Thursday 13 August 2015

പള്ളിയിൽ വരരുതെന്ന് എന്നോടുപറഞ്ഞ ഉത്തരാധുനിക വൈദികൻ - വെള്ളപൂശിയ മറ്റൊരു കുഴിമാടം

മകൾക്ക് വെറും ഏഴു വയസ്സേ ആയിട്ടുള്ളൂ. പക്ഷെ, ഒരു ജീവിതകാലം മുഴുവൻ പറയാനുള്ള കള്ളത്തരങ്ങൾ അവളുടെ അമ്മ അവളെ പഠിപ്പിച്ചു വച്ചിട്ടുണ്ട്.

പക്ഷെ, എന്നെ കാണുമ്പോൾ അവൾ കള്ളം പറഞ്ഞു തുടങ്ങിയാലും, ക്രമേണ അങ്ങിനെ പറയാൻ അമ്മ പറഞ്ഞതാണെന്ന് അവൾ എന്നോട് പറയും. അതിനു കാരണമുണ്ടുതാനും. അതായത്, എന്നോടൊപ്പം ചെലവഴിക്കാനുള്ള അവളുടെ അവസരങ്ങൾ ഇല്ലാതാക്കാനാണ് പ്രധാനമായും മിക്ക കള്ളത്തരങ്ങളിലൂടെയും അവളുടെ അമ്മ ലക്ഷ്യമിടുന്നത്. പക്ഷെ, മകൾ എന്നോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു താനും.

അവൾ ക്രമേണ കാര്യങ്ങൾ ഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. അമ്മ എന്തൊക്കെയോ ശരിയല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും, ആവശ്യമില്ലാതെ ശിക്ഷിക്കുന്നുണ്ടെന്നും ഒക്കെ അവൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

പക്ഷെ, ഇപ്പോൾ ഞാനൊരു വിഷമസന്ധിയിലാണ്. അവളുടെ അമ്മ മോശമാണെന്ന് ഞാൻ പറഞ്ഞാൽ, അതവളിൽ അമ്മയോടുള്ള വെറുപ്പ്‌ ഉണ്ടാക്കും. ഇനി പറയാതിരുന്നാൽ, അവൾ കള്ളത്തരങ്ങൾ പഠിച്ചു വളരും. ഏതായാലും, അമ്മയെ അനുസരിക്കുകയും, സ്നേഹിക്കുകയും ചെയ്യണം എന്നുമാത്രമേ ഞാൻ പറഞ്ഞു കൊടുക്കാറുള്ളൂ. അത് കേൾക്കുമ്പോൾ, അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മതരും.

പാവം, അവൾ ഇതിനിടയിൽ പെട്ട് എപ്പോഴും വിഷമിക്കുന്നു. എന്നാലും, ഞങ്ങൾ ഒന്നിച്ചായാൽ പിന്നെ അവൾക്ക് ഒരു ഉത്സവപ്രതീതിയാണ്.

അങ്ങിനെയുള്ള അവസരങ്ങളിൽ, ഒരിക്കലും കള്ളത്തരം പറഞ്ഞു പഠിക്കരുതെന്ന് അവൾക്ക് വിഷമം തോന്നാത്ത രീതിയിൽ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കും.

ഞാനിപ്പോൾ നാട്ടിൽ ഉണ്ടായിട്ടും, വീട്ടിൽ ജീവിക്കാൻ പറ്റാത്ത ഒരു സ്ഥിതിയിൽ ആണ്. ഭാര്യ മകളെയും കൊണ്ട് വേറെ ജീവിക്കുന്നു.

അപ്പനെ സംരക്ഷിക്കുന്നത് ഒരു ജ്യേഷ്ടനാണ്. ഭക്ഷണം ഒക്കെ സ്വന്തമായി പാകം ചെയ്ത് അവർ വീട്ടിൽ ജീവിക്കുന്നു. എനിക്കാണെങ്കിൽ, ഒരു തോരൻ കറി വെക്കാൻ പോലും അറിയില്ല. അതിനാൽ വീട്ടിൽ നിന്നാൽ, ജ്യേഷ്ഠൻ എനിക്ക് കൂടി ഭക്ഷണം ഉണ്ടാക്കിത്തരേണ്ടിവരും. അതെന്നെ വിഷമിപ്പിക്കുന്നു.

അതിനാൽ ഞാൻ പലപ്പോഴും, പുറത്തെവിടെയെങ്കിലും റൂം എടുത്ത് തങ്ങിയിട്ട് വല്ലപ്പോഴുമൊക്കെയേ വീട്ടിൽ പോകൂ. അപ്പോൾ അവിടേയ്ക്ക് ആവശ്യമായ സാധനങ്ങളും വാങ്ങും.

ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് മറ്റു പല ഗുണങ്ങളും ഉണ്ട് താനും. ഒന്ന്, എനിക്ക് ജോലി സംബന്ധമായ ഇന്റർവ്യൂ ഒക്കെ ഒരു വിഘ്നവും ഇല്ലാതെ അറ്റൻഡ് ചെയ്യാൻ പറ്റും.

അടുത്തത്, എനിക്ക് അവസരം കിട്ടുമ്പോൾ ഒക്കെ മകളെ പോയി കാണുകയും, അവളോടൊപ്പം കുറെ നല്ല സമയം ചെലവഴിക്കുകയും ചെയ്യാം. പക്ഷെ, അവർ താമസിക്കുന്ന വാടകവീട്ടിൽ കയറാറില്ല. ചിലപ്പോഴൊക്കെ അവളുമായി സിറ്റിയിൽ പോയി, അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കും.

ഇങ്ങിനെ പോകുന്ന അവസരങ്ങളിൽ അവൾ എന്നെ വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറയും. അതിൽ ഒന്ന്, വീട്ടിൽ ഒരുപാട് ചക്കക്കുരു ശേഖരിച്ചു വച്ചിട്ടുണ്ടത്രേ. പലപ്പോഴും അതാണ്‌ കറിയെന്നും, അതവൾക്ക്‌ ഇഷ്ടമാണെന്നും അവൾ പറഞ്ഞു.

എൻറെ ചെറുപ്പകാലത്ത്, വീട്ടിലെ ദാരിദ്ര്യം മൂലം ചക്കസീസണിൽ മാത്രമല്ല, ചക്കക്കുരു മൂടയ്ക്ക് ഇട്ടിട്ട് മഴക്കാലത്തും ചക്കക്കുരു കറി മാത്രം (തോരനും ചാറും എല്ലാം ചിലപ്പോൾ അതുതന്നെയാവും) കൂട്ടി ജീവിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഞാൻ രണ്ടരലക്ഷം രൂപ മാസശമ്പളം വാങ്ങിയിട്ടുള്ള ഒരാളാണ്. ആ എൻറെ മകൾ ചക്കക്കുരുക്കറി മാത്രം കൂട്ടുന്നു എന്നു പറയുന്നത് എന്നെ തകർത്തു കളയുന്ന ഒരു കാര്യമാണ്.

പക്ഷെ ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ എനിക്കൊന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയാണ്. ഞാൻ കൊടുക്കുന്ന തുക മുഴുവൻ ധൂർത്തടിച്ച് കളയലാണ് ഭാര്യയുടെ പണി. അങ്ങിനെ ലക്ഷക്കണക്കിന്‌ രൂപ അവൾ നശിപ്പിച്ചിട്ടുണ്ട്.

അതിൽ അപ്പൻ ഉറങ്ങിക്കിടന്ന തക്കം നോക്കി അവൾ വീട്ടിൽ നിന്നും മോഷ്ടിച്ച് കൊണ്ടു പോയ ഷീറ്റും, ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ കിടന്ന തുകയത്രയും, അവളുടെ കൈവശം സ്ത്രീധനമെന്ന പേരിൽ തന്നതിൽ അവശേഷിച്ചിരുന്ന സ്വർണ്ണവും, ഞാൻ പലതവണയായി കൊടുത്ത തുകയും, ഇതിനെല്ലാം പുറമേ, മകളുടെ കാതുകുത്താതിരിക്കുന്നതിനു പകരമായി, ആ വിഷമം ഇല്ലാതാക്കാൻ ഞാൻ അബുദാബിയിൽ നിന്നും മകൾക്ക് വാങ്ങിക്കൊണ്ടുവന്ന മൂന്നു പവനിലധികമുള്ള മാലയും വളകളും എല്ലാം അവൾ വിറ്റു നശിപ്പിച്ചു. മകൾക്ക് ഞാൻ വാങ്ങിക്കൊടുത്തതു നശിപ്പിച്ചെന്നു മാത്രമല്ല, എൻറെ വാക്കിനെ ധിക്കരിച്ച് അവളുടെ കാതു കുത്തുകയും ചെയ്തു.

എന്നിട്ട് ആ പരട്ടുതേവിടിശ്ശി എൻറെ മകൾക്ക് കൊടുക്കുന്നത് ചക്കക്കുരുക്കറി. അതവിടം കൊണ്ടും തീർന്നില്ല. ഞാൻ ചോദിച്ചാൽ പള്ളിയിൽ പോയപ്പോൾ, മാല പൊട്ടിപ്പോയെന്നു കള്ളത്തരം പറയാൻ ആ തേവിടിശ്ശി മകളെ പഠിപ്പിച്ചു വച്ചിരിക്കുന്നു. എൻറെ മകൾ അറിയുന്നുണ്ടോ, അവളുടെ അമ്മ അവളോട്‌ ചെയ്യുന്ന അനീതിയൊക്കെ? പാവം.

ചുരുക്കിപ്പറഞ്ഞാൽ, വളർച്ചയുടെ നിർണ്ണായകഘട്ടമായ ഈ പ്രായത്തിൽ, ഞാൻ ഭാര്യക്ക് എത്ര തുക കൊടുത്താലും, മകൾക്ക് ചക്കക്കുരുക്കറിയേ വിധിച്ചിട്ടുള്ളു. കൂടെ കള്ളത്തരങ്ങളും.

അതിനൊരു താല്ക്കാലിക പരിഹാരം എന്ന നിലയ്ക്ക് ഞാനിപ്പോൾ ചെയ്യുന്നത് അവൾക്ക് ആവശ്യമായ പച്ചക്കറി, ഫലങ്ങൾ, ഇറച്ചി, മീൻ, മുട്ട, വിവിധയിനം ധാന്യങ്ങൾ ഇത്യാദി സാധനങ്ങൾ നേരിട്ട് വാങ്ങിക്കൊണ്ടു കൊടുക്കുകയെന്നതാണ്.

കൂടാതെ, സിറ്റിയിൽ പോകുമ്പോൾ, അവൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കും. ഞാൻ റൂം എടുത്തിട്ടുള്ള ദിവസം ആണെങ്കിൽ അവളെയും എന്നോടൊപ്പം കൂട്ടി, കുറെ സമയം അവിടെ ചെലവഴിക്കും. അതുകൊണ്ട്, രണ്ടു ഗുണങ്ങൾ ഉണ്ട്. അവൾക്ക് എൻറെ മൊബൈലിൽ ഉള്ള ഗെയിം കളിക്കാം. അവൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ, അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനാർ (Pomegranate) അല്ലികൾ അടർത്തിയെടുത്ത് അവൾക്ക് കൊടുത്തുകൊണ്ടിരിക്കാം. കൂടെ, അവൾക്ക് ഒരച്ഛൻ പറഞ്ഞു കൊടുക്കേണ്ട നല്ലനല്ല കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുക്കുകയും ചെയ്യാം.

അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമാണത്.

അങ്ങിനെ ഞങ്ങൾ സന്തോഷകരമായ സമയം ചെലവിടുന്നതിനിടയിലാണ് എന്നെ ശരിക്കും ഭ്രാന്തു പിടിപ്പിച്ച ഒരു കാര്യം മകൾ എന്നോട് പറഞ്ഞത്. അതും അമ്മയോടുള്ള മുഴുവൻ വെറുപ്പും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

'പപ്പാ, അമ്മ എന്നോട് ചോദിക്കുവാ, ഒറ്റക്കിരിക്കുമ്പോൾ പപ്പാ എന്നെ മടിയിൽ ഇരുത്തുകയും, കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യാറുണ്ടോ എന്ന്‌. അമ്മ മഹാ ചീത്തയാ, എന്നെ വല്ലാതെ അടിക്കുകയും, പിച്ചുകയും ഒക്കെ ചെയ്യും'

ഇതിൽപ്പരം ഒരപ്പനെ അപമാനിക്കാൻ ഉണ്ടോ? ഒരു മകളെ വിഷമിപ്പിക്കാൻ ഉണ്ടോ? ആ സ്തീയെ ഞാൻ പരട്ടുതേവിടിശ്ശി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

ആ പരട്ടസ്ത്രീ എനിക്ക് എൻറെ മകളോടൊപ്പം ആനന്ദിക്കാനുള്ള അവകാശത്തിൽ, എൻറെ മകൾക്ക് എന്നോടൊപ്പം ചേർന്ന് ആർത്തുല്ലസിക്കാനുള്ള അവകാശത്തിൽ സംശയത്തിൻറെ വിത്ത് പാകി മലീമസമാക്കിയിരിക്കുന്നു.

എൻറെ ഭാര്യയെന്ന വിവരംകെട്ട തേവിടിശ്ശിയെക്കുറിച്ചും, അവൾ എന്നോടും എൻറെ കുടുംബത്തോടും, അവളുടെതന്നെ മകളോടും ചെയ്യുന്ന ക്രൂരതകളെക്കുറിച്ചും ഞാൻ പല ബ്ലോഗുകളിലും എഴുതിയിട്ടുണ്ട്. അപ്പോഴൊക്കെയും, ഞാൻ സംസ്ക്കാരം ഇല്ലാത്തവൻ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അങ്ങിനെ പറയുന്ന നിങ്ങൾ പറ ഞാൻ ഈ സ്ത്രീയെ എന്താണ് വിളിക്കേണ്ടത്?

മകളെ, എപ്പോഴും മടിയിൽ ഇരുത്തുകയും, കെട്ടിപ്പിടിക്കുകയും, ഉമ്മവെക്കുകയും ചെയ്യാറുള്ള എനിക്ക് ഇപ്പോൾ അതൊക്കെയും ചെയ്യാൻ പേടിയായിരിക്കുന്നു. എന്തിന്, എന്നോടുള്ള ഇഷ്ടം കൂടുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു മകൾ ഉമ്മ തരുമ്പോഴും ഞാൻ ഇപ്പോൾ അസ്വസ്ഥൻ ആകുന്നു.

പരട്ടസ്ത്രീയെ, നീ ഇത്രമാത്രം അധപതിച്ചു പോയതെന്തുകൊണ്ട്?

പക്ഷെ ഇതവിടം കൊണ്ടും തീർന്നില്ല. ഞാൻ മകളോടൊപ്പം സമയം ചെലവഴിക്കുന്നത് കുറയ്ക്കാനായി അവൾ വേറൊരു വഴി കണ്ടെത്തിയിരിക്കുന്നു.

ഞായറാഴ്ച ഉച്ചവരെ ഞാൻ മകളെ കാണാൻ പോകാറില്ല. കാരണം, പള്ളിയിൽ പോകുന്ന സമയം അതിനു തടസ്സം സൃഷ്ടിച്ച് ഞാൻ അവിടെ ചെന്നാൽ, അതൊരു ഭൂകമ്പത്തിന് ഇടയാകും.

പക്ഷെ, ഇപ്പോൾ അതൊരു അടവാക്കി എടുത്തിരിക്കുന്നു. അവധിയുള്ളപ്പോൾ ഒക്കെ പള്ളിയിൽ എന്തെങ്കിലും ചടങ്ങ് ഉണ്ടെന്ന് മകളെക്കൊണ്ട് പറയിക്കും. അത് അമ്മ അടിച്ചേൽപ്പിച്ച കള്ളത്തരം ആണെന്ന് മകൾക്ക് അറിയാം, എന്നുമാത്രമല്ല, അമ്മയെ പേടിച്ച് എന്നോടു വന്നു പറയുന്ന അവളുടെ മുഖത്തെ നിരാശ എനിക്ക് വ്യക്തമായും മനസ്സിലാകും.

ഇന്ന് ഞാൻ മകളെ കാണാൻ ചെന്നപ്പോൾ നാളെ, അതായത് വെള്ളിയാഴ്ച (14/08/2015) അവധിയാണെന്ന് അവൾ എന്നോടു പറഞ്ഞു. അങ്ങിനെയെങ്കിൽ, അവളെയും കൂട്ടി നാളെ മാടായിപാറ പോയി, അവിടെ ഈ സീസണിൽ വിരിയുന്ന പൂക്കൾ ഒക്കെ കാണിച്ചു കൊടുക്കാം എന്നു തോന്നിയതിനാൽ, പപ്പാ വരുമ്പോൾ തയ്യാറായി ഇരിക്കണം എന്നു ഞാൻ അവളോട്‌ പറഞ്ഞു.

അവൾക്ക് സന്തോഷമായി. അമ്മയുടെ സമ്മതം വാങ്ങാനായി അവൾ അമ്മയുടെ അടുത്തേയ്ക്ക് പോയി (അപ്പോൾ എൻറെ കൂടെ മകൾ വരുന്നതിനും അവൾ അനുവദിക്കണം, അതാണ്‌ അവളും അവളുടെ വീട്ടുകാരും പഠിച്ചു വച്ചിരിക്കുന്ന, ഭർത്താക്കന്മാർ ആണും പെണ്ണും കെട്ട്, ഭാര്യമാർ പറയുന്നത് കേട്ട് ജീവിക്കേണ്ട കുടുംബം. അങ്ങിനെ അവളുടെ കുടുംബത്തിൽ, ഭർത്താവിനും കുടുംബത്തിനും മാനസ്സികരോഗം ആണെന്ന് പറഞ്ഞ് മുൻപും വിവാഹമോചനം നടന്നിട്ടുണ്ട്). തിരിച്ചു വന്നപ്പോൾ, മകളുടെ മുഖത്ത് നിരാശയായിരുന്നു. നാളെ പള്ളിയിൽ പോകണം, അതിനാൽ പപ്പായുടെ കൂടെ വരാൻ പറ്റില്ല എന്നു പറഞ്ഞു.

അവൾക്ക് പള്ളിയിൽ പോകാനല്ല, പപ്പായോടൊപ്പം അവധി ദിവസം ചെലവഴിക്കാൻ ആണിഷ്ടം. അതാണ്‌ അവളുടെ അപ്പനെന്ന നിലയ്ക്ക് ഞാൻ ആഗ്രഹിക്കുന്നതും. അത് കഴിഞ്ഞുള്ള ദൈവാനുഗ്രഹം മതി. പക്ഷെ, അവളുടെ അമ്മയ്ക്ക്, ജീവിച്ചിരിക്കുന്ന ദൈവമായ എൻറെ അപ്പനെ നോക്കാൻ തയ്യാറില്ലാത്ത ആ സ്ത്രീയ്ക്ക്,  ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കുന്നു എന്നു ഭാവിച്ചു അന്ധതയിൽ ജീവിക്കുന്ന വികാരിമാരെയാണിഷ്ടം.

എനിക്ക് വല്ലാത്ത ദേഷ്യം വന്നു. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു.

ഒന്നാമത്, എൻറെ ചെറുപ്പത്തിൽ പള്ളി മുറിയിലേയ്ക്ക് കയറി ചെന്നപ്പോൾ, പള്ളി വികാരി ഒരു പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട ഓർമ്മ മെല്ലെമെല്ലെ  തികട്ടിക്കയറി വന്നു (പിന്നെ ഞാനായിരുന്നു ആ വികാരിയുടെ ദൈവം!).

അങ്ങിനെ ഇല്ലാത്ത ദൈവങ്ങളുടെയും, ഭോഷ്ക്ക് വിശ്വാസങ്ങളുടെയും പേരിൽ, കല്ല്യാണവും കഴിക്കാതെ, കടിമാറ്റാൻ വഴിയില്ലാതെ നടക്കുന്ന വികാരിമാർ, കുട്ടികളെ പീഠിപ്പിച്ചും,  കുമ്പസാരത്തിൽ കുറ്റം ഏറ്റുപറയുന്ന യുവതികളെ പള്ളിമുറിയിൽ വിളിച്ചുവരുത്തി കെട്ടിപ്പിടിച്ചും കടിമാറ്റുന്ന ഇവന്മാർ, കണ്ടെത്തുന്ന വഴികളാണ്, അവധി ദിവസങ്ങളിൽ എല്ലാം എന്തെങ്കിലുമൊക്കെ കാരണങ്ങളും പറഞ്ഞ് മുതിർന്നവരെയും കുട്ടികളെയും പള്ളിയിൽ എത്തിക്കുക എന്നത്.

എപ്പോഴും പള്ളിയിൽ പോകണം എന്നു ശഠിക്കുന്ന എൻറെ ഭാര്യയെന്നു പറയുന്ന തേവിടിശ്ശി എൻറെ ജീവിതത്തിൽ വന്നപ്പോൾ അവൾക്ക് ഒരു പെണ്ണിന് ഉണ്ടാകുമെന്ന് കരുതുന്ന കന്യാകത്വം ഒന്നും ഇല്ലായിരുന്നു. അതും, കൂടെ പള്ളിമുറിയിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വികാരിയെ ഞാൻ ചെറുപ്പത്തിൽ കണ്ടതും, ഇപ്പോൾ എന്നെ അനുസരിച്ച് എൻറെ കീഴിൽ കിടന്ന് എൻറെ ആവശ്യങ്ങൾ നിറവേറ്റി കുടുംബം തകരാതെ നോക്കുന്നതിനു പകരം, തന്നിഷ്ടം പോയി ജീവിച്ചിട്ട് വികാരിമാർ പറയുമ്പോൾ എല്ലാം പള്ളിയിൽ പോകുന്നത് കാണുമ്പോൾ, എനിക്ക് കലിയും വെറുപ്പും തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

അങ്ങിനെയുള്ള സ്ത്രീകളോട്, ഭർത്താവിനോടൊപ്പം പോയി ജീവിക്കെടീ വിവരം കെട്ടവളെ എന്നു പറയാതെ, അവരുടെ ഭോഷ്ക്കിനെ സപ്പോർട്ട് ചെയ്ത് കുടുംബബന്ധങ്ങൾ തകർക്കുന്ന പൊലയാടിമോന്മാരാണ് ളോഹയിട്ട് ഹല്ലെലൂയായും പാടി നടക്കുന്നത്.

അപ്പോൾ, എന്നെപ്പോലെയുള്ളവർ എല്ലുമുറിയെ പണിയെടുത്ത് ഇവറ്റകളെയെല്ലാം പോറ്റണം (ഈ വികാരിമാരും, ഇടവകക്കാരുടെ വിയർപ്പിനാലാണ് ദിവസവും മൂന്നു നേരവും നക്കുന്നത്. അവനവൻറെ വിയർപ്പിനാൽ ഭക്ഷിക്കണം എന്ന്‌ വിശ്വാസികളോട് നാഴികയ്ക്ക് നാല്പതു വട്ടവും പ്രസംഗിക്കുകയും ചെയ്യും). പക്ഷെ, എൻറെ ഭാര്യയെവരെ വികാരിമാർ നിയന്ത്രിക്കും  എന്നു മാത്രമല്ല, അവർക്ക്  പണിയെടുക്കാതെ കളിച്ചും രസിച്ചും നടക്കുകയും വേണം.

ചിന്തകളെല്ലാം കൂടി ഉള്ളിൽ നിറച്ച വെറുപ്പ്‌ മൂലം, 'നാളെ ഞാൻ വരുമ്പോൾ മകൾ ഇവിടെ ഉണ്ടാവണം' എന്നു ഭാര്യയോടു അല്പം കടുപ്പിച്ചു പറഞ്ഞിട്ടാണ് ഞാൻ അവിടെ നിന്നും പോന്നത്. വരുന്ന വഴിയിൽ പള്ളിയിൽ കയറി വികാരിയോടു സംസാരിക്കണം എന്നും ഞാൻ തീരുമാനിച്ചു. അതിനൊരു പ്രത്യേക കാരണം ഉണ്ടായിരുന്നു താനും. കഴിഞ്ഞതവണ ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ, വികാരിയെ പോയി കണ്ടിരുന്നു. അപ്പോൾ, ഭാര്യയോട് എൻറെ ഭവനത്തിൽ പോയി താമസിക്കാൻ പറയുന്നതിന് പകരം, എന്നോടു ധ്യാനം കൂടാൻ പോകാനാണ് ഉപദേശിച്ചത്.

ഇവനൊക്കെ എന്തുകൊണ്ടാണ്, നന്നാവാൻ പരസഹായം വേണമെന്ന് ചിന്തിക്കുന്നത്? എന്നിട്ടും, 'ദൈവമേ ദൈവമേ' എന്ന്‌ ദിവസവും ആയിരം തവണ വിളിച്ചിട്ടും, 99 ആടുകളെയും വിട്ടിട്ട് കാണാതെ പോയ ആടിനെ അന്വേഷിച്ചു കണ്ടെത്തുന്നതുവരെ അലഞ്ഞ ആട്ടിടയനെക്കുറിച്ചുള്ള ഉപമ പലവുരു കേട്ടിട്ടും, ദൈവം മാന്ത്രികവടി കൊണ്ടുനടക്കുന്ന ഒരു മാന്ത്രികൻ അല്ലെന്നും, പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമല്ലെന്നും ഇവരുടെ ഒക്കെ ബോസ്സ് ആയ പോപ്പ് തന്നെ പറഞ്ഞിട്ടും ഇവനൊന്നും അന്ധതയിൽ നിന്നും പുറത്ത് വരികയോ, നന്നാവുകയോ ചെയ്യുന്നില്ല എന്നുമാത്രമല്ല, ഇവനൊക്കെ ആഡംബര ജീവിതം നയിക്കുമ്പോൾ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദശലക്ഷക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ ദാരിദ്ര്യം മൂലവും, പോഷകാഹാരക്കുറവുമൂലവും വർഷംതോറും മരിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ പൊലയാടിമക്കൾ, മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന്‌ പ്രസംഗിക്കും. പട്ടിണി കിടക്കുന്ന ഒരുവൻ അപ്പം കൊണ്ടല്ലാതെ, നിൻറെയൊക്കെ അമ്മേടെ ഇരുപത്തെട്ടുകൊണ്ടാണോ ജീവിക്കുക?

ഞാൻ ഏറ്റവും മോശമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ഞാൻ വളർന്നുവന്ന ജീവിതസാഹചര്യം വളരെ ശോചനീയവും, ഭയം നിറഞ്ഞതും ആയിരുന്നു. എന്നിട്ടും, നല്ലവനായി മാറാൻ എനിക്ക് ഇല്ലാത്ത ദൈവങ്ങളുടെ സഹായം വേണ്ടി വന്നില്ല. അങ്ങിനെ ഒന്നില്ലാതെയും മനുഷ്യന് നന്നായി ജീവിക്കാൻ സാധിക്കുമെന്നും (അവരും സ്വർഗ്ഗരാജ്യത്തിന് അർഹരാണെന്നും) നിങ്ങളുടെ പോപ്പ് തന്നെ ഈയിടെ പറഞ്ഞിട്ടുണ്ട്. അതിനാണ് വളർച്ച എന്ന്‌ പറയുന്നത്. ആ വളർച്ച ഇല്ലാത്തതു കൊണ്ടാണ് എപ്പോഴും പള്ളിയിൽ വന്നിട്ടും പ്രായമായ ഒരു മനുഷ്യനെ, അയാൾ എത്ര മോശപ്പെട്ടവൻ ആയാലും, സംരക്ഷിക്കണം എന്ന തോന്നൽ എൻറെ ഭാര്യ എന്ന്‌ പറയുന്ന സ്ത്രീക്ക് ഉണ്ടാകാത്തത്. നിങ്ങൾക്ക് അങ്ങിനെ പരസഹായം കൂടാതെ നല്ലവരാകാൻ കഴിയുന്നില്ലെങ്കിൽ, ദൈവമേ വിളി നിർത്തി, വളരാൻ ശ്രമിക്കുകയാണ് വേണ്ടത്.അതിനു ശ്രമിക്കാതെ, നീയൊക്കെ വിവരം തൊട്ടു തേച്ചിട്ടില്ലാത്ത എൻറെ ഭാര്യയെന്നറിയപ്പെടുന്ന സ്ത്രീയെ കൂടുതൽ കൂടുതൽ ഭോഷ്ക്കിലേയ്ക്ക്‌ തള്ളിയിടുകയാണ്.

ചിന്തകൾ ഇങ്ങനെ കാട് കയറിക്കൊണ്ടിരിക്കെ ഞാൻ കാക്കേഞ്ചാൽ പള്ളിയിൽ എത്തി.

പള്ളിമുറിയുടെ അകത്തേയ്ക്ക് കയറുമ്പോൾ, ഇതുവരെ കണ്ടു പരിചയമില്ലാത്ത ചെറുപ്പക്കാരനായ ഒരച്ചൻ അടുത്ത മുറിയിൽ ഇരുന്നു ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ വരുന്നത് ജനാലവഴി അച്ചനും കണ്ടിരുന്നു.

സന്ദർശകരുടെ റൂമിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട്‌ വല്ല്യച്ചൻ ഉണ്ടോ എന്നു ചോദിച്ചപ്പോൾ, എറണാകുളത്തിനു പോയിരിക്കുകയാണെന്ന് പറഞ്ഞു. കൊച്ചച്ചൻ പുതുതായി വന്നതാണ്. പേര് ജോസഫ്‌ പണ്ടാരപറമ്പിൽ.

അങ്ങിനെ കാത്തിരിക്കുമ്പോൾ, എനിക്കൊരു ഫോണ്‍കോൾ വന്നതിനാൽ ഞാൻ പുറത്തേയ്ക്കിറങ്ങി. അപ്പോഴും ജനാലവഴി അച്ചൻ എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു.

പുറത്തിറങ്ങി അല്പം മാറി ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, അച്ചൻ ഒരു കാറിൽ കയറി, ഞാൻ നിന്നിരുന്ന ഭാഗത്ത്‌ കൂടി ഓടിച്ചു പോയി. എന്നെ കാണുമ്പോൾ, വന്നതെന്തിനാണെന്ന് ചോദിക്കുമെന്ന് ഞാൻ കരുതി, പക്ഷെ അതുണ്ടായില്ല.

ഞാൻ തിരിച്ചു സന്ദർശകറൂമിൽ വന്നിരുന്നു. അവിടെയിരുന്ന ചെറുപ്പക്കാരനോട്‌ അച്ചൻ എപ്പോൾ വരുമെന്ന് ചോദിച്ചു. പത്തു മിനിട്ടിനകം എത്തുമെന്ന മറുപടിയും കിട്ടി.

ഞാൻ ആ ചെറുപ്പക്കാരനോട്‌ അച്ചനെക്കുറിച്ചും, അച്ചൻ ഓടിച്ചു പോയ കാറിനെക്കുറിച്ചും ചോദിച്ചു.

അത് അച്ചൻറെ സ്വന്തമാണത്രെ. അത് കൂടാതെ ഒരു ബൈക്കും ഉണ്ട്. വലിയ കാശുകാരാണത്രേ.

അപ്പോൾ അതാണ്‌, ആധുനിക വൈദികജീവിതം. എല്ലാം ഉപേക്ഷിച്ചു എന്നെ അനുഗമിക്കുക എന്നു പറഞ്ഞവനെ പിന്തുടരുന്ന മഹാൻ, ഒന്നും ഉപേക്ഷിച്ചില്ല എന്നു മാത്രമല്ല, അതെല്ലാം കെട്ടിപ്പിടിച്ചു ഇടവകക്കാരുടെ ചെലവിൽ, സ്മാർട്ട്‌ ഫോണും, വൈഫൈയും ഒക്കെയായി അടിപൊളി ജീവിതം.

ചുമ്മാതല്ല, എൻറെ ഭാര്യയെപ്പോലുള്ളവർ ആഴ്ചയിൽ എല്ലാ ദിവസവും ചെല്ലാൻ പറഞ്ഞാലും പള്ളിയിൽ പോകുന്നത്. ചുമ്മാതല്ല, എനിക്ക് ഈ നാൽപ്പത്തഞ്ചാം വയസ്സിലും വാണമടിച്ച് എൻറെ ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്തേണ്ടി വരുന്നത്!

വെള്ളപൂശിയ കുഴിമാടങ്ങൾ!

ഇങ്ങനെ ആലോചിച്ചു പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അച്ചൻ മടങ്ങിയെത്തി.

എൻറെ ചിന്തകൾ മറിച്ചായിരുന്നെങ്കിലും, ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

അച്ചൻ പള്ളി മുറിയിലേയ്ക്ക് കയറിയപ്പോൾ, ഞാനും പിന്നാലെ ചെന്നു.

അകത്തു കയറിയ അച്ചൻ കസേരയിലേയ്ക്കു ചാഞ്ഞിരുന്നു. ഞാൻ ആഗമന ഉദ്ദേശം അറിയിച്ചു. വല്ല്യച്ചനെ കാണണം.

അച്ചൻ സ്ഥലത്തില്ല എന്നു പറഞ്ഞു.

ഇതൊക്കെ പറയുമ്പോഴും, മേശയുടെ മറുഭാഗത്ത് ഇട്ടിരിക്കുന്ന സന്ദർശകർക്കുള്ള കസേരകളിൽ ഒന്നിൽ എന്നോടിരിക്കാൻ പറയുമെന്ന് ഞാൻ കരുതി.

അതില്ല. അവൻ വല്ല്യകാശുള്ള വീട്ടിൽ നിന്നുമാണ്. അതുകൊണ്ട്, പള്ളിയും പള്ളിമുറികളും, ഫർണിച്ചറും ഒക്കെ ദരിദ്രകോമരങ്ങൾ അടക്കമുള്ള ഇടവകക്കാർ പണിതതാണെങ്കിലും, എൻറെ പകുതി പ്രായം പോലുമില്ലാത്ത അവന്, നിങ്ങൾ എളിമയുള്ളവർ ആയിരിക്കണം എന്ന ബൈബിൾ വചനം ബാധകമല്ല.

ഇത്രയും കൂടി കണ്ടപ്പോൾ, ഞാൻ വിഷയം ഒന്ന് മാറ്റി. ആദ്യം അല്പം പഴമ്പുരാണം പറഞ്ഞു, "ഈ പള്ളി മുറിയിലേയ്ക്ക് കയറിയപ്പോൾ, എൻറെ ചെറുപ്പത്തിൽ പള്ളിമുറിയിലേയ്ക്ക് കയറിയപ്പോൾ, ഒരു പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ടുനിന്ന അച്ചനെയാണ് ഞാൻ കണ്ടത്. അന്ന് മുതൽ ആ അച്ചൻറെ ദൈവം ഞാനായിരുന്നു." ഇത്രയും പറഞ്ഞിട്ട് പ്രതികരണത്തിനായി ഞാൻ അല്പം കാത്തു. പിന്നെ അധികം വലിച്ചു കെട്ടൊന്നും ഇല്ലാതെ ഞാൻ പറഞ്ഞു, "കാറും, ബൈക്കും, സ്മാർട്ട്‌ ഫോണും ഒക്കെയായി, അടിപൊളി ജീവിതമാ അല്ലേ?"

അതൊരു പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു. ആയിരിക്കും, കാരണം, ഇല്ലാത്ത ദൈവം ഉണ്ടെന്ന് വിശ്വസിച്ച്, പണ്ടെങ്ങോ മരിച്ച ഒരാളുടെ ശരീരം ആണെന്ന് പറഞ്ഞ്, ഗോതമ്പപ്പം പൊക്കിപ്പിടിച്ച് കോമാളിത്തരം കാണിക്കുന്ന ഇവർക്കൊക്കെ, കൈ കൂപ്പിപ്പിടിച്ചു കൊച്ചച്ചോ എന്ന്‌ തേനും പാലും ചേർത്ത് വിളിക്കുന്നത്‌ കേട്ട ശീലമേയുള്ളൂ.

അങ്ങനെ ശീലമുള്ളവരോട്, നീയൊക്കെ കാണിക്കുന്നത് ഭോഷ്ക്ക് ആണെന്ന് പറഞ്ഞാൽ, മനസ്സിലാകാൻ വലിയ പ്രയാസമാണ്.

"മനസ്സിലായില്ല", ഇത് പറയുമ്പോൾ മുഖത്തിനു വർഷകാലത്ത് കാർമേഘം ഇരുണ്ടുകൂടിയ ആകാശത്തിൻറെ ഒരു പ്രതീതി ആയിരുന്നു.

"എല്ലാം ഉപേക്ഷിച്ചു, എളിമയിൽ ജീവിക്കാൻ പഠിക്കണം", പിന്നെ അതിൻറെ തുടർച്ചയെന്നോണം ഞാൻ ചോദിച്ചു, "എനിക്കിവിടെ ഇരിക്കാമോ?"

ഇരിക്കാം എന്ന്‌ പറഞ്ഞു എങ്കിലും, താൻ ഇരിക്കെണ്ടടോ എന്നാണു മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത്.

സത്യത്തിൽ അവിടെ ഇരിക്കാൻ എനിക്കവൻറെ അനുവാദം വേണ്ട. എൻറെ പറമ്പിൽ നിന്നും, എൻറെ അനുവാദമില്ലാതെ ലക്ഷക്കണക്കിന്‌ രൂപ വിലവരുന്ന, ഞാൻ വീട് പണിക്കായി നിർത്തിയിരുന്ന, കൂറ്റൻ പ്ലാവ് പള്ളി പണിക്കാണെന്നു പറഞ്ഞ്, എൻറെ അനുവാദമില്ലാതെ മുറിച്ചുകൊണ്ടു പോയ ഒരു പോങ്ങൻ അച്ചൻ ഇപ്പോഴും മുങ്ങി നടപ്പുണ്ട്. ഇവനൊക്കെ, ദിവസവും ഇരുപത്തിനാല് മണിക്കൂറും കൊന്തയുരുട്ടി പ്രാർത്ഥിച്ചാലും, കള്ളത്തരങ്ങളും, ചൂഷണം ചെയ്യലും നിർത്തില്ല.

അന്നത് മുറിച്ചു കൊണ്ടുപോയപ്പോൾ, അവൻറെ വല്യപ്പൻ ആകാൻ പ്രായമുള്ള ഒരു മനുഷ്യൻ ജീവിക്കുന്ന വീട്ടിൽ വേണ്ടത്ര മേശയും കസേരയും ഇല്ലെന്ന കാര്യം കാണാൻ അവന് കണ്ണുണ്ടായിരുന്നില്ല. ആ പന്നൻ ഇന്ന് എൻറെ വീട്ടിൽ വരട്ടെ. ഒരു വീട് പണി തുടങ്ങിയിട്ട്, അതിനുള്ള കതകുകളും ജനൽപാളികളും പിടിപ്പിക്കാനുള്ള തടിയില്ലാതെ കിടക്കുന്നത് കാണാം.

ഇന്നത്തെ കുട്ടികളും അമ്മമാരും വൃദ്ധരും ഒക്കെ നരകിച്ചാലും, രണ്ടായിരം വർഷം മുൻപ് ചത്ത ഒരുവന് സൗധം പണിയണം! പക്ഷെ, അതൊന്നുമല്ല ശരിക്കുള്ള കാര്യം കേട്ടോ, ഈ ളോഹയിട്ട് നടക്കുന്നവനൊക്കെ രാജകീയമായി ജീവിക്കണം, അതിന് പണ്ട് ചത്ത ഒരുവനെ കരുവാക്കുന്നു എന്നുമാത്രം.

നിൻറെയൊക്കെ ദൈവവിശ്വാസം. നല്ലവനാകാൻ, പരസഹായം നോക്കി നടക്കുന്ന പരിഷകൾ.

"എളിമയിൽ ജീവിക്കണമെന്ന് എന്നെയാരും പഠിപ്പിക്കേണ്ട. കാറിലോ ബൈക്കിലോ ഒക്കെ ഞാൻ യാത്ര ചെയ്യും. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല." ലോഹ ഇട്ടു നടക്കുന്ന അവൻ എത്ര അഹങ്കാരി ആണെന്ന് ഇപ്പറഞ്ഞതിനും മേലെ, മുഖഭാവത്തിൽ പ്രകടമായിരുന്നു.

"ക്രിസ്തു അങ്ങിനെയല്ലല്ലോ പറഞ്ഞിട്ടുള്ളത്. നിനക്ക് രണ്ടുവസ്ത്രങ്ങൾ ഉണ്ടെങ്കിൽ, അതിലൊരെണ്ണം ഇല്ലാത്തവന് കൊടുക്കണം എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. പോപ് അങ്ങിനെയല്ലല്ലോ പറഞ്ഞിട്ടുള്ളത്. എളിയ ജീവിതം നയിച്ച്‌, ഇല്ലാത്തവനെ ഊട്ടണം എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ പള്ളിയിൽ വരാത്ത എനിക്കറിയാം. നിനക്കതൊന്നും ബാധകമല്ലേ?" ഇത് പറയുമ്പോൾ, എൻറെ മുഖത്ത് ദേഷ്യമോ, വിദ്വേഷമോ ഒന്നും ഇല്ലായിരുന്നു. കാരണം, ഞാൻ പറയുന്നത് പലതും മനസ്സിലാക്കാനുള്ള പക്വത പോലും ആകാത്ത ഒരു പയ്യനാണവൻ.

അവനെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു എൻറെ ഉദ്ദേശം. പക്ഷെ, ദൈവാരൂപിയിൽ ജീവിക്കുന്നു എന്ന്‌ ഭാവിക്കുന്ന അവനിൽ, സാത്താൻ ശക്തമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

"പോപ്പ് പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോൾ എനിക്കാരുടെയും ഉപദേശം ആവശ്യമില്ല. വല്ല്യച്ചനെ കാണാനല്ലേ വന്നത്? ഞാൻ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല", ഇതും പറഞ്ഞ് അവൻ എഴുന്നേറ്റു.

അതിൻറെ ശരിക്കുള്ള അര്ത്ഥം, 'തനിക്കു പോകാം' എന്നായിരുന്നു'!

മാത്രവുമല്ല, അവനെ സംബന്ധിച്ചിടത്തോളം പോപ്പുപോലും ഒരു കോപ്പനും അല്ലായിരുന്നു!

എടാ പയ്യനെ, നീയിനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു, എന്ന്‌ ഞാൻ മനസ്സിലെ പറഞ്ഞുള്ളൂ. പക്ഷെ, വേറൊന്നു ഞാൻ ചോദിച്ചു, "Do you really believe in God?"

"അത് ഞാൻ ളോഹയിട്ടിരിക്കുന്നത് കണ്ടാൽ അറിയില്ലേ?"

എനിക്ക് ചിരിക്കാനാണ് തോന്നിയത്.കാരണം, ഞാൻ ചെറുപ്പത്തിൽ കണ്ട അച്ചനും, പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നപ്പോഴും ളോഹ ഇട്ടിട്ടുണ്ടായിരുന്നു. എടാ ചെറുക്കാ, ഈ ളോഹയിലല്ല കാര്യം. നീയൊന്നു ആത്മപരിശോധന നടത്തിയാൽ, നിൻറെ ളോഹയെല്ലാം ചിലപ്പോൾ പറപറക്കും.

ഇനിയും ഒരുപാട് പറയണം എന്ന്‌ തോന്നിയെങ്കിലും, പറഞ്ഞിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നിയില്ല.

"ഞാൻ നാളെ വരും." ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് മറുപടി വന്നു.

"വല്ല്യച്ചൻ ഉള്ളപ്പോൾ വന്നാൽ മതി"

അതെന്നെ നന്നായി ചൊടിപ്പിച്ചു. വല്യച്ചൻ ഉള്ളപ്പോഴോ, ഇല്ലാത്തപ്പോഴോ എപ്പോൾ വരണമെന്ന് പറയാൻ ഇവനാരെടാ. ഇവനിനിയും മറ്റുള്ളവരോട് സംസാരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

"അതെന്താ, ഇല്ലെങ്കിൽ വന്നുകൂടെ? അങ്ങിനെയൊരു വിലക്കുള്ളതായി എനിക്കറിവില്ല. വരുന്നത്, അന്യമതസ്ഥൻ ആയാൽ പോലും. ഞാൻ വരും, കാരണം, നിങ്ങളുടെ ഇടപെടൽ എൻറെ കുടുംബജീവിതം തകർക്കുന്നു. നിങ്ങളെക്കുറിച്ചാണ് സ്നാപക യോഹന്നാൻ, 'വെള്ളപൂശിയ കുഴിമാടങ്ങൾ' എന്നും, 'അണലിസന്തതികൾ' എന്നൊക്കെ പറഞ്ഞിട്ടുള്ളത്.

"ആദ്യം പോയി, ഭ്രാന്തിനു ചികിത്സിക്കണം", ജോസഫ്‌ പണ്ടാരപറമ്പിൽ എന്ന ളോഹ ഇട്ടു നടക്കുന്നവൻ പറഞ്ഞത്, എൻറെ ഭാര്യ പലതവണ പറഞ്ഞ കാര്യമാണ്. മാത്രവുമല്ല, ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി, ചതിയിൽ അവളെന്നെ മനോരോഗ സെല്ലിൽ അടക്കുകയും ചെയ്തതാണ്. ഞാൻ അവിടെ നിന്നും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. പക്ഷെ, അതേ അവൾ, എൻറെ വെറും ഏഴു വയസ്സുള്ള മകളെയും ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്.

ആ വിവരം കേട്ട തേവിടിശ്ശി അതൊക്കെയും ചെയ്യുന്നതിനുള്ള പ്രധാന കാരണം, ഞാൻ പള്ളിയിൽ വരാതെ, ദൈവം ഇല്ലെന്ന സത്യം പറയുന്നത് കൊണ്ടാണ്.

ഇതുവരെ നീയൊരു പയ്യനാണെന്ന ആനുകൂല്യം ഞാൻ നിനക്ക് തന്നിരുന്നു. പക്ഷെ, നീയിപ്പോൾ നിൻറെ വായിൽ ഒതുങ്ങാത്ത വലിയ കാര്യം ആണ് സംസാരിച്ചത്. സ്വന്തന്ത്രമായി ചിന്തിക്കാനുള്ള കഴകത്ത് പോലുമില്ലാതെ, ചെറുപ്പം മുതൽ കേട്ട ഇല്ലാത്തൊരു ദൈവത്തിൻറെ കഥ ശരിയെന്നു വിശ്വസിച്ച്, ബൈബിളിൽ പറഞ്ഞിരിക്കുന്ന ഉല്പ്പത്തിക്കഥ അവാസ്തവം ആണെന്നും, ശാസ്ത്രീയമായ പുതിയ കണ്ടുപിടുത്തങ്ങൾ ആണ് ശരിയെന്നു നിങ്ങളുടെയൊക്കെ മുകളിൽ ഇരിക്കുന്ന പോപ് തന്നെ പറഞ്ഞിട്ടും, ഏഴു വയസ്സുള്ള എൻറെ മകളെ നിങ്ങൾ ഇപ്പോഴും പറുദീസയുടെയും ആദാമിൻറെയും ഹൗവയുടെയും കെട്ടുകഥകൾ പഠിപ്പിച്ചു അവളെയും അന്ധയാക്കുകയാണ്.

അത് തെറ്റാണെന്ന് പറയുന്ന എനിക്ക് ഭ്രാന്താണെന്ന്, പണ്ട് ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ പറഞ്ഞപ്പോൾ ഭ്രാന്തനെന്നു പറഞ്ഞു കല്ലെറിഞ്ഞ, നിങ്ങൾ തന്നെ ഇപ്പോൾ അതാവർത്തിക്കുന്നു അല്ലേ അന്ധത ആഭരണമാക്കി നടക്കുന്ന അണലിസന്തതികളേ.

നീയൊക്കെ എന്നാണ് മനുഷ്യരായി ജീവിക്കാൻ പഠിക്കുന്നത്?

നീയൊന്നും പഠിച്ചില്ലെങ്കിലും എനിക്ക് വിരോധമില്ല. പക്ഷെ, ഞാൻ എൻറെ ജീവിതകാലം മുഴുവൻ നീതിമാനായി ജീവിച്ച് രക്തം വിയർപ്പാക്കി ഒരു സുന്ദരസ്വപ്നം പോലെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിച്ച എൻറെ കുടുംബം തകർക്കാനും, നീയൊക്കെ ഇല്ലാത്ത ദൈവങ്ങൾക്ക് ഹല്ലേലൂയാ പാടി, മറ്റുള്ളവരുടെ അദ്ധ്വാനത്തിൻറെ ഫലം യാതൊരു ഉളുപ്പുമില്ലാതെ തിന്നും, കുട്ടികളെയും കുമ്പസാരത്തിൽ പാപം ഏറ്റുപറയുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും  പീഡിപ്പിച്ചും ജീവിക്കുമ്പോൾ, എൻറെ മകളെ ചക്കക്കുരു തിന്ന് ജീവിക്കുവാൻ ഇടവരുത്തരുത് പൊലയാടിമക്കളെ. അങ്ങിനെ ജീവിക്കാൻ അവളെ ഇപ്പോൾ ഇടവരുത്തുന്നത്, വിവരം തൊട്ടു തേച്ചിട്ടില്ലാത്ത അവളുടെ അമ്മയെ നീയൊക്കെ ഭോഷ്ക്ക് വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് അന്ധയാക്കി വച്ചിരിക്കുന്നത് കൊണ്ടാണ്. ആ അന്ധതയിൽതന്നെ തളച്ചിടുന്നതുകൊണ്ടാണ്, അവൾക്കും ഇപ്പോൾ ജോസഫ്‌ പണ്ടാരപറമ്പിൽ എന്ന് പേരുള്ള കൊച്ചുപൊട്ടനും (നീയൊക്കെ എങ്ങിനെയാടാ മദറും, വല്ല്യച്ചനും, കൊച്ചച്ചനും ഒക്കെയായത്? അങ്ങിനെ കേൾക്കാൻ നീയൊക്കെ ആദ്യം കോപ്രായങ്ങൾ കാണിക്കുന്നത് നിർത്തിയിട്ട്  മനുഷ്യരായി ജീവിക്കുകയും, കുട്ടികൾക്ക് ജന്മം കൊടുക്കുകയും (അങ്ങിനെ നിൻറെയൊക്കെ തന്തമാരും തള്ളമാരും ചെയ്തില്ലായിരുന്നെങ്കിൽ നീയൊന്നും ഹല്ലേലൂയാ പാടാൻ ഇപ്പോൾ ഉണ്ടാകുമാരിരുന്നില്ല), അവരെ പോറ്റാൻ വിയർപ്പൊഴുക്കുകയും വേണം. അല്ലാതെ, ഇത്തിൾ കണ്ണികൾ പോലെ ജീവിച്ചാൽ മദറും അച്ചനും ഒന്നുമാവില്ല) ഒക്കെ എന്നെ ഭ്രാന്തനായി തോന്നുന്നത്..

മകളെ ജനിപ്പിച്ച എനിക്ക് അവളെപ്രതി ഒരു നല്ല പദ്ധതിയുണ്ട്.  ഇല്ലാത്ത ദൈവങ്ങൾ അടക്കമുള്ള ആരുടേയും സഹായമില്ലാതെ നല്ലവനായി ജീവിക്കുന്ന ഞാൻ അവൾക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളോളം വരില്ല കണ്ണുണ്ടായിട്ടും അന്ധതയിൽ ജീവിക്കുന്ന നീയൊക്കെയും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക്‌.

അതല്ല, നീയൊക്കെയും പറയുന്ന ദൈവങ്ങളും, അല്ലാഹുമാരും, ഈശ്വരന്മാരും ഒക്കെയാണ് ശരിയെങ്കിൽ, മറ്റുള്ളവരുടെ കൈപ്പത്തിയും, തലയും വെട്ടുന്നതിനു മുൻപും, എൻറെ മകളെ പറുദീസയുടെയും ആദാമിൻറെയും ഹൗവ്വയുടെയും ഇല്ലാക്കഥകളും, അതുപോലെ ആരാനുണ്ടായ ഒരാളെ പരിശുദ്ധാത്മാവിൻറെ ഫലമാണെന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നതിന് മുൻപ്, നീയൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്ന ദൈവങ്ങൾ ഉണ്ടെന്നു തെളിയിക്കണം.

അതിൻറെ ആദ്യപടിയെന്നനിലയിൽ അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചത് എന്നുപറഞ്ഞ് ക്രിസ്ത്യാനികളെ ഒക്കെ തെരഞ്ഞുപിടിച്ചു ക്രൂരമായി കൊല്ലുന്ന സിറിയയിലെയും, ഇറാഖിലെയും അതുപോലെ ലോകമെമ്പാടുമുള്ള മുസ്ലിമുകളുടെ അടുത്തുചെന്ന് ആരാണ് ശരിക്കും ഇതൊക്കെയും സൃഷ്ടിച്ചതെന്ന് നിങ്ങളുടെയിടയിൽ ഒരു ധാരണ ഉണ്ടാക്കണം.

അങ്ങിനെയൊരു ധാരണയിൽ നിങ്ങൾ എത്തുന്നതുവരെ എൻറെ മകളെ പരസഹായം ഇല്ലാതെതന്നെ നല്ലവളായി എങ്ങിനെ ജീവിക്കാം എന്നു ഞാൻ തന്നെ പഠിപ്പിക്കട്ടെ. അതിനു തടസ്സം നിൽക്കരുതേ, എൻറെ എളിയൊരു അപേക്ഷയാണ്, കേട്ടോ മോനേ, ജോസഫ്‌ പണ്ടാരപറമ്പിലേ.

ഞാനത് ചെയ്യുമ്പോൾ, പള്ളിമുറിയിൽ കയറി വരുന്ന ഒരാളോട്, അതാരും ആവട്ടെ, ഒന്നിരിക്കുവാൻ പറയാനുള്ള എളിമ നീ പഠിക്ക്. അത് നിനക്ക് നന്മയേ വരുത്തൂ.

കൂടുതൽ വായനയ്ക്ക്:

നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ ചെയ്യുന്ന കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗുകളിൽ ഉണ്ട്:

http://seban15081969.blogspot.com/2015/06/blog-post_10.html
http://seban15081969.blogspot.com/2015/05/blog-post_26.html
http://seban15081969.blogspot.in/2015/05/blog-post_23.html
http://seban15081969.blogspot.com/2014/10/blog-post_10.html
http://seban15081969.blogspot.in/2014/10/blog-post_11.html
http://seban15081969.blogspot.com/2014/11/blog-post_17.html
http://seban15081969.blogspot.com/2015/01/blog-post_24.html
http://seban15081969.blogspot.com/2015/02/blog-post_19.html

എൻറെ ജീവിതത്തിലെ ഒരേട്‌ ഈ ബ്ലോഗിൽ ഉണ്ട്:

http://seban15081969.blogspot.in/2015/02/what-kejriwal-did-now-i-had-done-17.html
http://seban15081969.blogspot.com/2015/06/what-army-lady-officer-had-to-say-on-my.html

നിൻറെയൊക്കെ തലമണ്ടയിലേയ്ക്ക് കുറച്ചെങ്കിലും പ്രകാശം കടക്കാൻ ഈ ബ്ലോഗുകൾ വായിക്കുക:

http://seban15081969.blogspot.in/2015/03/blog-post.html
http://seban15081969.blogspot.in/2014/06/blog-post_5.html
http://seban15081969.blogspot.com/2014/06/blog-post_2412.html
http://seban15081969.blogspot.com/2014/07/blog-post.html
http://seban15081969.blogspot.com/2014/05/blog-post.html
http://seban15081969.blogspot.com/2014/03/i-have-that-dream.html
http://seban15081969.blogspot.in/2014/07/blog-post_31.html
http://seban15081969.blogspot.com/2014/08/blog-post_32.html
http://seban15081969.blogspot.in/2014/09/this-is-how-these-fucking-religions.html
http://seban15081969.blogspot.com/2014/08/blog-post_21.html
http://seban15081969.blogspot.in/2014/09/blog-post_19.html
http://seban15081969.blogspot.com/2014/11/blog-post.html
http://seban15081969.blogspot.com/2014/12/request-to-enact-law-to-end.html
http://seban15081969.blogspot.com/2015/01/blog-post_18.html
http://seban15081969.blogspot.com/2015/01/blog-post_28.html
http://seban15081969.blogspot.com/2015/05/blog-post_29.html
http://seban15081969.blogspot.com/2015/06/blog-post_28.html
http://seban15081969.blogspot.com/2014/10/gandhi-and-his-thoughts-are-not-ultimate.html
http://seban15081969.blogspot.in/2014/03/blog-post_18.html
http://seban15081969.blogspot.in/2014/03/a-pathfinder-to-world-of-peace-and.html
http://seban15081969.blogspot.com/2014/06/make-existing-religions-irrelevant-for.html

പതിനാറു വയസുകാരിയായ ഒരു പെൺകുട്ടിയെ ഒരു വൈദികൻ ഗര്ഭിണിയാക്കിയതുമായി ബന്ധപ്പെട്ട ശാലോമിൽ വന്ന വാർത്തയിലെ ഒരു ഭാഗമാണിത്.


2 comments:

  1. read your blogs continuosly for almost 4 hrs...accepting realities..rasam ullakondalla,vayichu manasilakkukayaanu ellam..

    ReplyDelete
  2. “വിനയം കൊണ്ട് മഹത്വമര്‍ജിക്കുക; നിലവിട്ടു സ്വയം മതിക്കരുത്.തന്നെത്തന്നെ ധ്രോഹിക്കുന്നവനെ ആരു നീതികരിക്കും?തന്നെ തന്നെ അവഹെളിക്കുന്നവനെ ആരു ബഹുമാനിക്കും?(പ്രഭാഷകന്‍ 10;28) വന്ചിക്കപെടതിരിക്കാനും ഭോഷത്വം മൂലം നിന്ദിക്കപെടതിരിക്കാനും ശ്രദ്ധിക്കുക”.

    ReplyDelete