Saturday, 15 April 2017

എൻറെ മകളെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് എഴുതിയ കത്ത്

FROM:

SEBASTIAN THOMAS, CHERUKANAM HOUSE, THIMIRI PO, KANNUR, KERALA - 670581

TO:

DR.UMER FAROOQUE, PAYANGADI, KANNUR. PH:9544450444 ufslp.dr@gmail.com
DR.FRANCIS ABRAHAM, ASHIRVAD HOSPITAL, KANNUR. PH:0497 2747777
DR.SITALAKSHMI GEORGE, LOURDES HOSPITAL, ERNAKULAM. PH:0484 4123456
DR.SOMANATH CP, HEALING MINDS, KAKKANAD - 30. PH:9447325938
DR.ANITHA, CHILD CARE CENTRE, GANDHI NAGAR, KOCHI - 20. PH:9895705080

ഉമ്മർ ഫാറൂഖ്, ഫ്രാൻസിസ് എബ്രഹാം, അനിത, സോമനാഥ് ചാറ്റർജി, സീതാലക്ഷ്മി ജോർജ്ജ്,

നിങ്ങൾ എല്ലാവരും മനോരോഗവിദഗ്ദ്ധരാണ്. അതിനാൽ തന്നെ അപ്പനായ എൻറെ (സെബാസ്റ്റ്യൻ തോമസ്) അനുവാദമില്ലാതെ എൻറെ മകൾക്ക് സിസോഡോൻ (SIZODON) എന്ന മരുന്ന് വർഷങ്ങളായി നൽകിയതിൽ ഞാൻ പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാലും ഇതേ ഫ്രാൻസിസ് എബ്രഹാം തന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എനിക്ക് മനോരോഗത്തിനുള്ള മരുന്നുകൾ ഒരു സ്ത്രീയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ കുറിച്ചിട്ട് പോയിക്കിടന്നുറങ്ങി എന്നോർക്കുമ്പോൾ അസ്വസ്ഥതപ്പെടാതിരിക്കാനും കഴിയുന്നില്ല. ഒരുപക്ഷെ അതും ഒരുതരം മനോരോഗം ആയിരിക്കും അല്ലേ?

എൻറെ മകൾ സഞ്ജന സെബാസ്റ്റ്യൻ വെറും അഞ്ചരവയസ്സുമുതൽ നിങ്ങളുടെ ചികിത്സയിൽ ആണ്. അവളുടെ അമ്മ ഷെല്ലാമോൾ എബ്രഹാം കോടതിയിൽ നൽകിയ രേഖകൾ ഇതോടൊപ്പം ചേർക്കുന്നു (അതിൽ ഡോക്ടർ അനിത നൽകിയ കുറിപ്പിൽ തിരുത്തലുകൾ വരുത്തിയാണ് കോടതിയിൽ നൽകിയിരിക്കുന്നത്). എൻറെ മകളെ ചികിൽസിക്കുന്നുണ്ടെന്ന കാര്യം ഫ്രാൻസിസ് ജോർജ്ജ് എന്നോട് ചോദിച്ചപ്പോൾ ആണ് അത് ഞാൻ ആദ്യം അറിഞ്ഞത്. അതിനുശേഷം വർഷങ്ങളോളം എന്ത് മരുന്നാണ് മകൾക്ക് നൽകുന്നത് എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ ഡോക്ടർ എന്ന് സ്വയം കരുതുന്ന ഒരു നേഴ്സ് ആയ എൻറെ ഭാര്യ എന്ന് പറയുന്ന സ്ത്രീ പറഞ്ഞില്ല.

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണല്ലോ. പിന്നെയെന്തുകൊണ്ട് എൻറെ മടക്കിയ കൈകളിൽ തലവച്ച് ഒന്നിനുപിറകെ മറ്റൊന്നായി ഞാൻ പറയുന്ന കഥകൾ കേട്ട് ശാന്തമായി എൻറെ മകൾ ഉറങ്ങുമ്പോൾ എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്ന് തപ്പിനോക്കുന്ന ഒരു സ്ത്രീ സ്വന്തം മകൾക്ക് മനോരോഗം ഉണ്ടെന്നു പറഞ്ഞു വന്നപ്പോൾ ആ സ്ത്രീയുടെ മനോവൈകല്യം തിരിച്ചറിഞ്ഞില്ല?

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണെങ്കിൽ എന്തുകൊണ്ട് മകൾ ഒരിക്കലും പറയില്ല എന്നറിയാവുന്നതുകൊണ്ട് അവൾക്കു തിരിച്ചറിവ് ആകുന്നതിനുമുമ്പ് അവളുടെ അപ്പനായ ഞാൻ അവളെ പീഡിപ്പിച്ചു എന്നാ കുരുന്നുമനസ്സിലേയ്ക്ക് അടിച്ചേൽപ്പിക്കുന്ന ഒരു സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിഞ്ഞില്ല?

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണെങ്കിൽ ഒരമ്മ സ്വന്തം മകളോട് അപ്പനും മകളും ഒറ്റയ്ക്കായിരിക്കുമ്പോൾ അപ്പൻ കെട്ടിപ്പിടിക്കാറുണ്ടോ, ഉമ്മവയ്ക്കാറുണ്ടോ എന്നൊക്കെ വൃത്തികെട്ട ചിന്ത മനസ്സിൽവച്ച് ചോദിച്ച് ആ മകൾ വന്ന് അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന അപ്പനായ എന്നോട് 'അതെന്താ പപ്പാ മമ്മി അങ്ങിനെയൊക്കെ ചോദിക്കുന്നത്?' എന്ന് ചോദിക്കേണ്ട ഗതികേടിലേയ്ക്ക് വരുത്തിയ സ്ത്രീയുടെ മനോനില നിങ്ങൾ തിരിച്ചറിഞ്ഞില്ല?

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണെങ്കിൽ, മകൾ പകലെപ്പോഴോ തൂറിയിട്ട് വൈകുന്നേരം ജോലി കഴിഞ്ഞുവരുന്ന എൻറെ മടിയിൽ വന്നിരിക്കുമ്പോൾ അവളെ വിസർജ്ജ്യം മണക്കുകയും, പരിശോദിക്കുമ്പോൾ ധരിച്ചിരിക്കുന്ന നാപ്പിയുടെ അടിയിൽ വിസർജ്ജ്യം ഉണങ്ങി ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണുകയും ചെയ്യുമ്പോൾ മകളെ മണക്കുന്നല്ലോ, നീയെന്താ ഇവളെ കഴുകിക്കാത്തത് എന്ന് ചോദിക്കുമ്പോൾ നിങ്ങളുടെ മൂക്കിൻറെ കുഴപ്പമാണെന്നും, നിങ്ങൾക്ക് വട്ടാണെന്നും പറയുന്ന സ്ത്രീയുടെ മനോനില നിങ്ങൾ അറിഞ്ഞില്ല?

ഞാൻ ഒരു മനോരോഗ വിദഗ്ദ്ധൻ അല്ല, പക്ഷെ, അങ്ങിനെ എൻറെ മൂക്കിന് കുഴപ്പമാണെന്നും എനിക്ക് വട്ടാണെന്നും എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീ പറയുമ്പോൾ അതേത്തുടർന്ന് ഉണ്ടാകുന്ന വഴക്ക് പലപ്പോഴും കണ്ട് ഞാൻ തൂറുന്നതാണ് കുഴപ്പം എന്ന് കരുതി തൂറാൻ തോന്നുമ്പോൾ പേടിച്ചെവിടെയെങ്കിലും പോയൊളിക്കുന്ന മകൾക്ക് അല്ല മറിച്ച് എൻറെ മൂക്കിന് കുഴപ്പം കാണുന്ന സ്ത്രീയ്ക്ക് ആണ് ചികിത്സ വേണ്ടതെന്നു തോന്നുന്നു. നിങ്ങൾക്കെന്തു തോന്നുന്നു?

മകൾ ജനിച്ചതിനുശേഷം ഇന്നുവരെ അവളുടെ അമ്മയായ, ഇപ്പോൾ അവളെ പല മനോരോഗ വിദഗ്ധരെ കാണിച്ചുകൊണ്ടിരിക്കുന്ന, സ്ത്രീ എടുത്തിട്ടില്ല. മുലകൊടുക്കുന്നതുപോലും ഒരു വശം ചെരിഞ്ഞുകിടന്നായിരുന്നു. അതേസമയം ഒരുപാട് കുട്ടികൾ എൻറെ തോളിൽ കിടന്ന് ഞാൻ പറയുന്ന കഥകൾ കേട്ടും പാട്ടുകേട്ടും ഉറങ്ങിയിട്ടുണ്ട്. എൻറെ മകളാകട്ടെ അവൾ ഉറങ്ങിയെന്നു കരുതി ഞാൻ കഥപറച്ചിൽ നിർത്തുമ്പോൾ, ഉറങ്ങിയില്ല എന്നറിയിക്കാൻ എനിക്ക് ഉമ്മതന്നിട്ട് ചിരിക്കും. ഞാൻ ഏറ്റവും അധികം സന്തോഷിച്ചിട്ടുള്ള നിമിഷങ്ങൾ ആണത്. അങ്ങിനെ എൻറെ മകൾ എൻറെ തോളിൽ ഉറങ്ങുമ്പോൾ  ഞാൻ അങ്ങിനെ എടുക്കുന്നത് എൻറെ ലൈംഗിക സംതൃപ്തി വരുത്താൻ ആണെന്ന് പറയുന്ന സ്ത്രീയുടെ മനോവൈകല്യം നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല?

ഇവിടുത്തെ കപടസംസ്ക്കാരം മൂലം 34 വയസ്സുവരെ സ്വയം ഭോഗം ചെയ്തുജീവിച്ച എനിക്ക് വിവാഹശേഷവും ഭാര്യ എന്ന് പറയുന്ന സ്ത്രീ എന്നെ മനോരോഗത്തിന് ചികിൽസിക്കാൻ നടക്കുന്നതുമൂലം ഈ അമ്പത്തോടടുക്കുന്ന പ്രായത്തിലും സ്വയംഭോഗം ചെയ്യേണ്ട ഗതികേടുണ്ടാക്കിയ സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കിയില്ല?

മകളെ നിരന്തരം ഉപദ്രവിക്കുന്നതിൻറെ പാടുകൾ കയ്യിലും ഒക്കെ കാണുമ്പോൾ ഞാൻ ശക്തമായി വിലക്കിയപ്പോൾ, അത് കാണാതിരിക്കാൻ പിച്ചുന്നത് അകം തുടയിൽ ആക്കിയ സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല?

എൻറെയും എൻറെ പെങ്ങളുടെയും അടുത്തൊക്കെ ഏറ്റവും പക്വതയോടെ എല്ലാ കാര്യങ്ങളും മറ്റേതൊരു കുട്ടികളെയും പോലെ ചെയ്യുന്ന മകൾ, നിരന്തരം ഭയപ്പെടുത്തടുന്ന, നിനക്ക് മനോരോഗമുണ്ടെന്നു മകളോട് തന്നെ നിരന്തരം പറഞ്ഞു മകളുടെയുള്ളിൽ തന്നെ അവൾക്കു എന്തോ കുറവുണ്ടെന്ന തോന്നൽ വളർത്തി കോൺഫിഡൻസ് ഇല്ലാത്തവൾ എന്ന് സ്വയം തോന്നിപ്പിച്ച് പിന്നെ നിങ്ങളുടെ അടുത്ത് ചികിൽസിക്കാൻ വരുമ്പോൾ, കൂടുതലായൊന്നും പഠിക്കാതെ അവൾക്കു സിസോഡോൻ കൊടുക്കാൻ തുടങ്ങിയത് എന്തടിസ്ഥാനത്തിൽ ആണ്?

സ്വത്തു മുഴുവൻ മകൻറെയും മരുമകളുടെയും പേരിൽ എഴുതിവച്ച തൊണ്ണൂറു വയസ്സായ ഒരപ്പനെ ഞാൻ അവിടെ ഇല്ലാതിരുന്ന സമയത്ത് ഉപേക്ഷിച്ച് ആ വീട്ടിലെ ആ അപ്പൻ ഉണ്ടാക്കിവച്ചിരുന്ന ചൂൽ വരെ എടുത്തുകൊണ്ടുപോയി, വീടുനിർമ്മാണത്തിനായി ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മുഴുവൻ ധൂർത്തടിച്ച്, അപ്പൻ ആ വയസ്സാം കാലത്തും കഷ്ടപ്പെട്ട് ഉണക്കിവച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ടുപോയി വിറ്റ് അതും നശിപ്പിച്ച്, ഞാൻ മകൾക്ക് ഗൾഫിൽ നിന്നും കൊണ്ടുവന്നിരുന്ന മൂന്നിലേറെ പവൻ വരുന്ന മാലയും വളയും വിറ്റുതുലച്ചിട്ട് ഇപ്പോൾ മകളെ മറയായി നിർത്തി എന്നിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കുന്ന സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിഞ്ഞില്ല?

ഞാൻ മകളെ പീഡിപ്പിക്കുന്നു എന്ന് പോലീസിലും, വനിതാ സെല്ലിലും, കോടതിയിലും എല്ലാം പറഞ്ഞതിനുശേഷവും, ഞാൻ മകളോട് സംസാരിക്കാൻ ഫോൺ വിളിക്കുമ്പോൾ എടുക്കാതിരിക്കുകയും, എന്നാൽ പണം ആവശ്യമുള്ളപ്പോഴൊക്കെ വിളിക്കുകയും, കൊടുക്കാതിരുന്നാൽ മകളെ പീഡിപ്പിച്ചു എന്ന് പരാതികൊടുത്ത് നിന്നെ ഞാൻ ജീവിതകാലം മുഴുവൻ ജയിലിൽ അടപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിഞ്ഞില്ല?

ഞാൻ മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞിടത്തും കാര്യങ്ങൾ നിന്നില്ല. എൻറെ പെങ്ങളുടെ മക്കൾ മകളോടൊപ്പം കളിക്കുമ്പോൾ, മകളെ പീഡിപ്പിച്ചു എന്ന് പറയുന്നിടത്തും തീരുന്നില്ല, അവൾ മകളുടെ ആഗ്രഹത്തിന് എതിരായി കൂടെക്കൊണ്ടു പോയി താമസിച്ച വാടക വീട്ടിനടുത്തുള്ള അയൽക്കാരുടെ വീട്ടിലെ കുട്ടികളുമായി കളിക്കുമ്പോൾ, അവരും മകളെ പീഡിപ്പിക്കുന്നു എന്ന് പറയുന്ന സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിയുന്നില്ല?

എൻറെ ഭാര്യ എൻറെ ജീവിതത്തിൽ വന്നപ്പോൾ ഒരു കന്യക ആയിരുന്നില്ല. ഞാൻ ചോദിച്ചപ്പോൾ ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു എന്നാണ് എന്നോട് പറഞ്ഞത്. പിന്നീട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ഒരപ്പൻ മകളെ എടുക്കുമ്പോഴും, കെട്ടിപ്പിടിക്കുമ്പോഴും, ഉമ്മകൊടുക്കുമ്പോഴും അതിലെല്ലാം ലൈംഗികത കാണുമ്പോൾ, ആൺകുട്ടികൾ മകളുമായി ഇടപഴകുമ്പോൾ അതിലെല്ലാം ലൈംഗികത കാണുമ്പോൾ, വെറും എട്ടുവയസ്സുമാത്രം പ്രായമുള്ള മകൾ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അറിയണമെന്നും ഒക്കെ പറയുമ്പോൾ, ആ സ്ത്രീയെ ആരോ ചെറുപ്പത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന്‌ ഞാൻ സംശയിക്കുന്നു. അത് പരിശോധിക്കുന്നതിന് പകരം ആ സ്ത്രീ മകൾക്ക് രോഗമുണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ അടുത്ത് കൊണ്ടുവരുമ്പോൾ മകൾക്ക് മനോരോഗത്തിനുള്ള മരുന്ന് കൊടുക്കുകയല്ല വേണ്ടത്. മകളുമായി വന്ന സ്ത്രീയുടെ മനോനില തിരിച്ചറിയാൻ കഴിയാത്ത നിങ്ങൾ എന്ത് മനോരോഗ വിദഗ്ദ്ധരാണ്?

എന്നുവച്ച് ഞാനും എൻറെ വീട്ടുകാരും പൂർണ്ണരാണെന്നല്ല ഞാൻ പറയുന്നത്. ഒരുപാട് വഴക്കുകൾ കണ്ടും, പേടിച്ചൊളിച്ചും ഒക്കെയാണ് ഞാൻ വളർന്നത്. മധ്യകേരളത്തിൽ നിന്നും മലബാറിലേക്ക് കുടിയേറി ദാരിദ്ര്യത്തിൽ ജീവിച്ച ഏകദേശം എല്ലാ കുടുംബങ്ങളിലും അത്തരം പ്രശ്നങ്ങൾ ഉണ്ട്. ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഒരുവൻ എൻറെ പിന്നിലിട്ട് കളിച്ചിരുന്നു. അതേ കാലത്ത് ഒരിക്കൽ ഞാൻ പള്ളിമുറിയിലേയ്ക്ക് കയറിച്ചെന്നപ്പോൾ ഞാൻ ദൈവമായി കണ്ടിരുന്ന പള്ളി വികാരി ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചുകൊണ്ടു നിൽക്കുന്നതാണ് കണ്ടത്. അന്നുമുതൽ ആ വികാരിയുടെ ദൈവം ഞാൻ ആയിരുന്നു. "കന്യകയായ" മറിയം എങ്ങിനെ പരിശുദ്ധാത്മാവിനാൽ ഗർഭിണി ആയതെന്ന് അന്നേ ഞാൻ അറിഞ്ഞിരുന്നു. പക്ഷെ അതൊന്നും എൻറെ ചെറുപ്പത്തിൽ എൻറെ 'അമ്മ കുളിക്കുന്നത് ഞാൻ ഒളിഞ്ഞുനോക്കിയതിനെ ന്യായീകരിക്കാൻ ഞാൻ പറയില്ല. അന്നത് വലിയൊരു പാപമായി കരുതി ആത്മഹത്യ ചെയ്യണം എന്ന്‌ തോന്നിയെങ്കിലും ഇപ്പോൾ അതൊരു തെറ്റായേ എനിക്ക് തോന്നുന്നില്ല, എന്ന്‌ മാത്രമല്ല, ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുരുന്നുകളെ സഹായിക്കാൻ എനിക്കും മരിച്ചുപോയ എൻറെ അമ്മയ്ക്കും മാത്രമറിയാവുന്ന ആ രഹസ്യം ഒരു ബ്ലോഗിൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്, അത് വായിച്ച് ഞാൻ അപമാനിതൻ ആയാലും മരണം വരെ ജീവിക്കും എന്ന്‌ കുട്ടികളെ കാണിച്ചുകൊടുക്കാൻ, ഒരാണിന് പെണ്ണിനോട് ഇഷ്ടം തോന്നുന്നത് പാപവും തെറ്റുമാണെന്നും പറയുന്ന കപടസംസ്ക്കാരത്തിന് ചെവികൊടുക്കേണ്ടെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാൻ. പക്ഷെ എൻറെ ഭാര്യയുടെ അടുത്തുപോലും അവൾ താല്പര്യം കാണിക്കാതെ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടില്ലാത്ത ഞാൻ എൻറെ മകളുടെ അടുത്ത് അങ്ങിനെ കാണിക്കും എന്ന്‌ പറഞ്ഞ് എന്നിലെ അപ്പനെ നിരന്തരം അപമാനിക്കുന്നതും ഞാൻ സഹിക്കും പക്ഷെ എൻറെ പൊന്നുമകളോട് ഞാൻ മോശമായി പെരുമാറും എന്ന മാതിരി പറയുകയും, എൻറെ മകളെ മനോരോഗത്തിന് ചികില്സിക്കുകയും ചെയ്താൽ അത് സഹിക്കാൻ ആവുമോ മനോരോഗ വിദഗ്‌ദ്ധരേ?

എൻറെ മകൾ പഠിക്കുന്ന സ്‌കൂളിലെ ടീച്ചർമാർ മുഴുവൻ ഇപ്പോൾ മകൾ എന്നോടൊപ്പം വരുവാൻ പ്രാർത്ഥിക്കുകയാണ് (മകളുടെ ക്ലാസ് ടീച്ചറിൻറെ നമ്പർ ആണിത് 9995260995, ആ സ്ത്രീയിൽ നിന്നും എങ്ങനെയും എൻറെ മകൾ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന എൻറെ മകളെ ഏറ്റവും അധികം സ്നേഹിക്കുന്ന അവർക്കു എന്താണ് പറയാനുള്ളതെന്നു അവരിൽനിന്നുതന്നെ കേൾക്കുക). ഏറ്റവും കഴിവുള്ള ഒരു കുട്ടി, പല വിഷയങ്ങൾക്കും ഒന്നാം സ്ഥാനം ലഭിക്കുന്ന ഒരു കുട്ടി നിങ്ങൾ നൽകുന്ന മരുന്നുകൾ മൂലം ക്രമേണ മൂഡിയായി വരുന്നതിലെ അവരുടെ വിഷമം നേരിൽ ചോദിച്ചറിയുക.

വെറും എട്ടുവയസ്സുമാത്രം പ്രായമുള്ള എൻറെ മകൾക്ക് ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണ് അവളുടെ ഒരു കുറവായി കണ്ട് അവളെ ചികിൽസിക്കാൻ കാരണം. ഒരിക്കൽ സ്‌കൂൾ വിട്ടുവന്ന എൻറെ മകൾ എന്നോട് ചോദിച്ചു, "പപ്പാ ഈ ആൺകുട്ടികൾക്ക് മുള്ളാൻ നീണ്ട ഒരു സാധനമുണ്ട്, എനിക്കെന്താ ഇല്ലാത്തത്?". ഞാൻ ചിരി നിർത്താൻ പാടുപെട്ടു, എന്നിട്ട് അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്ന് പറഞ്ഞു. അങ്ങിനെ മൂത്രം ഒഴിക്കാനുള്ള അവയവം എന്നതിനപ്പുറം ആണും പെണ്ണും തമ്മിൽ എന്തുവ്യത്യാസം കുട്ടികൾക്ക് തോന്നണമെന്നാണ് നിങ്ങൾ പറയുന്നത്? മനോരോഗം എൻറെ മക്കൾക്കോ അതോ നിങ്ങൾക്കോ? അവരെ ഒന്നിച്ച് ആർത്തുല്ലസിച്ച് അവരുടെ കുട്ടിക്കാലം ആസ്വദിക്കാൻ നിങ്ങൾ അനുവദിക്കാത്തതെന്ത്?

എൻറെ മകളെ ചികിൽസിക്കാൻ കൊണ്ടുവന്ന സ്ത്രീ എനിക്കെതിരെ പരാതിയുമായി ഒന്നും രണ്ടുമല്ല, നാല് സ്റ്റേഷനുകളിൽ ആണ് പരാതിയുമായി പോയത്. പിന്നെ രണ്ടു വനിതാ സെല്ലുകൾ, ഒന്നിലധികം ചൈൽഡ് ലൈൻ ഇപ്പോൾ മനോരോഗ ആശുപത്രികളും. അവിടെയെല്ലാം അവർ എനിക്കെതിരെ എൻറെ മകളെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതുതന്നെ നിങ്ങളോടും പറയുന്നു, അത് കേട്ട് നിങ്ങൾ എൻറെ മകളെ ചികിൽസിക്കുന്നു. ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

ജഡ്ജ് മകളെ എൻറെ കൂടെ വിടും എന്ന തോന്നൽ വന്നതുകൊണ്ടാവണം, ജഡ്ജ് മകളെ കൊണ്ടുവരണം എന്ന് പറഞ്ഞതിനുശേഷം ആ സ്ത്രീ മകളെയും കൂട്ടി പോലീസ് സ്റ്റേഷനിലും, ചൈൽഡ് ലൈനിലും, നിങ്ങളുടെ അടുത്തും വീണ്ടും വന്നു. പരീക്ഷയ്ക്ക് ശേഷം എൻറെ കൂടെ വരാൻ കാത്തിരിക്കുന്ന മകളോട് ഒന്ന് സംസാരിക്കാൻ പോലും എന്നെ അനുവദിക്കുന്നില്ല എന്നുമാത്രമല്ല, കഴിഞ്ഞ തവണ മകൾക്ക് അവധിയായിട്ടും, അവളെയും കൂട്ടി കോടതിയിൽ വന്നില്ല. ഇങ്ങനെ മകളുടെ ആഗ്രഹത്തിനുപോലും വിലകൊടുക്കാതെ കുടിലത കാണിക്കുന്ന ഒരു സ്ത്രീയെയാണ് നിങ്ങൾ നിങ്ങളുടെ മനോരോഗ വൈദഗ്ധ്യം വച്ചുകൊണ്ടുസഹായിക്കുന്നത്. ഇതാണ് നിങ്ങളുടെ അറിവെങ്കിൽ നിങ്ങൾ ഇനിയും വളരേണ്ടിയിരിക്കുന്നു. പക്ഷെ, ആരാൻറെ മകളാണല്ലോ അല്ലേ?

എൻറെ മകൾക്ക് നിങ്ങൾ നൽകുന്ന സിസോഡോൺ എന്ന ഗുളികയുടെ പാർശ്വഫലങ്ങൾ നിങ്ങൾക്കറിയാമോ? ഞാൻ അതിനെക്കുറിച്ചു പഠിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് ലഭിച്ചത്. ഒന്നാമത് അത് ബുദ്ധിപരമായി തീർത്തും വികാസം പ്രാപിക്കാത്ത, ആക്രമ പ്രവണത കാണിക്കുന്നവർക്കാണ് നൽകാറുള്ളത്. അതും വളരെ കുറഞ്ഞ കാലയളവിൽ മാത്രം. പല വിഷയങ്ങൾക്കും ക്‌ളാസിൽ ഒന്നാം സ്ഥാനം മേടിക്കുന്ന, എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന എൻറെ മകൾക്ക് നിങ്ങൾ അത് വർഷങ്ങളായി കൊടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കെന്താ ശരിക്കും ഭ്രാന്തുണ്ടോ? ആരാൻറെ മകൾ ആണല്ലോ അല്ലേ?

മകളോട് സംസാരിക്കാൻ അവളുടെ അമ്മയെന്ന സ്ത്രീ അനുവദിക്കാത്തതിനാൽ, ഞാൻ മകളുടെ സ്‌കൂളിൽ ടീച്ചറോട് അവളെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. വളരെ ഊർജ്വസ്വലയായ മകൾ, ഈയിടെയായി വളരെ മൂഡിയായി കാണപ്പെടുകയും, തലവേദന ഉള്ളതായും പറയുന്നതായും പറഞ്ഞു. ക്‌ളാസിൽ ഇരുന്ന് ഉറങ്ങുന്നതായും പറയുന്നു. ഇക്കഴിഞ്ഞ തവണ ജഡ്ജ് മകളെ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞിരുന്നു. എന്നെ ഭയപ്പെടുത്തുന്നത്, അതിനുശേഷം ആ സ്ത്രീ മകൾക്ക് ഡോസ് കൂടുതൽ ആയി ആ മരുന്ന് കൊടുക്കുന്നുണ്ടോ എന്നാണ്. മകൾക്ക് മനോരോഗം ഉണ്ടെന്നും, അതിനാൽ എപ്പോഴും അമ്മയുടെ പരിചരണം വേണമെന്നും കോടതിയിൽ സ്ഥാപിക്കാൻ ആണിപ്പോൾ ആ സ്ത്രീ ശ്രമിക്കുന്നത്. അവരോടുള്ള ആ സ്ത്രീയുടെ ഇടപെടൽ കണക്കിലെടുത്തും, മകളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോഴും മകളെ എങ്ങനെയും അവരിൽ നിന്നും രക്ഷിക്കണമെന്ന അഭിപ്രായം ആണ് ടീച്ചർമാർക്കും ഉള്ളത്.

മകളുടെ സ്‌കൂളിൽ നിന്നും ടൂർ പോകുന്നുണ്ടായിരുന്നു. മകൾ വിളിച്ചുപറഞ്ഞപ്പോൾ, ഞാൻ അക്കൗണ്ടിലേക്കു ആവശ്യമുള്ളതിലും കൂടുതൽ തുക അയച്ചിട്ട് മകളെ ടൂറിനു വിടണമെന്ന് പറഞ്ഞു. പക്ഷെ, മകൾക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും തിരിച്ചറിയാൻ പ്രാപ്തമാകുന്നതുവരെ എങ്ങും വിടില്ല എന്ന് പറഞ്ഞു അവളെ വിട്ടില്ല. മകളെ പുറംലോകവുമായി മറ്റുകുട്ടികളെപ്പോലെ ബന്ധപ്പെടാൻ, ഒരു സാധാരണ കുട്ടിയെപ്പോലെ ജീവിക്കാൻ ആ സ്ത്രീ അനുവദിക്കുന്നില്ല. നിങ്ങളും അതിനു കൂട്ടുനിൽക്കുന്നുവോ? വന്നുവന്ന് 'പപ്പാ എനിക്ക് ശരിക്കും വട്ടുണ്ടോ?' എന്ന് മകൾ ഒരിക്കൽ ചോദിച്ചു. നിങ്ങളും നിങ്ങളുടെ മനോരോഗ വൈദഗ്ധ്യവും ഒരു സാധാരണ പെൺകുട്ടിയെ ക്രമേണ മനോരോഗി ആക്കിക്കൊണ്ടിരിക്കുകയാണ്, അതിനുമാത്രം എന്ത് തെറ്റാണ് ആ കുട്ടി നിങ്ങളോടു ചെയ്തത്?

മകൾക്കേൽക്കുന്ന ഉപദ്രവവും, അങ്ങിനെ ഉപദ്രവിക്കുന്നതുമൂലമുള്ള ഭയവും, കാര്യസാദ്ധ്യത്തിനായി അവളെ ഇടയിൽ നിർത്തി അവളുടെ പ്രായത്തിനു യോജിക്കാത്ത കാര്യങ്ങൾ അവളുടെ പ്രിയപ്പെട്ട അപ്പനെക്കുറിച്ചുപോലും നിരന്തരം അവളോട് പറയുന്നതുമൂലം എല്ലാം ഉണ്ടാകുന്ന സംശയങ്ങളുമാണ് മകൾക്ക് ദോഷം ചെയ്തുകൊണ്ടിരിക്കുന്നത്. അതല്ല ഇനി ADHD ഉണ്ടെന്നു തന്നെ കരുതുക. അപ്പോഴും അവളെ മറ്റുകുട്ടികളിൽ നിന്നും, സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി അവൾക്ക് കുറവുണ്ടെന്ന് അവളോടുതന്നെ നിരന്തരം പറയുകയും, മനോരോഗത്തിനുള്ള സിസോഡോൺ കൊടുക്കുകയുമല്ല വേണ്ടത്. മറിച്ച് അവളെ കൂടുതൽ കൂടുതൽ മറ്റുകുട്ടികളോടൊപ്പം ചേർന്ന്  കളിച്ചും ചിരിച്ചും ജീവിക്കാൻ അനുവദിക്കുകയാണ്. അതാണ് ഞാൻ ആഗ്രഹിക്കുന്നത്, അതാണ് എൻറെ മകൾ ആഗ്രഹിക്കുന്നതും. അതിനുപകരം നിങ്ങൾ അവൾക്ക് രോഗമുണ്ടെന്ന് അവളോട് തന്നെ പറയുകയും, മരുന്നുകൾ നൽകി അവളുടെ ജീവശാസ്ത്രപരമായഘടന തന്നെ മാറ്റുകയുമാണ്. ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

എൻറെ മകളെ നിങ്ങളുടെ അടുത്ത് എത്തിച്ച സ്ത്രീ എനിക്കും എൻറെ കുടുംബത്തുള്ള എല്ലാവർക്കും വട്ടുണ്ടെന്നു പറയുകയും അത് സ്ഥാപിക്കാനും ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാണുന്നവരോടെല്ലാം മകൾക്ക് കുഴപ്പമുണ്ടെന്നു പറയുന്നത് അത് സ്ഥാപിക്കാനുള്ള ശ്രമത്തിൻറെ ഭാഗം കൂടിയാണ്. സ്ത്രീഭരണം ഉള്ള ആ സ്ത്രീയുടെ വീട്ടിലെ അവളുടെ ചേച്ചിയും ഇതുപോലെ ഭർത്താവിനും കുടുംബത്തിനും വട്ടാണെന്ന് പറഞ്ഞു വിവാഹമോചനം നേടി വേറെ വിവാഹം കഴിക്കുകയും, മകളെ അവളുടെ അപ്പനിൽ നിന്നും അകറ്റിയതിലുള്ള വിഷമത്തിൽ ആ പിതാവ് ആത്മഹത്യ ചെയ്തു എന്ന കാര്യം നിങ്ങൾക്കറിയാമോ?

എൻറെ മകൾക്ക് ചികിത്സ വിധിക്കുന്നതിനുമുമ്പ് ശരിക്കും ചികിത്സ ആവശ്യമുണ്ടെന്നു ഞാൻ കരുതുന്ന ഒരു സ്ത്രീ പറയുന്നത് കേട്ടതല്ലാതെ മറ്റെന്തു പഠനമാണ് നിങ്ങൾ നടത്തിയിട്ടുള്ളത്? അവളുടെ അപ്പനായ എനിക്ക് വട്ടാണെന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടിരുന്നതല്ലാതെ, മകളുടെ ഭാവിയെ ബാധിക്കുന്ന ഒരു തീരുമാനം എടുത്തപ്പോൾ, അവളുടെ അപ്പനായ എൻറെ അഭിപ്രായം ആരായാം എന്തുകൊണ്ടാണ് നിങ്ങൾക്ക് തോന്നാതിരുന്നത്? അതോ എനിക്ക് വട്ടാണെന്ന് നിങ്ങളും അങ്ങ് തീരുമാനിച്ചോ? അതുകൊള്ളാമല്ലോ, ഒരു സ്ത്രീ പറയുന്നത് കേട്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക് വട്ടാണെന്ന നിഗമനത്തിലെത്താൻ മാത്രം മനഃശാസ്ത്രവിഭാഗം വളർന്നോ?

ഞാൻ ഒരു മനോരോഗ വിദഗ്ദ്ധൻ അല്ല. എന്നാലും എൻറെ മകൾക്ക് വേണ്ടത് അവളിലുള്ള കുറവുകളെ മനസ്സിലാക്കി, അവളോട് കൂടുതൽ സഹാനുഭൂതിയോടെ ഇടപെടുക എന്നതാണ്. ഞാനും എൻറെ പെങ്ങളും ഒക്കെ അങ്ങിനെ ചെയ്യുന്നതുമൂലം, അവൾ ഞങ്ങളെ സ്നേഹിക്കുന്നു എന്നുമാത്രമല്ല, ഞങ്ങൾ പറയുന്നത് അനുസരിക്കുകയും, ഏറ്റവും സന്തോഷവതിയായിരിക്കുകയും ചെയ്യുന്നു. അതിനാൽ ആണ്, അവളുടെ 'അമ്മ പോലീസിൽ പരാതിപ്പെട്ടതുപ്രകാരം, പോലീസ് സ്റ്റേഷനിൽ എത്തിയ എൻറെ പ്രിയപ്പെട്ട മകൾ എനിക്ക് അമ്മയോടൊപ്പം പോകേണ്ട പപ്പയോടൊപ്പം ജീവിച്ചാൽ മതി എന്ന് പറഞ്ഞു നിലവിളിച്ചത്. നിങ്ങൾ ചികില്സിക്കുന്നുണ്ടല്ലോ, ആ കുട്ടി എന്താഗ്രഹിക്കുന്നു എന്ന് എന്നെങ്കിലും നിങ്ങൾ ആ കുട്ടിയോട് ചോദിച്ചോ? ആരാൻറെ കുട്ടിയാണല്ലോ, അപ്പോൾ പരീക്ഷണ വസ്തു ആക്കിയാൽ എന്താ കുഴപ്പം അല്ലേ?

എൻറെ മകൾക്ക് വേണ്ട ശരിക്കുള്ള ചികിത്സ എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ മനോരോഗ വൈദഗ്ധ്യം ഉപയോഗിച്ച് അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ പറയാം. അവൾക്കു മനോരോഗം ഉണ്ടെന്നു സ്ഥാപിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന (ഒന്നും രണ്ടുമല്ല, അഞ്ചിലധികം മനോരോഗവിദഗ്ദ്ധരെക്കൊണ്ടാണ് വെറും എട്ടുവയസ്സുമാത്രം പ്രായമായ എൻറെ മകളെ ചികിൽസിച്ചുകൊണ്ടിരിക്കുന്നത്) അവളുടെ അമ്മയിൽ നിന്നും അവളെ അകറ്റി, അവളുടെ കുറവുകളെ നിരന്തരമായ സ്നേഹവും കരുതലും കൊണ്ട് ഇല്ലാതാക്കാൻ പ്രാപ്തിയുള്ള, ADHDയുള്ള കുട്ടികളോട് നിങ്ങൾക്ക് ADHD ഉണ്ടെന്നു നിരന്തരം പറയുകയല്ല, മറിച്ച് അവരോട് കൂടുതൽ സഹാനുഭൂതി ഉള്ളവരായി അവരെ സഹായിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവുള്ള അവളുടെ പ്രിയപ്പെട്ട അപ്പനോടൊപ്പം അയക്കുക എന്നതാണ്. പക്ഷെ, നിങ്ങൾ നൽകിയതായി കാണിച്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകൾ അതിനു തടസ്സം നിൽക്കുകയാണ് ചെയ്യുക. നീയൊക്കെ എവിടുത്തെ മനോരോഗവിദഗ്ദ്ധർ ആണ്? ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

ഞാൻ സോമനാഥ് ചാറ്റർജിയെ വിളിച്ചിരുന്നു. സംസാരിച്ചുവന്നപ്പോൾ, താൻ അല്ല മരുന്നിനു തുടക്കമിട്ടത് അത് തുടങ്ങിയ ഫ്രാൻസിസ് അബ്രഹാമിനോട് ചോദിക്കണം എന്നും, അത് തുടരുക മാത്രമേ താൻ ചെയ്തുള്ളൂ എന്നും പറഞ്ഞു അയാൾ കൈ കഴുകി (പക്ഷെ അവൻ ഡോസ് കൂട്ടി എന്ന്‌ മാത്രമല്ല, സൊസേർട്ട് (ZOSERT) എന്ന മറ്റൊരു മരുന്നും കുറിച്ചു). എന്നെ കാണാതെ തന്നെ എനിക്ക് ചികിത്സ വിധിക്കുകയും, പിന്നീട് ഞാൻ എൻറെ വീട്ടുകാരെയും, കണ്ണൂർ പോലീസിനെയും വിളിച്ചതുപ്രകാരം അവർ സമയോചിതമായി ഇടപെട്ടതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു. എൻറെ മകൾക്ക് രക്ഷപ്പെടാൻ ഉള്ള പ്രാപ്തി ഇല്ലാതെ പോയല്ലോ, ഫ്രാൻസിസ്സേ. മനോനില തെറ്റിയ, കുടിലയായ ഒരു സ്ത്രീ പറഞ്ഞത് കേട്ടതല്ലാതെ, എന്ത് പഠനമാണ് നീ നടത്തിയത് ഫ്രാൻസിസ് അബ്രാഹമേ? ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

നിങ്ങൾ കുറിച്ചു കൊടുത്തിട്ടുള്ളതിനേക്കാൾ, ഒരു നേഴ്സ് മാത്രമായ ആ സ്ത്രീ സ്വന്തമായി എനിക്കും, മകൾക്കും എല്ലാം മരുന്ന് നൽകിയിട്ടുണ്ട്. അവളുടെ ചേച്ചിമാരിൽ പലരും നഴ്സസ് ആണ്. അതിൽ ആയുർവേദവും, അലോപ്പതിയും എല്ലാം പെടും. അതിനാലാവണം ഇങ്ങനെ പല വിഭാഗത്തിൽപെട്ട മരുന്നെല്ലാം മകൾക്ക് നൽകുന്നുണ്ട്. എനിക്കും ഒരിക്കൽ ജലദോഷത്തിനാണെന്നു പറഞ്ഞ് കുറെ ഗുളികൾ തന്നു. ഇതൊക്കെയും ആ സ്ത്രീ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?

കുട്ടിക്ക് പുരോഗതി ഉണ്ടെന്നാണ് സീതാലക്ഷ്മി എഴുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. എങ്ങിനെയാണ് ആ നിഗമനത്തിൽ എത്തിയത് മാഡം? എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളിൽ, ചികിത്സ തുടങ്ങുന്നതിനു മുൻപ് ഏറ്റവും ഉല്ലാസവതിയും, മറ്റുകുട്ടികളെപ്പോലെ നോർമലും ആയിരുന്ന എൻറെ പ്രിയപ്പെട്ട മകൾ ഇപ്പോൾ ക്‌ളാസിൽ മൂഡിയായിരിക്കുന്നു എന്നും, ചിലപ്പോൾ ഉറങ്ങുന്നു  എന്നും, തലവേദന ഉണ്ടെന്നുപറയുന്നു എന്നും ഒക്കെ അവളുടെ ടീച്ചർ പറയുന്നു. ഞാൻ ഈ മരുന്നിനെക്കുറിച്ച് പഠിച്ചപ്പോൾ അതുമൂലമുണ്ടാകുന്ന പെട്ടെന്നുള്ള സൈഡ് എഫക്ട് ആണിവയൊക്കെ. ഇതൊക്കെയും ആ സ്ത്രീ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? നിങ്ങൾ എൻറെ മകളുടെ ജീവിതവും ഭാവിയും ഇട്ടു കളിക്കുകയാണ്. ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

പക്ഷെ ഇതൊന്നുമല്ല എന്നെ അലട്ടുന്നത്. കാരണം ഇപ്പറഞ്ഞ തലവേദനയും, ക്ഷീണവും ഒക്കെ മറ്റുപല മരുന്നുകൾ കഴിക്കുമ്പോഴും അനുഭവപ്പെടാം. പക്ഷെ, അതൊന്നും മനുഷ്യശരീരത്തിൽ ശാശ്വതമായ മാറ്റം വരുത്തില്ല. ഉദാഹരണത്തിന്, ഒരു പനിവന്നാൽ, മരുന്ന് കഴിച്ച് അസുഖം മാറിക്കഴിയുമ്പോൾ, ശരീരം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. പക്ഷെ മനോരോഗത്തിന് നൽകുന്ന പല മരുന്നുകളും അങ്ങിനെയല്ല. അവ അത് കഴിക്കുന്നവരിൽ ജീവശാസ്ത്രപരമായ പല മാറ്റങ്ങളും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ പറ്റാത്തവിധം ഉണ്ടാക്കുന്നു. ഭ്രാന്തൻ എന്ന ലേബൽ വീഴുന്നതിനാൽ അത്തരം മാറ്റങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അല്ലെങ്കിൽ, ചികിത്സയ്ക്ക് വിധേയനാക്കപ്പെട്ട ഒരാൾ വെറും ജീവശ്ചവമായി നടക്കുന്നതുകാണുമ്പോൾ ചികിത്സ വിജയിച്ചു എന്ന് കാണുന്നവർ പറയുന്നു. അവർക്കു കുട്ടികൾ ഉണ്ടായില്ലെങ്കിൽ, അതാരും ശ്രദ്ധിക്കില്ല, ഇനി ശ്രദ്ധിച്ചാൽ തന്നെയും അത് നല്ലതാണ് എന്ന് വിധിയെഴുതും. അല്ലേ?

മുകളിലത്തെ പാരഗ്രാഫിൽ പറഞ്ഞ ഒരു കാര്യം ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അവർക്കു കുട്ടികൾ ഉണ്ടായില്ലെങ്കിൽ അതാരും ശ്രദ്ധിക്കില്ല. ഇത് ഞാൻ വെറുതെ എഴുതിയതല്ല. അത് നിങ്ങൾക്കും അറിയാം. അതാണ് എന്നെ ഏറ്റവും അലട്ടുന്നത്. മകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നിന് മുൻപറഞ്ഞ പെട്ടെന്നുള്ള പാർശ്വഫലങ്ങൾ അല്ലാതെ, ഭാവിയിൽ വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന് നിങ്ങൾ രോഗിയോട് പറഞ്ഞില്ല എന്നെനിക്കുറപ്പുണ്ട്, കാരണം അവൾ ഒരു കൊച്ചുകുട്ടിയാണ്, പക്ഷെ ആ മകളെ നിങ്ങളുടെ അടുത്തെത്തിച്ച സ്ത്രീയോട് പറഞ്ഞോ? ആ മരുന്ന് മുതിർന്ന ആണുങ്ങൾക്ക് കൊടുത്താൽ അവരുടെ ലൈംഗിക ശേഷി നഷ്ടപ്പെടാം, സ്ത്രീകൾക്ക് കൊടുത്താൽ ആർത്തവചക്രം താറുമാറാകാം. അങ്ങിനെയുള്ള ഒരു മരുന്ന് എത്ര കുറഞ്ഞ ഡോസിൽ കൊടുത്താലും ഒരു കുട്ടിയിൽ അതുണ്ടാക്കുന്ന നാശത്തെക്കുറിച്ച് നിങ്ങൾക്ക്, നിങ്ങൾ മനോരോഗ വിദഗ്ദ്ധർക്ക്, എന്തെങ്കിലും ബോധ്യമുണ്ടോ? എൻറെ പൊന്നുമകൾക്ക് ഭാവിയിൽ കുട്ടികൾ ഉണ്ടായില്ലെങ്കിൽ നിങ്ങൾക്കെന്തു ചേതം അല്ലേ, കാരണം ആരാൻറെ കുട്ടിയല്ലേ?

ഇനി നിങ്ങൾക്കത് അറിയാമെന്നു വയ്ക്കുക. അതിനും അപ്പുറമുള്ള അഡ്വെർസ് റിയാക്ഷൻസ് (UNEXPECTED ADVERSE REACTIONS) എന്തെന്ന് ഈ മരുന്നുണ്ടാക്കിയവർക്ക് പോലും അറിയില്ല, അറിയുമോ മനോരോഗവിദഗ്ദ്ധരേ? മനോരോഗത്തിന് നൽകുന്ന മരുന്നുകളിൽ അതിനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെയുള്ള ഒരു മരുന്നിന് കുറിക്കുമ്പോൾ, പലവട്ടം ആലോചിക്കണം എന്നുപോലും നിങ്ങൾക്ക് തോന്നാതെ പോയതെന്ത്?

എനിക്ക് വെള്ളപ്പാണ്ട് വന്നുതുടങ്ങിയപ്പോൾ കൊച്ചിയിലുള്ള ഒരു ഡോക്ടർ എനിക്ക് മെലാനോസിലും, പ്ലാസെന്ററെക്സും കുറിച്ചുതന്നു. ഞാൻ അത് വർഷങ്ങളോളം ഉപയോഗിച്ചു, അതിൻറെ ഫലവും ഉണ്ടായി. പക്ഷെ, കുറച്ചുമാസങ്ങൾക്കു മുൻപ് ഞാൻ ബാംഗ്ലൂർ ഉള്ള ഡോക്ടറെ കണ്ടപ്പോൾ, ആ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും, അതിനാൽ നിർത്തണമെന്നും പറഞ്ഞു എന്ന്‌ മാത്രമല്ല, അതിലും വില കൂടിയ മറ്റു ചില മരുന്നുകൾ കുറിച്ചുതന്നു. അതാണ് നിങ്ങളുടെയെല്ലാം ചികിത്സ. എൻറെ മകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകൾക്ക് അതിലും എത്രയോ വലിയ ദൂഷ്യഫലങ്ങൾ ആണ് ഞാൻ വായിക്കുന്നത്. എൻറെ മകൾ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?

ഇനി ഇത് ഇവിടം കൊണ്ട് നിർത്തണമെന്ന് വച്ചാലോ, അതും ചിലപ്പോൾ പറ്റിയെന്നു വരില്ല. കാരണം, ഇത്തരം മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ അത്, മരുന്ന് തുടരുന്നതിലും കൂടുതൽ ദൂഷ്യം ഉണ്ടാക്കിയേക്കാം. എൻറെ മകൾ നിങ്ങളോട് അതിനും മാത്രം എന്ത് ക്രൂരതയാണ് ചെയ്‍തത്? ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

ആർക്കാണ് മനോരോഗം ഇല്ലാത്തത്? ഫ്രാൻസിസ് എബ്രഹാം നൽകിയ കുറിപ്പിൻറെ താഴെ ഒരു ഒരു വാചകം എഴുതിയിട്ടുണ്ട്. അതിതാണ്. Jesus heals - Lord, make me an instrument of your peace. ഇത്തരം ട്രൈബൽ വിശ്വാസങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കൊണ്ടുനടക്കുന്ന നീയാണ് എൻറെ മകളെ ചികിൽസിക്കുന്നത്. ഇത് അപമാനിക്കാൻ എഴുതിയതല്ല, മറിച്ച് ഇത്തരം വിശ്വാസങ്ങൾ മനുഷ്യരെ അന്ധരാക്കുന്നു, അതിനാൽ അതിൽ നിന്നും പുറത്തുവരണം എന്ന് ഞാൻ പറയുന്നതാണ് എനിക്ക് വട്ടുണ്ടെന്നു എൻറെ ഭാര്യ പറയാനുള്ള ഒരു കാരണം. ഞാൻ പറയുമ്പോൾ ഭോഷ്ക്ക് ആണെന്ന് നിങ്ങൾ പറയും. അതിനാൽ I hereby quote what Thomas Alva Edison and Sigmund Freud, an Australian neurologist had said on religion. According to Thomas Alva Edison, "Nature is what we know. We do not know the gods of religions. And nature is not kind, or merciful, or loving. If God made me - the fabled God of the three qualities of which I spoke: mercy, kindness, love - He also made the fish I catch and eat. And where do His mercy, kindness and love for that fish come in? No; nature made us - nature did it all - not the gods of the religions." And according to Sigmund Freud, "Religion and neurosis are similar products of the human mind: neurosis, with its compulsive behaviour, is "an individual religiosity", and religion, with its repetitive rituals, is a "universal obsessional neurosis". എങ്കിൽ നീയും ഒരു മനോരോഗി അല്ലേ ഫ്രാൻസിസ് എബ്രഹാം? ആ മനോരോഗി ആയ നീയാണോ വെറും അഞ്ചുവയസ്സു മാത്രമുണ്ടായിരുന്ന എൻറെ മകൾക്ക് സിസോഡോൺ കൊടുക്കാൻ കുറിച്ചത്. അവൾ ജീവിച്ചുതുടങ്ങിയിട്ടു പോലുമില്ലല്ലോ ഫ്രാൻസിസ്സേ, നീയെന്തുകൊണ്ട് ഇതേക്കുറിച്ച് കൂടുതൽ സ്റ്റഡി നടത്തിയില്ല? മനോനില തെറ്റിയ ഒരു സ്ത്രീയുടെ വാക്കുകൾ കേട്ട്, മടക്കിയ കയ്യിൽ തലവച്ച് മകൾ ഉറങ്ങുമ്പോൾ, എൻറെ ലിംഗം ഉദ്ധരിച്ചോ എന്ന് തപ്പി നോക്കുന്ന സ്ത്രീയുടെ വാക്കുകൾ കേട്ട് നീ എൻറെ മകൾക്ക് സിസോഡോൺ കൊടുത്തു. അവൾക്ക് സിസോഡോൺ കൊടുക്കുന്നതിലൂടെ അവളിലൂടെ ഉണ്ടാകേണ്ട എൻറെയും അവളുടെയും വരും തലമുറകളെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുമല്ലോ മനോരോഗവിദഗ്ദ്ധൻ ഫ്രാൻസിസ്സേ. ആരാൻറെ മകൾ ആണല്ലോ അല്ലേ?

ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ഞാൻ പറയുന്നു, എൻറെ മകൾക്ക് ചികിത്സയല്ല വേണ്ടത് മറിച്ച് നല്ല ശ്രദ്ധയാണ്. കാരണം, അവളിൽ രൂപപ്പെട്ട സ്വഭാവം അവളുടെ അമ്മ അവളെ നിരന്തരം ഉപദ്രവിക്കുന്നതുകൊണ്ടും, ഭയപ്പെടുത്തുന്നത് കൊണ്ടുമാണ്. ഞങ്ങൾക്കിടയിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന വഴക്കുകളും അതിനൊരു പ്രധാന കാരണമാണ്. ഭയന്ന് ഒളിച്ചിരിക്കേണ്ടി വരുന്ന, ഉപദ്രവം പേടിച്ച് ഒരു കാര്യവും സ്വതന്ത്രമായി ചെയ്യാൻ സാധിക്കാത്ത ഏതൊരു കുട്ടിയിലും ഇത്തരം സ്വഭാവരൂപീകരണം ഉണ്ടാവും. അത് മനുഷ്യരിൽ മാത്രമല്ല, എല്ലാ മൃഗങ്ങളിലും ഉണ്ടാകും. തെരുവ് നായകൾ അക്രമകാരികൾ ആകുന്നതിനുള്ള കാരണവും വേറൊന്നുമല്ല. അതിനു മനോരോഗത്തിനുള്ള ചികിത്സയല്ല വേണ്ടത്, അവരോടു കരുണയുള്ളവർ ആകുകയെന്നതാണ് വേണ്ടത്. അപ്പോൾ ക്രമേണ സ്വഭാവം നന്നായി വരും. അതിൽ നിന്നും മോചനം പ്രാപിച്ചാൽ എന്നിൽ നിന്നും ലഭിച്ച മോശമല്ലാത്ത IQ ഉപയോഗിച്ച് അവൾ ജീവിതത്തിൽ വിജയിക്കും. അതിനുള്ള മാർഗ്ഗനിർദ്ദേശം കൊടുക്കാൻ ഉള്ള പ്രാപ്തി എനിക്കുണ്ട്. അതിനാൽ സീതാലക്ഷ്മി, മകളെ ഒരിക്കൽ കൂടി കണ്ട് അവളോട് തന്നെ ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന മെഡിക്കേഷൻ നിർത്താനുള്ള നടപടികൾ എടുക്കണം. അതേസമയം, ഫ്രാൻസിസ് എബ്രഹാം ഏപ്രിൽ 21 നു കണ്ണൂർ ഫാമിലി കോടതിയിൽ വന്ന് (OP-1094/2015, OP-990/2015, MC-445/2015) വസ്തുത കോടതിയെ ബോദ്ധ്യപ്പെടുത്തി, എൻറെ മകളെ രക്ഷിക്കാനുള്ള നടപടി എടുക്കണം. അന്ന് ഞാൻ നിർണ്ണായകമായ ഒരു വിധി പ്രതീക്ഷിക്കുകയാണ്. എൻറെ മകളോട് കരുണ ഉള്ളവർ ആയിരിക്കണം എന്നപേക്ഷിക്കുന്നു.



PLACE: MYSORE

DATED: 10 APRIL 2017                                                 (SEBASTIAN THOMAS)

Friday, 17 March 2017

ഭാര്യയോടും, വിശ്വാസികളോടും, സമൂഹത്തോടും, അധികാരികളോടും, കോടതിയോടും ഉള്ള ചോദ്യങ്ങൾ

1 . മതം
2 ഉല്പത്തി
3.പ്രായമുള്ള മനുഷ്യനും ദൈവവും
4 ഭ്രാന്ത്
5 പണം
6. മെഡിസിൻസ്  ആൻഡ് ക്ലിനിക്കൽ സ്റ്റഡി
7. സിസോഡോൺ

1.   കഴിഞ്ഞ തവണ, അതായത് ഫെബ്രുവരി 22ന്, അടുത്ത തവണ വരുമ്പോൾ അതായത് ഇന്ന്, മകളെയും കൊണ്ടുവരണമെന്ന് ബഹുമാനപ്പെട്ട കോടതി  ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഞാൻ പലതവണ മകളെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും, നീ ഫോൺ എടുത്തില്ല. അതെന്തുകൊണ്ടാണ്. ഒരപ്പൻ മകളോടും, മകൾ അപ്പനോടും സംസാരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം നിനക്കാണെന്നും, ആ അവകാശം മൂലം, അവർ പരസ്‌പരം സംസാരിക്കേണ്ട എന്നും നീ തീരുമാനിക്കാൻ കാരണമെന്ത്?

2.   കഴിഞ്ഞ മാസം നീ പെട്ടെന്ന് കുറച്ച് തുക നിൻറെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ വിളിച്ചിരുന്നു. തന്നിഷ്ടം ഇറങ്ങിപ്പോയ നിനക്ക് ഞാൻ പണം നൽകണമെന്ന് നീ എന്തുകൊണ്ടാണ് പറയുന്നത്?

(സർ, എന്നോട് പണം ചോദിക്കാനുള്ള അവകാശം അവൾക്കുണ്ടോ ഇല്ലയോ എന്നതറിയാനല്ല ഞാൻ ഈ ചോദ്യം ചോദിച്ചത്. മറിച്ച് സ്വന്തം മകളോട് സംസാരിക്കാൻ ഞാൻ ഫോൺ വിളിക്കുമ്പോൾ അറ്റൻഡ് ചെയ്യാത്ത എതിർകക്ഷി, പണം വേണ്ടപ്പോഴൊക്കെ എന്നെ വിളിക്കുവാൻ ഒരു മടിയും കാണിക്കാറില്ല എന്നും, അപ്പോൾ എനിക്ക് വട്ടുണ്ടെന്നു അവൾക്ക് തോന്നാറില്ല എന്നും സൂചിപ്പിക്കാനാണ്.)

3.   മകളുടെ വാർഷികപരീക്ഷ കഴിഞ്ഞാൽ രണ്ടുമാസത്തെ വേനലവധി ഉണ്ട്. നീ ജോലിക്ക് പോയിക്കഴിഞ്ഞാൽ മകൾ എവിടെ നിൽക്കും?

4.   അവധിക്കാലം എവിടെ നിൽക്കണമെന്നാണ് മകൾ പറയുന്നത്?

5.   അവൾ ടീച്ചറിനോട് പറഞ്ഞത് ഇതാണ്. 'ടീച്ചറെ, അടുത്തവർഷം ഞാൻ ഈ സ്‌കൂളിൽ ചിലപ്പോൾ കാണില്ല. പാപ്പായുടെ കൂടെ പോയി അവിടെയുള്ള സ്‌കൂളിൽ പഠിക്കും' എന്നാണ് അവൾ പറഞ്ഞത്. ടീച്ചർ അതെന്നോട് പറഞ്ഞപ്പോൾ, മകൾ എന്നിൽ എത്രമാത്രം പ്രതീക്ഷ അർപ്പിച്ചിരിക്കുന്നു എന്ന അറിവിൽ, അവൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ഞാൻ തകരുകയാണ്. അവളുടെ ഇഷ്ടം മാനിക്കാൻ നീ തയ്യാറാണോ?

6.   അവധിക്കാലം മകൾ അവളുടെ പപ്പാ അവൾക്കായി നിർമ്മിച്ചിരിക്കുന്ന, അവൾ ആവശ്യപ്പെട്ട റോസ് കളറുള്ള പെയിന്റ് അടിച്ച ഭവനത്തിൽ അവൾ ഓടിച്ചാടി സന്തോഷിച്ച് വളരട്ടെ.  മാളു, മാളുവിന്‌ അവധിക്കാലം എവിടെ കഴിയാനാണ് ആഗ്രഹം?


7.   നീ എന്തിനാണ് മകളെ ഉപദ്രവിക്കുന്നത്? നിനക്കറിയാമോ, മകൾ ചെയ്യുന്ന കാര്യങ്ങളിൽ ബഹുഭൂരിപക്ഷവും അവൾ അവളുടെ ഇഷ്ടപ്രകാരമല്ല, നിന്നെ ഭയപ്പെട്ടിട്ടാണ്. നീ അവളെ ഉപദ്രവിക്കും എന്ന ഭയമാണ് അവൾക്ക് ഒരു കാര്യവും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാൻ പറ്റാത്തത്. അതുകൊണ്ടുതന്നെയാണ് അവൾ എന്നോടൊപ്പം ഉള്ളപ്പോൾ മറ്റേതൊരു കുട്ടിയേയും പോലെ പെരുമാറുകയും സന്തോഷവതി ആയിരിക്കുകയും ചെയ്യുന്നത്. നീയെന്താണ് ഇത്രയും സ്വാർത്ഥത കാണിക്കുന്നത്?

8.   മകൾ ജനിച്ച അന്നുമുതൽ അവൾ നിന്നോടൊപ്പമാണ്, പപ്പയോടൊപ്പം ജീവിക്കണം എന്ന് പോലീസ് സ്റ്റേഷനിൽ വച്ച് അലറിക്കരഞ്ഞു പറഞ്ഞിട്ടും, നീയവളെ ബലമായി പിടിച്ചുകൊണ്ടുപോയി. നീ എത്രതന്നെ ശ്രമിച്ചിട്ടും നിന്നോടൊപ്പം ജീവിക്കണമെന്ന് മകൾ പറയുന്നില്ല. അങ്ങിനെ അവളുടെ ആഗ്രഹത്തിന് പുല്ലുവില കൊടുത്ത് അവളെ ഭയപ്പെടുത്തുന്നതാണ് മകൾ അനുസരണ ഇല്ലാത്തവളായും, അവൾക്കു മനോരോഗം ഉള്ളതായും നിനക്ക് തോന്നുന്നത്. നിൻറെ ആ തോന്നൽ, നീ അവളെ വീണ്ടും വീണ്ടും ഉപദ്രവിക്കാൻ ഇടയാക്കുന്നു. അതവളെ കൂടുതൽ കൂടുതൽ നിന്നിൽ നിന്നും അകലാനും, എന്നാൽ നിൻറെ കരുത്തിനുമുന്നിൽ അവൾ ഒന്നുമല്ലാത്തതിനാൽ എല്ലാം നിശബ്ദം സഹിക്കുന്നു. അതിനാൽ, ഇനി കുറച്ചുവർഷങ്ങൾ മകൾ ആഗ്രഹിക്കുന്നതുപോലെ അവളുടെ സ്വന്തം ഭവനത്തിൽ ജീവിക്കുകയും, പഠിക്കുകയും ചെയ്യട്ടെ. അതുവഴി ഒരമ്മയുടെ അവകാശത്തെ നിഷേധിക്കുകയല്ല ഞാൻ ഉദ്ദേശിക്കുന്നത്. മറിച്ച് മകളുടെ സന്തോഷവും, നന്മയും, സുരക്ഷയും, നല്ല ഭാവിയുമാണ് ലക്ഷ്യം. ഓരോ വർഷത്തിന് ശേഷം വേണമെങ്കിൽ, നമുക്ക് കോടതിയിൽ വന്ന് വീണ്ടും മകൾ ഏതാഗ്രഹിക്കുന്നുവെന്നു അവളിൽ നിന്നുതന്നെ മനസ്സിലാക്കി, അവൾ നിന്നോടൊപ്പം വരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ, അതുപോലെ ചെയ്യാം. മകൾ തീരുമാനിക്കട്ടെ, നീയെന്തു പറയുന്നു?

9.   ആരെയാണ് കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്, സ്വത്തെല്ലാം എൻറെയും നിൻറെയും പേരിൽ എഴുതിത്തന്നിട്ട് നാം സംരക്ഷിക്കും എന്ന് വൃഥാ സ്വപ്നം കാണുന്ന അപ്പനെയോ അതോ ദൈവത്തെയോ? ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ സംരക്ഷിക്കണം എന്ന് നിനക്ക് തോന്നുന്നില്ല, പക്ഷെ നീ ഇതുവരെയും കാണുകയോ, നിനക്ക് ഒരു രൂപയുടെപോലും സഹായം തരികയോ ചെയ്തിട്ടില്ലാത്ത ഇല്ലാത്ത ഒരു ദൈവത്തോട് നീ പ്രാർത്ഥിക്കുന്നു. അതിലെന്തോ അപാകത നിനക്ക് തോന്നുന്നില്ലേ? നിനക്കെന്തു തോന്നുന്നു, ദൈവം ഉണ്ടോ ഇല്ലയോ?

10.   നിനക്കെന്തു തോന്നുന്നു, നിൻറെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നത് ഭർത്താവിനോ ദൈവത്തിനോ?

11.   എന്നെ ഭ്രാന്തിന് ചികിൽസിക്കണമെന്ന് നിനക്ക് തോന്നാൻ കാരണമെന്ത്?

12.   എനിക്ക് വട്ടുണ്ടെന്ന് നീ പറയുന്നതിനുള്ള ഒരു കാരണം പറയുന്നത്, എൻറെ പട്ടാളത്തിലെ ജോലി പോയതും, ആറുമാസം ജയിലിൽ കിടന്നതുമാണ്. നിനക്കെന്തു തോന്നുന്നു? എന്തുകൊണ്ടായിരിക്കും എൻറെ ജോലി പോയത്? പട്ടാളത്തിൽ നിന്നും എങ്ങിനെയാണ് എന്നെ പിരിച്ചുവിട്ടത്?

13.   ഞാൻ അബുദാബിയിൽ നിന്നും മകൾക്കായി കൊണ്ടുവന്നു നിന്നെ ഏൽപ്പിച്ച മൂന്നര പവൻ വരുന്ന മാലയും രണ്ടുവളകളും എവിടെ?

14.   ഞാൻ ചെന്നൈയിൽ ആയിരുന്ന സമയത്ത് അപ്പനെ വീട്ടിൽ ഉപേക്ഷിച്ച് ആ മനുഷ്യൻ എൺപതാം വയസ്സിലും കഷ്ടപ്പെട്ട് ഉണക്കിവച്ചിരുന്ന കുറഞ്ഞത് മൂന്നു ക്വിന്റൽ വരുന്ന റബ്ബർ ഷീറ്റ് എടുത്തുകൊണ്ടുപോയി നീ എന്തുചെയ്തു?

15.   അഞ്ചുവയസ്സു മാത്രമുണ്ടായിരുന്ന മകളെ മനോരോഗത്തിന് ചികിൽസിക്കണം എന്ന് നിനക്ക് തോന്നാൻ കാരണമെന്ത്?

16.   എന്നോടൊപ്പം ചെലവഴിക്കുന്ന സമയം മുഴുവൻ ഏറ്റവും സന്തോഷവതിയും, ക്ലാസ്സിൽ മൂന്നും നാലും റാങ്കുകളിൽ വരുന്ന, പല വിഷയങ്ങൾക്കും നൂറിൽ നൂറും നേടുന്ന മകൾ, നിന്നോടൊപ്പം താമസിക്കുമ്പോൾ അവൾക്കു മനോരോഗം ഉണ്ടെന്നു നിനക്ക് തോന്നുന്നതിൽ നിനക്കുതന്നെ എന്തോ അപാകത ഉള്ളതായി നിനക്ക് തോന്നുന്നില്ലേ?

17.   മകളെ ദിവസവും കാണുന്ന, അവളെ പഠിപ്പിക്കുന്ന ടീച്ചർ തന്നെ പറയുന്നു, സഞ്ജന വളരെ കഴിവുള്ള മറ്റേതൊരു കുട്ടികളെയും പോലെ സാധാരണ ഒരുകുട്ടിയാണ്, കുഴപ്പം മകൾക്കല്ല, മറിച്ച് മകളുടെ അമ്മയ്ക്ക്, അതായത് എതിർകക്ഷിക്കാണെന്നു  പറയുന്നു. നീ എവിടെയൊക്കെ പോയി താമസിച്ചിട്ടുണ്ടോ അവിടെയെല്ലാം അയൽക്കാരും നിന്നെ അറിയുന്നവരും നിനക്കെന്തോ സാരമായ പ്രശ്നമുണ്ടെന്നു പറയുന്നു. അവർ പറയുന്നതിൽ വല്ല കാര്യവുമുണ്ടോ, അതോ എനിക്കുണ്ടെന്നു നീ പറയുന്നതുപോലെ, അവർക്കെല്ലാം വട്ടാണോ?

(സർ, ഇക്കഴിഞ്ഞ ഫെബ്രുവരി 28ന്, മകളുടെ സ്‌കൂളിൽ നിന്നും ഒരു ടൂർ പോയിരുന്നു. ഞാൻ ടീച്ചറിനെ വിളിച്ചപ്പോൾ, ധൈര്യമായും മകളെ വിട്ടുകൊള്ളുവാൻ ടീച്ചർ പറഞ്ഞതുപ്രകാരം ഞാൻ എതിർകക്ഷിയുടെ അക്കൗണ്ടിൽ 4000 രൂപ (ടൂറിനുള്ള ഫീസ്  കൊടുക്കേണ്ടിയിരുന്നത് വെറും 600 രൂപയാണ്.) ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നിട്ടും എതിർകക്ഷി മകളെ വിട്ടില്ല. അങ്ങിനെ പോകാൻ സാധിക്കാത്തവിധം മകൾക്കു മനോരോഗം ഉണ്ടെന്നു അമ്മയെന്ന അവകാശം പറയുന്ന എതിർകാശിയായ സ്ത്രീ നിരന്തരം മകളോടുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അത് മകളുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും, അവളിൽ എന്തോ കുറവുണ്ടെന്ന തോന്നൽ അവളിൽത്തന്നെ  ഉണ്ടായി, അവളുടെ ജീവിതം തന്നെ താറുമാറാക്കും.

18.   മകൾ മൂടിയാണെന്ന കാര്യം നീ മകളെ ചികിൽസിക്കുന്ന ഡോക്ടറോട് പറഞ്ഞോ?

രണ്ടാഴ്ച മുൻപ് ഞാൻ ടീച്ചറിനെ വിളിച്ചപ്പോൾ (9995260995) ടീച്ചർ പറഞ്ഞ കാര്യം കൂടുതൽ വിഷമിപ്പിക്കുന്നതാണ്. അതായത്, നല്ല പ്രസരിപ്പുണ്ടായിരുന്ന മകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി വളരെ മൂഡി ആയിരുന്നു എന്നാണ്. കഴിഞ്ഞ തവണ ഇന്ന് മകളെയും കൊണ്ടുവരണമെന്ന് അങ്ങ് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഒരിക്കലും മകളോട് സംസാരിക്കാൻ എതിർകക്ഷി എനിക്ക് അവസരം തന്നില്ല. മകൾ മൂഡി ആയിരിക്കാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ആണ് ഞാൻ കാണുന്നത്. അതിലൊന്ന് പാപ്പായെ ചൈൽഡ് ഹെല്പ് ലൈനിൽ വിളിച്ച് ജയിലിൽ അടപ്പിക്കുമെന്ന് 'അമ്മ മകളെ പറഞ്ഞു ഭയപ്പെടുത്തിയിരിക്കുന്നു. കൂടാതെ, മകൾക്കു ശരിക്കും പ്രശ്നമുണ്ടെന്നു വരുത്തിത്തീർക്കാൻ മനോരോഗത്തിനുള്ള മരുന്നുകൾ ഡോസ് കൂട്ടിക്കൊടുക്കുന്നു എന്ന് ഞാൻ ബലമായി സംശയിക്കുന്നു.)

19.   എത്രവർഷം കൊണ്ടാണ് നീ പ്രീഡിഗ്രി പാസ്സായത്?

20.   നീ ഒരു വർഷത്തോളം ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ശ്രമിച്ചു, കിട്ടിയോ?

21.   നീ പഠിക്കുന്നതുപോലെ പഠിച്ചാൽ പോരാ, കൂടുതൽ ഇംഗ്ലീഷ് വാർത്തകളും പ്രോഗ്രാമുകളും കാണുകയും, പുസ്തകങ്ങൾ വായിക്കുകയും വേണമെന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് വട്ടാണെന്ന് പറഞ്ഞ നിനക്ക് ഐഇഎൽടിഎസ് പരീക്ഷയ്ക്ക് വെറും 4 മാർക്ക്, അതിനർത്ഥം ഏകദേശം ഇംഗ്ലീഷ് അറിയില്ല എന്നുതന്നെയാണ്, കിട്ടിയതിനെക്കുറിച്ച്  എന്തുതോന്നുന്നു?

22.   വീടുവിട്ടിറങ്ങിയ നീ തുടങ്ങിയ ബ്യൂട്ടി പാർലറിന് എന്ത് സംഭവിച്ചു?

23.   വളരെ നിസ്സാരമായ കാര്യമാണെന്ന് കരുതി എൽഐസി ഏജൻറ് ആകാൻ പോയിട്ട് ഇപ്പോൾ എവിടെവരെയെത്തി?

24.   യുകെയിലേക്ക് പോകാനുള്ള ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് എന്ത് സംഭവിച്ചു?

25.   അമേരിക്കയ്ക്ക് പോകാൻ ഒരു ഏജൻസിയെ സമീപിച്ച് അവസാനം 30000 അവർക്കു കൊടുത്തില്ലെങ്കിൽ കേസ് കൊടുക്കും എന്ന് വക്കീൽ നോട്ടീസ് വന്നപ്പോൾ, ഞാൻ ഇടപെടേണ്ടി വന്നത് എന്തുകൊണ്ട്?


26.   ആഭരണങ്ങൾ അണിയുന്നത് ഒരുതരം അടിമത്തമാണെന്ന് എനിക്കറിയാമെന്നതിനാൽ, യാതൊരു കാരണവശാലും മകളുടെ കാതുകുത്തരുതെന്നും, എൻറെ വാക്കിനെ ധിക്കരിച്ച് കാത് കുത്തിയാൽ അത് വിവാഹമോചനത്തിൽ കലാശിക്കുമെന്നും നിന്നോട് നിരന്തരം പറഞ്ഞിട്ടും, നീ മകളുടെ കാതുകുത്തി. നീ എന്താണ് എൻറെ വാക്കുകൾക്ക് ഒരു വിലയും നൽകാത്തത്?

27.   ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്കിലും ആഭരണങ്ങൾ ഊരിവയ്ക്കണം വയ്ക്കണം എന്ന് പറഞ്ഞപ്പോൾ, അതിടുന്നത് മൗലിക അവകാശം ആണെന്ന് പറഞ്ഞു എന്നെ നീ അപമാനിച്ചപ്പോൾ എൻറെ ഉദ്ദരിച്ച ലിംഗം താഴ്ന്നു. നിനക്കെന്തു തോന്നുന്നു, നമ്മുടെ മഹത്തായ സംസ്ക്കാരം അനുസരിച്ച് നിന്നിലൂടെ മാത്രം ലൈംഗികസംതൃപ്തി നേടാൻ വിധിക്കപ്പെട്ട ഞാനെന്ന ഭർത്താവിൻറെ ആഗ്രഹം സാധിക്കുക എന്നതാണോ അതോ ബന്ധപ്പെടാൻ സമീപിക്കുന്ന ഭർത്താവിനോട് ആഭരണം ഇടുന്നതു മൗലിക അവകാശം ആണെന്ന് പറഞ്ഞു സ്ത്രീയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണോ? എന്തിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്?

28.   അങ്ങിനെ എൻറെ ഭാര്യയായ നീ, എൻറെ ലൈംഗികആവശ്യങ്ങൾ സാധിച്ചുതരുന്നതിനേക്കാൾ ആഭരണം ഇടുന്നതിൽ പ്രാധാന്യം കൊടുത്താൽ, ലൈംഗിക ആവശ്യങ്ങൾ നിറവേറ്റപ്പെടാൻ മറ്റൊരുവഴിയും കാണാത്ത ഭർത്താവായ ഞാൻ എന്ത് ചെയ്യണം? മറ്റൊരു സ്ത്രീയെ സമീപിക്കാം എന്ന് വച്ചാൽ 'നിനക്ക് അമ്മയും പെങ്ങളും ഇല്ലെടാ പട്ടീ' എന്ന ചോദ്യം കേൾക്കണം. നീ ദൈവമായി കരുതുന്ന പള്ളി വികാരിമാർ ചെയ്യുന്നതുപോലെ കുട്ടികളെ പീഡിപ്പിക്കുന്നത് പോലെ ചെയ്യുന്നതിലും കഴുത്തിൽ കല്ല് കെട്ടി കടലിൽ ചാടുന്നതാണ് നല്ലതെന്നു കരുതുന്നവനാണ് ഞാൻ. അതിനാൽ ഈ നാല്പത്തേഴാം വയസ്സിലും സ്വയം ഭോഗം ചെയ്യുന്നു. നിനക്കെന്തു തോന്നുന്നു?

29.   മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടു നീ കോടതിയിൽ സമർപ്പിച്ച ഡോക്ടർമാരുടെ കുറിപ്പുകളിൽ ഒന്നാണിത്. അതിൽ ഏറ്റവും അടിയിൽ പ്രിൻറ് ചെയ്തിരിക്കുന്ന ഒരു വാചകം ഇതാണ്.  'Jesus heals' - Lord, make me an instrument of your peace. ഓസ്‌ട്രേലിയൻ ന്യൂറോളജിസ്റ്റ് ആയ സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) മതവിശ്വാസം ഒരു മനോരോഗം ആണെന്ന് പറയുന്നു. Here is what he wrote in his book titled, 'Obsessive Action and Religious Practices' that is religion and neurosis are similar products of the human mind: neurosis, with its compulsive behaviour, is "an individual religiosity", and religion, with its repetitive rituals, is a "universal obsessional neurosis”. അതായത് എൻറെ മകളെ ചികില്സിക്കുന്ന ഡോക്ടർ ഒരു മനോരോഗിയാണ്. നിനക്കെന്ത് തോന്നുന്നു?

30.   പള്ളിയിൽ പ്രാർത്ഥിക്കുന്നതിനുവരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ചൻറെ മുൻപിൽ നാക്കുനീട്ടി നിന്ന് ഗോതമ്പപ്പം വാങ്ങുന്നതാണോ അതോ നിന്നെ വിവാഹം ചെയ്തു നിന്നെയും, നിന്നിലൂടെയുണ്ടാകുന്ന കുട്ടികളെയും സംരക്ഷിക്കാൻ നിരന്തരം അദ്ധ്വാനിക്കുന്ന ഭർത്താവിനോടൊപ്പം ഒന്ന് കിടന്നുകൊടുക്കുന്നതാണോ, ഏതാണ് പ്രധാനം?

31.   എനിക്ക് ദൈവവിശ്വാസം ഇല്ലെന്നും, അതിനാൽ രജിസ്റ്റർ വിവാഹം നടത്താം എന്നും ഞാൻ നിന്നോട് പറഞ്ഞപ്പോൾ, വിവാഹം വീട്ടുകാർ തീരുമാനിക്കുന്നതുപോലെ നടത്തട്ടെ, വിവാഹശേഷം ഞാൻ മാറാം എന്ന് നീയെനിക്കു വാക്കുതന്നിരുന്നു. എന്തുകൊണ്ടാണ് നീയത് പാലിക്കാത്തത്?

32.   ബൈബിളിൽ പറയുന്നു, ജോസഫ് എന്ന വ്യക്തിയുടെ ഭാര്യയായിരുന്ന മറിയം എന്ന സ്ത്രീയിൽ പരിശുദ്ധാത്മാവ് പ്രവേശിച്ചാണ് നീ വിശ്വസിക്കുകയും, എൻറെ എതിർപ്പിനെ വകവയ്ക്കാതെ മകളെ പഠിപ്പിക്കുകയും ചെയ്യുന്ന ക്രിസ്തു ഉണ്ടായത്. എന്ന് മാത്രമല്ല, അങ്ങിനെ ഉള്ള മറിയത്തെ കന്യകാമറിയം എന്ന് വിളിക്കുന്നു. നീ ഒരു നേഴ്സ് ആണ്. എന്നെക്കാളും ഇതേക്കുറിച്ചൊക്കെ കൂടുതൽ അറിവുള്ള വ്യക്തിയാണ്. നിനക്കെന്തു തോന്നുന്നു?

33.   ബൈബിൾ പ്രകാരം ഈ ആകാശവും, ഭൂമിയും (പരന്ന ഭൂമിയാണ്), അതിലെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളെയും എല്ലാം ഒരാളും ഇതുവരെയും കണ്ടിട്ടില്ലാത്ത ദൈവം ആറായിരമോ ഏഴായിരമോ വർഷത്തിനിടയിൽ സൃഷ്ടിച്ചതാണ്. അങ്ങിനെ ആറായിരം പോകട്ടെ ആറായിരം കോടി വർഷങ്ങൾക്ക് ഉള്ളിൽ പോലുമല്ല ഈ പ്രപഞ്ചം ഉണ്ടായത് എന്ന് ഇതുവരെയുള്ള ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ കരുതുന്നു. അതിനാൽ മകളെ ഇല്ലാത്ത ദൈവത്തിൽ വിശ്വസിപ്പിച്ച് അന്ധയാക്കണ്ട എന്ന് പറയുമ്പോൾ, എനിക്ക് വട്ടാണെന്ന് നീ മാത്രമല്ല, പതിനാറു വയസ്സുള്ള ഒരു പൊന്നോമനയെ ഗർഭിണിയാക്കിയ അച്ചനും പറയുന്നു. എന്താണ് നിനക്ക് ഇതേക്കുറിച്ചു പറയാനുള്ളത്?

34.   ആകാശവും ഭൂമിയും ജീവജാലങ്ങളെയും സൃഷ്ടിച്ചത് ഞാനാണ്, ആ ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് നീ വിശ്വസിക്കുന്ന ദൈവം പറയുന്നു. പത്തുകല്പനകളിൽ ആദ്യത്തെ കല്പനയാണിത്. അതേസമയം അള്ളാഹുവെന്ന മറ്റൊരു ദൈവമാണ് ഇതെല്ലാം സൃഷ്ടിച്ചതെന്ന് മുസ്ലിങ്ങൾ പറയുന്നു. ബ്രഹ്‌മാവ്‌ ആണെന്ന് ഹിന്ദുക്കൾ പറയുന്നു. ശരിക്കും ആരാണ് സൃഷ്ടിച്ചത്?

35.   ഇനി നീ പറയുന്നതാണ് ശരിയെങ്കിൽ, മറ്റുമതക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. എന്തു പറയുന്നു? ഇനി എനിക്ക് ബഹുമാനപ്പെട്ട കോടതിയോടാണ് പറയാനുള്ളത്. എതിർകക്ഷി വിശ്വസിക്കുന്നതനുസരിച്ച് ദൈവമാണ് സൃഷ്ടിച്ചതെങ്കിൽ, ഈ ഹിന്ദു മുസ്ലിം മതക്കാർ ജനങ്ങളെ വഴിതെറ്റിച്ച് നാശത്തിലേയ്ക്ക് നയിക്കുകയാണ്. നീതി ഉറപ്പാക്കാൻ നിലകൊണ്ടിട്ടുള്ള നീതിപീഠം എന്തുകൊണ്ട് അവർക്കെതിരെ നടപടി എടുക്കുന്നില്ല?

36.   സർ, എനിക്ക് വട്ടാണെന്ന് എതിർകക്ഷി പറയുന്നതിനുള്ള ഒരു കാരണം ഞാൻ മതവിശ്വാസത്തിന് എതിരാണെന്നതാണ്‌. അവൾ വിശ്വസിക്കുന്നത് പള്ളിയും, ദൈവവും, അച്ചന്മാരും, ബിഷപ്പുമാരും ഒക്കെയാണ് അവളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതെന്നാണ്. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച്, പലപ്പോഴും രണ്ടുനേരം മാത്രം ഭക്ഷിച്ച് ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കും, വരും തലമുറകൾക്കും പട്ടിണിയില്ലാതെ ജീവിക്കാനുള്ള മാർഗ്ഗം ഉണ്ടാക്കിയ ഞാൻ വട്ടനും. അവൾ പോകുന്ന പള്ളിയിലെ വികാരിയും അതുതന്നെ പറയുന്നു. ആ വൈദികനെ, അല്ലെങ്കിൽ ഈ വിശ്വാസത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ പ്രാപ്തിയുള്ള, അത് പോപ്പുമാകാം, ഒരാളെ വിസ്തരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.


37.   എൻറെ മകളെ ആരാണ് നിയന്ത്രിക്കേണ്ടത്, പണിയെടുക്കാതെ വിശ്വാസികളെ  പിഴിഞ്ഞ് ജീവിക്കുന്ന, വികാരം കുട്ടികളുടെമേൽ തീർക്കുന്ന പള്ളിവികാരിയോ അതോ ഞാനോ?

38.   ഇനി ഖുറാനിലേയ്ക്ക് വരട്ടെ, സർ, ഞാൻ ഖുറാന് എതിരായല്ല, കാരണം എതിർത്ത് പറഞ്ഞാൽ അവർ എപ്പോഴാണ് എൻറെ കയ്യും കാലും തലയും ഒക്കെ മുറിക്കുകയെന്നറിയില്ല, മറിച്ച് ഖുർആനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെ പറയുകയാണ്. അവ ഇതാണ്.

Koran 2:191 - Slay the unbelievers wherever you find them

Koran 3:28   - Muslims must not take the infidels as friends
Koran 3:85   - Any religion other than Islam is not acceptable
Koran 5:33   - Maim and crucify the infidels if they criticize Islam
Koran 8:12   - Terrorize and behead those who believe in scriptures other than Qur'an
Koran 8:60   - Muslims must muster all weapons to terrorize the infidels
Koran 8:65   - The unbelievers are stupid; urge the Muslims to fight them
Koran 9:5     - When opportunity arises kill the infidels wherever you catch them
Koran 9:30   - The Jews and the Christians are perverts; fight them
Koran 9:123 -  Make war on the infidels living in your neighborhood
Koran 22;19 - Punish the unbelievers with garments of fire, hooked iron rods, boiling water, melt their skin and bellies
Koran 47:4    - Do not hanker for peace with infidels; behead them when you catch them

ഇതൊക്കെയും ആണ് ഇസ്ലാം മതം കുട്ടികൾ ജനിച്ച് തിരിച്ചറിവാകുന്നതിനു മുൻപ് അവരിൽ അടിച്ചേൽപ്പിക്കുന്നത്. അതാണ് കുട്ടികൾ പഠിക്കേണ്ടതെങ്കിൽ, ഖുർആനിൽ പറഞ്ഞതുപ്രകാരം അള്ളാഹുവിൽ വിശ്വസിക്കാത്തവരെ കൊന്ന അജ്മൽ കസബ് ആണ് ശരിക്കുള്ള മുസൽമാൻ. അല്ലാതെ, നിലനിൽപ്പിനായി ഖുറാനിലെ വചനങ്ങൾ മറന്ന് അന്യമതക്കാരുമായി സൗഹൃദത്തിൽ ആണെന്ന് ഭാവിക്കുന്ന മുസ്ലിങ്ങൾ അല്ല. പിന്നെ എന്തുകൊണ്ടാണ് അജ്മൽ കസബിനെ തൂക്കേലേറ്റിയത്?

39.   ഇപ്പറഞ്ഞതൊക്കെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെങ്കിൽ, അതൊക്കെയും അതേപടി നടപ്പാക്കുന്ന നാം ഭീകരർ എന്ന് വിളിക്കുന്ന ഐഎസ്ഐ പ്രവർത്തകരല്ലേ ശരി?

ഐഎസ്ഐയിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല ഭീകരർ, കുട്ടികളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത മതവിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേൽപ്പിക്കുന്ന ആരും, അത് ഹിന്ദു ആയാലും, ക്രിസ്ത്യൻ ആയാലും, മുസ്ലിം ആയാലും ഭീകരർ ആണ്. കാരണം അവർ ഈ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളുടെ പേരിൽ ജനങ്ങളെ വിഘടിപ്പിക്കുകയും, അവരിൽ ഭയവും വിദ്വേഷവും  നിറയ്ക്കുകയാണ്. ഏതെങ്കിലും ഒരു മുസ്ലിംപണ്ഡിതനെ, അന്ധത ആഭരണമാക്കി നടക്കുന്നവനും പണ്ഡിതൻ ആണത്രേ, വിസ്തരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സർ, ഈ മതങ്ങളുടെ എല്ലാം വെളിയിൽനിന്നും നോക്കുമ്പോൾ ഇതെല്ലാം പൊള്ളയാണെന്ന് ഞാൻ തിരിച്ചറിയുന്നു. അഥവാ ഉണ്ടെങ്കിൽ തന്നെ, ഇവയിൽ ഏതെങ്കിലും ഒന്നേ കാണൂ, അതേതാണ്? താങ്കൾക്ക് എന്തുതോന്നുന്നു? താങ്കൾ അത് പറഞ്ഞിരുന്നെങ്കിൽ, എൻറെ മകളെ അത് പഠിപ്പിക്കാമായിരുന്നു, കാരണം അവളുടെ അമ്മ അവളെ പഠിപ്പിക്കുന്ന ദൈവം അല്ല ശരിക്കുള്ളതെങ്കിൽ, മരിച്ചുകഴിയുമ്പോൾ അവൾക്ക് നരകത്തിൽ പോകേണ്ടിവരില്ലേ? അതിനുള്ള ഉത്തരം ഇല്ലെങ്കിൽ ഭരണഘടന തിരുത്തണം സർ. ഇല്ലാത്ത ഈ ദൈവങ്ങളുടെ  സൗഹാർദ്ദസമ്മേളനം അല്ല, മറിച്ച് ഇവയൊന്നുമില്ലാത്ത ഒരു ലോകമാണ് വേണ്ടത്. അപ്പോഴാണ് വരും തലമുറകൾ മതങ്ങളുടെ വേലിക്കെട്ടുകൾ ഇല്ലാതെ, മുസ്ലിമാണോ, ഹിന്ദുവാണോ, ക്രിസ്ത്യാനി ആണോ എന്നൊന്നും ചോദിക്കാതെ, ഈ മതങ്ങളുടെ ഉള്ളിൽ തന്നെ, ഷിയാ ആണോ, സുന്നിയാണോ, കത്തോലിക്കനാണോ, നായരാണോ, ഈഴവനാണോ, പുലയനാണോ, സവർണ്ണനാണോ, അവർണ്ണനാണോ എന്നൊന്നും ചോദിക്കാതെ, അന്വേഷണത്വര ഉള്ളവരായി ഒത്തൊരുമയോടെ സമാധാനത്തിൽ ജീവിക്കാൻ കഴിയുക. ഒരു പൗരനെന്ന നിലയ്ക്ക് നാമോരോരുത്തരുടേയും കടമയാണതെന്നു ഭരണഘടനതന്നെ നമ്മോട് ആവശ്യപ്പെടുന്നു.

Article 51 A(h) in Indian Constitution tells one of the fundamental duties of every citizens in India that is to develop the scientific temper, humanism and the spirit of inquiry and reform. അതായത് ശാസ്ത്ര അഭിരുചിയും, മാനവികതയും, അന്വേഷണത്വരയും, പരിഷ്‌ക്കരണ ബോധവും വളർത്തുക എന്നത് ഓരോ പൗരൻറെയും കടമയാണ്. എങ്കിൽ എന്തടിസ്ഥാനത്തിൽ ആണ് അതിന് നേർവിപരീതമായി കുട്ടികളെ തിരിച്ചറിവാകുന്നതിനു മുൻപുതന്നെ ഇല്ലാത്ത ഒരു ദൈവം ഉണ്ടെന്നു പഠിപ്പിച്ച് അവരിലെ അന്വേഷണത്വര ഇല്ലാതാക്കി അന്ധരാക്കുന്നത്? എന്തുകൊണ്ട് എല്ലാവർക്കും നീതി ഉറപ്പാക്കേണ്ട നീതിപീഠം ഈ കുരുന്നുകളെ ആ കൊടും ക്രൂരതയിൽ നിന്നും രക്ഷിക്കാൻ ഉള്ള നടപടി എടുക്കുന്നില്ല?

40.   ഇവിടുത്തെ മതങ്ങളും, എന്തിന് അധികാരവർഗ്ഗവും നീതിപീഠവുംവരെ ഈ ഭീകരത കുട്ടികളിൽ വിതയ്ക്കുന്നതിൽ തെറ്റ് കാണുന്നില്ലെങ്കിൽ, ഇതിൽനിന്നെല്ലാം കുട്ടികളെ രക്ഷിക്കണം എന്നുപറയുന്ന എന്നെ എതിർകക്ഷി വട്ടൻ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്?

41.   എൻറെ മകളെ ഞാൻ എങ്ങിനെയാണ് വളർത്തേണ്ടത്? ശാസ്ത്ര അഭിരുചിയും, മാനവികതയും, അന്വേഷണത്വരയും ഉള്ള ഒരുത്തമ പൗരയായി വളർത്തണോ അതോ മതവിശ്വാസമെന്ന ഇലാമപ്പഴത്തിൻറെ നീരുകൊടുത്ത് അവളെയും അന്ധയാക്കി ഈ പ്രാകൃതമതങ്ങളുടെ, ഗോത്രവർഗ്ഗ ചിന്തയുള്ള പുരോഹിതന്മാരുടെ ചട്ടുകമാക്കണോ?

42.   എന്തുകൊണ്ടാണ് അതേ ഇല്ലാത്ത 'ദൈവം സാക്ഷിയായി സത്യമേ പറയൂ' എന്ന് കോടതിയിൽ വരുന്നവരെക്കൊണ്ട് സത്യം ചെയ്യിക്കുന്നത്? ദൈവം സാക്ഷിയായി സത്യം ചെയ്യിക്കുന്ന കോടതിക്ക് ദൈവം ഉണ്ടെന്നു തെളിയിക്കാനുള്ള ബാദ്ധ്യതയില്ലേ? അതും വേണ്ട, ഈ പറയുന്ന മതങ്ങളിൽ ഏതാണ് ശരിക്കുള്ള മതമെന്നെങ്കിലും പറയാനുള്ള ബാദ്ധ്യത ഇല്ലേ? കഴിയില്ലെങ്കിൽ, വരും തലമുറകളെ എങ്കിലും രക്ഷിക്കാൻ ഭരണഘടന തിരുത്തുകയല്ലേ വേണ്ടത്? പകരം പശു അമ്മയാണെന്ന മറ്റൊരു ഗോത്രചിന്തയും കൂടി നിയമമാക്കി ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ഈ അന്ധത ബാധിച്ച ജനതയെ എങ്ങോട്ടാണ് നയിക്കുന്നത്?

43.   മകളുടെ കാതുകുത്തരുതെന്നു ഞാൻ പറഞ്ഞപ്പോൾ എനിക്ക് വട്ടാണെന്ന് നീ പറഞ്ഞു. മുസ്ലിങ്ങൾ ആൺകുട്ടികളുടെ ലിംഗാഗ്രം അവരുടെ  അറിവോ അനുവാദമോ ഇല്ലാതെ മുറിച്ചുകളയുകയും, അതുവഴി ലൈംഗികതയുടെ ഏറ്റവും സുഖകരമായ അനുഭവം ഇല്ലാതാക്കുകയും ചെയ്യുന്നത് ശരിയോ?

44.   പല ആഫ്രിക്കൻ രാജ്യങ്ങളിലും പെൺകുട്ടികളുടെ എല്ലാം ഭഗശിശ്നിക മുറിച്ചു കളയുന്നു. ആ കുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ്, പലപ്പോഴും അമ്മമാർ തന്നെയാണ്, ഭഗശിശ്നിക മുറിക്കാൻ കത്തിയുമായി നിൽക്കുന്നവൻറെ മുന്നിൽ മകളുടെ കാലുകൾ ബലമായി അകത്തി പിടിച്ചുകൊടുക്കുന്നത്. അതവരുടെ ഒരു വിശ്വാസത്തിൻറെ ഭാഗമാണ്. അത് ശരിയോ?

45.   ഇനി പറയുന്നത് കേൾക്കുമ്പോൾ, ഇതുവരെ പറഞ്ഞത് ഒന്നുമല്ലെന്ന് തോന്നാം. ആഫ്രിക്കൻ രാജ്യങ്ങളിടെ ചില വിഭാഗങ്ങൾക്കിടയിൽ പെൺകുട്ടികളുടെ പുറത്തുകാണാവുന്ന ലൈംഗിക അവയവം എല്ലാം മുറിച്ച് അവിടെ ഒരു ദ്വാരം മാത്രമായി അവശേഷിപ്പിക്കുന്നു (ജെനിറ്റൽ മ്യുട്ടിലേഷൻ). ഇതൊക്കെയും ചെയ്യുന്നത് മതവിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും പേരിലാണ് എന്ന് മാത്രമല്ല സ്വന്തം മാതാപിതാക്കളുടെ പൂർണ്ണ അനുമതിയോടെയുമാണ്. സത്യത്തിൽ അവർ തന്നെയാണ് ഇതിനെല്ലാം മുൻകൈ എടുക്കുന്നത്. ഇതൊക്കെയും ശരിയോ?

46.   ഇപ്പറഞ്ഞതും ഒന്നുമല്ല. ഇനിയൊരു വിഭാഗം പെൺകുട്ടികളുടെ ലൈംഗിക അവയവങ്ങൾ മൊത്തം മുറിച്ചുകളയും എന്ന് മാത്രമല്ല, പിന്നെ ശേഷിക്കുന്ന ഭാഗം തുന്നിച്ചേർക്കുകയും, ആണുങ്ങൾക്ക് ബന്ധപ്പെടാൻ മാത്രം അത് തുറക്കുകയും ചെയ്യും. നീ അവിടെ ജനിച്ചിരുന്നെങ്കിൽ, നീയും ഇപ്പോൾ തുന്നിച്ചേർത്തു നടക്കുമായിരുന്നു എന്ന് മാത്രമല്ല, മകളുടെ ലൈംഗിക അവയവം മുറിച്ചുകളയാൻ നീ തന്നെ അവളുടെ കാലുകൾ ബലമായി അകത്തിക്കൊടുക്കുമായിരുന്നു. നീ അതിനോട് യോജിക്കുന്നുണ്ടോ?

47.   കാതും, മറ്റ് ശരീരഭാഗങ്ങളും തുളച്ചും, തുളയ്ക്കാതെയും ആഭരണങ്ങൾ അണിയുന്നതും അന്ധതയാണ്, ഒരുതരം അടിമത്തമാണ്. അതണിയുന്നതുമൂലം ഒരു പ്രയോജനവും ഇല്ല. അത് സൗന്ദര്യം വർദ്ധിപ്പിക്കുന്നു എന്ന് പറയുന്നത് സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയിൽ നിന്നും ഉണ്ടായതാണ്. അതിനാൽ അത് വേണ്ടെന്നു പറയുമ്പോൾ എനിക്ക് വട്ടാണെന്ന് നീ പറയുന്നത് എന്തുകൊണ്ട്?

48.   ഒരു ഭോഷ്ക്ക് വിശ്വാസത്തിൻറെ പേരിൽ, ആൺകുട്ടികളുടെ ലിംഗാഗ്രം മുറിക്കുന്നത് എങ്ങിനെ സ്വീകാര്യമാകും?

49.   അത് മുസ്ലിങ്ങൾ ആണ് ചെയ്യുന്നതെന്ന് നീ ഉത്തരം പറയുന്നത് കേൾക്കാൻ ആണ് ഞാൻ ഈ ചോദ്യം ചോദിച്ചത് തന്നെ. അങ്ങിനെ ഓരോ മതങ്ങളും ഇവിടെ കാട്ടിക്കൂട്ടുന്ന ഓരോ ക്രൂരതയും കണ്ടിട്ടും, ഇവിടുത്തെ അധികാരവർഗ്ഗമോ, നീതിന്യായവ്യവസ്ഥയോ അങ്ങിനെ ആക്രമിക്കപ്പെടുന്ന വരും തലമുറകളെ രക്ഷിക്കാൻ ഒന്നും ചെയ്യാതെ ന്യൂനപക്ഷപ്രീണനവുമായി ഇരിക്കുകയാണ്. അത് അന്ധതയാണെന്നു ഞാൻ പറയുമ്പോൾ നീയും കൂട്ടരും എന്നെ വട്ടനെന്നു വിളിക്കുന്നു. നിനക്കെന്തു തോന്നുന്നു?

50.   ഇറാക്കിലും സിറിയയിലും ഒക്കെ മുസ്ലിങ്ങൾ ക്രിസ്ത്യാനികളായ നൂറുകണക്കിന് പേരെ, അതിൽ പിഞ്ചുപൈതങ്ങളും, കുട്ടികളും, സ്ത്രീകളും, അമ്മമാരും, ആണുങ്ങളും എല്ലാം പെടും, തലയറുത്തും, കത്തിച്ചും, വെടിവെച്ചും എല്ലാം ദിവസവും കൊല്ലുന്നു. എല്ലാം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത, അതും വെറും ആറ് വയസ്സുമാത്രം പ്രായമുള്ള ഐഷയെന്ന കൊച്ചുബാലികയെ കെട്ടി ലൈംഗികവേഴ്ച നടത്തിയ മുഹമ്മദ് നബി എന്നുപറയുന്ന തൂക്കിലേറ്റപ്പെടേണ്ടിയിരുന്ന ഒരു പ്രാകൃതമനുഷ്യൻ എഴുതിയ, ഖുറാനിൽ പറഞ്ഞിരിക്കുന്ന അല്ലാഹുവിന് വേണ്ടിയാണത്രേ. നിനക്കതിനോട് യോജിപ്പുണ്ടോ?

51.   ഇല്ല അല്ലേ? നീ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോ? പഴയനിയമത്തിൽ സംഖ്യാപുസ്തകം എന്ന അദ്ധ്യായം ഉള്ളറിയാമോ? അതിൽ മോശവഴി ദൈവം ഇസ്രായേൽ ജനതയോട് പറയുന്നത് ഇതാണ്. നിങ്ങൾ ഒരു രാജ്യത്തെ ആക്രമിക്കുമ്പോൾ, അവിടെയുള്ള എല്ലാ ആണുങ്ങളെയും, ആൺകുട്ടികളെയും, പുരുഷസ്പർശമേറ്റ സ്ത്രീകളെയും കൊന്നിട്ട്, കൊള്ളമുതലും, കന്യകകളായ പെൺകുട്ടികളെയും വീതിച്ചെടുക്കണം എന്ന് പറയുന്നു. ദൈവത്തിനു ദശാംശം കൊടുക്കുന്നത് നീ കേട്ടിട്ടുണ്ടോ? അങ്ങിനെയെങ്കിൽ ഈ കൊള്ളമുതലിൻറെയും, പെൺകുട്ടികളുടെയും ഒരു വിഹിതം ദൈവത്തിനും കിട്ടിയിരുന്നു. ഇതൊന്നും ഞാൻ പറയുന്നതല്ല, നീ വിശ്വസിക്കുന്ന ബൈബിളിൽ ഉള്ളതാണ്. നിനക്കെന്തു തോന്നുന്നു?

52.   ഇങ്ങിനെ ദൈവം മോശവഴി ജനതയോട് ആജ്ഞാപിച്ചതു ഇന്ത്യയിൽ ക്രിസ്തീയ മതപ്രചാരണത്തിനു വന്നവർ പാലിച്ചിരുന്നെങ്കിൽ, അതിനുള്ള കരുത്ത് അവർക്കുണ്ടായിരുന്നെങ്കിൽ, നീയും, നിനക്കുവേണ്ടി വാദിക്കുന്ന ബഹുമാനപ്പെട്ട വക്കീലും, ജഡ്ജിയും അടക്കം ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും ഉണ്ടാകുമായിരുന്നില്ല. ഈ മതഭീകരതയിൽ വിശ്വസിക്കുന്ന നീയടക്കമുള്ള മതാന്ധത ബാധിച്ചവർക്കാണോ അതോ ആ അന്ധതയിൽ നിന്നും നിങ്ങളൊക്കെയും പുറത്തുവരണം എന്ന് പറയുന്ന എനിക്കണോ വട്ട്?

53.   ഞാനും എൻറെ കുടുംബത്തിലുള്ള എല്ലാവരും ബീഫ് കഴിക്കാറുണ്ട്. നീ കഴിക്കാറുണ്ടോ?

54.   ഇന്ന് പല സംസ്ഥാനങ്ങളിലും ബീഫ് ലഭ്യമല്ല എന്ന് മാത്രമല്ല, ആരെങ്കിലും ബീഫ് കൈവശം വച്ചാൽ ഹിന്ദുമതക്കാർ ചിലപ്പോൾ നിന്നെ കൊന്നെന്നുവരും. എന്ന് മാത്രമല്ല, അവിടങ്ങളിൽ നിയമം വഴി അത് കുറ്റകരമാണ്. കാരണം ഹിന്ദുക്കളുടെ ദൈവമാണത്രേ പശു. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച്, ഈ പശുവിനെ അമ്മയായി കാണുകയും, മിസ്സിസ് അംബാനിയുടെയും, സുധാമണിയുടെയും ഒക്കെ മുന്നിൽ നിലത്തുവീണ് തൊഴുന്ന ഒരു മഹാനാണ് എൻറെയും നിൻറെയും എല്ലാം പ്രധാനമന്ത്രി തന്നെ. അതിനുമുൻപ് ഒരു തലേക്കെട്ടൻ ആയിരുന്നു. ഇങ്ങിനെ എല്ലാ മതങ്ങളിൽ പെട്ടവരും ഗുരു എന്ന സിനിമയിൽ പറയുന്നതുപോലെ, ഇലാമാപ്പഴത്തിൻറെ നീര് കുരുന്നിലെ നുകർന്ന് മതാന്ധത ബാധിച്ചവരാണ് എന്ന് ഞാൻ പറയുമ്പോൾ എല്ലാവരും ചേർന്ന് എനിക്ക് വട്ടാണെന്ന് പറയുന്നു. ആർക്കാണ് ചികിത്സ വേണ്ടത്?

55.   Article 51 A(h) in Indian Constitution tells one of the fundamental duties of every citizens in India that is to develop the scientific temper, humanism and the spirit of inquiry and reform. അതായത് ശാസ്ത്ര അഭിരുചിയും, മാനവികതയും, അന്വേഷണത്വരയും, പരിഷ്‌ക്കരണ ബോധവും വളർത്തുക എന്നത് ഓരോ പൗരൻറെയും കടമയാണ്.  ഞാൻ എൻറെ മകളെ എങ്ങിനെ വളർത്തണം? മതാന്ധതയിൽ വളർത്തണോ അതോ  ശാസ്ത്ര അവബോധവും അന്വേഷണ ത്വരയും മാനവികതയുമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരയായി വളർത്തണമോ? 

56.   ശബ്ദമലിനീകരണം തടയുന്നതിനാവശ്യമായ നിയമങ്ങൾ നിലവിലുണ്ട്. പക്ഷെ, ഇന്ത്യയിൽ ഇന്ന് ഒരു സ്ഥലവും കാണില്ല ഈ പള്ളികളും അമ്പലങ്ങളും മദ്രസ്സകളും എല്ലാം ചേർന്ന് ശബ്ദമലിനീകരണം നടത്താത്തതായിട്ട്. അതും യായൊരു അടിസ്ഥാനവും ഇല്ലാത്ത പ്രാകൃത വിശ്വാസങ്ങൾ ഒക്കെയാണ് കോളാമ്പി നാലുചുറ്റും കെട്ടിവച്ച് നിരന്തരം മനുഷ്യരിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത്?

57.   ഇന്ത്യയിലെ എല്ലാ കോടതികളിലും യാതൊരു അടിസ്ഥാനവുമില്ലാത്ത മതഗ്രന്ഥങ്ങളിൽ തൊട്ട് ഇല്ലാത്ത ഒരു 'ദൈവം സാക്ഷിയായി സത്യമേ പറയൂ' എന്ന് പറയിക്കുന്നു. ഇത്തരം അബദ്ധങ്ങൾ തിരുത്തുന്നതിനുപകരം വീണ്ടും വീണ്ടും പശു അമ്മയാണെന്നും ഒക്കെ പറഞ്ഞു (ഇത് മൃഗസ്നേഹത്തിൻറെ പേരിൽ ആയിരുന്നെങ്കിൽ അതിലെ നന്മ മനസ്സിലാക്കാമായിരുന്നു) കൂടുതൽ അന്ധതയിലേയ്ക്ക് ഒരു ജനത നീങ്ങുന്നു. ഇതിനിടയിൽ ഈ മതങ്ങളുടെ വെറും ഒരു ഇര മാത്രമായ അജ്മൽ കസബുമാരെ തൂക്കിലേറ്റുകയും ചെയ്യും. സർ, അങ്ങിൽ നിന്നും വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു വിധിപ്രസ്താവന ഞാൻ പ്രതീക്ഷിക്കുന്നു. ആ വിധിയിലൂടെ ഞാൻ ഒരു വട്ടനല്ലെന്നു എതിർകക്ഷിക്ക് തോന്നുക വഴി ഒരിക്കലെങ്കിലും എന്നെയൊന്നു ബഹുമാനിക്കാം എന്നവർക്ക് തോന്നിയേക്കാം.

58.   ഞാൻ ഒരു എക്സിബിഷനിസ്റ്റ് ആണെന്ന് നീ വെറും 5 വയസ്സ് മാത്രമുള്ള മകൾക്ക് മനോരോഗത്തിന് ചികിത്സ വിധിച്ച ഡോക്ടറോട് പറഞ്ഞു. അത് ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. കൂടിയോ, വലിയോ ഒന്നുമില്ലാതെ ഏറ്റവും അച്ചടക്കത്തോടെയുള്ള ഒരു ജീവിതം നയിക്കുന്ന എന്നിൽ ലൈംഗികത വേണ്ടുവോളമുണ്ട്. അങ്ങിനെയുള്ള ഞാൻ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ എങ്ങിനെ ലൈംഗിക സംതൃപ്തി കൈവരിക്കണമെന്നാണ് നീ പറയുന്നത്?

59.   നീ കോടതിയിൽ സമർപ്പിച്ച ഡോക്ടർ നൽകിയ കുറിപ്പിൽ, അഞ്ചു വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയില്ല എന്നത് ഒരു മനോവൈകല്യമായി പറയുന്നു. 'അതെന്താ പപ്പാ ഈ ആൺകുട്ടികൾക്ക് മുള്ളാൻ നീണ്ട ഒരു സാധനം ഉള്ളതുപോലെ എനിക്കില്ലല്ലോ' എന്ന് മകൾ ചോദിച്ചതാണ് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ള ഒരുകാര്യം. അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്ന് അവൾക്കു പറഞ്ഞുകൊടുത്തു ഞാൻ. അങ്ങിനെ മുള്ളാനുള്ള സാധനം എന്നതിൽ കവിഞ്ഞു എന്ത് കാര്യം 5 വയസ്സുള്ള ഒരു കുട്ടി അറിയണമെന്നാണ് നീ പറയുന്നത്?

60.   മടക്കി വച്ച എൻറെ കൈകളിൽ തലവച്ച്, ഞാൻ ഓരോ കഥകൾ പറഞ്ഞുകഴിയുമ്പോഴും  എനിക്ക് ഉമ്മ തന്നിട്ട് വീണ്ടും കഥപറയണം എന്ന് നിർബന്ധിച്ച് ആവശ്യപ്പെട്ടു അങ്ങിനെ ഞാൻ അപ്പോൾ ഉണ്ടാക്കിയെടുക്കുന്ന കഥകൾ കേട്ടുകേട്ട് ഏറ്റവും സന്തോഷത്തിലും സമാധാനത്തിലും മകൾ ഉറങ്ങുമ്പോൾ, എൻറെ ലിംഗം ഉദ്ദരിച്ചിട്ടുണ്ടോ എന്ന് നീ പരാതി നോക്കിയാൽ ഞാൻ എന്ത് ചെയ്യണം?

61.   മകൾ ജനിച്ചതിനുശേഷം നീ ഒരിക്കലും അവളെ എടുത്തിട്ടില്ല. എന്തിന്, കുഞ്ഞിന് മുല കൊടുത്തിരുന്നതുതന്നെ ഒരു വശം ചെരിഞ്ഞുകിടന്നാണ്‌. അങ്ങിനെയുള്ള നീ, ഞാൻ കുഞ്ഞിനെ എടുക്കുന്നതും, ലാളിക്കുന്നതും എൻറെ ലൈംഗികതൃപ്തി വരുത്താനാണെന്ന്  പറഞ്ഞാൽ, അങ്ങിനെ എന്നിലെ അപ്പനെ അപമാനിച്ചാൽ ഞാൻ എന്ത് ചെയ്യണം? എന്നെ വെറും ആണും പെണ്ണും കെട്ട ഒരുവനായല്ലാതെ എന്നെങ്കിലും നീ കണ്ടിട്ടുണ്ടോ?

62.   അതുപോകട്ടെ, കാരണം ഇത്രയും പ്രായമായ എനിക്ക് അതിനെ അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിഞ്ഞേക്കാം. പക്ഷെ ഇതൊന്നുമറിയാനുള്ള പ്രായമായിട്ടില്ലാത്ത മകളോട് ഞങ്ങൾ ഒറ്റയ്ക്കുള്ളപ്പോൾ 'ഞാൻ അവളെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ഒക്കെ ചെയ്യാറുണ്ടോ?' എന്ന് മകളോട് ചോദിക്കുകയും, മകൾ എൻറെ അടുത്തുവന്ന് 'അതെന്താ പപ്പാ മമ്മി അങ്ങിനെ ചോദിക്കുന്നത്?' എന്ന് എന്നോടുചോദിച്ചാൽ ഞാൻ അവളോട് എന്ത് പറയണം?

63.   നീ ചെറുപുഴയുള്ള കുണ്ടംതടം എന്ന സ്ഥലത്തു താമസിക്കുമ്പോൾ, അടുത്ത വീട്ടിലെ ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള കുട്ടി മകളെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു ആ വീട്ടുകാരുമായി പിണങ്ങി. എൻറെ ഇളയസഹോദരിയുടെ മകൻ മകളോടൊപ്പം കളിക്കുമ്പോൾ, അവനും മകളെ പീഡിപ്പിക്കുന്നു എന്ന് നീ പറഞ്ഞു. നീ എൻറെ ജീവിതത്തിലേയ്ക്ക് വന്നപ്പോൾ ഒരു കന്യക ആയിരുന്നില്ല. മുപ്പത്തിനാല് വയസ്സുവരെ സ്വയംഭോഗം ചെയ്തുമാത്രം ജീവിതം തുലച്ച എനിക്കത് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു. ഞാൻ ചോദിച്ചപ്പോൾ നീ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു എന്നാണു പറഞ്ഞത്. ഞാൻ ചോദിക്കട്ടെ, നിന്നെ ആരെങ്കിലും, നിൻറെ വീട്ടിൽത്തന്നെയുള്ള ആരെങ്കിലുമോ അല്ലെങ്കിൽ അടുത്ത വീട്ടിലെ ആരെങ്കിലുമോ, ചെറുപ്പത്തിൽ പീഡിപ്പിച്ചിട്ടുണ്ടോ?

64.   അഞ്ചോ ആറോ വയസ്സുള്ള മകളോട് അത്തരം കാര്യങ്ങൾ ചോദിച്ചാൽ, അവളുടെയുള്ളിൽ എന്തിനെന്നു പോലുമറിയാതെ അവളുടെ നല്ലവനായ പിതാവിനെക്കുറിച്ച് സംശയത്തിൻറെ വിത്തുപാകിയാൽ അത് മകളിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നീ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

65.   വിവാഹത്തിനുശേഷം നാം എന്നെങ്കിലും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? നിനക്ക് താല്പര്യമില്ലാത്ത എന്നെങ്കിലും ഞാൻ നീയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ? 

66.   മകൾ ജനിച്ചതിനു ശേഷം മകൾ മുലകുടി നിർത്തുന്നതുവരെ നിന്നെ ഞാൻ തൊട്ടിട്ടുണ്ടോ? എനിക്ക് നിയമം മൂലം ലൈംഗികമായി ബന്ധപ്പെടാൻ അവകാശമുള്ള നിൻറെയടുത്തുപോലും നിൻറെ അനുവാദമില്ലാതെ സമീപിച്ചിട്ടില്ലാത്ത ഞാൻ എൻറെ മകളെ പീഡിപ്പിക്കും എന്ന് എന്തുകൊണ്ടാണ് നിനക്ക് തോന്നുന്നത്?

67.   മകൾക്ക് സ്വന്തമായി ബാത്‌റൂമിൽ പോയി തൂറാനും മുള്ളാനും അറിയില്ലെന്ന് അവൾക്കു മനോരോഗം ഉണ്ടെന്നു സ്ഥാപിക്കാൻ നീ ഡോക്ടറോട് പറഞ്ഞു. അതെന്തു കൊണ്ടാണ് സംഭവിച്ചതെന്ന് നിനക്കറിയാമോ? ഇല്ലെങ്കിൽ ഞാൻ പറയാം. നമ്മൾ കാനഡയിൽ ആയിരുന്നപ്പോൾ ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അന്ന് മൂന്നു വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന മകൾ എൻറെ മടിയിൽ വന്നിരിക്കുമായിരുന്നു. അപ്പോൾ അവളെ വിസർജ്യം മണക്കുമായിരുന്നു. നോക്കുമ്പോൾ പകൽ എപ്പോഴോ തൂറിയത് ഉണങ്ങി അവിടെത്തന്നെ കാണാമായിരുന്നു. കുട്ടിയെ മണക്കുന്നു എന്നും, നീ എന്തുകൊണ്ടാണ് അവളെ കഴുകാത്തത് എന്ന് ചോദിക്കുമ്പോൾ, എൻറെ മൂക്കിൻറെ കുഴപ്പമാണെന്നും, എനിക്ക് വട്ടാണെന്നും നീ പറയുമായിരുന്നു. പിന്നെ നീ അത് കണ്ടാലും, തെറ്റുപറ്റി എന്ന് നീ ഒരിക്കലും പറഞ്ഞില്ല. മറിച്ച് ഒന്നും രണ്ടും പറഞ്ഞു വഴക്കായി ആ വഴക്ക് കണ്ട് താൻ തൂറുന്നതാണ് വഴക്കിനുകാരണം എന്ന് കരുതി പേടിച്ച് തൂറാൻ മുട്ടിയാലും അത് ചെയ്യാതെ അവൾ ഏതെങ്കിലും മൂലയ്ക്ക് പോയിരിക്കുമായിരുന്നു. ആർക്കാണ് ചികിത്സ വേണ്ടത്?

68.   അങ്ങിനെ ഒരു വഴക്കിനിടയിൽ 'നിന്നെ കാണിച്ചുതരാം' എന്ന് പറഞ്ഞു ഒരു ഭ്രാന്തിയെപ്പോലെ നീ ഭിത്തിയിൽ പോയി രണ്ടു തവണ നിൻറെ തലകൊണ്ടിടിച്ചു. അത് കടുപ്പമില്ലാതെ തടികൊണ്ട് ഉണ്ടാക്കിയതിനാൽ അവിടെയുള്ള ഏതെങ്കിലും ജയിലിൽ കിടക്കാതെ ഞാൻ രക്ഷപ്പെട്ടു. അന്ന് നീ തലയിടിച്ച് വന്ന ഭിത്തിയിലെ കുഴിവുകളുടെ ഫോട്ടോ ഞാൻ എടുത്തുവച്ചിട്ടുണ്ട്. അത് ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്. ആർക്കാണ് ചികിത്സ വേണ്ടത്?

69.   അവിടെവച്ച് നിനക്ക് രണ്ടു വർഷത്തേക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് ഞാൻ എടുത്തു തന്നിരുന്നു. അത്തരം അവസരങ്ങൾ സ്വപ്നം കണ്ടുനടക്കുന്ന ഒരുപാടുപേരുള്ളപ്പോൾ, എന്നോട് വഴക്കിട്ട്, എനിക്ക് വട്ടാണെന്ന് കാണിച്ച് അവിടുത്തെ ഒരു സ്ഥാപനത്തിന് ഇമെയിൽ അയച്ചിട്ട്, അവിടെനിന്നും മകളുടെ ഭാവിയെക്കുറിച്ച് അൽപം പോലും ചിന്തിക്കാതെ, വിമാനത്തിൽ വച്ച് ടോഫി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു, അവളുടെ നല്ലഭാവിക്കു നീയിട്ട വിലയാണ് വിമാനത്തിൽ നിന്നും കിട്ടുന്ന ടോഫി, എൻറെ തീരുമാനത്തിനെതിരായി നീയവളെയും എടുത്തുകൊണ്ടു മടങ്ങി. മടങ്ങിവന്ന നീ എൻറെ വീട്ടിലോ നിൻറെ വീട്ടിലോ പോകാതെ കോഴിക്കോട് ഒരു വാടകവീട്ടിൽ താമസിച്ചു. അവിടെവച്ച് വെറും നാലുവയസ്സു മാത്രമുള്ള മകളെ രാവിലെ 7  മണിക്കുതന്നെ സ്‌കൂളിൻറെ അടച്ച ഗേറ്റിനുമുന്നിൽ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകുമായിരുന്നു. ഇതേക്കുറിച്ചറിഞ്ഞ സ്‌കൂൾ പ്രിൻസിപ്പൽ നിന്നെ വിളിച്ച് ശാസിച്ചിരുന്നു. ആർക്കാണ് ചികിത്സ വേണ്ടത്?

70.   ചെറുപുഴയിൽ താമസിക്കുമ്പോൾ, മകളെ സ്‌കൂളിൽ വിട്ടിട്ട് നീ എങ്ങോട്ടൊക്കെയോ പോകുമായിരുന്നു. സ്‌കൂൾ വിട്ട് നാലുമണിക്ക് മടങ്ങിവരുന്ന മകൾ പല ദിവസങ്ങളിലും രാത്രി ഏഴ് എട്ടുമണിവരെ അടച്ചിട്ട വീടിനുവെളിയിൽ നീ വരുന്നതുവരെ ഒറ്റക്കിരിക്കുമായിരുന്നു. നിൻറെ സ്വഭാവം മൂലം നിന്നോട് പിണങ്ങിയിരുന്നിട്ടുപോലും അടുത്ത വീട്ടിലുള്ളവർ അവളെ അവരുടെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു ആരെയാണ് ചികിൽസിക്കേണ്ടത്?

71.   നീ പലപ്പോഴും പറയുന്ന ഒരു പരാതി ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നതാണ്. എൻറെ അപ്പനും, മകളും, ഇപ്പോൾ സ്വന്തം വീടുവരെ ഉപേക്ഷിച്ച് എൻറെ അപ്പനെ വന്നു പരിചരിക്കുന്ന പെങ്ങൾ ഷൈനിയും എല്ലാം ഞാൻ ഏറ്റവും സ്നേഹവാൻ ആണെന്ന് പറയുന്നു. നിനക്കെന്തുകൊണ്ടാണ് ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്ന് തോന്നുന്നത്? ഞാൻ നിന്നെ ഉപദ്രവിക്കാറുണ്ടോ? നീ എന്നെ പലതവണ അടിച്ചിട്ടുണ്ട്. നീ നിന്നെത്തന്നെ ആക്രമിച്ചിട്ടുണ്ട്. മകളെ എടുക്കുന്നത് എൻറെ ലൈംഗിക സംതൃപ്തിക്കാണെന്നു നീ പറഞ്ഞപ്പോഴും, എൻറെ അനുവാദമില്ലാതെ എന്നതോ പോകട്ടെ, മാസങ്ങളോളം ഞാൻ അറിയുകയോ പോലും ചെയ്യാതെ നീ മകളെ മനോരോഗത്തിന് ചികിൽസിച്ചപ്പോഴും മാത്രമാണ് ഞാൻ നിന്നെ അടിച്ചിട്ടുള്ളത്. നമ്മുടെ കുടുംബജീവിതത്തിൽ എൻറെ സ്ഥാനം എന്താണ്?

72.   നിന്നെ ഞാൻ സ്നേഹിക്കുന്നില്ല എന്ന് നീ നിരന്തരം പറയുന്നു. ഞാൻ ഒന്ന് ചോദിക്കട്ടെ, സ്വത്ത് നിനക്ക് ഇഷ്ടദാനമായി എഴുതിത്തന്ന ഭർതൃപിതാവിനെ നീ സ്നേഹിക്കുന്നുണ്ടോ? എന്നെ നീ സ്നേഹിക്കുന്നുണ്ടോ? എന്തിന് നിൻറെ മകളെ നീ സ്നേഹിക്കുന്നുണ്ടോ?

73.   നീ ഒരു നഴ്‌സ്‌ ആണ്, നഴ്സിംഗ് നിൻറെ പ്രൊഫഷൻ ആണ്. ഞാൻ എന്നെങ്കിലും അതിനു തടസ്സം നിന്നിട്ടുണ്ടോ? പക്ഷെ കുടുംബത്തിൽ നീ ഒരു നഴ്‌സ്‌ അല്ല. അവിടെ നീ ഒരു മരുമകളും, ഭാര്യയും, അമ്മയും ഒക്കെയാണ്. പക്ഷെ, നീ നഴ്സിംഗ് പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞു, വീട്ടിൽ ഉള്ളവരെയെല്ലാം രോഗിയായി കാണുകയും, അവർ പോലുമറിയാതെ ചികിൽസിക്കുകയും ചെയ്യുന്നത് ശരിയോ?

74.   നീ വീട്ടിൽ നിന്നും തന്നിഷ്ടം ഇറങ്ങിപ്പോയി ചെറുപുഴയുള്ള കുണ്ടൻതടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുമ്പോൾ, ജലദോഷത്തിനും ഒക്കെ നല്ലതാണെന്നു പറഞ്ഞു ഒരസുഖവും ഇല്ലാതിരുന്ന എനിക്ക് മരുന്ന് തരികയും, അത് ദിവസവും കഴിക്കാനും പറഞ്ഞിരുന്നു. അതെന്തു മരുന്നാണ്, അതാരാണ് നിനക്ക് കുറിച്ചുതന്നത്?

75.   മകൾക്കു മനോരോഗം ഉണ്ടെന്ന് തെളിയിക്കാൻ നീ കോടതിയിൽ നൽകിയ രേഖകളിൽ എന്തിനാണ് നീ തിരുത്തൽ വരുത്തിയത്? എന്താണ് മായിച്ചുകളഞ്ഞത്?


(സർ, എതിർകക്ഷി നൽകിയ രേഖകൾ പരിശോധിച്ചാൽ രണ്ടു സ്ഥലങ്ങളിൽ എഴുതിയത് മായിച്ചു കളഞ്ഞിട്ടുണ്ട്.)

76.   മകൾക്ക് നൽകുന്ന മരുന്നുകളുടെ പേരുകൾ നിനക്കറിയാമോ? അവ ഓരോന്നും ശരീരത്തിൽ നടത്തുന്ന പ്രവർത്തനം എന്താണെന്ന് നിനക്കറിയാമോ? നീ ഒരു നേഴ്സ് ആയതുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.

77.   മകൾക്കു കൊടുക്കുന്ന മരുന്ന് മാത്രമല്ല, മനോരോഗത്തിന് നൽകുന്ന മരുന്നുകൾ അതേതുതന്നെയായാലും, അവക്ക് മറ്റ് ബഹുഭൂരിപക്ഷം മരുന്നുകളിൽ നിന്നും ഉള്ള വ്യത്യാസം അറിയാമോ? എന്തുകൊണ്ടാണ്, മനോരോഗ ചികിത്സയ്ക്ക് ശേഷം രോഗികൾ പലപ്പോഴും ജീവൻ നഷ്ടപ്പെട്ടതുപോലെ, നടക്കാൻ പോലും ശേഷിയില്ലാത്തവരെപ്പോലെ തോന്നുന്നത്?

78.   മകൾക്കു നൽകിക്കൊണ്ടിരിക്കുന്ന സിസോഡോൺ എന്ന മരുന്നിൻറെ അഡ്വേർസ് റിയാക്ഷൻസ് എന്തൊക്കെയെന്ന് പറയാമോ?


A list of common side effects of SIZODON

1.            Anxiety
2.            Changes in vision, including blurred vision
3.            Difficulty concentrating
4.            Difficulty speaking or swallowing
5.            Inability to move the eyes
6.            Loss of balance and control
7.            Mask like face
8.            Memory problems
9.            Muscle spasms of face, neck, and back
10.          Problems with urination
11.          Need to keep moving the legs
12.          Shuffling walk
13.          Skin rash or itching
14.          Stiffness or weakness of the arms or legs
15.          Tic-like or twitching movements
16.          Trembling & shaking of the fingers/hands
17.          Trouble sleeping
18.     Twisting like body movements

79.   പക്ഷെ അതൊന്നുമല്ല എനിക്കറിയേണ്ടത്, സിസോഡോൺ എന്ന മരുന്ന് ദീർഘകാലത്ത് ഒരാളിൽ ഉണ്ടാക്കുന്ന എഫക്ട് എന്തൊക്കെയാണ്? മകളെ പരിശോധിക്കുന്ന ഡോക്ടർ അതൊക്കെയും മകളോട് പറഞ്ഞിട്ടില്ലെന്നതോ പോകട്ടെ, നിന്നോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

80.   സിസോഡോൺ സാധാരണ കുട്ടികൾക്ക് കൊടുക്കാറില്ല. അത് കൊടുക്കുന്നത്, ഇനി പറയുന്ന സാഹചര്യത്തിലാണ്.
Short-term treatment (up to 6 weeks) of the persistent aggressive behaviour in intellectually disabled children (at least 5 years or older), and adolescents with disorders behaviour. പല സബ്ജെക്ടിനും നൂറിൽ നൂറും വാങ്ങുകയും, ക്ലാസ്സിൽ ആദ്യ അഞ്ചുകുട്ടികളിൽ വരികയും ചെയ്യുന്ന മകൾ, INTELLECTUALLY DISABLED ആണോ?

സർ, ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഭ്രാന്തിനു ചികിൽസിക്കാനുള്ള മരുന്നുകൾ കുറിച്ചിട്ട് വീട്ടിൽ പോയി കിടന്നുറങ്ങിയ കണ്ണൂരുള്ള ആശിർവാദ് ഹോസ്പിറ്റലിലെ ഡോക്ടർ ഫ്രാൻസിസ് എബ്രഹാം തന്നെയാണ് HIGHLY INTELLIGENT ആയുള്ള എൻറെ മകൾക്ക് അവളുടെ സ്ത്രീത്വം തന്നെ ഇല്ലാതാക്കിയേക്കാവുന്ന സിസോഡോൺ പ്രെസ്ക്രൈബ് ചെയ്തത്.
ആ ഡോക്ടറെ വിസ്തരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

81.   സർ, മകൾക്ക് ഈ മരുന്നുകൾ മൂന്നു ഡോക്ടർമാരാണ് കുറിച്ചത്. ബാക്കി രണ്ടുപേർ എറണാകുളത്താണ്. അതിൽ രണ്ടാമത് ചികിൽസിച്ച ഡോക്ടറെ (Dr.SOMANATH C.P., HEALING MINDS, KAKKANAD 9447325938 )ഞാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. INTELLECTUALLY DISABLED അല്ലാത്ത മകൾക്ക് എന്തുകൊണ്ടാണ് സിസോഡോൺ നൽകിയതെന്നും, അത് നല്കുന്നതുമൂലം ഭാവിയിൽ വരാവുന്ന IRREVERSIBLE ആയുള്ള SIDE EFFECTS-നെക്കുറിച്ച് സംസാരിച്ചപ്പോൾ, കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലെന്നും, ആദ്യം ഈ മരുന്ന് കുറിച്ചത് ഡോക്ടർ ഫ്രാൻസിസ് എബ്രഹാം ആയതിനാൽ, അദ്ദേഹത്തോട് ചോദിക്കാനും ആണ് എന്നോട് പറഞ്ഞത്. ഇനി മൂന്നാമത്തെ ഡോക്ടർ (Dr. SITALAKSHMI GEORGE, LOURDES HOSPITAL, ERNAKULAM), ചികിത്സയിലൂടെ മകൾക്ക് ഇപ്പോൾ ഇമ്പ്രൂവ്മെന്റ് ഉണ്ടെന്ന് ഡോക്ടർ തന്ന കുറിപ്പിൽ പറയുന്നു.  സർ, ഞാൻ ആ ഡോക്ടറെയും വിസ്തരിക്കാൻ ആഗ്രഹിക്കുന്നു.

82.   ഈ മരുന്ന് കുട്ടികൾക്ക് കുറഞ്ഞ കാലയളവിൽ മാത്രമേ നൽകാറുള്ളൂ. പക്ഷെ, ജനുവരി 2014 മുതൽ ഇന്നുവരെ മകൾക്ക് നീ പല ഡോക്ടർമാർ വഴി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഞാൻ ചോദിക്കുമ്പോൾ ഒക്കെ മരുന്ന് തരുന്നുണ്ടെന്നാണ് മകൾ പറയാറ്. ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ മാത്രമേ ഉള്ളുവെങ്കിൽ, ഡോക്ടർമാർ ചികില്സിച്ചതിനേക്കാൾ നീയാണ് മകളെ ചികിൽസിച്ചത്. മരുന്ന് നല്കിത്തുടങ്ങിയ അന്നുമുതൽ ഇന്നുവരെ ഡോക്ടർമാർ നൽകിയ കുറിപ്പുകളുടെ കോപ്പി നൽകാൻ പറ്റുമോ?

83.   നീ ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എന്നെ മനോരോഗസെല്ലിൽ രാത്രി ഏകദേശം 8 മണിയോടെ അടച്ചപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത എനിക്ക് നീ പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ മാത്രം ചികിത്സ വിധിച്ച് ഡോക്ടർ വീട്ടിൽ പോയിരുന്നു. നീ ഒരു നേഴ്സ് അല്ലേ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരു രോഗിയെ മനോരോഗം പോകട്ടെ, സാധാരണയുണ്ടാകുന്ന ജലദോഷത്തിനുപോലും വിശദമായ പരിശോധന നടത്താതെ മരുന്ന് നൽകുവാൻ കഴിയുമോ?

84.   നീ ഇപ്പോൾ മകൾക്കു നൽകുന്ന മരുന്ന് ആണുങ്ങൾക്ക് നൽകിയാൽ അവരുടെ ലൈംഗികശേഷിയെയും, സ്ത്രീകൾക്ക് നൽകിയാൽ അവരുടെ ആർത്തവചക്രവും താറുമാറാക്കും എന്ന് നിനക്കറിയാമോ? ഇത് കൃത്യമായും അറിവുള്ള, വിദൂരഭാവിയിൽ ഉണ്ടാകുമെന്നുറപ്പുള്ള അഡ്വേർസ് റിയാക്ഷൻസ് ആണ്. മനോരോഗത്തിന് മരുന്ന് നൽകിയാൽ 60 ശതാനത്തിലധികം പേർക്ക് അത് ഇറിവേഴ്സിബിൾ ആയുള്ള ഡാമേജ് ഉണ്ടാക്കുമെന്ന് നിനക്കറിയാമോ? ഇതൊന്നുമല്ല, ഏറ്റവും ഭീകരമായുള്ളത്. ഇത്തരം ദൂരവ്യാപകമായ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ഡാമേജിനെക്കുറിച്ച് വ്യക്തമായ പഠനം നടന്നിട്ടില്ല എന്നുമാത്രമല്ല, അങ്ങിനെ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ അറിയാമെങ്കിൽ പോലും അതൊരിക്കലും രോഗിയോടൊ, രോഗിയോടൊപ്പമുള്ളവരോടോ പറയാറില്ല. ഇനി മരുന്നിനു വിധേയനായവൻ അതിനെതിരെ പ്രതികരിച്ചാൽ അതും വട്ടിൻറെ ലക്ഷണമാണെന്ന് പറയും, ഇനി മരിച്ചാൽ അതും വട്ടുമൂലം ആണെന്ന് ചികിൽസിച്ച ഡോക്ടർ മാത്രമല്ല, സ്വന്തം വീട്ടുകാരും പറയും. അങ്ങിനെ മകളുടെ ജീവിതം തകർക്കുന്ന മരുന്നുകൾ ആണ് നീ എൻറെ അനുവാദമില്ലാതെയും, മകളുടെ എതിർപ്പിനെ അവഗണിച്ചും മകൾക്ക് നല്കുന്നത് എന്ന് നിനക്കറിയാമോ?

85.   മകളുടെ ചികിത്സക്കായി ഡോക്ടർമാർ തയ്യാറാക്കിയ സ്റ്റോറി നിന്നെ കാണിച്ചിട്ടുണ്ടോ? അതെവിടെ?

86.   നിൻറെ വീട്ടിൽ എത്ര അംഗങ്ങൾ ആണുള്ളത്? എല്ലാവരുടെയും പേര് പറയാമോ? ലൈസമ്മയുടെ വിവാഹമോചനം നടക്കാൻ കാരണമെന്തായിരുന്നു? പിന്നീട് വേറെ വിവാഹം കഴിച്ച് ജീവിക്കുന്നു ജീവിക്കുന്നു എന്ന് ഞാനറിഞ്ഞു, ശരിയാണോ? എൻറെ ചോദ്യം അതല്ല, ലൈസമ്മയുടെ ആദ്യവിവാഹത്തിലെ ഭർത്താവായിരുന്ന, അതായത്, ലൈസമ്മയുടെ ആദ്യത്തെ മകളുടെ അപ്പൻ ഇപ്പോൾ എവിടെയാണ്?


87.   ആത്മഹത്യ ചെയ്തു എന്നാണ് ഞാൻ അറിഞ്ഞത്. ആ അറിവ് ശരിയാണെങ്കിൽ, അതേ ആത്മഹത്യ അല്ല, കൊലപാതകമാണ്. മകളെ അപ്പനിൽ നിന്നും അകറ്റുമ്പോൾ ആ മനുഷ്യൻ അനുഭവിക്കുന്ന വേദനയെക്കുറിച്ച് നിനക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഞാനും ആ മനുഷ്യനെപ്പോലെ ആത്മഹത്യ ചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത് എന്ന് ഞാൻ പറഞ്ഞാൽ അത് നിഷേധിക്കാൻ പറ്റുമോ?

88.   ഞാൻ മനസ്സിലാക്കിയിടത്തോളം നിൻറെ വീട്ടിൽ സ്ത്രീഭരണം ആണ്. അതിനൊപ്പിച്ച് ഭർത്താക്കന്മാർ നിന്നില്ലെങ്കിൽ, അവർക്കും അവരുടെ കുടുംബത്തിൽ ഉള്ളവർക്കും ഭ്രാന്താണെന്ന് വരുത്തിതീർക്കുക എത്ര എളുപ്പമാണല്ലേ?

89.   നിനക്ക് രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒരാളേയുള്ളൂ. മറ്റെയാൾ എവിടെ?

90.   നമ്മുടെ വിവാഹം നടക്കുമ്പോൾ, എനിക്ക് സ്ത്രീധനം വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ അതൊക്കെ വീട്ടിലെ മുതിർന്നവർ തീരുമാനിക്കും എന്നാണ് ഇപ്പോഴുള്ള നിൻറെ സഹോദരൻ ഷാജി പറഞ്ഞത്. അതുപ്രകാരം സ്വർണ്ണം തന്നിരുന്നു. അതെത്രയെന്ന് അന്നും ഇന്നും എനിക്കറിയില്ല. പക്ഷെ അന്ന് തന്നതിൽ, 6 പവനോളം ഞാൻ എൻറെ ഒരു പെങ്ങളുടെ മകളുടെ വിവാഹത്തിനായി വാങ്ങിയിരുന്നു. ബാക്കി സ്വർണ്ണം, എൻറെ കയ്യിൽ നീ അണിയിച്ച വിവാഹമോതിരം അടക്കം എവിടെ?

91.   ഒരാണും, അഞ്ചു പെൺമക്കളും ഉണ്ടായിരുന്ന നിൻറെ വീട്ടിൽ ആർക്കൊക്കെ ഇതുവരെയും സ്വത്ത് വിഭജിച്ച് നൽകിയിട്ടുണ്ട്? എൻറെ അറിവിൽ സ്ത്രീധനം എന്ന തട്ടിപ്പിലൂടെ പെണ്ണുങ്ങളെ എന്നും തഴയുന്ന ഏതൊരു ക്രിസ്ത്യാനികളെയും പോലെ, അൽപം വീതം സ്വർണ്ണം നൽകിയിട്ട്, അതും നീയന്നുവരെ ജോലിചെയ്തുണ്ടാക്കിയതും പെടും, നിൻറെ സഹോദരൻ സ്വത്തെല്ലാം ഒറ്റയ്ക്ക് അനുഭവിക്കുകയാണ്. ഇഷ്ടദാനം തന്നസ്വത്ത്, തന്നയാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നിനക്ക് വേണമെന്ന് പറയുന്ന നീ, സഹോദരനിൽ നിന്നും നിൻറെ വീതം വാങ്ങാത്തത് എന്തുകൊണ്ട്? നിൻറെ സഹോദരൻറെ മക്കൾക്ക് ഇല്ല അതേ അവകാശം നിൻറെ മകൾക്കും ഉണ്ട്.


92.   എൻറെ ഭവനത്തിൽ രണ്ടു സഹോദരിമാർക്ക് സ്ത്രീധനം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. മറ്റു രണ്ടുപേർക്കും, സ്വർണ്ണം നല്കിയതുകൂടാതെ സ്വത്തു വീതിച്ച് ആണുങ്ങൾക്കെന്നപോലെ തുല്ല്യമായി നൽകി. മൂത്ത സഹോദരിമാരിൽ ഒരാളുടെ പെൺമക്കൾക്ക് വിദ്യാഭ്യാസത്തിനും ഒക്കെയായി ഒന്നരലക്ഷം രൂപയെങ്കിലും (അത് നൽകിയ സമയത്ത് ഒരു ലക്ഷം രൂപ മതിപ്പുള്ള ഭൂമിക്ക് ഇന്ന് പത്തുലക്ഷം രൂപയെങ്കിലും മൂല്യമുണ്ട് എന്നോർക്കണം) കൊടുത്തിട്ടുണ്ട്. അവർ ഇന്ന് വിദേശത്തു ജോലി ചെയ്യുന്നു. രണ്ടാമത്തെ സഹോദരിക്ക്, ആ സഹോദരി ഇന്ന് ജീവിച്ചിരുപ്പില്ലെങ്കിലും, അവരുടെ മക്കൾക്കായി മൂന്നു ലക്ഷം രൂപ ഞാൻ കൊടുത്തിരുന്നു. ഇതൊക്കെയും ഒരു സഹോദരൻ എന്ന നിലയിൽ ഞാൻ ചെയ്യുമ്പോൾ എനിക്ക് വട്ടാണെന്ന് നീ പറയുന്നതെന്തുകൊണ്ട്?

93.   എല്ലാവരുടെയും സ്വത്ത് ഒറ്റയ്ക്ക് അനുഭവിക്കുകയും, കാറിൽ കറങ്ങുകയും ചെയ്യുന്ന സഹോദരൻ വല്ലപ്പോഴും വീട്ടിൽ ചെല്ലുമ്പോൾ നിനക്ക് ചിക്കൻ കറി വച്ചുതരികയും, നിന്നെ മോളെ എന്ന് വിളിക്കുകയും ചെയ്യുമ്പോൾ അയാൾ മഹാനും, ഒരു സഹോദരൻ എന്ന നിലയിലും, മകൻ എന്ന നിലയിലും, അപ്പൻ എന്ന നിലയിലും ഉള്ള ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റി, നിരന്തരമായി അദ്ധ്വാനിച്ച്, പലപ്പോഴും രണ്ടുനേരം മാത്രം കഴിച്ച് മിച്ചംപിടിച്ച് രണ്ടേക്കർ ഉണ്ടായിരുന്ന സ്വത്ത് അഞ്ചര ഏക്കറായി വളർത്തി അതിൽ ഒരു ഭവനവും പണിത് കാത്തിരിക്കുന്ന ഞാൻ മകൾക്ക് നൽകിയ സ്വർണ്ണം വരെ വിട്ടുനശിപ്പിച്ച് പിച്ചതെണ്ടുന്ന നിൻറെ മുൻപിൽ വെറും വട്ടനും അല്ലേ?

94.   നീ വീടുവിട്ടു പോയതിനുശേഷം പലതവണയായി നിനക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും തന്നിട്ടുണ്ട്. അതല്ലാതെ, എന്താണ് നിൻറെ വരുമാനം? ആരാണ് നിന്നെ സഹായിക്കുന്നത്? എൻറെ മകൾക്കു ഞാൻ നൽകിയ മൂന്നിലേറെ പവൻ വരുന്ന സ്വർണ്ണം എവിടെ?

95.   നീ വീടുവിട്ടുപോയതിനു ശേഷവും നിനക്ക് തന്നതുകൂടാതെ ഏറ്റവും ചുരുങ്ങിയത് പത്തു ലക്ഷം രൂപയെങ്കിലും ഞാൻ സമ്പാദിച്ച് അതുപയോഗിച്ച് വീടിൻറെ ഏകദേശം പണികൾ പൂർത്തിയാക്കി. അങ്ങിനെ മകൾക്കും, അവളുടെ വരും തലമുറകൾക്കും  ജീവിക്കാനുള്ളത് ഞാൻ ഉണ്ടാക്കി. ഇക്കാലയളവിൽ ഉള്ളതെല്ലാം ധൂർത്തടിക്കുകയും, എന്നോട് ഭിക്ഷ തെണ്ടുകയും അല്ലാതെ, എന്താണ് മകൾക്കു വേണ്ടിയും, നിനക്കുവേണ്ടിയും നീ കരുതിയിട്ടുള്ളത്?

96.   ഇഷ്ടദാനമായി സ്വത്തുമുഴുവൻ തന്ന മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ തന്നെ, നീ നിൻറെ വിഹിതം ചോദിക്കുന്നു. അത് നിനക്ക് തരുന്നു എന്നിരിക്കട്ടെ. അപ്പോൾ ഇതുവരെ ധൂർത്തടിച്ച് നശിപ്പിച്ചതുപോലെ എല്ലാം വിറ്റ് നശിപ്പിക്കുകയെന്നതല്ലാതെ മറ്റെന്തു പ്ലാൻ ആണ് നിനക്കുള്ളത്?

97.   ഒരിക്കൽ സ്‌കൂളിൽ നിന്നും വന്ന മകൾ വന്ന് പള്ളിയിലെ പെരുന്നാളിന് നേർച്ചയായി 30 രൂപ കൊടുക്കണം എന്ന് മദർ, പ്രിൻസിപ്പൽ, പറഞ്ഞു എന്നും, അത് കൊടുക്കണം എന്നും പറഞ്ഞു. നേർച്ചയൊന്നും കൊടുക്കേണ്ട, പഠനവും കളിയുമൊക്കെയായി സന്തോഷിച്ച് ജീവിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ, 'നിങ്ങൾക്ക്' വട്ടാണ്, പള്ളിയിൽ നേർച്ചയിട്ടാൽ എന്താ കുഴപ്പം' നീ എന്നോട് മകളുടെ മുൻപിൽ വച്ച് ചോദിച്ചു. അന്ന് മകളും എന്നോട് അതേ ചോദ്യം ചോദിച്ചു. അതായത്, 'പപ്പാ പപ്പയ്ക്ക് ശരിക്കും വട്ടാണോ?' എന്നാണ് വെറും 7  വയസ്സുള്ള മകൾ എന്നോട് ചോദിച്ചത്. നിനക്കെന്തു തോന്നുന്നു?

(മകൾ ചോദിച്ചതിൽ ഒരിക്കലും കുറ്റം പറയാൻ ആവില്ല, കാരണം അവൾ നോക്കുമ്പോൾ അവളുടെ ക്ലാസ് ടീച്ചർ നേർച്ചയിടാൻ പറയുന്നു, അവൾ ബഹുമാനിക്കുന്ന മദർ നേർച്ചയിടാൻ പറയുന്നു, 'അമ്മ നേർച്ചയിടാൻ പറയുന്നു, മറ്റു കുട്ടികൾ എല്ലാവരും നേർച്ചയിടുന്നു. അപ്പോൾ പപ്പാ മാത്രമാണ് അതിനെ എതിർക്കുന്നത്, അപ്പോൾ പപ്പയ്ക്ക് വട്ടുണ്ടെന്ന് അവൾക്കു തോന്നിയാൽ അതെങ്ങനെ തെറ്റാകും? പക്ഷെ, ബഹുമാനപ്പെട്ട സർ, ആ സ്‌കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുമുണ്ട്, അതായത് അത്രയും കുട്ടികൾ ഇരുപതും മുപ്പതും രൂപ വീതം നേർച്ചയിട്ടാൽ പള്ളിക്ക് ഒരു മേലുമനങ്ങാതെ കിട്ടുന്നത് ഏറ്റവും കുറഞ്ഞത് 25000 രൂപയാണ്. ന്യൂനപക്ഷസ്ഥാപനങ്ങൾ എന്ന പേരിൽ നടത്തുന്ന എല്ലാ സ്‌കൂളുകളിലും നടക്കുന്ന കാര്യമാണിത്. ബഹുമാനപ്പെട്ട കോടതി ഇതിനെതിരെ സ്വമേധയാ കേസ് എടുക്കണമെന്ന് അപേക്ഷിക്കുന്നു)

98.  നീ അപ്പനെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുമ്പോൾ, ആ വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, പാത്രങ്ങൾ തുടങ്ങി അപ്പൻ വയസ്സാൻ കാലത്തും ഉണ്ടാക്കിവച്ചിരുന്ന ചൂൽ വരെ എടുത്തുകൊണ്ടുപോയി. അപ്പനും ഞാനും എല്ലാം എങ്ങിനെ ജീവിക്കണം എന്നാണു നീ കരുതിയത്?

99.   ലക്ഷങ്ങൾ ചെലവ് വരുന്ന വീട് നിർമ്മാണമെന്ന നിർണ്ണായകസമയത്ത് ഏറ്റവും കരുതലോടെ പണം കൈകാര്യം ചെയ്യേണ്ട സമയത്ത് നീ അവിടെ നിന്നും ഇറങ്ങിപ്പോയി നിനക്ക് മാത്രം ലക്ഷക്കണക്കിന് രൂപ ഞാൻ തന്നിട്ടുണ്ട്. ആ വീടിൻറെ പണി പൂർത്തിയാക്കാനും, വീട്ടുപകരണങ്ങൾ വാങ്ങാനും ഉള്ള തുകയാണത്. നിനക്ക് ഏതാണ് പറ്റിയത്?

100.  നീ ചെയ്യേണ്ട കടമകൾ ചെയ്യാതെ തന്നിഷ്ടം ജീവിക്കുന്നതുമൂലം എനിക്കുണ്ടാകുന്ന അധികച്ചെലവ് ഒരു മാസം മുപ്പതിനായിരം രൂപയിൽ അധികമാണ്. ഇത് വീട് നിർമ്മാണത്തിന് വരുന്ന ചെലവിന് ശേഷമുള്ളതാണ്. ഒരു മാസം ഞാൻ കണ്ടെത്തേണ്ട തുകയുടെ കണക്കിതാണ്:

100.1.  ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് എൻ്റെ താമസത്തിനും ചെലവിനായി വരുന്നത്: 20000 രൂപ

100.2.  അപ്പൻ ഇപ്പോഴും താമസിക്കുന്ന വീട്ടിൽ ചെലവാക്കേണ്ട തുക: 15000 രൂപ

100.3.  അവിടെ താമസിച്ച് അപ്പനെ സംരക്ഷിക്കുന്നവർക്ക് നൽകേണ്ട തുക. ഏകദേശം 12000 രൂപയോളം ഞാൻ കൊടുത്തു കൊണ്ടിരുന്നതാണ്. ഇപ്പോൾ പെങ്ങൾ സ്വന്തം വീട് വിട്ട്, വീട്ടിൽ വന്ന് വീടിൻറെ പണികൾ ക്രമേണ പൂർത്തിയാക്കുകയും, അപ്പനെ സംരക്ഷിക്കുകയുമാണ്. അവൾ എന്നോട് പ്രതിഫലം ഒന്നും ആവശ്യപ്പെട്ടിട്ടില്ല പക്ഷെ ഏറ്റവും ചുരുങ്ങിയത് അവളുടെ വീട്ടിൽ റബ്ബർ വെട്ടു നിന്നതടക്കം അവൾക്കുണ്ടാകുന്ന നഷ്ടം എങ്കിലും ഞാൻ കൊടുക്കണം. അത് ചുരുങ്ങിയത് മാസം 20000 രൂപ എങ്കിലും ആകും. വീട് പണി നടക്കുന്നതുകാരണം അതിതുവരെ ഞാൻ നൽകിയിട്ടില്ല.

100.4.  വീടുപണിക്ക് ഏറ്റവും ചുരുങ്ങിയത് 20000 രൂപ ഞാൻ ഇപ്പോഴും മാസം തോറും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. ഇത് നീ പോയതിനുശേഷം വീടിൻറെ പ്രധാനപണികൾ പൂർത്തിയാക്കാൻ ചെലവഴിച്ച ലക്ഷക്കണക്കിന് തുക കൂടാതെയാണ്.

100.5.  മകളെ കാണാൻ വരാനും, കോടതിയിൽ ഹാജരാകാൻ വരാനും ജോലിസ്ഥലത്തുനിന്നും യാത്രചെയ്യാനും, വക്കീൽ ഫീസ് നൽകാനും എല്ലാമായി 3000 രൂപ കണ്ടെത്തണം. അതിനെല്ലാം കൂടി തുക കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് വക്കീലിനെ വയ്ക്കാതെ ഞാൻ തന്നെ വാദിക്കുന്നത്.

100.6.  ഇതിനെല്ലാം ശേഷം നിൻറെ വക്കീലിനുള്ള ഫീസും ഞാൻ തന്നെയാണ് തരുന്നത്. ഞാൻ ഇതുവരെ അയച്ചുതന്നിട്ടുള്ള തുക നീ അതിനും ഉപയോഗിക്കുന്നു എന്നെനിക്കറിയാം. എന്നിട്ടും ഞാൻ അയച്ചുതരികയാണ്. കാരണം നിനക്ക് പറയാനുള്ള കാര്യം കോടതിയിൽ പറയാനുള്ള അവകാശം നിനക്കുണ്ട് എന്ന് ഞാൻ കരുതുന്നു, അതിനു വരാവുന്ന ചെലവുകൾ ഒരു തടസ്സമാകരുത് എന്ന് ഞാൻ കരുതുന്നു.

എല്ലാം കൂടി ഏറ്റവും ചുരുങ്ങിയത് 60000 രൂപ മാസം തോറും ഞാൻ കണ്ടെത്തണം. ഇതിൽ കുറഞ്ഞത് 30000 രൂപയെങ്കിലും നീ വീടുവിട്ട് ഇറങ്ങിയതിനുശേഷം വരുന്ന അധിക ചെലവുകൾ ആണ്. അങ്ങിനെ അധികച്ചെലവും വരാൻ ഇടയാക്കിയ നീയാണ്, ഇറങ്ങിപ്പോയിട്ടും ഇപ്പോൾ ഭിക്ഷ തെണ്ടുന്നത്. ഇങ്ങിനെ ഇതുവരെ വന്ന അധികച്ചെലവും ഉണ്ടായിരുന്നെങ്കിൽ, ആ ഭവനത്തിലേക്ക് വേണ്ട എല്ലാവിധ സാധനങ്ങളും വാങ്ങുകയും, ഇനിയും ചെയ്യാൻ കിടക്കുന്ന ഒരുപാട് കാര്യങ്ങളും ചെയ്യാമായിരുന്നു.

ഇത്രയും ചെലവുണ്ടായിട്ടും ഞാൻ മകൾക്കായി, അവളുടെ ഭാവിക്കായി എല്ലാം ഒരുക്കിവച്ചിരിക്കുന്നു. തന്നിഷ്ടം ഇറങ്ങിപ്പോയി സ്വന്തന്ത്രമായി ജീവിക്കുന്ന നീ എന്താണ് മകൾക്കായി ഇതുവരെയും സമ്പാദിച്ചത്?

101.  കഴിഞ്ഞ ബുധനാഴ്ച, അതായത് മാർച്ച് 15ന് ഞാൻ നിൻറെ മൊബൈലിൽ 3 മെസ്സേജ് അയച്ചിരുന്നു. മൈസൂരിൽ മകളുടെ അഡ്മിഷനുവേണ്ടി ബർത്ത് സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് അയച്ചുതരാൻ ആവശ്യപ്പെട്ടിരുന്നു. മെസ്സേജുകൾ ഞാൻ വായിക്കട്ടെ.


Dear Shella, I am trying to get admission for Malu in Mysore. If you come here, you too can easily get a job. Or you can remain a housewife. It is upto you to decide. But no treatment for Malu without my permission allowed. Send Malu’s Birth Certificate copy immediately. Sebastian

Mysore is one of the best places on earth to live in. You and Malu will love this place and Malu will have a bright future if she studies here. What you have to do is to trust and respecting me. If you do that and start listening to what I say, bringing happiness in your life is my responsibility. Sebastian


You say I don’t love you. I say you should allow me to love you by start respecting me and allowing me to take decisions. I am the guardian of the family, accept that. Being the guardian, I have good plan for Achayan, Malu and you. What you have to do is to allow me to act as per my plan and then enjoy life. When you do that you will be free from the feeling of insecurity, the very feeling that force you to act against me. Sebastian

എന്തുകൊണ്ടാണ് ബർത്ത് സർട്ടിഫിക്കറ്റ് ഇതുവരെ അയച്ചു തരാതിരുന്നത്? മകളുടെ ഏറ്റവും നല്ല ഭാവിക്ക് അതേറ്റവും ആവശ്യമാണ്. എൻറെ കമ്പനിയിൽ ഞാൻ ഇപ്പോൾ പുതുതായി ജോയിൻ ചെയ്യുന്നവർക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട്. അവരെല്ലാം എന്നെ ഏറ്റവും ബഹുമാനത്തോടെ സർ എന്ന് വിളിക്കുന്നു. സർ എന്നല്ല, പേര് വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ടും സർ എന്നുതന്നെ വിളിക്കുന്നു. എൻറെ മകൾക്ക് എന്നിൽ നിന്നും പഠിക്കാൻ നീ എന്താണ് അനുവദിക്കാത്തത്?

102.   നിന്നെ ഞാൻ സ്നേഹിക്കുന്നില്ല എന്ന് നീ പറയുന്നു. അത് ശരിയല്ല. മറിച്ച് നിന്നെ സ്നേഹിക്കാൻ ഇന്നുവരെയും നീയെനിക്ക് അവസരം തന്നില്ല എന്നതാണ് ശരി. എന്നെ ഒന്ന് ബഹുമാനിക്കുന്നതിനു പകരം, എന്നെ വട്ടനെന്നു വിളിക്കാനും, അത് സ്ഥാപിക്കാനും ആണ് നീ എന്നും ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ മകൾക്കും വട്ടാണെന്ന് സ്ഥാപിക്കാൻ നീ ശ്രമിക്കുന്നു. അതൊന്നും എനിക്ക് സ്വീകാര്യമല്ല. ഞാൻ നിനക്കൊരവസരം തരുന്നു. കുടുംബത്തിൻറെ നാഥൻ ഞാൻ ആണെന്ന് അംഗീകരിച്ച്, കുടുംബം എങ്ങിനെ കൊണ്ടുപോകണമെന്നും, ആ കുടുംബത്തിൽ ഉള്ള എല്ലാവർക്കും സന്തോഷവും, സമാധാനവും എങ്ങിനെ ഉണ്ടാക്കണമെന്നും ഉള്ള എനിക്കുള്ള അറിവിനെ അംഗീകരിച്ച് ഞാൻ പറയുന്നതുപോലെ എൻറെ കൂടെ ജീവിക്കാൻ തയ്യാറുണ്ടോ? ഞാൻ എന്ത് പറയുന്നുവോ അത് തന്നെ നടക്കണം. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ശരിക്കും നിനക്ക് ബോദ്ധ്യമാകാൻ ആണ് ഞാൻ ഈ അവസരം തരുന്നത്. ഞാൻ പറയുന്നു, ഒരു ദൈവത്തിനും, പതിനാറുകാരിയെ ഗർഭിണിയാക്കിയ ഒരച്ചനും, എന്തിനു ഈ കോടതിക്ക് പോലും നിന്നെ സംരക്ഷിക്കാൻ ആവില്ല. ആ തിരിച്ചറിവിൽ എന്നോടൊപ്പം, ഞാൻ പറയുന്നതിനെ കേട്ട് ജീവിക്കാൻ തയ്യാറുണ്ടോ?

http://seban15081969.blogspot.com/2017/01/blog-post.html
http://seban15081969.blogspot.com/2016/08/blog-post.html




Friday, 27 January 2017

ഇടക്കാല ഉത്തരവിനായുള്ള ഹർജി

ബഹുമാനപ്പെട്ട കണ്ണൂർ കുടുംബക്കോടതി മുൻപാകെ
(OP-990/2015)



സെബാസ്റ്റ്യൻ തോമസ്           - ഹർജിക്കാരൻ
ഷെല്ലമോൾ സെബാസ്റ്റ്യൻ     - എതിർകക്ഷി


മേൽ നമ്പർ കേസിൽ ഹർജിക്കാരൻ സെബാസ്റ്റ്യൻ തോമസ് ബോധിപ്പിക്കുന്ന ഇടക്കാല ഉത്തരവിനായുള്ള ഹർജി

1. ഹർജിക്കാരനായ എൻറെ നിരന്തരമായ വിലക്കിനെ തീർത്തും മാനിക്കാതെ, എതിർകക്ഷി ഞങ്ങളുടെ 8 വയസ്സുമാത്രം പ്രായമുള്ള (ജനനത്തിയതി: 02-ഏപ്രിൽ-2008) മകളെ (സഞ്ജന സെബാസ്റ്റ്യൻ) എന്നിൽനിന്നും ബലമായി അകറ്റി വേറെ താമസിപ്പിച്ച്,  മകളെയും ഭയപ്പെടുത്തി മാസസികരോഗത്തിന് ചികിൽസിച്ചുകൊണ്ടിരിക്കുകയാണ്. അതിൽനിന്നും എതിർകക്ഷിയെ ഒരു ഇടക്കാല ഉത്തരവിലൂടെ വിലക്കി എൻറെ മകളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിലേയ്ക്ക് വെളിച്ചം വീശുന്ന മുഴുവൻ കാര്യങ്ങളും ഞാൻ MC-445/2015 നുള്ള കൗണ്ടറിൽ വിശദീകരിച്ചിട്ടുണ്ട്. അതിന്മേലും, അതുപോലെ മകളെ എൻറെ സംരക്ഷണയിൽ വിട്ടുകിട്ടുന്നതിനായി സമർപ്പിച്ച ഹർജിയിൻമേലും (OP-990/2015), വിവാഹമോചനത്തിനായി സമർപ്പിച്ച ഹർജിയിൻമേലും (OP-1094/2015) ഉള്ള വിധികളിൽ ഇനിയും കാലതാമസം ഉണ്ടാകാമെന്നതിനാലാണ് ഇത്തരത്തിലുള്ള ഇടക്കാലവിധിക്കായി അപേക്ഷിക്കുന്നത്.
2.  മകൾ എൻറെ കൂടെ, ഞാൻ അവൾക്കായി നിർമ്മിച്ച ഭവനത്തിൽ താമസിക്കുവാൻ ആഗ്രഹിക്കുമ്പോഴും, അമ്മയെന്ന അവകാശത്തെ മുതലെടുത്തതുകൊണ്ട്, മകളുടെ ഇഷ്ടത്തിന് എതിരായി എതിർകക്ഷി മകളെ ബലമായി കൂടെ താമസിപ്പിച്ചിരിക്കുകയാണ്. ഇതുവരെയും ആ അമ്മയെന്ന അവകാശത്തെ ഞാൻ ബഹുമാനിച്ചുകൊണ്ടിരുന്നു. പക്ഷെ, ഇപ്പോൾ മകളുടെ അവധി സമയത്ത് പോലും അവളുടെ അപ്പനായ എൻറെ കൂടെ പോകുന്നതിൽ നിന്നും മകളെ വിലക്കിയിരിക്കുകയാണ്. അതിനു പറയുന്ന കാരണം ഞാൻ മകളെ പീഡിപ്പിക്കും (അതും ലൈംഗികമായി) എന്നാണ് (എനിക്ക്‌ മാനസ്സികരോഗം ഉണ്ടെന്നു പറഞ്ഞു, ആർത്തവത്തിൻറെ കള്ളക്കഥയുണ്ടാക്കി എതിർകക്ഷി എന്നെയും മാനസ്സികരോഗസെല്ലിൽ ഒരു രാത്രി മകളോടൊപ്പം അടച്ചിരുന്നു. കണ്ണൂർ പോലീസിൻറെയും എൻറെ വീട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടത്.). എതിർകക്ഷി എന്നെ പലപ്പോഴും അടിച്ചിട്ടുണ്ട്, പക്ഷെ ഞാൻ എതിർകക്ഷിയെ അടിച്ചിട്ടുള്ളത് ഇത്തരം ക്രൂരമായ ഒരാരോപണം എന്നിൽ ആരോപിച്ച് ഞാനെന്ന ഒരപ്പനെ അപമാനിക്കുകയും, മകൾക്ക് സ്നേഹവാനായ അവളുടെ അപ്പൻ നൽകുന്ന വാൽസല്യവും കരുതലും നിഷേധിച്ചപ്പോൾ ആണ്. പുരുഷപീഡനത്തിൻറെ അങ്ങേയറ്റം ആണിത്. എങ്കിലും, ബഹുമാനപ്പെട്ട കോടതി, പുരുഷപീഡനം ഈ ഇടക്കാല വിധിയിൽ പരിഗണിക്കണം എന്ന് ഞാൻ പറയുന്നില്ല, പക്ഷെ, ഒരു മകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനെ മനസ്സിലാക്കി, മകൾ എപ്പോഴൊക്കെയും എന്നോടൊപ്പം പോരാൻ ആഗ്രഹിക്കുന്നുവോ അപ്പോൾ ഒക്കെയും, അതിൽ നിന്നും മകളെ വിലക്കാതെ മകളെ അതിനു അനുവദിക്കണമെന്ന് എതിർകക്ഷിയോട് ഒരിടക്കാല ഉത്തരവിലൂടെ ആവശ്യപ്പെടണമെന്നും അപേക്ഷിക്കുന്നു. ഇതിന്മേലുള്ള കൂടുതൽ കാര്യങ്ങളും മേൽപ്പറഞ്ഞ കൗണ്ടറിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്.
3.  എൻറെ മകൾ എന്താഗ്രഹിക്കുന്നു എന്ന് ബഹുമാനപ്പെട്ട കോടതി മകളോട്  നേരിൽ ചോദിച്ചറിയണം എന്നും അപേക്ഷിക്കുന്നു. മകൾ അമ്മയുടെ കൂടെ നിൽക്കുവാൻ ആണ് താൽപര്യം പറയുന്നതെങ്കിൽ, എൻറെ അപേക്ഷകൾക്ക് പ്രസക്തിയില്ല, കൗണ്ടറിലും ഞാനതു പറഞ്ഞിട്ടുണ്ട്.  കാരണം അവളുടെ സന്തോഷവും, നന്മയും, സുരക്ഷിതത്വവും ആണ് ഞാൻ ആഗ്രഹിക്കുന്നത്. അതേസമയം ഇക്കാലമത്രയും അമ്മയുടെ കൂടെ താമസിച്ചിട്ടും, മകൾക്ക് അവളുടെ പപ്പയുടെ കൂടെയാണ് നിൽക്കാൻ ആഗ്രഹമെന്ന് പറഞ്ഞാൽ, സ്ത്രീയുടെയും, അമ്മയുടെയും അവകാശങ്ങളുടെ പേരിൽ, കോടതി അതിനെതിരെ കണ്ണടയ്ക്കരുതെന്നു അപേക്ഷിക്കുന്നു. മകളും ഒരു പെണ്ണാണ് എന്നതും കൂടി ബഹുമാനപ്പെട്ട കോടതി കാണണമെന്നും അപേക്ഷിക്കുന്നു.
ഹർജിക്കാരൻ


സെബാസ്റ്റ്യൻ തോമസ്


തിയ്യതി: 28 ഏപ്രിൽ 2017

Monday, 17 October 2016

നായർ മാഹാത്മ്യം

"ഏയ്, വിഷ്ണു ഇന്നും വെടിവെക്കാൻ പോയി! ചത്തു പണ്ടാരമടങ്ങിയാലും അവനതു നിർത്തുമെന്ന് തോന്നുന്നില്ല!!", വിഷ്ണുവിൻറെ തലയിണ പൊക്കി അതിനടിയിൽ നിന്നും പൂണൂൽ ഉയർത്തിക്കാട്ടിയാണ് സാജൻ വിളിച്ച് പറഞ്ഞത്.

അതൊരു അടയാളമാണ്. വെടിവെക്കാൻ പോകുമ്പോൾ മാത്രമാണ് വിഷ്ണു പൂണൂൽ ഊരി വെക്കാറുള്ളൂ. ബ്രാഹ്മണ്യം കുടികൊള്ളുന്നത് പൂണൂലിൽ ആണല്ലോ. അപ്പോൾ അതൂരിവച്ചാൽ പ്രശ്നം തീർന്നു. പിന്നെ ശ്വാസം നീട്ടിവലിച്ച് ആഞ്ഞടിക്കുമ്പോൾ കീഴെ കിടക്കുന്നത് ബ്രാഹ്മണസ്ത്രീയാണോ എന്ന് നോക്കേണ്ട ആവശ്യമില്ല. തങ്കമ്മ, പൊന്നമ്മ, ആമിന, കറുത്തമ്മ, പുലയത്തി, അച്ചി, വേട്ടോത്തി, ഈഴവത്തി അങ്ങിനെ ആരായാലും കുഴപ്പമില്ല. പക്ഷെ അതിനി സാക്ഷാൽ ഐശ്വര്യ റായ് ആയാലും, ആ കുഴപ്പമില്ലായ്ക അവസാനതുള്ളിയും ഇറ്റു വീഴുന്നതുവരെയേ ഉണ്ടാവൂ എന്നത് വേറെ കാര്യം.

പിന്നെ, 'ഒന്നും വേണ്ടായിരുന്നു' എന്ന ചിന്തയാകും മുന്നിൽ ഉണ്ടാവുക! ഈ ആണുങ്ങൾ അത്രയൊക്കെയേ ഉള്ളെന്നേ!!
------------------

"ഈ നായർ സ്ത്രീകളുടെ പൂറാണ്‌ പൂറ്. നല്ല തുടുത്ത് വെള്ളേപ്പം പോലിരിക്കും. അതിനുമേലെ വെറുതെ തലവച്ച് കിടക്കുന്നതു തന്നെ ഒരു സുഖമാ. അപ്പോൾ പിന്നെ അതിലോട്ടു നമ്മടെ പയ്യൻ കേറുമ്പം ഉള്ള സുഖം പറയാനുണ്ടോ? അതുകൊണ്ട് കളിക്കുന്നെങ്കിൽ നായരച്ചിയെത്തന്നെ കളിക്കണം", പൂണൂൽ എടുത്ത് കഴുത്തിലൂടെ ഇടുന്നതിനിടയിലാണ് വിഷ്ണു അത് പറഞ്ഞത്.

 എന്നത്തേയും പോലെ വിഷ്ണു വെടിവെക്കാൻ പോയ അനുഭവം വിവരിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി.

അതിനുള്ള ആമുഖം ആണ് ഇപ്പോൾ കേട്ടത്.

വായിച്ചുകൊണ്ടിരുന്ന കൊച്ചുപുസ്തകം മടക്കിവച്ച് ഞാൻ മെല്ലെ വിഷ്ണുവിൻറെ കിടക്കയുടെ അരികിലേക്ക് നീങ്ങിയിരുന്നു.

വിഷ്ണുവിൻറെ വെടിക്കഥകളുടെ ഏഴ് അയലത്തുപോലും വരില്ല ഒരു കൊച്ചുപുസ്തകവും.

തുണി നനച്ചുകൊണ്ടിരിക്കുകയായിരുന്ന റഷീദും വിഷ്ണുവിൻറെ ശബ്ദം കേട്ട് അത് പാതിവഴിക്ക് നിർത്തി അങ്ങോട്ട് വന്നു.

വിഷ്ണു പറഞ്ഞ നായരച്ചിയുടെ പൂറിൻറെ ചൊരുക്കുമണം കിട്ടിയത് മാതിരി സാജനും അവിടെയെത്തി.

എല്ലാവരെയും, എല്ലാവരുടെയും മുഖത്ത് പ്രതിഫലിച്ച താൻ പറയാൻ പോകുന്ന വെടിക്കഥ കേൾക്കാനുള്ള ആർത്തിയും കണ്ടപ്പോൾ, വിഷ്ണു കട്ടിലിൽ തലയണ ഭിത്തിയോട് ചാരിവച്ച് അതിലേയ്ക്ക് തലചായ്ച്ച് വശം ചേർന്ന് കിടന്നു. പിന്നെ നാക്ക് പുറത്തേക്കിട്ട് ചൊടിയൊന്നു നനച്ച് തയ്യാറെടുത്തു.

വിഷ്ണു പറയുന്ന അനുഭവവിവരണം കേൾക്കുമ്പോൾ, കളിക്കുന്നതിലും കൂടുതൽ സുഖം അത് വിവരിക്കുമ്പോൾ വിഷ്ണുവിന് അനുഭവപ്പെടുന്നുണ്ടെന്നു തോന്നും.

അത് വിവരിക്കുന്ന രീതിമൂലം ആ സുഖം കേൾവിക്കാരായ ഞങ്ങളിലേയ്ക്കും ക്രമേണ വ്യാപിക്കും. അതാണ് എല്ലാവരും അവിടെ കൂടിയിരിക്കുന്നത്!

"ഈ നായർ മാഹാത്മ്യം ഉണ്ടായത് നായരച്ചിമാരുടെ പൂറിൻറെ സവിശേഷത കൊണ്ടായിരിക്കുമോ?", ഞാൻ ആത്മഗതം ചെയ്തു.

അല്ല, ഈ സുരേഷ് ഗോപിയും, മോഹൻലാലും, എന്തിന് ലോകം മുഴുവൻ കറങ്ങിയ സാക്ഷാൽ ശശി തരൂർ വരെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നായർ നായർ എന്ന് ഊറ്റം കൊള്ളുമ്പോൾ, അതിനൊക്കെ ഒരു കാരണം ഉണ്ടാവണ്ടേ. ചിലപ്പോൾ ഈ പൂറിൽ തന്നെയായിരിക്കും ആ മാഹാത്മ്യം കുടികൊള്ളുന്നത്!

അവർ വന്ന വഴിയിലാണ് കാര്യം!!!

അങ്ങിനെയെങ്കിൽ ആ പൂറൊന്നു കണ്ടിട്ടുതന്നെ കാര്യം. ഞാൻ മനസ്സിൽ ഉറപ്പിച്ചു. വിഷ്ണു വിചാരിച്ചാൽ നടക്കും.

ഏതായാലും ആദ്യം കളിവിവരണം, പിന്നെയാവട്ടെ മറ്റുകാര്യങ്ങൾ.

വിഷ്ണു പറയാൻ പോകുന്ന കളിപുരാണം കേൾക്കാൻ ഞാനും, സാജനും, റഷീദും ശ്വാസം അടക്കിഇരുന്നു.

തുടരും .....


Wednesday, 17 August 2016

ഞാൻ അബു, നാലു വയസ്സ്!

എന്റെ പേര് അബു. എനിക്കിന്ന് നാല് വയസ്സ് തികഞ്ഞു.
എനിക്ക് ഏറ്റവും നല്ലൊരു സമ്മാനം ഇത്തവണ തരുമെന്ന് വാപ്പ ഇന്നലെ പറഞ്ഞിരുന്നു.
അത് കേട്ടപ്പോൾ, ഉമ്മയും സന്തോഷത്തോടെ കെട്ടിപ്പിടിച്ച് എനിക്കൊരു മുത്തം തന്നു.
ഞാൻ വളരെ സന്തോഷവാൻ ആയിരുന്നു.
രാത്രി ഒരുപാട് നേരം സമ്മാനത്തെക്കുറിച്ചോർത്ത് ഞാൻ ഉറങ്ങാതെ കിടന്നു.

-----------------------------------------------

കെട്ടിവച്ചിരുന്ന തുണി അഴിച്ചു മാറ്റിയപ്പോൾ ആണ്  ഞാനത് കണ്ടത്.
മൂത്രം ഒഴിക്കുന്ന സുനയുടെ അറ്റത്തുള്ള തൊലി ഇല്ല,
അത് മുറിച്ചു മാറ്റിയിരിക്കുന്നു.
രക്തം അവിടവിടെ കട്ടപിടിച്ചിരിപ്പുണ്ട്.
രാവിലെ അനുഭവപ്പെട്ട കഠിനമായ വേദന ഓർക്കാൻ പോലും പറ്റുന്നില്ല.
വാപ്പ തന്നെ അമർത്തി പിടിച്ചിരുന്നു. ഉമ്മയും അരികിൽ ഉണ്ടായിരുന്നു.
അസഹ്യമായ വേദനമൂലം വാപ്പയുടെ ബലിഷ്ഠമായ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
വാപ്പയുടെ കരുത്തിനു മുൻപിൽ ഞാൻ ആര്?
അങ്ങിനെ നിലവിളിക്കുമ്പോഴും വാപ്പ പറയുന്നത് ഞാൻ വ്യക്തമായും കേട്ടിരുന്നു.
ഈ വേദന സാരമില്ല, അള്ളാഹുവിന്റെ കോപം ഇനി നിന്റെമേൽ ഉണ്ടാവില്ല.
അള്ളാഹു എന്നു കേട്ടപ്പോൾ ഞാൻ നിശബ്ദനായി, ഭയം എന്നിൽ നിറഞ്ഞു.
പക്ഷെ അപ്പോഴും മൂത്രം ഒഴിക്കാറുള്ള ഭാഗത്ത് നിന്നും എന്തോ മുറിച്ചു മാറ്റുന്നതുപോലെ എനിക്ക് തോന്നിയിരുന്നു.
ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമാണ്
ഇനി അള്ളാഹു എന്നെ സ്നേഹിക്കും
എന്റെ പ്രിയപ്പെട്ട വാപ്പയും ഉമ്മയും, എത്ര നല്ല സമ്മാനം ആണ് എനിക്ക് തന്നത്.
ഇനി അള്ളാഹു എന്റെ തല വെട്ടില്ല.
എനിക്ക് സന്തോഷമായി,
തൊലി മുറിച്ചു മാറ്റിയ മൂത്രം ഒഴിക്കുന്ന സുനയെ ഞാൻ പതിയെ തലോടി.
എന്റെ പ്രിയപ്പെട്ട വാപ്പ, പ്രിയപ്പെട്ട ഉമ്മ.
അപ്പോൾ എന്റെ അരികിലേക്ക് ചേർന്നിരുന്ന് എന്നെ തലോടിയ ഉമ്മയുടെ കവിളിൽ തട്ടം മാറ്റി ഞാനൊരു മുത്തം കൊടുത്തു.
ഏറ്റവും നല്ല സമ്മാനം തന്ന വാപ്പയ്ക്കും ഒരു മുത്തം കൊടുക്കണം.
വാപ്പയും ഉമ്മയും എനിക്ക് നല്ലതേ ചെയ്യൂ.
ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും ഉമ്മയുടെ മടിയിലേക്കു ചാഞ്ഞു.

<<<<<ശുഭം>>>>>

കൂടുതൽ വായനയ്ക്ക്:

http://seban15081969.blogspot.in/2014/06/blog-post_2412.html
http://seban15081969.blogspot.in/2014/06/blog-post_5.html