടിൽ വന്നില്ല. ഞങ്ങൾ ഞങ്ങളുടെ കൂടിയാലോചന തുടർന്നു. ഇതിനൊക്കെ ഒരു അറുതി വരുത്തണം, പക്ഷെ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒരെത്തും പിടിയും കിട്ടിയില്ല.

രാത്രി ആയപ്പോൾ, തന്തപ്പടി വീട്ടിൽ എത്തി.

വന്നതും, അമ്മ അയാളോട് തട്ടിക്കയറി. 'എൻറെ സ്വർണ്ണകൊന്ത അടിച്ചെടുത്ത് കൊണ്ടുപോയ താൻ നശിച്ചു പോകും' എന്ന് ശപിച്ചു.

പിന്നെ ബഹളം ആയിരുന്നു. ഇടയ്ക്ക് അയാൾ പറയുന്നത് കേട്ടു, "കള്ളൻ കപ്പലിൽ തന്നെയുണ്ട്"

അതു പെങ്ങളുടെ ഭർത്താവിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് തോന്നിയതിനാൽ, വഴക്കിനു ശക്തി കൂടി. നല്ലൊരു മനുഷ്യനെ, എപ്പോഴും എന്തു സഹായവും ചെയ്യാൻ തയ്യാറുള്ള മരുമകനെ കള്ളനെന്നു മുദ്രകുത്തിയതുകൂടി ആയപ്പോൾ വഴക്ക് അതിരൂക്ഷമായി.

അന്നാരും ആ വീട്ടിൽ കഴിച്ചുമില്ല, ഉറങ്ങിയുമില്ല.

നേരം വെളുത്ത് അമ്മ ഒരുങ്ങി ഇറങ്ങി. കൂടെ മരുമകനും. രണ്ടുപേരും പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തു. അന്നു തന്നെ രണ്ടു പോലീസുകാർ വീട്ടിൽ വന്ന് തന്തയെയും പൊക്കി എടുത്തു കൊണ്ടുപോയി.

കുറെ വിരട്ടിയിട്ടും, അടി കൊടുത്തിട്ടും കൊന്ത എടുത്തകാര്യം സമ്മതിച്ചില്ല. അതിനാൽ അന്നു മുഴുവൻ ലോക്കപ്പിൽ ഇട്ടു..

പിറ്റേന്ന് അമ്മയെ വിളിപ്പിച്ചു, ഇത് നിങ്ങളുടെ കുടുംബ പ്രശ്നം ആണ്, ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നു പറഞ്ഞു. പിന്നെ തന്തയെ ഇറക്കി വിട്ടു.

ഒരിക്കലും ആ മനുഷ്യൻ സ്വർണ്ണകൊന്ത മോഷ്ടിച്ച കാര്യം സമ്മതിച്ചില്ല.

അമ്മയാണെങ്കിൽ ആ സ്വർണ്ണകൊന്ത പിന്നീടൊരിക്കലും കാണാൻ ഭാഗ്യം ലഭിക്കാതെ മരിച്ചു.

മൂന്നുനാലു വർഷം മുൻപ് ഞാൻ നേരത്തെ പറഞ്ഞ പെങ്ങൾ വീട്ടിൽ വന്ന് ഒരു കാര്യം പറഞ്ഞു. അന്ന്‌ ആ സ്വർണ്ണകൊന്ത മോഷ്ടിച്ചത് പെങ്ങളുടെ ഭർത്താവ് ആയിരുന്നുവെന്ന് സമ്മതിച്ചുവത്രേ. അതെ, അപ്പനെതിരെ പരാതി കൊടുക്കാൻ അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ പോയ ആൾ തന്നെ.

അമ്മ അതു അയയിൽ കെട്ടിയിടുന്നത് മരുമകൻ കണ്ടിരുന്നു. പിന്നെ അവസരം കിട്ടിയപ്പോൾ അതു അവിടെ നിന്നും അഴിച്ചു മാറ്റി ഒളിപ്പിച്ചിരുന്നു. എന്നിട്ടാണ് അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ അപ്പനെതിരെ പരാതി കൊടുക്കാൻ പോയത്.

അതു കേട്ടിട്ട് അപ്പൻ കുറേനേരം മിണ്ടാതിരുന്നു. പിന്നെ ആത്മഗതം എന്നോണം 'അവനോടു ദൈവം ക്ഷമിക്കട്ടെ' എന്നു മാത്രം പറഞ്ഞു.ക്രമേണ ആ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു.

പടിയിൽ നിന്നു വീണു പിടയുന്ന, ലോക്കപ്പിൽ രാത്രിമുഴുവൻ തറയിൽ കിടന്ന, കള്ളനെന്നു മുദ്രകുത്തപ്പെട്ട അപ്പൻറെ ദൈന്യതയാർന്ന മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആ അസ്വസ്ഥത ഇതെഴുതുമ്പോഴും ഉണ്ട്.

എങ്ങിനെയാണ് ഈ പാപക്കറ കഴുകിക്കളയുക?

ചില ജന്മങ്ങൾ ഉണ്ട്. നിരന്തരം ക്രൂശിൽ ഏറ്റപ്പെടാൻ മാത്രം വിധിക്കപ്പട്ട ജന്മങ്ങൾ. എൻറെ അപ്പൻ അതിലൊരാൾ ആണ്.

ഞാൻ ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, ആ മനുഷ്യനെ ഭയപ്പെടാനും മാത്രം ആയതൊന്നും വീട്ടിലോ, എന്നോടോ ചെയ്തതായി ഞാൻ ഓർക്കുന്നില്ല. മാത്രവുമോ, എൻറെ പഠനത്തിനും, വളർച്ചക്കും വേണ്ടതെല്ലാം എപ്പോഴും ചെയ്തിട്ടുണ്ട്.

ബൈബിളിൽ പറഞ്ഞ, മുടിയനായ പുത്രനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച പിതാവിനെപ്പോലെ, തലതിരിഞ്ഞു നടന്ന ജ്യേഷ്ഠൻമാരെയും എന്നെയും ഒക്കെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരുന്ന, ഇപ്പോഴും സ്വീകരിക്കുന്ന സ്നേഹമയനായ ഒരു നല്ല മനുഷ്യൻ.

ഒരിക്കലും ഒരാളെയും കബളിപ്പിക്കാതെ, ഉള്ള തുച്ചമായ വരുമാനം കൊണ്ടു പത്തംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബത്തെ മുന്നോട്ടു നയിക്കാൻ തത്രപ്പെട്ട ഒരു നല്ലവനായ ജീവിക്കുന്ന  ദൈവം.

ഞാൻ ഇപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ, എനിക്കായി കരുതിവച്ച  ഏറ്റവും നല്ല ആത്തക്കയും, കൈതച്ചക്കയും, പേരക്കയും പഴവും ഒക്കെ എടുത്തു കൊണ്ടു വന്നു തന്നിട്ട്, ഞാനത് കഴിക്കുന്നത്‌ നോക്കി മനസ്സ് നിറഞ്ഞു ചിരിക്കുന്ന മനുഷ്യൻ.

ഒരു ഭിക്ഷക്കാരനെപ്പോലെ എൻറെ ഭാര്യ ട്രീറ്റ്‌ ചെയ്‌തിട്ടും അവൾ ചിരിക്കുമ്പോൾ, ആ ചിരി കണ്ട സന്തോഷത്തിൽ ചിരിക്കുന്ന കാപട്യമെന്തെന്ന് അറിയാത്ത മനുഷ്യൻ.

ഇത്രയും സ്നേഹം ഉള്ളിൽ നിറച്ചു നടക്കുന്ന മനുഷ്യരെ കാണാൻ മഷിയിട്ടു നോക്കണം.

എന്നിട്ടും, നിരന്തരം ക്രൂശിൽ ഏറ്റപ്പെട്ടു കൊണ്ടേയിരിക്കാനാണ് ആ മനുഷ്യൻറെ വിധി. എത്രയോ തവണ.

ഇന്നും അതു തന്നെ. സ്വത്ത് മുഴുവൻ ഇഷ്ടദാനമായി എഴുതി ഞങ്ങൾക്ക് തന്നിട്ട്, അവസാനകാലമെങ്കിലും അൽപ്പം സമാധാനത്തോടെ ജീവിക്കാം എന്നു കരുതിയിരിക്കുമ്പോൾ, എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയും ആ മനുഷ്യനെന്ന ദൈവത്തെ ഉപേക്ഷിച്ചു പോയിരിക്കുന്നു.

ആ മനുഷ്യനു നേരെ എൻറെ ഭാര്യ ചെയ്യുന്ന അനീതി കണ്ടു ഞാൻ ദേഷ്യപ്പെടുമ്പോൾ, എന്നെ ഉപദേശിക്കുന്നവരാണ് എവിടെയും. അതിനിടയിൽ, 'നിങ്ങളുടെ കുടുംബം ആണ് വലുത്, അതുകൊണ്ട് പിതാവിനെ തള്ളി, ഭാര്യയോടു പൊരുത്തപ്പെട്ടു പോകണം' എന്നുവരെ ചിലർ ഉപദേശിച്ചു.

അതും ഉപദേശിക്കുന്നതിൽ കൂടുതലും ആരെന്നോ, 'മാതാപിതാക്കളെ ബഹുമാനിക്കണം' എന്ന നാലാം പ്രമാണം ദിവസവും പള്ളിയിൽ പോയി കേട്ടു മടങ്ങുന്നവർ.

എന്നോടൊപ്പം നിന്ന്‌, ഈ അവസാന കാലത്തെങ്കിലും, ആ മനുഷ്യന് അൽപ്പം സന്തോഷവും, സമാധാനവും നല്കാൻ എന്നെ സഹായിക്കാത്ത ഒരു ഭാര്യയെ എനിക്കെന്തിന്?

എനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എൻറെ പിതാവായ ദൈവമേ. എന്നോട് ക്ഷമിക്കേണമേ. അതുപോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ പോലും അറിയുന്നില്ല, അതിനാൽ ഇവരോടും ക്ഷമിക്കേണമേ.

വാൽക്കഷണം:

അതിൻറെ തുടർച്ചയെന്നോണം, ഇപ്പോൾ ഞാനും ഒരിക്കലും ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇതും പാരമ്പര്യമായി കിട്ടുന്നതാണോ? എന്തുതന്നെയാവട്ടെ, അന്ന്‌ എൻറെ പ്രിയപ്പെട്ട അപ്പൻ അനുഭവിച്ചിട്ടുണ്ടാകാവുന്ന മനോവേദനയുമായി, (അതിന്നും തുടരുന്നു) തട്ടിച്ചുനോക്കുമ്പോൾ, ഞാൻ അനുഭവിക്കുന്നത് എത്ര നിസ്സാരം.

ചെറുപ്പത്തിൽ അപ്പനെപ്രതി എൻറെ ഉള്ളിൽ ഭയം നിറഞ്ഞത്‌ എങ്ങിനെ എന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആണ്. ഇത്ര നല്ലവനായ ഒരപ്പനെ ഭയക്കാൻ തക്കതായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല. ഭയം എന്നിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് ഉണ്ടായത്. ദൃശ്യം എന്ന സിനിമയിൽ, സാക്ഷികളെ അവർ പോലും അറിയാതെ ഉണ്ടാക്കിയതു പോലെ.

അപ്പനെതിരെ, മക്കളെ അണിനിരത്തി അങ്കത്തിനിറങ്ങുന്ന അമ്മമാരോട് എനിക്കൊന്നു പറയാൻ ഉണ്ട്, മക്കൾ അമ്മയോടൊപ്പം നിൽക്കുക സ്വാഭാവികം, മാത്രവുമല്ല, അമ്മമാർ പറയുന്നത് അവർക്ക് വേദവാക്യവുമാണ്. അതിനാൽ നിങ്ങൾ ലക്ഷ്യം നേടിയേക്കാം, പക്ഷെ അങ്ങിനെ അണിനിരത്തപ്പെടുന്ന മക്കൾ നല്ലവരായി വളരും എന്ന് പ്രതീക്ഷിക്കരുത്, മാത്രവുമല്ല, അവർ മാനസ്സികമായി അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളെക്കുറിച്ച്  നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാൻ പോലും സാധിക്കില്ല.

മലർന്നു കിടന്നു തുപ്പരുത്

അടുത്തിടെ രണ്ടു മൂന്നു ഇംഗ്ലീഷ് സിനിമകൾ കണ്ടു. Cast Away, Forrest Gump, Erin Brockovich, The Shawshank Redemption, No Country for Old Men മുതലായവ. എല്ലാം പണം വാരിക്കൂട്ടിയതും, അവാർഡുകൾ നേടിയതുമായ പടങ്ങൾ. ഞാൻ പറയുമ്പോൾ നിങ്ങൾ പരിഹസിക്കും, എന്നാലും പറയട്ടെ, ആ സിനിമകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും, നായികാ നായകന്മാർ ചെയ്ത കാര്യങ്ങളിൽ പലതും ഞാൻ എൻറെ ജീവിതത്തിൽ ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ അപ്പോഴെല്ലാം ഞാൻ കല്ലെറിയപ്പെടുകയും, ജോലിയിൽ നിന്നും നിസ്കാസിതനും, പരിഹാസിതനും ആവുകയും ആണ് ചെയ്തിട്ടുള്ളത്.

കണ്ണീരൊഴുക്കാനും, കയ്യടിക്കാനും ആണ് എല്ലാവർക്കും താല്പര്യം, കാരണം അതാണല്ലോ എളുപ്പം. അതിനപ്പുറം ഒന്നും വേണ്ട എന്നു മാത്രമല്ല, അങ്ങിനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാൽ അവനെ പരിഹസിക്കാനും, കല്ലെറിയാനും മുൻപിൽ ഉണ്ടാകും താനും. അപ്പോൾ തന്നെ തിരിഞ്ഞു നിന്ന്, രണ്ടായിരം വർഷം മുൻപ് അവർ തന്നെ  ക്രൂശിൽ ഏറ്റിയവനെ നോക്കി കണ്ണീർ പൊഴിക്കുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ, കാപട്യം ആണ് മനുഷ്യൻറെ അടിസ്ഥാനപ്രകൃതം.

എന്നൊക്കെ നേരായ വഴി തെരഞ്ഞെടുക്കുകയും, മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിക്കാനും ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ഞാൻ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയിട്ടുണ്ട്‌, പരിഹാസിതൻ ആയിട്ടുണ്ട്‌.

മനുഷ്യരെല്ലാം ഓരോരോ കൊക്കൂണുകളിൽ ജീവിക്കുകയും, അവർക്ക് ചുറ്റും കൊക്കൂണുകളിൽ തന്നെ ജീവിക്കുന്നവരെ, അവർ കൊക്കൂണിൽ തന്നെ തുടരുന്നിടത്തോളം കാലം വിശ്വസിക്കുകയും ചെയ്യുന്നു.

വിശ്വാസം, അതല്ലേ എല്ലാം!

പക്ഷെ എനിക്കറിയാം, ഈ കൊക്കൂണുകളിൽ ജീവിക്കുന്നവരെക്കാളൊക്കെ നല്ലവൻ ഞാൻ തന്നെയാണ് എന്ന്. അതുകൊണ്ട് തന്നെ കല്ലെറിയുന്നത്‌ കാണുമ്പോൾ ഞാൻ ചിരിക്കാറെ ഉള്ളൂ.

ഞാൻ അടുത്തു കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം ആണുങ്ങളുടെയും ഉള്ളറകൾ, എനിക്കുള്ള പരിമിതമായ അറിവ് വച്ചുതന്നെ (അതിലും എത്രയോ ഞാൻ അറിയാൻ ഇരിക്കുന്നു!) തുറന്നാൽ, 'വിശ്വാസം, അതു  മാത്രമാണ് എല്ലാം' എന്ന് പല ഭാര്യമാരും അറിയും.

ഈ ആണായ ഒരുത്തന് ഇത്രയും പറയാൻ സാധിക്കുമെങ്കിൽ, രഹസ്യങ്ങളുടെ ഭാണ്ഡങ്ങളും (അതിലാണ് ഒരുപാട് ആണുങ്ങളുടെ മാനവും, അഭിമാനവും കുടികൊള്ളുന്നത്! എൻറെ അഭിമാനവും അങ്ങിനെ പലരുടെയും ഭാണ്ഡങ്ങളിൽ ആണിരിക്കുന്നത്.) പേറി നടക്കുന്ന ഓരോ പെണ്ണുങ്ങൾക്കും എന്തുതന്നെ പറയാൻ കാണില്ല? ഒരു സരിത മാത്രമല്ല രഹസ്യങ്ങളും പേറി നടക്കുന്നത്.

എന്നാലും, ഞാൻ തുറന്നെഴുതുമ്പോൾ, എനിക്ക് നേരെ കല്ലെറിയാൻ ആണ് എല്ലാവർക്കും താല്പര്യം. കാരണം, ഭാണ്ഡം ഇറക്കിവച്ച്, കൊക്കൂണിൽ നിന്നും പുറത്തു വന്നുസത്യത്തെ അഭിമുഖീകരിക്കുന്നതിലും എത്രയോ എളുപ്പമാണ്, ഒരു തുറന്ന പുസ്തകം ആകാൻ ശ്രമിക്കുന്നവനെ കല്ലെറിയുക എന്നത്.

പക്ഷെ ഞാൻ തുറന്നെഴുതുന്നത്‌, ആണുങ്ങൾ എല്ലാം തെറ്റുകാർ ആണെന്ന് പറയാൻ അല്ല. മറിച്ച്, നമ്മുടെ കപടസംസ്ക്കാരങ്ങളും, ചിന്തകളും, വിശ്വാസങ്ങളും, മാമൂലുകളും ഒക്കെ വലിച്ചെറിഞ്ഞ്, മനുഷ്യർ മനുഷ്യരായി  ജീവിച്ചു തുടങ്ങാൻ വേണ്ടിയാണ്.

പൂച്ചക്ക് ആരെങ്കിലും മണി കെട്ടേണ്ടേ? ഞാനതേ ചെയ്യുന്നുള്ളൂ. അതിനാൽ ആരും എന്നെ കല്ലെറിയേണ്ട. എനിക്ക് എതിർപ്പുള്ളത്‌ കൊണ്ടല്ല (കാരണം നിങ്ങളെ തടയാൻ ഞാനാര്?), മറിച്ച് അത് മലർന്നു കിടന്നു തുപ്പുന്നതിനു സമം ആയതു കൊണ്ടാണ്.

Sunday 10 August 2014

ആർത്തവചക്രം നിലച്ച സ്ത്രീകളുടെ ശ്രദ്ധക്ക്

കഴിഞ്ഞ ബ്ലോഗിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. അതായത്, 'ഭർത്താവ് പരസ്ത്രീഗമനം നടത്തരുതെന്ന് ഏതെങ്കിലും ഭാര്യ ശഠിച്ചാൽ അവർ ഭർത്താവിനെയും അങ്ങേരുടെ ആവശ്യങ്ങളെയും  'അറിഞ്ഞ്' സ്നേഹിക്കുന്നില്ല എന്നാണർത്ഥം' എന്ന്‌.

പക്ഷെ ഇതു പറയുമ്പോൾ, ഭർത്താക്കൻമാർക്ക് ഭാര്യമാരോട് സ്നേഹമില്ലാഞ്ഞിട്ടാണ് മറ്റു സ്ത്രീകളെ തേടി പോകുന്നതെന്ന് കരുതരുത്. ഭാര്യയോട്‌ ഭർത്താവിന് അപ്പോഴും സ്നേഹമുണ്ട്.

സ്ത്രീകൾ എല്ലാം അടിസ്ഥാനപരമായി ഒന്നാണെങ്കിലും, അതുപോലെ തന്നെ വ്യത്യസ്തവും ആണ്. വലിപ്പം കൊണ്ടും, നിറം കൊണ്ടും, ആകാരവടിവ് കൊണ്ടും അങ്ങിനെ ഒരു പാട് കാര്യങ്ങൾ കൊണ്ട് വ്യത്യസ്തരാണ്. ശരിക്ക് പറഞ്ഞാൽ ഓരോ സ്ത്രീയും (പുരുഷനും) UNIQUE ആണ്.

അപ്പോൾ വർഷങ്ങളോളം കണ്ട സ്വന്തം ഭാര്യയുടെ ശരീരത്തെക്കാളും (അതെത്ര സുന്ദരമായാലും), അയൽക്കാരി സ്ത്രീയുടെ ഇതുവരെയും കാണാത്ത (അതെത്ര അസുന്ദരം ആയാലും) ശരീരത്തിൽ താല്പര്യം തോന്നുന്നതിൽ തെറ്റ് കണ്ടിട്ട് കാര്യമില്ല.

അങ്ങിനെ വരുമ്പോൾ, തടിച്ച ശരീരമുള്ള ഭാര്യ ഉള്ളവൻ, അയൽക്കാരിയുടെ മെലിഞ്ഞ ശരീരത്തിൽ ഭ്രമിക്കും. അപ്പോൾ അയൽക്കാരൻ തടിച്ച അയൽക്കാരിയെയും സ്വപ്നം കണ്ടിരിക്കുക ആയിരിക്കും.

അങ്ങിനെ വിചാരിക്കുമ്പോഴും, ഇനി അങ്ങിനെ ബന്ധപ്പെട്ടാൽ പോലും, സ്വന്തം ഭാര്യയോടുള്ള സ്നേഹം കുറയുന്നില്ല. അതേ സമയം ഭാര്യ എതിർത്താൽ സ്നേഹക്കുറവ് സംഭവിക്കുമെന്നു ഉറപ്പാണ് താനും.

ഇതു പുരുഷന് മാത്രമല്ല, സ്ത്രീകൾക്കും ബാധകം ആണ്. അതിൻറെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുമാത്രം.

അപ്പോൾ ലൈംഗികബന്ധത്തെ വിവാഹവുമായി ബന്ധിപ്പിക്കുന്നതാണ് പ്രശ്നം.

ഞാൻ പറയുന്നത്, ആർത്തവചക്രം നിലച്ച സ്ത്രീകൾ വിരക്തിയിൽ ജീവിക്കാതെ, അതുപോലെ ഭർത്താവ് തന്നെ പരിഗണിക്കുന്നില്ല എന്ന് ചിന്തിച്ചിരിക്കാതെ, താല്പര്യം ഉള്ളിടത്തോളം കാലം അവർക്ക് താല്പര്യം ഉള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ശിഷ്ടകാലം ആസ്വദിച്ചു ജീവിക്കണം എന്നാണ്.

ഒരിക്കലും ഗർഭം ധരിക്കില്ല എന്നതിനാൽ, ഒരു തരത്തിലുള്ള ഭയവും ഇല്ലാതെ അത് ആസ്വദിക്കാൻ പറ്റും.

ഭർത്താവൊഴികെ മറ്റാർക്കും, അവർ സുന്ദരിയായ സ്ത്രീ ആയിരിക്കും. അതിനാൽ ഒരിക്കലും പുതുമ നശിക്കാതെ, വിരക്തി അനുഭവപ്പെടാതെ കരുത്തുള്ള ജീവിതം നയിക്കാൻ അത് സഹായിക്കും.

ഇതു വായിച്ചിട്ട് എന്നെ തെറി വിളിക്കുന്നതിനു പകരം, ഇതു കൊണ്ടുള്ള ഗുണങ്ങൾ എന്തെന്ന് ആദ്യം മനസ്സിലാക്കണം.

(1) ലൈംഗികബന്ധം ഒരുത്തമ വ്യായാമം ആണ്. പുരുഷന്മാർ ശരീരത്തിൽ കൂടി കൈകൾ ഓടിക്കുമ്പോൾ അത് ശരീരത്തിന് മസ്സാജ് കിട്ടുന്നതിന് സമമാണ്. അത് ശരീരത്തിൽ രക്ത ഓട്ടം വർദ്ധിപ്പിക്കും. അങ്ങിനെ ശരീരം നല്ല പ്രസരിപ്പോടെ ഇരിക്കുകയും ശരീരം അനങ്ങാതെ ഇരുന്നുണ്ടാകുന്ന ഒരുപാട് രോഗങ്ങളിൽ നിന്നും, അതുപോലെ വാർധക്യസഹജമായ പല രോഗങ്ങളിൽ നിന്നും മുക്തമാവുകയും ചെയ്യും.

(2) ലൈംഗികമായി ഒരിക്കലും തൃപ്തി വരാതെ ജീവിക്കുന്നതിൽ നിന്നും പുരുഷന്മാർക്ക് മോചനം ലഭിക്കും. പുരുഷൻ സ്ത്രീകളെ തേടി പോകുന്നതിനു പകരം, പുരുഷനെ സ്വന്തം ഇഷ്ടപ്രകാരം സമീപിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ലഭിച്ചാൽ അതിൽപ്പരം സ്ത്രീകൾക്ക് സന്തോഷിക്കാൻ എന്താണുള്ളത്?

(3) വളർന്നു വരുന്ന ആണ്‍കുട്ടികൾ ഇതൊക്കെ കാണാനുള്ള ആർത്തിയിൽ, വികലചിന്തകളും സ്വപ്നങ്ങളുമായി വേലി ചാടി നടക്കുന്നത് (ഇങ്ങനെ എന്തെങ്കിലും നടക്കാത്ത ഏതെങ്കിലും കുടുംബം ഉണ്ടോ?) ഒഴിവാക്കാൻ പറ്റും. എൻറെ ശരീരം ഒന്ന് ഉഴിഞ്ഞു താടാ എന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞാൽ, അവർ അത് സന്തോഷത്തോടെ ചെയ്യും. കുട്ടിക്കാലം മുതലേ അങ്ങിനെ ഒരു ജീവിത രീതി കണ്ടു വളർന്നാൽ, പുരുഷന്മാരുടെ വികലമായ സ്വപ്നജീവിതം മാറി, അവർ അവർക്ക് തന്നെയും, സ്ത്രീകൾക്കും, സമൂഹത്തിനും പ്രിയമുള്ളവരായി മാറും.

കുട്ടികൾ ഇങ്ങിനെ നേരായ രീതിയിൽ ലൈംഗികതയെക്കുറിച്ച് അറിയട്ടെ, അല്ലാതെ ഇന്ന് നടക്കുന്നതുപോലെ വികല ചിന്തകളുമായി നടക്കുന്നവരിൽ നിന്നുമല്ല. അത് മനസ്സിലാകണമെങ്കിൽ, ഇത് വായിക്കുന്നവർ അവരവോട് തന്നെ 'ഞാൻ എങ്ങിനെ ആണിതൊക്കെ അറിഞ്ഞത്?' എന്ന് ചോദിച്ചു നോക്കണം.

(4) സ്ത്രീകൾക്കും, പെണ്‍കുട്ടികൾക്കും ഏതു പാതിരാത്രിയിലും എവിടെയും ഭയപ്പാടില്ലാതെ നടക്കാൻ സാധിക്കും.

(5) ഏറ്റവും പ്രധാനമായി, പിഞ്ചുപൈതങ്ങൾക്കും അതുപോലെ കുട്ടികൾക്കും, അതാണായാലും പെണ്ണായാലും, ഒരു വിലക്കുകളും ഇല്ലാതെ തുമ്പികളെ പോലെ പാറി പറന്നു അവരുടെ കുട്ടിക്കാലം ആവോളം ആസ്വദിച്ചു ജീവിക്കാൻ സാധിക്കും. അങ്ങിനെ ഒരു ലോകത്ത് ആയിരുന്നു ഞാൻ എൻറെ കുട്ടിക്കാലം ചെലവിട്ടിരുന്നതെങ്കിൽ, അന്ന് ഏഴോഎട്ടോ മാത്രം പ്രായമുള്ള എൻറെ ആസനത്തിൽ ലിംഗം കടത്തി (നേരായ ലൈംഗിക ബന്ധം പാപമാണെന്നും, സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നും പറഞ്ഞു നടക്കുന്ന കപട ലോകത്ത് വികൃത ചിന്തകളുമായി ജീവിച്ചിരുന്ന) ഒരു ചെറുപ്പക്കാരൻ എന്നെ അബ്യൂസ് ചെയ്യില്ലായിരുന്നു. ആ ചെറുപ്പക്കാരൻ അല്ല, അവനെ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ജീവിക്കാൻ അനുവദിക്കാതിരുന്ന ഇവിടുത്തെ കപടസംസ്ക്കാരം ആണ് മാറേണ്ടത്. അങ്ങിനെ കപട സംസ്ക്കാരം മാറുമ്പോൾ, അവന് അവൻ  ആഗ്രഹിച്ചു കിട്ടാതിരുന്ന യോനി കിട്ടുമ്പോൾ, എന്തിന് ഏഴു വയസ്സ് മാത്രം ഉണ്ടായിരുന്ന എൻറെ ആസനത്തിൽ ലിംഗം കടത്തണം?

ആ ചെറുപ്പക്കാരൻ സംസ്ക്കാരം ഇല്ലാത്തവൻ ആയിരുന്നു എന്ന് വിചാരിച്ചു മലർന്നു കിടന്നു തുപ്പരുത്, കാരണം ആ ചെറുപ്പക്കാരൻ ഒരു പക്ഷെ നിങ്ങളുടെ അപ്പനോ, മകനോ, ഭർത്താവോ ഒക്കെ ആയിരുന്നിരിക്കും/ആയിരിക്കും.

(6) ഇനി ലൈംഗികമായി തീർത്തും താല്പര്യമില്ലാത്തെ വൃദ്ധകൾ ആയാൽ പോലും, ശരീരം നന്നായി ഒന്ന് ആരെങ്കിലും തിരുമ്മിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടോ? അത് ഭർത്താക്കന്മാർ ചെയ്യാറുണ്ടോ? സാധ്യത വളരെ കുറവാണ്. 'അയ്യേ വൃത്തികേട്‌' എന്ന് ചിന്തിക്കാതെ, അതൊരു ആണ്‍കുട്ടിയോട് പറഞ്ഞാൽ അവൻ അത് സന്തോഷത്തോടെ ചെയ്യും എന്ന് മാത്രമല്ല, ഈ സ്ത്രീശരീരം എന്ന് പറയുന്നത് എന്തോ ഒരു വലിയ സംഭവം ആണെന്ന തരത്തിലുള്ള സ്വപ്‌നങ്ങൾ കണ്ടു നടക്കാതെ, ഇതൊക്കെ യഥാതഥമായി കണ്ടു, കരുത്തുള്ള മനസ്സും ചിന്തകളുമായി സ്ത്രീകളെയും, പെണ്‍കുട്ടികളെയും ഒക്കെ സ്നേഹത്തോടും, ബഹുമാനത്തോടും മാത്രം കണ്ട് വളരാനും, ജീവിക്കാനും അത് സഹായിക്കും.

ഇത്തരത്തിലുള്ള ഒരു മാറ്റം സ്ത്രീകളുടെ, പ്രത്യേകിച്ചും ആർത്തവചക്രം നിലച്ച സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാൽ, അത് സ്ത്രീകൾക്കും, കുട്ടികൾക്കും ഒരു നിയമത്തിനും ഉറപ്പാക്കാൻ സാധിക്കാത്ത സുരക്ഷിതത്വം നൽകുവാൻ സഹായിക്കും. അത് ആണുങ്ങൾക്ക് (അത് നിങ്ങളുടെ അച്ഛനാകാം, സഹോദരനാകാം, ഭർത്താവ് ആകാം, മകൻ അങ്ങിനെ ആരുമാകാം) ആണുങ്ങളായി, പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ജീവിക്കാൻ അവസരം ഒരുക്കുകയും ചെയ്യും.

എല്ലാവരുടെയും സന്തോഷത്തിനും, സുഖത്തിനും, നന്മക്കും, അങ്ങിനെ ഒരു മാറ്റം അനിവാര്യമാണ്.

മറക്കരുത്, സാമൂഹികപരിവർത്തനം നടത്താൻ സാധിക്കുന്നത് വ്യവസ്ഥിതിക്കോ, ഭരണകൂടത്തിണോ, കരുത്തരെന്നു സ്വയം ഭാവിക്കുന്ന ആണ്‍വർഗ്ഗത്തിനോ ഒന്നുമല്ല, മറിച്ച് സ്ത്രീകൾക്കാണ്.

പക്ഷെ സ്ത്രീയുടെ ആ കരുത്ത് അവർതന്നെ അറിഞ്ഞ് അതിനായി ശ്രമിക്കുകയാണോ വേണ്ടത്, അതോ ചുണ്ടിൽ ലിപ്ടിക്കും ഇട്ട് കോലം കെട്ടി  ആണുങ്ങളെ  ഭ്രമിപ്പിച്ചു നടന്നു അതാണ്‌ സ്ത്രീസ്വാതന്ത്ര്യം എന്നു പറയുകയും, പിന്നെ ആർത്തവചക്രം നിലച്ചും, വയസ്സും ഒക്കെയായി കഴിയുമ്പോൾ, വിരക്തിയിൽ എന്നെ ഒന്നിനും കൊള്ളില്ലല്ലോ എന്നു വിലപിച്ചും പഴിച്ചും ചത്തു ജീവിക്കുകയാണോ വേണ്ടതെന്ന് ആണുങ്ങളല്ല, അത് നിങ്ങൾ സ്ത്രീകൾ തന്നെയാണ് തീരുമാനിക്കേണ്ടത്. എന്തായാലും, CHOICE IS YOURS.

MAY WISDOM PREVAIL.